അമ്മയെ ആദ്യമായി വിമാനത്തിൽ ക്യാപ്റ്റനായി പറത്തി പൈലറ്റ്; ഹൃദയം കവർന്ന് വീഡിയോ, സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹങ്ങൾ

മാതാപിതാക്കളുടെ സ്വപ്നങ്ങൾ മക്കൾ യാഥാർഥ്യമാക്കുന്നത് ഏതൊരു അച്ഛനമ്മമാർക്കും ഏറെ അഭിമാനവും വികാരനിർഭരവുമായ നിമിഷമാണ്. ഇപ്പോഴിതാ, താൻ ക്യാപ്റ്റനായ ശേഷം ആദ്യമായി അമ്മയെ വിമാനത്തിൽ യാത്രക്കാരിയായി കൂടെക്കൂട്ടിയതിന്‍റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ടപേഷ് കുമാർ എന്ന പൈലറ്റ്. അമ്മയോടൊപ്പമുള്ള ഈ മനോഹര യാത്രയുടെ വിഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്. വിമാനത്തിന്‍റെ ബോർഡിങ് ഗേറ്റിൽ വെച്ച് തന്‍റെ സ്പെഷ്യൽ യാത്രക്കാരിയെ കാത്തുനിൽക്കുന്ന പൈലറ്റിന്‍റെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വിമാനത്തിലേക്ക് കയറിവരുന്ന അമ്മ മകനെ കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവെക്കുന്നതും വിഡിയോയിൽ കാണാം. സാധാരണ വണ്ടി ഓടിക്കുമ്പോൾ മാതാപിതാക്കൾ മക്കൾക്ക് നൽകാറുള്ള ഉപദേശമായ “പതുക്കെ പോകൂ” എന്ന് വിമാനം പറത്തുമ്പോൾ അമ്മ പറഞ്ഞില്ലെന്ന് ടപേഷ് വീഡിയോയിൽ തമാശയായി കുറിച്ചു. “ഒരു ക്യാപ്റ്റനെന്ന നിലയിൽ അമ്മയെ ആദ്യമായി വിമാനത്തിൽ കൊണ്ടുപോയത് മനോഹരമായ അനുഭവമായിരുന്നു. വിമാനം ലാൻഡ് ചെയ്യുമ്പോൾ നല്ല ലാൻഡിങ് ആയിരിക്കണം എന്ന കാര്യത്തിൽ വലിയ…

Read More

വയലിൻ കലാകാരനെ ഒടുവിൽ ആനന്ദ് മഹിന്ദ്ര കണ്ടെത്തി; സമൂഹ മാധ്യമങ്ങളിൽ ഹൃദയം തൊടുന്ന കുറിപ്പുമായി വ്യവസായി

