ബ്ലാക് ബോക്സിനു കറുപ്പു നിറമല്ല! ഓറഞ്ച് നിറത്തിലുള്ള ഒരു റിക്കാർഡിംഗ് ഡിവൈസാണ് ബ്ലാക് ബോക്സ്; ഗുണങ്ങളും പ്രത്യേകതകളും ഇങ്ങനെ…

അജിത് ജി നായർ എല്ലാ വിമാനാപകടങ്ങൾക്കുശേഷവും പതിവായി കേൾക്കാറുള്ള പേരാണ് ബ്ലാക് ബോക്സ്. പേരു സൂചിപ്പിക്കുന്നതു പോലെ ബോക്സിനു സമാനമായ ഉപകരണമാണിത്. എന്നാൽ ഏക വ്യത്യാസം ഇതിന്‍റെ നിറം കറുപ്പ് അല്ലെന്നുള്ളതാണത്. ഓറഞ്ച് നിറത്തിലുള്ള ഒരു റിക്കാർഡിംഗ് ഡിവൈസാണ് ബ്ലാക് ബോക്സ്. കൃത്യമായി പറഞ്ഞാൽ ഫ്ലൂറസന്‍റ് ഫ്ളെയിം ഓറഞ്ച്. ബ്ലാക് ബോക്സുകളെ ഫ്ളൈറ്റ് റിക്കാർഡറുകളെന്നും പറയാറുണ്ട്. കേവലം ഒരു ഷൂ ബോക്സിന്‍റെ വലിപ്പമാണ് ബ്ലാക് ബോക്സുകൾക്കുള്ളത്. ഫ്ളൈറ്റ് ഡേറ്റ റിക്കാർഡർ, കോക്പിറ്റ് വോയിസ് റിക്കാർഡർ എന്നിങ്ങനെ രണ്ടു തരം റിക്കാർഡിംഗ് സംവിധാനങ്ങളാണ് ബ്ലാക് ബോക്സിലുള്ളത്. ഫ്ളൈറ്റ് ഡാറ്റ റിക്കാർഡർ വിമാനത്തിന്‍റെ എയർസ്പീഡ്, പറക്കൽ വേളയിലെ ഉയരം, വെർട്ടിക്കൽ ആക്സിലറേഷൻ, ഫ്യൂവൽ ഫ്ളോ എന്നിവയാണ് റെക്കോർഡ് ചെയ്യുന്നത്. ഏറെക്കുറെ 25 മണിക്കൂറോളം ഡേറ്റ റിക്കാർഡ് ചെയ്യാനുള്ള സ്റ്റോറേജാണ് ഒരു എഫ്ഡിആറിൽ ഉള്ളത്. എയർട്രാഫിക്ക് കണ്‍ട്രോളുമായുള്ള കോക്ക്പിറ്റിലെ സംഭാഷണങ്ങൾ ഉൾപ്പെടെ…

Read More

ലളിതമായി ജന്മദിനം ആഘോഷിക്കുന്ന ടാറ്റാ ഗ്രൂപ്പ് ചെയർമാൻ! രത്തൻ ടാറ്റയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ലളിതമായി ജന്മദിനം ആഘോഷിക്കുന്ന ടാറ്റാ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ടാറ്റ ജീവനക്കാരനായ വൈഭവ് ബോയർ എന്നയാളാണ് കപ്പ് കേക്കിലെ മെഴുകുതിരി ഊതിക്കെടുത്തുന്ന രത്തൻ ടാറ്റയുടെ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. ടാറ്റ മോട്ടോഴ്‌സ് ഫിനാൻസിലെ ബിസിനസ് ഡെവലപ്‌മെന്‍റ് മാനേജറാണ് ഇദ്ദേഹം. “ലാളിത്യം. രാജ്യത്തിന്റെ അഭിമാനവും പ്രചോദനവുമാണ് ഇദ്ദേഹം” എന്നാണ് പോസ്റ്റിന്‍റെ അടിക്കുറിപ്പ്. ടാറ്റ സൺസ് ചെയർമാൻ തന്‍റെ ഡെപ്യൂട്ടി ജനറൽ മാനേജർ ശന്തനു നായിഡുവിനൊപ്പമുള്ള വീഡിയോയാണ് വൈഭവ് പങ്കുവച്ചിരിക്കുന്നത്. കപ്പ് കേക്കിന്‍റെ ഒരു കഷ്ണം വായിൽ വച്ച് കൊടുക്കുന്നതിനിടയിൽ നായിഡു രത്തൻ ടാറ്റയുടെ തോളിൽ തട്ടി ആശംസകൾ നേരുന്നതും വീഡിയോയിൽ കാണാം.

