കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും: ചെസ് ലോകകപ്പ്; ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ താരങ്ങള്‍ സെമിയില്‍

ബാതുമി (ജോർജിയ): എഫ്ഐഡിഇ വനിത ചെസ് ലോകകപ്പ് സെമി ഫൈനലിൽ കടന്ന് കൊനേരു ഹംപി. ചൈനയുടെ യുക്സിൻ സോങിനെ പിന്തള്ളി സെമിയിൽ കടന്ന കൊനേരു ഹംപി ഈ ചരിത്രം കുറിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ്. 2023 സീസണിൽ ഹരിക ദ്രോണവല്ലി ക്വാർട്ടർ ഫൈനലിൽ കടന്നതായിരുന്നു ഇതിനു മുന്പ് ഒരു ഇന്ത്യൻ വനിതാ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം. ക്വാർട്ടറിലെ ആദ്യ മൽസരം വിജയിച്ച ഹംപി രണ്ടാം മത്സരത്തിൽ സോങ്ങിനെ സമനിലയിൽ (1.50.5) തളച്ചാണ് സെമിയിൽ കടന്നത്. ഇന്ത്യൻ താരങ്ങളായ ദിവ്യ ദേശ്മുഖും ഹരിത ദ്രോണവല്ലിയും തമ്മിൽ നടന്ന രണ്ടു കളികളും സമനിലയായി. ഇതോടെ ടൈബ്രേക്കർ വിജയിയെ നിർണയിച്ച മത്സരത്തിൽ 19കാരിയായ ദിവ്യ ദേശ്മുഖ് തുടർച്ചയായ ഗെയിമുകളിൽ സീനിയർ താരമായ ഹരിതയെ പരാജയപ്പെടുത്തി സെമിഫൈനലിൽ സ്ഥാനം ഉറപ്പാക്കി. ദിവ്യയുടെ ജയത്തോടെ രണ്ട് ഇന്ത്യൻ താരങ്ങൾ സെമിയിലെത്തി. ചൈനയുടെ ടാൻ സോങ്യയാണ്…

Read More

റിക്കാർഡിന്‍റെ പെരുമഴ; പാലക്കാടൻ മുന്നേറ്റം

തിരുവനന്തപുരം: പ്രതികൂലമായ കാലവസ്ഥയെ മറികടന്ന് റിക്കാർഡുകളുടെ കുത്തൊഴുക്കിന് സാക്ഷ്യമായി ചന്ദ്രശേഖരൻനായർ സ്റ്റേഡിയം. സംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റിൽ ട്രാക്കിലും ഫീൽഡിലും താരങ്ങൾ മിന്നൽ പ്രകടനം നടത്തിയപ്പോൾ തിരുത്തപ്പെട്ടത് ഏഴു റിക്കാർഡുകൾ. ആദ്യ ദിനത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ ജില്ലാ തലത്തിൽ പാലക്കാടിന്‍റെ കുത്തിപ്പാണ്. 77 പോയിന്‍റുമായി പാലക്കാട് പട്ടികയിൽ ഒന്നാമത് നില്‍ക്കുന്പോൾ 74 പോയിന്‍റോടെ കോട്ടയം രണ്ടാമതും ആതിഥേയരായ തിരുവനന്തപുരം 66 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. ഒന്നാം ദിനം ഏഴു റിക്കാർഡ് ഒന്നാം ദിനം കുറിക്കപ്പെട്ട ഏഴു റിക്കാർഡുകളിൽ നാലെണ്ണം പുരുഷൻമാരും മൂന്നെണ്ണം വനിതകളും സ്വന്തമാക്കി. പുരുഷൻമാരുടെ 110 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരത്തിന്‍റെ സി. മുഹമ്മദ് ഫായിസ് (14.28 സെക്കൻഡ്), ലോംഗ് ജംപിൽ എറണാകുളത്തിന്‍റെ സി.വി. അനുരാഗ് ( 7.87 മീറ്റർ), പോൾവോൾട്ടിൽ കണ്ണൂരിന്‍റെ കെ.ജി. ജസൻ (4.91 മീറ്റർ) 4X100 റിലേയിൽ പാലക്കാട്(41.30 സെക്കൻഡ്) എന്നിവരാണ് പുതിയ…