സോഷ്യൽ മീഡിയയിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്ന വൃദ്ധനായ വയലിൻ കലാകാരനെ ഒടുവിൽ വ്യവസായി ആനന്ദ് മഹിന്ദ്ര കണ്ടെത്തി. കൊൽക്കത്ത സ്വദേശിയായ ഭഗവാൻ മല്ലിക്കിനെ സഹായിക്കാൻ താൻ ആഗ്രഹിക്കുന്നതായി ഏതാനും ദിവസങ്ങൾക്ക് മുൻപ് മഹിന്ദ്ര വ്യക്തിമാക്കിയിരുന്നു. ഇപ്പോഴിതാ, തന്‍റെ കൊൽക്കത്ത ഓഫീസിലെ ജീവനക്കാരുടെ സഹായത്തോടെ അദ്ദേഹത്തെ കണ്ടെത്തുകയും തന്‍റെ ചെറിയൊരു ധനസഹായം കൈമാറുകയും ചെയ്ത വിവരം ആനന്ദ് മഹിന്ദ്ര തന്നെയാണ് എക്സിലൂടെ പങ്കുവെച്ചത്. തങ്ങളെ തേടിയെത്തിയ മഹിന്ദ്രയുടെ ജീവനക്കാർക്ക് ‘സാരേ ജഹാൻ സേ അച്ഛാ’ എന്ന ഗാനം വയലിനിൽ വായിച്ചാണ് ഭഗവാൻ മല്ലിക്ക് നന്ദി അറിയിച്ചത്. “അഭിമാനത്തിന്‍റെയും അന്തസ്സിന്‍റെയും പ്രതീകം” എന്നാണ് ആനന്ദ് മഹിന്ദ്ര അദ്ദേഹത്തെ വിശേഷിപ്പിച്ചത്. കലാകാരന്മാർക്ക് മറ്റെന്തിനേക്കാളും പ്രധാനം അവരെ കേൾക്കാൻ തയ്യാറാകുന്ന ഒരു ആസ്വാദകവൃന്ദമാണെന്നും, അതിനാൽ കൊൽക്കത്തയിലുള്ള മറ്റുള്ളവരും അദ്ദേഹത്തെ സന്ദർശിക്കണമെന്നും അദ്ദേഹത്തിന്‍റെ സംഗീതം ആസ്വദിക്കണമെന്നും മഹിന്ദ്ര അഭ്യർഥിച്ചു. “ഭഗവാൻ മല്ലിക്കിനെയും അദ്ദേഹത്തിന്‍റെയും…

Read More

ലോറി മറിഞ്ഞ് റോഡിൽ വീണ മാമ്പഴങ്ങൾ വാരിക്കൂട്ടി നാട്ടുകാർ; “മനുഷ്യത്വം മരിച്ചു” എന്ന് സോഷ്യൽ മീഡിയ, വൈറലായി വീഡിയോ

അപകടത്തിൽപ്പെട്ട് റോഡിൽ മറിഞ്ഞ ലോറിയിൽ നിന്നും നാട്ടുകാർ കൂട്ടത്തോടെ മാമ്പഴങ്ങൾ കവർച്ച ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. പരിക്കേറ്റ ഡ്രൈവറെ സഹായിക്കുന്നതിന് പകരം കയ്യിൽ കിട്ടിയ സഞ്ചിയിലും സരികളിലും മാമ്പഴങ്ങൾ വാരിക്കൂട്ടാൻ ആളുകൾ മത്സരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പൗരബോധവും സഹതാപവും എവിടെ എത്തിനിൽക്കുന്നു എന്നതിനെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്. അപകടസ്ഥലത്ത് മാമ്പഴങ്ങൾ റോഡാകെ ചിതറിക്കിടക്കുന്നതും, സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന വലിയൊരു ജനക്കൂട്ടം ചാക്കുകളും ബാഗുകളുമായി ഇവ പെറുക്കിയെടുക്കാൻ ഓടിക്കൂടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കി ഇത് കർണാടകയിൽ നടന്ന സംഭവമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, സംഭവത്തിന്‍റെ കൃത്യമായ തീയതിയോ സ്ഥലമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ലോറി ഡ്രൈവറുടെ ആരോഗ്യനിലയെക്കുറിച്ചോ അപകടത്തിൽ മറ്റാർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നതിനെക്കുറിച്ചോ നിലവിൽ വിവരങ്ങളൊന്നും ലഭ്യമല്ല. ഘർ കേ കലേഷ്…

Read More

കനത്ത മഴയിൽ മുങ്ങി മുംബൈ; വെള്ളപ്പൊക്കത്തിലും വന്ദേ ഭാരതിന്‍റെ ‘മാസ്സ്’ എൻട്രി, വീഡിയോ തരംഗമാകുന്നു

