ലോകത്തെ ഏറ്റവും ഉയർന്ന ശമ്പളമുള്ള സിഇഒ: സുന്ദർ പിച്ചൈയുടെ പ്രതിഫലം 63,000 കോടി കടക്കുന്നു

ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ മൊത്തം പ്രതിഫലത്തിൽ വൻ വർധന. അടുത്ത മൂന്നു വർഷത്തേക്ക് ഏകദേശം 692 മില്യൺ ഡോളർ (ഏകദേശം 63,617 കോടി രൂപ) വരെ ലഭിക്കാവുന്ന പുതിയ പാക്കേജാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന കോർപ്പറേറ്റ് മേധാവികളിൽ ഒരാളായി പിച്ചൈ മാറി. ഫിനാൻഷൽ ടൈംസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, പിച്ചൈയുടെ പ്രതിഫലത്തിന്‍റെ വലിയൊരു ഭാഗം ഓഹരികളുമായി ബന്ധപ്പെട്ടതാണ്. കമ്പനിയുടെ ലാഭവിഹിതവും വളർച്ചയും അടിസ്ഥാനമാക്കി നിശ്ചയിച്ചിട്ടുള്ള ഈ പാക്കേജിൽ 126 മില്യൺ ഡോളർ മൂല്യമുള്ള ഓഹരികളാണുള്ളത്. ലക്ഷ്യങ്ങൾ കൈവരിക്കുകയാണെങ്കിൽ ഇത് ഇരട്ടിയായി (252 മില്യൺ ഡോളർ) വർധിക്കാൻ സാധ്യതയുണ്ട്. നേട്ടങ്ങളുടെ കരുത്തിൽ2015ൽ ഗൂഗിൾ സിഇഒ ആയി ചുമതലയേറ്റ ശേഷം കമ്പനിയുടെ വിപണി മൂല്യം ഏഴിരട്ടിയോളം വർധിപ്പിക്കാൻ സുന്ദർ പിച്ചൈയ്ക്ക് സാധിച്ചു. 535 ബില്യൺ ഡോളറിൽനിന്ന് 3.6 ട്രില്യൺ…

Read More

ഇമ്മിണി വല്യ പുള്ളിയാ… കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായൽനീന്തിക്കടന്ന് 11കാരൻ

വൈക്കം: കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കീഴടക്കി 11കാരൻ താരമായി. വൈക്കം പടിഞ്ഞാറക്കര ചെമ്മാടി ഭവനിൽ റിനോഷ് -ജിഷ ദമ്പതികളുടെ മകനും വൈക്കം വാർവിൻ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയുമായ ബദ്രി ആർ. നാഥാണ് കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായലിൽ 12 കിലോ മീറ്റർ ദൂരം നീന്തി കീഴടക്കിയത്. ചേർത്തല കാര്യാട്ട് കടവിൽ നിന്നും ഇന്നലെ രാവിലെ ഏഴോടെ നീന്തൽ ആരംഭിച്ച ബദ്രി 9.40ന് വൈക്കം കായലോര ബീച്ചിലെത്തി. ചെറുപ്രായത്തിൽ തന്നെ നീന്തലിനോട് താല്പര്യം ഉണ്ടായിരുന്ന ഈ കൊച്ചു മിടുക്കൻ കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ പരിശീലകനായ ബിജു തങ്കപ്പന്‍റെ ശിക്ഷണത്തിൽ ആറുമാസക്കാലം മൂവാറ്റുപുഴ ആറ്റിൽ പരിശീലനം നടത്തിയതിനെ തുടർന്നാണ് വേമ്പനാട്ട് കായൽ നീന്തി റിക്കാർഡിൽ ഇടം നേടിയത്. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജി. രാജു നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. നടുക്കായലിൽ എത്തിയപ്പോൾ ശക്തമായ ഒഴുക്കിനെ…