Read More

കെസിഎൽ സീസൺ 2 ലോഞ്ച്

തിരുവനന്തപുരം: പെരുമഴക്കാലത്തും ചോരാത്ത ആവേശമായി ക്രിക്കറ്റ് ലഹരി. കേരള ക്രിക്കറ്റിന് ഇനി ആവേശത്തിന്‍റെ ദിനങ്ങള്‍. കേരള ക്രിക്കറ്റ് ലീഗ് സീസണ്‍-2ന്‍റെ ഔദ്യോഗിക തുടക്കം പ്രഖ്യാപിച്ച് ലോഞ്ചിംഗ് ഇന്നലെ നടന്നു. സീസണ്‍ രണ്ടിന്‍റെ ലോഞ്ചിംഗ് തിരുവനന്തപുരം നിശാഗന്ധിയില്‍ മന്ത്രി വി.അബ്ദുറഹ‌്മാന്‍ ഇന്നലെ നിര്‍വഹിച്ചു. ലോഞ്ചിംഗിന് പകിട്ടേകാനായി വാദ്യമേളവും സംഗീതസന്ധ്യയുമൊരുക്കിയിരുന്നു. ഓഗസ്റ്റ് 21 മുതല്‍ കാര്യവട്ടം സ്റ്റേഡിയത്തില്‍ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ വമ്പന്‍ പൂരം അരങ്ങേറും. ഇന്നലെ നടന്ന ലോഞ്ചിംഗില്‍ കെസിഎല്ലിന്‍റെ ഭാഗ്യചിഹ്നങ്ങളായ ബാറ്റേന്തിയ കൊമ്പന്‍, ചാക്യാര്‍, വേഴാമ്പല്‍ എന്നിവയും മന്ത്രി പ്രകാശനം ചെയ്തു. സംസ്ഥാന ട്രോഫി ടൂര്‍ പ്രചാരണ വാഹനത്തിന്‍റെ ഫ്ളാഗ് ഓഫ് അഡ്വ. വി.കെ. പ്രശാന്ത് എംഎല്‍എ, സഞ്ജു സാംസണ്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഏറ്റവും മികച്ച ആഭ്യന്തര ട്വന്‍റി-20 ക്രിക്കറ്റ് ലീഗായി മാറാന്‍ കെസിഎല്ലിന് സാധിക്കുമെന്ന് കായിക മന്ത്രി പറഞ്ഞു.…

Read More

പാക്കിസ്ഥാനെ ബഹിഷ്‌കരിച്ച് ഇന്ത്യന്‍ ലെജന്‍ഡ്സ്

ബിര്‍മിംഗ്ഹാം: ഇന്ത്യ x പാക്കിസ്ഥാന്‍ വെറ്ററന്‍സ് ട്വന്‍റി-20 ക്രിക്കറ്റ് പോരാട്ടം റദ്ദാക്കി. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജൻഡ്സ് (ഡബ്ല്യുസിഎല്‍) ടൂര്‍ണമെന്‍റില്‍ ഇന്നലെ ബിര്‍മിംഗ്ഹാമില്‍ നടക്കേണ്ടിയിരുന്ന പോരാട്ടമാണ് ഇന്ത്യന്‍ താരങ്ങളുടെ ബഹിഷ്‌കരണത്തെത്തുടര്‍ന്ന് റദ്ദാക്കിയത്. ഏപ്രിലില്‍ നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ശിഖര്‍ ധവാന്‍, ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വെറ്ററന്‍ ടീം അംഗങ്ങള്‍ പാക്കിസ്ഥാനെതിരേ കളിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.യുവരാജ് സിംഗാണ് ഇന്ത്യന്‍ ലെജൻഡ്സ് ക്യാപ്റ്റന്‍. സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, റോബിന്‍ ഉത്തപ്പ,തുടങ്ങിയവരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. തുറന്നു പറഞ്ഞ് ധവാന്‍ ഡബ്ല്യുസിഎല്‍ ടൂര്‍ണമെന്‍റില്‍ പാക്കിസ്ഥാനെതിരേ ഒരു മത്സരത്തില്‍പോലും കളിക്കില്ലെന്ന് ശിഖര്‍ ധവാന്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. അതേസമയം, ഇന്ത്യ x പാക്കിസ്ഥാന്‍ വോളിബോള്‍ നടക്കുകയും പാക് ഹോക്കി ടീം ഇന്ത്യയില്‍ പര്യടനം നടത്താന്‍ ഒരുങ്ങുകയും ചെയ്യുന്ന പശ്ചാത്തലം കണക്കിലെടുത്ത് ഏവര്‍ക്കും സന്തോഷ മുഹൂര്‍ത്തങ്ങള്‍ പ്രദാനം…