മുംബൈയിൽ വെള്ളപ്പൊക്കമുണ്ടായ റെയിൽവേ ട്രാക്കിലൂടെ വന്ദേ ഭാരത് എക്സ്പ്രസ് സുഗമമായി മുന്നോട്ട് കുതിക്കുന്നതിന്‍റെ നാടകീയമായ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാവുകയും സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമാവുകയും ചെയ്തു. മുംബൈയിൽ കനത്ത മഴ പെയ്തതിനെത്തുടർന്ന് ജൂലൈ 4ന് കാഞ്ചൂർമാർഗിന് സമീപം ചിത്രീകരിച്ചതാണ് ഈ വീഡിയോ എന്ന് പറയപ്പെടുന്നു. എക്സിൽ ആണ് ഇത് പങ്കുവെക്കപ്പെട്ടത്. റെയിൽവേ ട്രാക്കിന് മുകളിലൂടെ വെള്ളം കെട്ടിക്കിടക്കുന്ന ഒരു ഭാഗത്തുകൂടി ട്രെയിൻ സ്ഥിരതയോടെ നീങ്ങുന്നത് ഈ വൈറൽ ക്ലിപ്പിൽ കാണാം. ട്രെയിൻ മുന്നോട്ട് കുതിക്കുമ്പോൾ ഇരുവശത്തുനിന്നും വൻതോതിൽ വെള്ളം തെറിച്ചുയരുന്നുണ്ടായിരുന്നു. “മുംബൈയിലെ കനത്ത മൺസൂൺ മഴയ്ക്കിടയിൽ, വെള്ളപ്പൊക്കമുണ്ടായ റെയിൽവേ ട്രാക്കിലൂടെ വന്ദേ ഭാരത് എക്സ്പ്രസ് കുതിച്ചുപായുന്ന അതിശയകരമായ വീഡിയോ വൈറലായിരിക്കുന്നു,” ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ഒരു ഉപയോക്താവ് കുറിച്ചു. മറ്റൊരു ഉപയോക്താവ് ഇതിനെ മൺസൂണിനെ പ്രതിരോധിക്കുന്നതിന്‍റെ പ്രതീകമായി വിളിച്ചപ്പോൾ, മുംബൈയെ തടയാൻ ഒന്നിനും കഴിയില്ലെന്ന് ഈ വീഡിയോ…

Read More

മകളുടെ വിവാഹത്തിനല്ല, വിദ്യാഭ്യാസത്തിനാണ് മുൻഗണന നൽകിയത്; ഓട്ടോ ഡ്രൈവറായ പിതാവിന് ആദരവുമായി മകൾ, ഹൃദയം തൊടുന്ന വീഡിയോ വൈറൽ

തന്‍റെ കരിയറും ജീവിതവും കെട്ടിപ്പടുക്കാൻ വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുകയും തണലായി നിൽക്കുകയും ചെയ്ത പിതാവിന് ഒരു മകൾ നൽകിയ ഹൃദയസ്പർശിയായ ആദരം സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളുടെ കണ്ണുനിറയ്ക്കുന്നു. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തന്‍റെ അച്ഛന്‍റെ സ്നേഹത്തെയും ത്യാഗത്തെയും കുറിച്ച് വിവരിക്കുന്ന വീഡിയോ പങ്കുവെച്ചത്. തന്‍റെ പിതാവ് കഴിഞ്ഞ 35 വർഷത്തിലേറെയായി ഓട്ടോറിക്ഷ ഓടിക്കുകയാണെന്നും, താൻ ബംഗളൂരിലേക്ക് പോകുമ്പോഴെല്ലാം അച്ഛൻ തന്നെയാണ് തന്നെ ഓട്ടോയിൽ ബസ് സ്റ്റോപ്പിൽ കൊണ്ടുപോയി വിടാറുള്ളതെന്നും മകൾ വീഡിയോയിൽ പറയുന്നു. നഴ്സറി മുതൽ തന്‍റെ ബിരുദപഠനം വരെയുള്ള വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിച്ചത് അച്ഛന്‍റെ കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രമാണ്. ചുറ്റുമുള്ള പല കുടുംബങ്ങളും പെൺമക്കളുടെ വിവാഹത്തിനായി പണം സമ്പാദിച്ചു വെക്കാൻ തുടങ്ങിയപ്പോൾ, തന്റെ പിതാവ് ആ പണം പെൺമക്കളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കാനാണ് തീരുമാനിച്ചത്. അച്ഛൻ തനിക്ക് നൽകിയ ഏറ്റവും വലിയ സമ്മാനം കേവലം വിദ്യാഭ്യാസം മാത്രമല്ല,…