Read More

സുസ്മിത സെന്നും കാമുകന്‍ റോഹ്മാന്‍ ഷോവലും വേര്‍പിരിയുന്നു;  സുഹൃത്തായി തുടങ്ങിയ ബന്ധം സുഹൃത്തായി തന്നെ അവസാനിപ്പിക്കുമ്പോൾ…

  സുസ്മിത സെന്നും കാമുകന്‍ റോഹ്മാന്‍ ഷോവലും വേര്‍പിരിയുന്നത് ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് . ഇരുവരും പ്രണയത്തിലായ നാള്‍മുതല്‍ ഈ പ്രണയം അധികനാള്‍ പോവില്ലെന്നു വിമര്‍ശനങ്ങളുണ്ടായിരുന്നു. അതു ശരിവയ്ക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലായിരുന്നു സുസ്മിത അടുത്തിടെ നടത്തിയത്. സുഹൃത്തായി തുടങ്ങിയ ബന്ധം സുഹൃത്തായി തന്നെ അവസാനിപ്പിച്ചു. ഞങ്ങളുടെ റിലേഷന്‍ഷിപ്പ് എത്രയോ കാലങ്ങള്‍ക്കു മുന്പുതന്നെ അവസാനിപ്പിച്ചതാണ് എന്നാണു നടി വെളിപ്പെടുത്തിയത്. അതേസമയം സുസ്മിതയും റോഹ്മാനും വേര്‍പിരിയാനുണ്ടായ കാരണം എന്താണെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍. വിമര്‍ശനാത്മകമായിട്ടുള്ള ചില പോസ്റ്റുകള്‍കൂടി സുസ്മിത പങ്കുവച്ചു. ഇതോടെ കാരണം അറിയാനായി പലരും എത്തി. ഒടുവില്‍ നടിതന്നെ നടന്ന കാര്യങ്ങളും കാമുകനുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങളേക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. എന്നെ സംബന്ധിച്ചിടത്തോളം വേര്‍പിരിയല്‍ എന്നത് വലിയൊരു കാര്യമാണ്. ഒരു പൊതു വ്യക്തി ആയിരിക്കുമ്പോള്‍ നമ്മളോടൊപ്പം ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തിയും പൊതുജന ശ്രദ്ധയിലായിരിക്കും. അയാള്‍ നമ്മുടെകൂടെ തന്നെ ഉണ്ടെങ്കില്‍ ആ ശ്രദ്ധ പിന്നെയും…

Read More

കമ്പ്യൂട്ടറിന്‍റെയും വൈദ്യശാസ്ത്രത്തിന്‍റെയും ലോകത്തുനിന്ന് പൗരോഹിത്യത്തിന്‍റെ ബലിവേദിയിലേക്ക്  രണ്ടു പ്രഫഷണലുകൾ