Read More

ശ്രീശങ്കര്‍ മത്സരവേദിയിലേക്ക്: നിശ്ചയദാര്‍ഢ്യത്തിന്‍റെ 650 ദിനങ്ങള്‍

നീണ്ട 650 ദിനങ്ങളുടെ ഇടവേളയ്ക്കുശേഷം ഈ മാസം പൂനയില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റിലൂടെയാണ് ശ്രീശങ്കര്‍ മത്സരവേദിയിലേക്കു തിരിച്ചെത്തിയത്. ഹാങ്ഷൗവില്‍ നടന്ന 2023 ഏഷ്യന്‍ ഗെയിംസിലെ വെള്ളിനേട്ടത്തിനുശേഷം ഈ 26കാരന്‍റെ ആദ്യ പോരാട്ടവേദിയായിരുന്നു പൂനയിലേത്. കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്ന് 2024 പാരീസ് ഒളിമ്പിക്‌സില്‍നിന്നു പിന്‍വാങ്ങേണ്ടിവന്നു. കരിയര്‍തന്നെ അവസാനിച്ചേക്കാവുന്ന പരിക്കായിരുന്നു ശ്രീശങ്കറിന്‍റെ ഇടതുകാല്‍മുട്ടിനേറ്റത്. എന്നാല്‍, കൃത്യമായ പരിചരണവും നിശ്ചയദാര്‍ഢ്യവും 650 ദിനങ്ങള്‍ക്കുശേഷം ഈ യുവാവിനെ കായികവേദിയിലേക്കു തിരിച്ചെത്തിച്ചു. കാല്‍മുട്ടിനെ ഷിന്‍ അസ്ഥിയുടെ മുകള്‍ഭാഗവുമായി ബന്ധിപ്പിക്കുന്ന പാറ്റെല്ലാര്‍ ടെന്‍ഡണ്‍ പൊട്ടുകയും അസ്ഥിയുടെ ഒരു ഭാഗം തെന്നിനീങ്ങുകയും ചെയ്ത ഗുരുതര പരിക്കാണ് ശ്രീശങ്കറിനുണ്ടായത്. കായികതാരങ്ങളില്‍ ടെന്‍ഡണ്‍ വീക്കം സംഭവിക്കുന്നത് സാധാരണമാണ്. പക്ഷേ ടെന്‍ഡണ്‍ പൊട്ടുന്നത് അപൂര്‍വം.ബെല്ലാരിയിലെ ഇന്‍സ്പയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്ടിലെ (ഐഐഎസ്) പെര്‍ഫോമന്‍സ് സയന്‍സ് മേധാവി സാമുവല്‍ എ. പുല്ലിംഗറിന്‍റെ നിര്‍ദേശത്തെത്തുടര്‍ന്ന് ശ്രീശങ്കര്‍ വിദഗ്ധ ചികിത്സയ്ക്കായി ദോഹയിലേക്കു പറന്നു. നെയ്മറിനെ…