Read More

‘ഓപ്പറേഷന്‍ സൈഹണ്ട് 2.0’: 167 പേര്‍ അറസ്റ്റില്‍

കൊച്ചി: സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി ‘ഓപ്പറേഷന്‍ സൈഹണ്ട് 2.0’ എന്ന പേരില്‍ നടത്തിയ സ്‌പെഷ്യല്‍ െ്രെഡവില്‍ അറസ്റ്റിലായത് 167 പേര്‍. 463 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1,220 റെയ്ഡുകള്‍ നടത്തുകയും 227 പേര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. 324 ഉപകരണങ്ങളാണ് പിടിച്ചെടുത്തത്.ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും ബാങ്കിംഗ് സംവിധാനങ്ങളും ദുരുപയോഗം ചെയ്ത് രാജ്യത്തുടനീളം നടക്കുന്ന സൈബര്‍ തട്ടിപ്പുകള്‍ക്ക് പിന്തുണ നല്‍കുന്ന ശൃംഖലകളെ കണ്ടെത്തുകയും തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്‌പെഷ്യല്‍ െ്രെഡവ് നടത്തിയത്. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം മാര്‍ച്ച് 5ന് രാവിലെ ഏഴു മുതല്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷന്‍ പരിധികളിലും ഒരേസമയം പരിശോധനകളും റെയ്ഡുകളും തുടര്‍നടപടികളും ആരംഭിച്ചു. സൈബര്‍ ഓപ്പറേഷന്‍സ് വിംഗിന്റെ കേന്ദ്രീകൃത മേല്‍നോട്ടത്തിലും റേഞ്ച് ഡിഐജിമാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും നേതൃത്വത്തിലുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിതമായി നടപ്പിലാക്കിയത്. സാധാരണ കേസ്അടിസ്ഥാനത്തിലുള്ള അന്വേഷണ രീതിയില്‍…

Read More

വഴക്ക് പറയുന്നതിനിടെ തെറി വിളിച്ചു, അധ്യാപകന്‍റെ നെഞ്ചിൽ ഇടിച്ച് വിദ്യാർഥി; വൈറലായി വീഡിയോ

അധ്യാപകർ മാതാപിതാക്കൾക്ക് തുല്യമാണെന്നാണ് നമ്മളെല്ലാവരും ചെറുപ്പം മുതൽ കേട്ട് വരുന്നത്. മക്കൾ തെറ്റ് ചെയ്യുന്നതു കണ്ടാൽ അച്ഛനും അമ്മയും നമ്മളെ ശാസിക്കാറുണ്ട്. അതുപോലെതന്നെ ശാസിക്കാനുള്ള എല്ലാ അധികാരവും നമ്മുടെ അധ്യാപകർക്കും ഉണ്ട്. എന്നാൽ ശാസനകൾ അതിരു വിട്ടാൽ കളി മാറും. അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആന്ധ്രാപ്രദേശിലെ ഒരു സർക്കാർ സ്കൂളിൽ നടന്നൊരു സംഭവമാണിത്. അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള പ്രശ്നമാണ് സംഘർഷത്തിനു കാരണം. സ്കൂളിലെ ഒരു വിദ്യാർഥിയെ വഴക്ക് പറയുന്നതിനിടെ അധ്യാപകൻ തെറിവിളിച്ചെന്ന് ആരോപിച്ചു. ഇതിൽ പ്രകോപിതനായ വിദ്യാർഥി അധ്യാപകനെ മർദ്ദിച്ചു. സംഭവ സമയം ക്ലാസ് മുറിയിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും മുന്നിൽ‌വച്ച് വിദ്യാർഥി അധ്യാപകനെ ഇടിക്കുന്നത് കാണാം. പിന്നാലെ അധ്യാപകൻ വേദന കൊണ്ട് മുന്നോട്ട് കുനിയുന്നു. ഇതോടെ മറ്റ് വിദ്യാർഥികളും അധ്യാപകരും ഇടപെട്ട് ഇരുവരെയും അവിടെ നിന്നും മാറ്റുന്നതും വീഡിയോയിൽ കാണാം.…

Read More

60-ാം വയസിലും ജെൻസി ലുക്ക്: എന്ത് മനുഷ്യനാടോ താനെന്ന് സോഷ്യൽ മീഡിയ; ചുവാൻഡോ ടാനിന്‍റെ നിത്യയൗവനത്തിന് പിന്നിലെ രഹസ്യം ഇതാ