സെബി മാളിയേക്കൽതൃശൂർ: പൗരോഹിത്യത്തിന്‍റെ ബലിവേദിയിൽ യാഗമാകാൻ തൃശൂർ അതിരൂപതയിൽനിന്നും ഇന്നു കാലെടുത്തുവയ്ക്കുന്നതു രണ്ടു പ്രഫഷണലുകൾ. കുന്നംകുളം സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ രാവിലെ ഒന്പതിന് ബിഷപ് മാർ ടോണി നീലങ്കാവിലിൽനിന്നും പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കൻ ഫിഡൽ തച്ചിൽ സോഫ്റ്റ്‌വെയർ എൻജിനീയർ. രാവിലെ ഒന്പതിനുതന്നെ പൂങ്കുന്നം സെന്‍റ് ജോസഫ്സ് പള്ളിയിൽ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിൽനിന്നും തിരുപ്പട്ടം സ്വീകരിക്കുന്ന ഡീക്കൻ തോമസ് കിടങ്ങനാകട്ടെ ഡോക്ടറും. കന്പ്യൂട്ടറിന്‍റെയും വൈദ്യശാസ്ത്രത്തിന്‍റെയും ലോകത്തുനിന്ന് കർത്താവിന്‍റെ മുന്തിരിത്തോപ്പിൽ വേലചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന യുവാക്കൾ.കുന്നംകുളം തച്ചിൽ തോംസണ്‍ - ജോയ്സി ദന്പതികളുടെ മകനായ ഫിഡലിന് അൾത്താരബാലനായതോടെയാണു വൈദികനാകാനുള്ള ആഗ്രഹം അങ്കുരിച്ചത്. ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്കൂളിൽനിന്നും പത്താം ക്ലാസ് ജയിച്ചശേഷം വലപ്പാട് ശ്രീരാമ പോളിടെക്നിക്കിൽ ഡിപ്ലോമയ്ക്കു ചേർന്നു.തുടർന്ന് ലാറ്ററൽ എൻട്രിയിലൂടെ കോയന്പത്തൂർ തമിഴ്നാട് കോളജ് ഓഫ് എൻജിനീയറിംഗിൽനിന്നും കംപ്യൂട്ടർ സയൻസിൽ ബിടെക്. ശേഷം നാലുവർഷക്കാലം ചെന്നൈ കോഗ്്നിസെന്‍റ് കന്പനിയിൽ സോഫ്റ്റ്‌വെയർ…

Read More

ബഹിരാകാശത്തെ കണ്ണാകാൻ ‘വെബ്’; ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെനിന്നാണു പ്രപഞ്ചരഹസ്യങ്ങൾ ചികയുക

പ്രപഞ്ചത്തിലെ നിഗൂഢതകൾ നോക്കിക്കാണാനായി ‘ജയിംസ് വെബ്’ ബഹിരാകാശ ടെലിസ്കോപ് യാത്രപുറപ്പെട്ടു. കഴിഞ്ഞദിവസം ഫ്രഞ്ച് ഗയാനയിൽനിന്നു യൂറോപ്യൻ സ്പേസ് ഏജൻസിയുടെ അരിയാന റോക്കറ്റിലായിരുന്നു വിക്ഷേപണം. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെനിന്നാണു പ്രപഞ്ചരഹസ്യങ്ങൾ ചികയുക. ആറു മാസമെടുക്കും പ്രവർത്തനക്ഷമമാകാൻ. ബഹിരാകാശത്ത് എത്തിക്കുന്ന ഏറ്റവും വലിയ ടെലിസ്കോപ് ആണിത്. യൂറോപ്യൻ, കനേഡിയൻ ബഹിരാകാശ ഏജൻസികൾ, അമേരിക്കയിലെ നാസ എന്നിവ ചേർന്നു നിർമിച്ച ഇതിന് ആയിരം കോടി ഡോളറാണു ചെലവ്. ആയുസടുത്ത ഹബിൾ ടെലിസ്കോപ്പിനു പകരമാണു വെബ് നിർമിച്ചത്. മുപ്പതു വർഷം നീണ്ട നിർമാണത്തിൽ ലോകത്തെന്പാടുംനിന്ന് ആയിരക്കണക്കിനു പേർ പങ്കാളികളായി. ഹബിളിനെക്കാൾ നൂറു മടങ്ങു ശക്തമാണു വെബ്. ഇൻഫ്രാറെഡ് തരംഗങ്ങളിൽ പ്രവർത്തിക്കുമെന്നതാണു സവിശേഷത. ബെറിലിയം ലോഹത്തിൽ നിർമിച്ച് സ്വർണം പൂശിയ 6.5 മീറ്റർ വ്യാസമുള്ള കോൺകേവ് കണ്ണാടിയാണ് ഇതിലുള്ളത്. ഹബിളിലെ കണ്ണാടിക്ക് 2.4 മീറ്ററാണു വ്യാസം. വെബിലെ കണ്ണാടിയും മറ്റു സെൻസറുകളും…