Read More

മഹാരാജാസിനു വന്പൻ ജയം

കോഴിക്കോട്: കേളജ് പ്രഫഷണൽ സ്പോർട്സ് ലീഗ് (സിഎസ്എൽ) ഫുട്ബോളിന്‍റെ ആദ്യദിനത്തിൽ മഹാരാജാസ് സ്ട്രൈക്കേഴ്സിനു മിന്നും ജയം. മഹാരാജാസ് 7-1ന് തിരുവനന്തപുരം ഡയനാമോസിനെ കീഴടക്കി. എസ്കെ സിയൻസ് 7-0ന് കുസാറ്റിയൻസിനെയും മാർ അത്തനേഷ്യസ് 5-0നു എസ്എൻ സികെയെയും എംഇഎസ് കെവിഎം സോക്കർ 2-1ന് നിർമ്മല എറിയോണിനെയും തോൽപ്പിച്ചു. മന്ത്രിയുടെ വാക്കുകൾ സംസ്ഥാനത്തിന്‍റെ കായികവളര്‍ച്ചയില്‍ സംഭാവന ചെയ്യാന്‍ സിഎസ്എല്ലിനു കഴിയുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍. സിഎസ്എല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read More

കെസിഎല്‍ ലോഞ്ച് ഇന്ന്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) സീസണ്‍-2 ഗ്രാൻഡ് ലോഞ്ച് ഇന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിക്കും. നിശാഗന്ധിയില്‍ വൈകുന്നേരം 5.30നു നടക്കുന്ന ചടങ്ങില്‍ കേരള ക്രിക്കറ്റ് ലീഗിന്‍റെ ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനം മന്ത്രി നിര്‍വഹിക്കും. ഭാഗ്യചിഹ്നങ്ങളുടെ പേര് ഇടാനുള്ള അവസരം ആരാധകര്‍ക്ക് കെസിഎ നല്‍കുന്നതാണ്. സഞ്ജു, സല്‍മാന്‍ സീസണ്‍-2 വിന്‍റെ ഭാഗമായി പുറത്തിറക്കുന്ന ആരാധകര്‍ക്കായുള്ള ഫാന്‍ ജഴ്‌സിയുടെ പ്രകാശനം സഞ്ജു സാംസണും സല്‍മാന്‍ നിസാറും ചേര്‍ന്ന് നിര്‍വഹിക്കും. ലീഗിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ട്രോഫി പര്യടന വാഹനത്തിന്‍റെ ഫ്ളാഗ് ഓഫ് മന്ത്രി നിര്‍വഹിക്കും.

Read More

ഇന്ത്യൻ ജഴ്സിയിൽ മിന്നി യോഹ

ഫോർട്ടുകൊച്ചി: ഫ്രാൻസിൽ നടന്ന പാരീസ് വേൾഡ് ഗെയിംസ് ഹാൻഡ് ബോൾ മത്സരത്തിൽ ഗോൾ മഴ പെയ്യിച്ചു കുമ്പളങ്ങി ഗ്രാമത്തിന്‍റെ അഭിമാനമായി പതിനഞ്ചുകാരൻ. തേവര സേക്രഡ് ഹാർട്ട് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി യോഹയാണ് ഇന്ത്യൻ ജഴ്സിയിൽ മിന്നിയത്. കുമ്പളങ്ങി സേക്രഡ് ഹാർട്ട് ഇടവക തോലാട്ട് ജിബി-ടിമ ദമ്പതികളുടെ മകനാണ്. ഹാൻഡ് ബോൾ കമ്പം യോഹയുടെ ഇളം മനസിൽ കുടിയേറിയത് മുൻ സംസ്ഥാന ഹാൻഡ്ബോൾ താരമായ അമ്മ ടിമയിൽനിന്നാണ്. അമ്മയുടെ പരിശീലനവും പ്രോത്സാഹനവുമാണ് യോഹയെ ലോകവേദിയിലെത്തിച്ചത്. കഴിഞ്ഞ ഏഴു മുതൽ 12 വരെ നടന്ന മത്സരത്തിൽ 15 രാജ്യങ്ങളിൽനിന്നായി 65 ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. ഒന്പതിനും 19 നും മധ്യേ പ്രായമുള്ളവരുടെ വിഭാഗത്തിൽ അഞ്ചു മത്സരങ്ങളിൽ യോഹ കളത്തിലിറങ്ങി. ഇതിൽ കെനിയയുമായുള്ള മത്സരത്തിൽ അഞ്ചു ഗോളും ഡെന്മാർക്കുമായുള്ള മത്സരത്തിൽ രണ്ടു ഗോളും അടിച്ചു. ഡെന്മാർക്കാണു ചാന്പ്യൻമാരായതെങ്കിലും യോഹയുടെ വ്യക്തിഗത…