പ്രായമൊക്കെ വെറും നന്പർ മാത്രമാണെന്നല്ലേ പൊതുവെ പറയുന്നത്. നമ്മളൊക്കെ ചെറുപ്പമാണെന്ന് എപ്പോഴും മനസിൽ പറഞ്ഞ് നടന്നാൽ പ്രായമാകുന്നത് അറില്ല എന്നാണ് ചില വിരുതൻമാർ പറയുന്നത്. എന്നാൽ അത് സത്യമാണെന്ന് ചുവാൻഡോ ടാനെ എന്ന 60-കാരനെ കണ്ടാൽ മനസിലാകും.  ഒരു മുൻനിര ഫോട്ടോഗ്രാഫറാണ് ഇദ്ദേഹം. ഇദ്ദേഹം തന്‍റെ 60-ാം പിറന്നാൾ ആഘോഷിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. 60 എന്ന അക്കത്തിലെഴുതിയ ബലൂണുകൾക്ക് നടുവിൽ നിൽക്കുന്ന ടാനിന്‍റെ ചിത്രം കണ്ട ആർക്കും ഇയാൾക്ക് 60 വയസായെന്ന് വിശ്വസിക്കാനായില്ല. കാരണം അത്രയ്ക്കും ചെറുപ്പമാണ് അയാളെ അതിൽ കാണാൻ. ‘ഇയാൾ സത്യത്തിൽ ഒരു വാമ്പയർ ആണോ എന്നാണ് ലോകമെന്പാടുമുള്ള ആരാധകർ ചോദിക്കുന്നത്. ഈ പ്രായത്തിലും യൗവനം നില നിർത്തുന്നത് എങ്ങനെയെന്ന് പലരും ചോദിച്ചു.കൃത്യമായ അളവിൽ ഭക്ഷണം കഴിക്കും. അതോടൊപ്പം തന്നെ കൃത്യമായ വ്യായാമമുറകളും പിന്തുടരുന്നു. ആഴ്ചയിൽ 3 മുതൽ 5 തവണ…

Read More

വരാനിരിക്കുന്നത് വലിയ യുദ്ധം, ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കുമെന്ന് പ്രവചനവുമായി യുവതി; വൈറലായി വീഡിയോ

ഇറാനിൽ യുഎസ്- ഇസ്രായേൽ സംയുക്ത അധിനിവേശത്തിനിടെ ഇന്ത്യാ പാകിസ്ഥാൻ യുദ്ധം ഉണ്ടാവുമെന്ന പ്രവചനവുമായി ജ്യോതിഷി ആചാര്യ റീന ശർമ. ഇവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പാകിസ്ഥാനെ അടുത്ത് തന്നെ ഇന്ത്യ അക്രമിക്കുമെന്നും അതിനാൽ എല്ലാവരും യുദ്ധത്തിനായി തയാറെടുക്കണമെന്നും ഇവർ വീഡിയോയിലൂടെ പറഞ്ഞു. 2026 മാർച്ച് 21-നാണ് യുദ്ധം ഉണ്ടാവുന്നതെന്നുൂം ഇവർ വീഡിയോയിൽ പറഞ്ഞു. അർധ രാത്രിയിലാകും ഇന്ത്യ ഇതിനായി തയാറെടുക്കുകയെന്നും റീന അവകാശപ്പെട്ടു. ഇന്ത്യയുടെ അതിർത്തികൾ വൈകാതെതന്നെ മാറ്റിയെഴുതുമെന്നും തിരിച്ച് വരവിന്‍റെ പാതയിലാണ് ഇന്ത്യയെന്നും റീന അവകാശപ്പെട്ടു. ഗ്രാഫിക്സുകൾ കൊണ്ടും മറ്റ് എഫക്റ്റ്സുകളും നിറഞ്ഞതായിരുന്നു വീഡിയോ. വീഡിയോ വൈറലായതോടെ യുവതിക്കെതിരേ വിമർശനവുമായി ധാരാളം ആളുകൾ രംഗത്തെത്തി. ഭയപ്പെടുത്തരുതെന്നും അസംബന്ധങ്ങൾ വിളിച്ച് പറയരുതെന്നും മിക്കവരും കമന്‍റ് ചെയ്തു.    