Read More

കപ്പ് കേക്കിനൊപ്പം ജന്മദിനം ആഘോഷിച്ച് രത്തൻ ടാറ്റ! ലളിതമായ ചടങ്ങിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

  ലളിതമായി ജന്മദിനം ആഘോഷിക്കുന്ന ടാറ്റാ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ടാറ്റ ജീവനക്കാരനായ വൈഭവ് ബോയർ എന്നയാളാണ് കപ്പ് കേക്കിലെ മെഴുകുതിരി ഊതിക്കെടുത്തുന്ന രത്തൻ ടാറ്റയുടെ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. ടാറ്റ മോട്ടോഴ്‌സ് ഫിനാൻസിലെ ബിസിനസ് ഡെവലപ്‌മെന്‍റ് മാനേജറാണ് ഇദ്ദേഹം. “ലാളിത്യം. രാജ്യത്തിന്റെ അഭിമാനവും പ്രചോദനവുമാണ് ഇദ്ദേഹം” എന്നാണ് പോസ്റ്റിന്‍റെ അടിക്കുറിപ്പ്. ടാറ്റ സൺസ് ചെയർമാൻ തന്‍റെ ഡെപ്യൂട്ടി ജനറൽ മാനേജർ ശന്തനു നായിഡുവിനൊപ്പമുള്ള വീഡിയോയാണ് വൈഭവ് പങ്കുവച്ചിരിക്കുന്നത്. കപ്പ് കേക്കിന്‍റെ ഒരു കഷ്ണം വായിൽ വച്ച് കൊടുക്കുന്നതിനിടയിൽ നായിഡു രത്തൻ ടാറ്റയുടെ തോളിൽ തട്ടി ആശംസകൾ നേരുന്നതും വീഡിയോയിൽ കാണാം.

Read More

ഹൈദരാബാദില്‍ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയയ്ക്കാന്‍ മാതാപിതാക്കളുടെ നെട്ടോട്ടം ! ഇതേക്കുറിച്ച് ഇവര്‍ക്ക് പറയാനുള്ളത്…

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയൊന്നായി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നാലെ ഹൈദരാബാദില്‍ വന്‍ വിവാഹത്തിരക്ക്. നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് പെണ്‍മക്കളെ വിവാഹം ചെയ്തയയ്ക്കാനുള്ള തിടുക്കത്തിലാണ് മിക്ക ഗ്രാമവാസികളും. തന്റെ പെണ്‍മക്കളെ കുറഞ്ഞ ദിവസത്തിനുള്ളില്‍ വിവാഹം ചെയ്തു വിടാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് ഹൈദരാബാദിലെ ചില ഗ്രാമീണര്‍. സര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നതിനെ തുടര്‍ന്ന് കല്യാണങ്ങളുടെ ഒരു നീണ്ട നിരയ്ക്കാണ് ഹൈദരാബാദ് സാക്ഷിയായത്. ഈ പ്രവണത ഇപ്പോഴും ഗ്രാമങ്ങളില്‍ തുടരുകയാണ്. 2022ല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മകളുടെ വിവാഹം കഴിഞ്ഞ ഞായറാഴ്ച നടത്തേണ്ടി വന്നത് വിവാഹ പ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കാരണമാണെന്നാണ് ഹൈദരാബാദിലെ കാലാ പത്തര്‍ നിവാസി ഹമീദാ സുല്‍ത്താന്‍ വെളിപ്പെടുത്തുന്നത്. തനിക്ക് മൂന്ന് പെണ്‍മക്കളാണുള്ളതെന്നും കോവിഡിന് പുറമേ കല്യാണവും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഹമീദ പറയുന്നു. മൂത്ത മകളുടെ വിവാഹം പതിനെട്ട് വയസിലായിരുന്നുവെന്നും അവര്‍ പറഞ്ഞു. നാല് പെണ്‍മക്കളും…