Read More

കേരളത്തിന്‍റെ അഭിമാനം എഡ്വിൻ

ഇലഞ്ഞി: അണ്ടർ-16 ഏഷ്യൻ വോളിബോൾ ചാന്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിലെ ഏക മലയാളി സാന്നിധ്യമായി എഡ്വിൻ പോൾ സിബി. കേരള വോളിബോൾ പാരന്പര്യം ഉയർത്തിപ്പിടിച്ച് ഇലഞ്ഞി സ്വദേശി എഡ്വിൻ മലയാളക്കരയുടെ അഭിമാനമായി. ഇലഞ്ഞി ആലപുരം കിഴക്കേകൈപ്പെട്ടിയിൽ സിബി പോളിന്‍റെയും മായാ ജോർജിന്‍റെയും ഏക മകനാണ് എഡ്വിൻ. അമ്മാവനും മുൻ സംസ്ഥാന വോളി ടീമംഗവുമായ വലവൂർ സ്വദേശി ജോബി ജോർജിന്‍റെ ശിക്ഷണമാണു ഫുട്ബോൾ മോഹവുമായി നടന്ന എഡ്വിനെ വോളിബോളിലേക്കെത്തിച്ചത്. കോട്ടയം ഗിരിദീപം ബഥനി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഗിരിദീപം ബഥനി സ്കൂളിലെ വോളിബോൾ കോച്ച് ലാലു ജോണിന്‍റെ ശിക്ഷണത്തിലാണ് എഡ്വിൻ ദേശീയ ടീമിലെത്തിയത്. ബംഗളൂരുവിലെ സായ് സെന്‍ററിൽ നടന്ന കോച്ചിംഗ് ക്യാന്പിൽനിന്നായിരുന്നു എഡ്വിൻ ഉൾപ്പെടുന്ന 12 അംഗ ടീമിന്‍റെ സെലക്‌ക്ഷൻ. ഇന്ന് ടീം അംഗങ്ങൾ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചേരുമെന്ന് എഡ്വിന്‍റെ മാതാപിതാക്കൾ പറഞ്ഞു.  

Read More

വനിതാ യൂറോ 2025: ഇംഗ്ലണ്ട് സെമിയിൽ

സൂറിച്ച്: യൂറോ 2025 വനിതാ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ ഇംഗ്ലണ്ട് സെമി ഫൈനലിൽ. ക്വാർട്ടർ ഫൈനലിൽ രണ്ടു ഗോളിന് പിന്നിൽ നിന്നശേഷം തിരിച്ചടിച്ച് ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് സ്വീഡനെ വീഴ്ത്തിയാണ് നിലവിലെ ചാന്പ്യൻമാരായ ഇംഗ്ലണ്ട് വനിതകളുടെ മുന്നേറ്റം. സൂറിച്ചിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും 2-2ന് സമനിലയിലായതിനെത്തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. രണ്ട് ഗോളിന് പിന്നിൽനിന്ന ശേഷം ഗംഭീര തിരിച്ചുവരവാണ് ഇംഗ്ലണ്ട് നടത്തിയത്. മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ കൊസോവെയർ അസ്ലാനിയുടെയും സ്റ്റിന ബ്ലാക്ക്സ്റ്റീനിയസിന്‍റെയും ഗോളുകളിലൂടെ സ്വീഡൻ 2-0ന് മുന്നിലെത്തി. അവസാന നിമിഷം വരെ വിജയമുറപ്പിച്ച് മുന്നേറിയ സ്വീഡനെ 79-ാം മിനിറ്റിൽ ഞെട്ടിച്ച് ലൂസി ബ്രോണ്‍സ് ഹെഡറിലൂടെ ഇംഗ്ലണ്ടിന് ജീവൻ നൽകി. മിനിറ്റുകൾക്കകം മിഷേൽ അഗ്യെമാങ് ഒരു ഗോൾ കൂടി നേടി സ്കോർ സമനിലയിലാക്കിയതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. സമ്മർദത്തെ അതിജീവിച്ച് കരുത്തുകാട്ടിയ ഇംഗ്ലീഷ്…

Read More