Read More

അർധരാത്രിയിലും മുംബൈ നഗരത്തിൽ സ്ത്രീകൾ സുരക്ഷിതർ; അനുഭവം പങ്കുവെച്ച് യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

മുംബൈ നഗരത്തിലെ സുരക്ഷിതാവസ്ഥയെക്കുറിച്ച് ഒരു യുവതി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. അർദ്ധരാത്രി കഴിഞ്ഞും ഭയമില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന നഗരമാണ് മുംബൈ. നഗരത്തിലെ പൊതുയിടങ്ങൾ, ലോക്കൽ ട്രെയിനുകൾ, പോലീസിന്‍റെ സജീവ സാന്നിധ്യം എന്നിവ സ്ത്രീകളിൽ ഉണ്ടാക്കുന്ന സ്വാതന്ത്ര്യബോധത്തെക്കുറിച്ചാണ് ഈ വീഡിയോയിൽ വ്യക്തമാക്കുന്നത്. അദിതി ഠാക്കൂർ എന്ന യുവതിയാണ് തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രാത്രി ഏകദേശം 12:30ന് മുംബൈയിലെ മറൈൻ ലൈൻസ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അദിതി തന്‍റെ അനുഭവം വിവരിക്കുന്നത്.സമയം അർദ്ധരാത്രി 12:30 കഴിഞ്ഞിട്ടും റെയിൽവേ സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥർ കൃത്യനിർവഹണത്തിലുണ്ടെന്ന് അദിതി വീഡിയോയിൽ കാണിക്കുന്നു. ഇത്രയും വൈകിയ സമയത്ത് പുറത്തിറങ്ങി നിൽക്കുന്നത് മറ്റ് പലയിടങ്ങളിലും അസാധാരണമായി തോന്നാമെങ്കിലും മുംബൈയിൽ തനിക്ക് ഒട്ടും ഭയം തോന്നുന്നില്ലെന്ന് യുവതി പറയുന്നു. നിരവധി സ്ത്രീകളാണ് ഈ സമയത്തും യാതൊരു ഭയവുമില്ലാതെ സ്റ്റേഷനിലൂടെ…

Read More

ഗതാഗതക്കുരുക്കിലും ബംഗളൂരു ‘ഇന്ത്യയുടെ യൂറോപ്പ്’; യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ, ഒപ്പം ചർച്ചകളും