Read More

എനിക്കു പറ്റിയത് പോലെ ആകരുത്… പങ്കാളിയെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കണം; വിവാഹമോചനം വരുത്തിയ ആഘാതം സാമന്ത മറികടക്കുന്നതിങ്ങനെയൊക്കെ…

ലോകത്തെന്പാടും ഒട്ടേറെ വിവാഹവും വിവാഹമോചനവും നടക്കാറുണ്ടെങ്കിലും സിനിമാരംഗത്ത് ഈ പ്രവണത കുറച്ച് കൂടുതലാണ്. അത്തരത്തിൽ സിനിമയിൽ എത്തിയ ശേഷം സിനിമയിൽ തന്നെ സജീവമായിട്ടുള്ള വ്യക്തിയായ നാഗചൈതന്യയെയാണ് തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവും തുടർന്നുള്ള ജീവിതം പങ്കുവെക്കാൻ ഒപ്പം കൂട്ടിയത്. നീണ്ട നാളത്തെ പ്രണയത്തിനൊവിൽ ഇരുവരും വിവാഹിതരായി. എന്നാൽ അടുത്തയിടെ ഇരുവരും വേർപിരിഞ്ഞു. വിവാഹ ജീവിതം നാലാം വർഷത്തിലേക്ക് കടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഇരുവരും തങ്ങൾ പിരിയാൻ പോവുകയാണെന്ന് സോഷ്യൽമീഡിയ വഴി അറിയിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാത്ത വാർത്തയായിരുന്നു എന്നതിനാൽ തന്നെ ആരാധകർക്കും ചായ്സാം വേർപിരിയൽ വലിയ ആഘാതമായി. നാഗചൈതന്യയുമായുള്ള വേർപിരിയൽ വലിയ ആഘാതം സാമന്തയിൽ സൃഷ്ടിച്ചിരുന്നു. ന‌ടി ഇപ്പോൾ തിരികെ ജീവിതത്തിലേക്ക് വന്ന് തുടങ്ങിയിട്ടേയുള്ളൂ. സുഹൃത്തുക്കൾക്കൊപ്പം യാത്രകളും ഷൂട്ടിംഗ് തിരക്കുകളുമായി ജീവിതം ബിസിയാക്കി വെച്ചാണ് സാമന്ത വിവാഹമോചനം വരുത്തിയ ആഘാതം മറക്കുന്നത്. വിവാഹമോചനത്തിന്‍റെ യഥാർഥ കാരണം…

Read More

ക്ഷീര വിപ്ലവവുമായി സെന്‍ട്രല്‍ ജയില്‍; പരിപാലനം മുതല്‍ പാല്‍ ചുരത്തുന്നതുവരെയുള്ള കാര്യങ്ങളില്‍ വേറിട്ട കാഴ്ചയുമായി പൂജപ്പുര സെന്‍ട്രല്‍ ജയിൽ