Read More

ആഘോഷങ്ങൾ അതിരു വിടുമ്പോൾ… കളറുകളിൽ കല്ലുകൾ ഒളിപ്പിച്ച്‌വച്ച് ദേഹത്തേക്ക് എറിയും; ഹോളി ആഘോഷത്തിനിടെ വിദേശ യുവതിക്ക് കണ്ണിന് പരിക്ക്

നന്മയുടെ സന്ദേശം വിളിച്ചോതാനാണ് ഹോളി ആഘോഷിക്കുന്നത്. എന്നാൽ ഹോളി ആഘോഷത്തിനിടയിൽ പരിക്ക് പറ്റിയാൽ എന്ത് സംഭവിക്കും? അത്തരമൊരു സംഭവമാണ് വൃന്ദാവനിൽ നിന്നും പുറത്ത് വരുന്നത്. നിറങ്ങളിൽ കല്ലുകൾ ഒളിപ്പിച്ച്‌വച്ച് അത് ആളുകളുടെ ദേഹത്തേക്ക് വലിച്ചെറിയുന്നു. ആരോപണവുമായി ഓസ്ട്രേലിയൻ യുവതി രംഗത്തെത്തി. ഇതിന്‍റെ വീഡിയോ അവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ബ്രിട്ടാ ഷ്ലാഗ്ബൗർ എന്ന ഓസ്ട്രിയൻ വിനോദ സഞ്ചാരിയാണ് വീഡിയോ പങ്കുവച്ചത്. ഹോളി ആഘോഷത്തിനിടെ ചെറിയ കല്ലുകൾ ഒളിപ്പിച്ച് വച്ച നിറങ്ങൾ ആളുകൾ വലിച്ചെറിയുകയായിരുന്നു. ഇത് കണ്ണുകളിൽ പതിച്ച് തന്‍റെ ഒരു കണ്ണിന് പരിക്കേറ്റെന്നും കാഴ്ച മങ്ങലിന് കാരണമായെന്നും യുവതി പറഞ്ഞു. ഇതിന്‍റെ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്‍റുമായി എത്തിയത്. ആഘോഷങ്ങൾ അതിരുവിടുന്പോൾ ആപത്തുകളും കൂടെ വരുമെന്നാണ് മിക്കവരും കമന്‍റ് ചെയ്തത്.    

Read More

‘ഇന്ന് ഞാൻ ഒരുപാട് കരഞ്ഞ ദിവസമാണ്’: അമ്മയുടെ രണ്ടാം വിവാഹ വീഡിയോ പങ്കുവച്ച് മകൾ

നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളുടെ മുന്നിൽവച്ച് മറ്റൊരു വിവാഹം കഴിച്ചാൽ എന്താകും അവസ്ഥ‍? പെട്ടെന്ന് കേൾക്കുന്പോൾ ആരായാലും ആദ്യമൊന്നു പകച്ചുപോകും. നിങ്ങൾ എപ്പോഴെങ്കിലും ആ ചോദ്യം ചോദിച്ചിട്ടുണ്ടോ? സിംഗിൾ പേരന്‍റ് ആയ നിങ്ങളുടെ അച്ഛനോ അമ്മയോ മറ്റൊരാളെ കല്യാണം കഴിക്കാൻ നിങ്ങൾ സമ്മതിക്കുമോ? അങ്ങനെയൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൂജ ഭട്നാഗർ എന്ന ഇൻഫ്ലുവൻസറാണ് വീഡിയോ പങ്കുവച്ചത്. അവളുടെ അമ്മയുടെ രണ്ടാം വിവാഹത്തിന്‍റെ വീഡിയോ ആണിത്. ഇന്ന് ഞാൻ ഒരുപാട് കരഞ്ഞ ദിവസമാണ്. ഒരേസമയം സന്തോഷവും സങ്കടവും എനിക്കുണ്ടായി. എന്‍റെ അമ്മ ഇന്ന് രണ്ടാമത് വിവാഹം ചെയ്തിരിക്കുന്നു. ഈ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. എന്തായാലും എനിക്ക് ഒരു കാര്യമറിയാം. യഥാർഥ സ്നേഹം എന്നെന്നും വിജയിക്കും. അതിനു തെളിവാണ് ഇന്ന് എന്‍റെ അമ്മയുടെ കല്യാണം. എന്‍റെ അച്ഛനും അമ്മയ്ക്കും വിവാഹ ആശംസകൾ എന്നു…

Read More

അന്പട കള്ളാ… ചെടിച്ചട്ടിയിൽ താക്കോൽവച്ച് വീട്ടുകാർ പള്ളിയിൽ പോയി; ആരുമില്ലെന്ന് മണത്തറിഞ്ഞ കള്ളൻ അകത്ത് കയറി എടുത്തുകൊണ്ട് പോയത് 16ലക്ഷം രൂപ