കനത്ത ഗതാഗതക്കുരുക്കിന്‍റെയും ഉയർന്ന വീട്ടുവാടകയുടെയും പേരിൽ പലപ്പോഴും വാർത്തകളിൽ നിറയാറുള്ള നഗരമാണ് ബംഗളൂരു. എന്നാൽ, എല്ലാ പോരായ്മകൾക്കുമപ്പുറം ബംഗളൂരുവിനെ ‘ഇന്ത്യയുടെ യൂറോപ്പ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഒരു യുവതി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. നഗരത്തിലെ കാലാവസ്ഥയും പ്രകൃതിഭംഗിയും തൊഴിലവസരങ്ങളുമാണ് ബംഗളൂരുവിനെ മറ്റ് നഗരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് യുവതി വീഡിയോയിൽ വ്യക്തമാക്കുന്നു. തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തനിക്ക് ബംഗളൂരു നഗരത്തോട് തോന്നിയ പ്രത്യേക അടുപ്പത്തെക്കുറിച്ചാണ് യുവതി ഇതിൽ സംസാരിക്കുന്നത്. ഇന്ത്യയിൽ യൂറോപ്പിന് സമാനമായ ഒരു നഗരമുണ്ടെങ്കിൽ അത് ബംഗളൂരുവാണെന്ന് യുവതി അവകാശപ്പെടുന്നു. താൻ പറയുന്നത് കേൾക്കുമ്പോൾ പലർക്കും ഇത് അതിശയോക്തിയായി തോന്നാമെന്നും എന്നാൽ താൻ ഇന്ത്യയിലെ നിരവധി നഗരങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. പ്രകൃതിഭംഗിയുള്ള ഒട്ടനവധി നഗരങ്ങൾ രാജ്യത്തുണ്ടെങ്കിലും, എല്ലാ സൗകര്യങ്ങളും ഒരിടത്ത് ഒത്തുചേരുന്ന ഏക നഗരം ബംഗളൂരുവാണെന്നാണ്…

Read More

80-ാം വയസ്സിൽ ആദ്യ വിമാനയാത്ര; അമേരിക്കയിൽ മക്കളും കൊച്ചുമക്കളുമായി ഒന്നിച്ച അമ്മൂമ്മയുടെ ഹൃദയസ്പർശിയായ വീഡിയോ വൈറൽ

വർഷങ്ങൾക്ക് ശേഷമുള്ള ഒരു കുടുംബസംഗമത്തിന്‍റെ വൈകാരികമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളുടെ കണ്ണുനിറയ്ക്കുന്നു. 80-ാം വയസ്സിൽ തന്‍റെ ജീവിതത്തിലെ ആദ്യത്തെ വിമാനയാത്ര നടത്തി അമേരിക്കയിലുള്ള കുടുംബത്തിനരികിലേക്ക് എത്തിയ ഒരു അമ്മൂമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്‍റർനെറ്റിൽതരംഗമാകുന്നത്. കൃപ ജോഷി എന്ന യുവതിയാണ് തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ മനോഹരമായ വീഡിയോ പങ്കുവെച്ചത്. അമേരിക്കയിലെ വീടിന് മുന്നിൽ വെച്ച് തന്‍റെ പ്രിയപ്പെട്ട അമ്മൂമ്മയെ കെട്ടിപ്പിടിച്ച് സ്വീകരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രിയപ്പെട്ടവരുമായി ഒത്തുചേരുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നുമില്ലെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ ദൃശ്യങ്ങളെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു. 80-ാം വയസ്സിലാണ് അമ്മൂമ്മ ആദ്യമായി വിമാനത്തിൽ കയറുന്നതെന്നും തങ്ങളെ കാണാൻ അമേരിക്കയിലേക്ക് എത്തിയതെന്നും കൃപ വീഡിയോയ്ക്കൊപ്പം കുറിച്ചു. “ആ ഒരൊറ്റ കെട്ടിപ്പിടിത്തത്തിൽ എന്‍റെ ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങളും എനിക്ക് അനുഭവപ്പെട്ടു. ചില സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നതിന് പ്രായം ഒരു തടസ്സമല്ലെന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു.”…

Read More

ബിസിനസുകാരൻ ലംബോർഗിനി ഓട്ടോ ഡ്രൈവർക്ക് നൽകി; പകരം ഓട്ടോറിക്ഷ ഓടിച്ച്; ഹൃദയം കവർന്നൊരു ബംഗളൂരു കാഴ്ച