റിച്ചാര്‍ഡ് ജോസഫ്തിരുവനന്തപുരം: വേറിട്ട ക്ഷീര വിപ്ലവവുമായി പൂജപ്പുര സെന്‍ട്രല്‍ ജയില്‍. പരിപാലനം മുതല്‍ പാല്‍ ചുരത്തുന്നതുവരെയുള്ള കാര്യങ്ങളില്‍ വേറിട്ടു നില്‍ക്കുകയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ കാലിത്തൊഴുത്ത്. ശുചിത്വമുള്ള അന്തരീക്ഷം, ശുദ്ധമായ ഭക്ഷണം, കൃത്യമായ പരിപാലനം എല്ലാം ഇവിടുത്തെ മാത്രം പ്രത്യേകത. ജയിലിലെ പശുക്കളുടെ പരിപാലനം തടവുകാര്‍ക്കാണ് എന്നതാണ് മറ്റൊരു പ്രത്യേകത. പശുക്കള്‍ക്കു തീറ്റ കൊടുക്കുന്നതിനും പരിപാലിക്കുന്നതിനും വ്യത്യസ്ഥമായ രീതിയാണ് ഇവിടെ പിന്തുടന്നത്. ക്ഷീരവിപ്ലവത്തിന്‍റെ പുത്തന്‍ മാതൃക പറഞ്ഞു തരികയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഈ കാലിത്തൊഴുത്ത്.16 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ആദ്യമായി രണ്ടു പശുക്കളെ വാങ്ങുന്നത്. ചെറിയ ഒരു ഓലത്തൊഴുത്തായിരുന്നു അന്ന്. തീറ്റപ്പുല്ലിനു ക്ഷാമം വന്നപ്പോള്‍ പശുക്കളെ നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലിലേക്കു മാറ്റി. പിന്നീട് 2014-ല്‍ ആണ് വിപുലമായ രീതിയില്‍ കന്നുകാലി വളര്‍ത്തല്‍ ആരംഭിച്ചത്. ഇപ്പോള്‍ വലിയ 21 പശുക്കളും അഞ്ച് കാളകളുമുണ്ട്. പശുക്കള്‍ക്കു…

Read More

കുഞ്ഞിനെ സാക്ഷിയാക്കി അനുപമയും അജിത്തും ഒന്നുചേര്‍ന്നു ! അനുപമ പറയുന്നതിങ്ങനെ…

കേരളം ചര്‍ച്ച ചെയ്ത അനുപമയും അജിത്തും ഒടുവില്‍ വിവാഹിതരായി.മുട്ടട സബ് രജിസ്റ്റാര്‍ ഓഫീസില്‍ വെച്ചാണ് ഇരുവരും നിയമപരമായി വിവാഹിതരായത്. ഒരുമാസം മുന്‍പേ തന്നെ അപേക്ഷ കൊടുത്തിരുന്നെന്നും നിയമപരമായി വിവാഹം കഴിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായും അനുപമ പറയുന്നു. വിവാഹത്തിന് പറ്റിയ ഒരു സാഹചര്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കുഞ്ഞിനെ തിരിക കിട്ടി. അതിന്റെയൊരു സന്തോഷം കൂടിയുണ്ട്. ഞങ്ങള്‍ കുറേനാളായി ഒരുമിച്ച് ജീവിച്ചുവരികയാണ്. അത് നിയമപരമാകുമ്പോള്‍ അതില്‍ ഒരു സന്തോഷമുണ്ട്. മാത്രമല്ല കുഞ്ഞുംകൂടി അതിന് ദൃക്‌സാക്ഷിയായെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ വിവാഹം കഴിക്കുമോ അതോ പിരിയുമോ എന്നൊക്കെ പലര്‍ക്കും സംശയമുണ്ടായിരുന്നു. അതിനൊക്കെ ഒരു പരിഹാരമായി ഈ വിവാഹത്തെ കാണുമെന്ന് പ്രതീക്ഷിക്കുന്നു. പ്ലാന്‍ ചെയ്ത പോലെയൊന്നുമല്ല ജീവിതം പോയത്. നന്നായി ജീവിച്ചുകാണിച്ചുകൊടുക്കണമെന്നുണ്ട്. മറ്റൊന്നുമില്ല, ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം തങ്ങളുടെ കൂടെയുണ്ടെന്നും അനുപമ പറയുന്നു. ഒരുവര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അനുപമയ്ക്ക് നവംബര്‍ മാസത്തില്‍ തന്റെ കുഞ്ഞിനെ…

Read More