വീട്ടുകാർ പളഅളിയിൽ പോയ തക്കംനോക്കി കള്ളൻ അകത്ത് കയറി മോഷ്ടിച്ചുകൊണ്ട് പോയത് 16 ലക്ഷം രൂപ. കട്ടപ്പനയിലാണ് സംഭവം. കട്ടപ്പന പുളിയൻമല റോഡിലെ പെട്രോൾ പമ്പിന് സമീപം നെല്ലിക്കൽ ജോസഫ് തോമസിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വീടിനോട് ചേർന്നുള്ള സ്ഥാപനത്തിന്‍റെ ഷട്ടർ ഉയർത്തി അകത്തുകയറിയ മോഷ്ടാവ് വീട്ടുകാർ ഒളിപ്പിച്ചുവെച്ച താക്കോൽ ഉപയോഗിച്ചാണ് വീട് തുറന്നത്. ചെടിച്ചട്ടിയിൽ താക്കോൽവച്ചിട്ടാണ് ജോസഫും വീട്ടുകാരും പള്ളിയിൽ പോയത്. താക്കോൽ ഒളിപ്പിച്ചുവച്ച സ്ഥലം കൃത്യമായി മനസിലാക്കിയ കള്ളൻ അതെടുത്ത് വീട് തുറന്നു. അകത്ത് കടന്ന് അലമാരയിൽ നിന്ന് പ‍ണം കൈക്കലാക്കി മുങ്ങി. വീട്ടുകാർ തിരിച്ചെത്തി നോക്കിയപ്പോൾ അസ്വാഭാവികത ഒന്നുംതന്നെ വീടിനുള്ളിൽ നിന്നും കണ്ടെത്തിയില്ല. എന്നാൽ രണ്ട് ദിവസത്തിനുശേഷം പണം നോക്കിയപ്പോൾ അവിടെയില്ലെന്ന് മനസിലായി. പിന്നീട് സിസിടി പരിശോധിച്ചപ്പോഴാണ് വീട്ടിൽ മോഷണം നടന്നതാണെന്ന് മനസിലായത്. വിരലടയാളം പതിയാതിരിക്കാൻ കൈയുറകളും ശരീരപ്രകൃതി തിരിച്ചറിയാതിരിക്കാൻ പ്രത്യേക വസ്ത്രങ്ങളും…

Read More

പ്രാർഥനാ പുണ്യം തേടി… യുഡിഎഫ് അധികാരത്തിലെത്താൻ പ്രാർഥിച്ച് ദീപാദാസ് മുന്‍ഷി; പുതിയ പടത്തിന്‍റെ വിജയത്തിനായി പ്രാർഥിച്ച് ചിത്ര; പൊങ്കാല അർപ്പിച്ച് പ്രതിപക്ഷനേതാവ് സതീശന്‍റെ കുടുംബവും

തിരുവനന്തപുരം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ ഭാര്യ ലോക്ഭവനു മുന്നില്‍ പൊങ്കാല അര്‍പ്പിച്ചു. ഗവര്‍ണറും ഒപ്പമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസില്‍ വി.ഡി. സതീശന്‍റെ മകള്‍ ഉണ്ണിമായയും സഹോദരി ആശയും പൊങ്കാലയര്‍പ്പിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീട്ടില്‍ അദ്ദേഹത്തിന്‍റെ ഭാര്യ രാധിക പൊങ്കാല അര്‍പ്പിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ ബിജെപി നേതാവ് ശോഭ കരന്തലജ പൊങ്കാല അര്‍പ്പിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും കോണ്‍ഗ്രസ് നേതാവുമായ ദീപ്തി മേരി വര്‍ഗീസും പൊങ്കാല അര്‍പ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷിന്‍റെ വസതിയിലായിരുന്നു ഇരുവരും പൊങ്കാലയിട്ടത്. യുഡിഎഫിന് അധികാരത്തിലെത്താന്‍ അനുഗ്രഹിക്കണമെന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടാണ് തന്‍റെ പൊങ്കാലയെന്ന് ദീപാദാസ് മുന്‍ഷി പറഞ്ഞു. ചലച്ചിത്ര സംവിധായകന്‍ ഷാജി കൈലാസിന്‍റെ ഭാര്യ ചിത്ര ഇത്തവണയും ദേവിക്ക് പൊങ്കാല അര്‍പ്പിച്ചു. ഷാജി കൈലാസിന്‍റെ വീട്ടിലായിരുന്നു…

Read More