ട്രാഫിക് സിഗ്നലിലെ ഒരു ചെറിയ സംഭാഷണം ഒടുവിൽ കലാശിച്ചത് ഒരിക്കലും മറക്കാനാവാത്ത ഒരു അപൂർവ നിമിഷത്തിൽ. ബംഗളൂരുവിലെ യുവ വ്യവസായി തന്‍റെ കോടികൾ വിലമതിക്കുന്ന ലംബോർഗിനി കാർ, അത് ഓടിച്ചു നോക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ഒരു സാധാരണ ഓട്ടോറിക്ഷാ ഡ്രൈവർക്ക് കൈമാറിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വ്യവസായിയായ രാകേഷ് കെ.എൻ.വി. പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. തന്‍റെ ആഡംബര മഞ്ഞ ലംബോർഗിനി കാറിൽ ബംഗളൂരു നഗരത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു രാകേഷ്. ഇതിനിടയിലാണ് തൊട്ടടുത്ത് ഒരു ഓട്ടോറിക്ഷ വന്നു നിന്നത്. രാകേഷിന്‍റെ ഓൺലൈൻ വീഡിയോകളുടെ സ്ഥിരം പ്രേക്ഷകനായ ഓട്ടോ ഡ്രൈവർ, രാകേഷിനെയും അദ്ദേഹത്തിന്‍റെ ആഡംബര കാറിനെയും തനിക്ക് ഏറെ ഇഷ്ടമാണെന്ന് ആവേശത്തോടെ പറഞ്ഞു. ഒപ്പം ഈ കാർ ഒന്ന് ഓടിച്ചു നോക്കാൻ വലിയ ആഗ്രഹമുണ്ടെന്ന കാര്യവും അദേഹം പങ്കുവെച്ചു. സാധാരണയായി ഇത്തരം…

Read More

നഗരജീവിതം വിട്ട് മണാലിയിലേക്ക്; വർക്ക് ഫ്രം ഹോമിലൂടെ ദമ്പതികൾക്ക് മാസം ലാഭം 30,000 രൂപ, സോഷ്യൽ മീഡിയയിൽ വൈറൽ!

 മെട്രോ നഗരങ്ങളിലെ കോർപറേറ്റ് ജീവിതത്തോട് വിടപറഞ്ഞ് ഹിമാചൽ പ്രദേശിലെ മണാലിയിലേക്ക് താമസം മാറ്റിയ യുവദമ്പതികളുടെ കഥ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. നഗരങ്ങളിലെ ഓട്ടപ്പാച്ചിലുകളിൽ നിന്ന് മാറി സമാധാനപരമായ ഒരു ജീവിതശൈലി ആഗ്രഹിച്ചാണ് ഇവർ മണാലിയിലേക്ക് മാറിയതെങ്കിലും, പ്രതിമാസ ചെലവിൽ 30,000 രൂപയിലധികം ലാഭിക്കാൻ കഴിഞ്ഞതാണ് ഇവരെയും നെറ്റിസൺസിനെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. പണം ലാഭിക്കുക എന്നത് തങ്ങളുടെ ലക്ഷ്യമേ ആയിരുന്നില്ലെന്ന് ഈ ദമ്പതികൾ പറയുന്നു. അഞ്ജലിയും നമനും തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് ഈ കൗതുകകരമായ അനുഭവം പങ്കുവെച്ചത്. തങ്ങളുടെ കോർപറേറ്റ് ജോലികൾ റിമോട്ട് വർക്ക് അഥവാ വീട്ടിലിരുന്ന് ചെയ്യാനുള്ള സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഇവർ ഹിമാലയൻ താഴ്‌വരയിലേക്ക് താമസം മാറ്റിയത്. യാതൊരുവിധ ശ്രമവുമില്ലാതെ, തികച്ചും അപ്രതീക്ഷിതമായാണ് ഞങ്ങൾ ഓരോ മാസവും 30,000 രൂപയിലധികം ലാഭിക്കാൻ തുടങ്ങിയത്,” അഞ്ജലി വീഡിയോയിൽ പറയുന്നു. മണാലിയിലെത്തിയ ശേഷം തങ്ങളുടെ ജീവിതച്ചെലവുകളിൽ വന്ന വലിയ…

Read More