നായ കുരച്ചു, ശിവലക്ഷ്മി അയ്യപ്പൻ ഇടഞ്ഞോടി; കാറും വീടുകളുടെ മതിലും തകർത്തു; വീരണ്ട് ഓടിയത് ഫോട്ടോ ഷൂട്ടിനായി എത്തിച്ച ആന

തൃശൂർ: പെരിങ്ങാവിൽ ഫോട്ടോ ഷൂട്ടിനെത്തിച്ച ആനയിടഞ്ഞു. പരിഭ്രാന്തിയിൽ നാട്ടുകാർ. കൊല്ലത്തുനിന്ന് എത്തിച്ച ശിവലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് തൃശൂർ ടൗൺ ഹാൾ പരിസരത്തുവച്ച് ഇടഞ്ഞത്. ഇടഞ്ഞ് ഓടുന്നതിനിടെ ആന കാറും ഓട്ടോറിക്ഷയും വീടുകളുടെ ഗേറ്റുകളും തകർത്തു. വഴിയിൽ നിന്ന ഒരു നായ കുരച്ചതിനെ തുടർന്നാണ് ആന ഇടഞ്ഞതെന്ന് പാപ്പാൻമാർ പറഞ്ഞു. ഒടുവിൽ ആനയെ തളച്ചു

Read More

ഒരു യുവതിയെ വിദേശത്ത് എത്തിച്ചാൽ ഒരുലക്ഷം രൂപ വരെ കമ്മീഷൻ; മോഡലുകളെ കെണിയിൽ വീഴ്ത്തുന്നത് ലക്ഷങ്ങളുടെ പ്രതിഫലം വാഗ്ദാനം ചെയ്ത്; ബിലാൽ ചെറിയ പുള്ളിയല്ല…

കൊച്ചി: ദുബായ് കേന്ദ്രീകരിച്ച് മോഡലിംഗിന്‍റെ മറവിലെ പെൺവാണിഭ കേസിൽ അറസ്റ്റിലായ ബിലാൽ നിരവധി യുവതികളെ വിദേശത്തേക്ക് കടത്തിയതായി കൊച്ചി പോലീസിന്‍റെ കണ്ടെത്തൽ. ഒരു യുവതിയെ വിദേശത്ത് എത്തിച്ചാൽ ഏജന്‍റായ ബിലാലിന് ഒരുലക്ഷം രൂപ വരെ ലഭിച്ചിരുന്നതായും പിന്നീട് മാസംതോറും കമ്മീഷൻ വേറെയും ലഭിച്ചിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി. കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അന്വേഷണ സംഘം പറഞ്ഞു. അറസ്റ്റിലായ മൂന്നാം പ്രതി അലീന സെക്സ് റാക്കറ്റിലെ പ്രധാന കണ്ണിയാണെന്ന് സ്ഥിരീകരിക്കുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. മോഡലുകൾക്ക് വിദേശത്ത് വൻ അവസരങ്ങളും ലക്ഷങ്ങളുടെ പ്രതിഫലവും വാഗ്ദാനം ചെയ്താണ് ബിലാലും സംഘവും പെൺകുട്ടികളെ വലയിൽ വീഴ്ത്തുന്നത്. പെൺകുട്ടികളുടെ സാഹചര്യങ്ങൾ മുതലെടുത്താണ് ഇടപാടുകൾ നടക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഫാഷൻ ഷോകളിലടക്കം എത്തിയാണ് പ്രതികൾ യുവതികളെ…

Read More

മലയിടംതുരുത്തിലെ ഒഴിപ്പിക്കലിൽ ഇടപെട്ട് മുഖ്യമന്ത്രി; ചർച്ചയ്ക്ക് റോജി.എം.ജോണിനെ ചുമതലപ്പെടുത്തി; പോലീസ് അതിക്രമത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

കൊച്ചി: ‌മലയിടംതുരുത്ത് പര്യത്ത് ഉന്നതിയിലെ ഒഴിപ്പിക്കലിൽ ഇടപെട്ട് സംസ്ഥാന സർക്കാർ. വിഷയത്തിൽ പ്രദേശവാസികളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം. ജോണിനേയും വി.പി. സജീന്ദ്രൻ എംഎൽഎയേയും മുഖ്യമന്ത്രി വി.ഡി. സതീശൻ ചുമതലപ്പെടുത്തി. ഒഴിപ്പിക്കൽ നടപടിയിൽ കോടതിയോട് സാവകാശം ചോദിക്കാനും സർക്കാർ നീക്കം നടത്തുന്നുണ്ട്.മലയിടംതുരുത്ത് പര്യത്ത് ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ നടപടി 23-ന് തുടരണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി കർശന നിർദേശം നൽകിയിരുന്നു. നടപടികൾ 23-ന് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്തദിവസം തുടരണം. 25-ന് വൈകുന്നേരം മൂന്നിനകം നടപടിയുടെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിരുന്നു. അതേ സമയം, ഭൂമി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പോലീസ് നടപടികളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്ക് നല്‍കിയ കത്തിലാണ് പോലീസ് മേധാവി…

Read More

സിന്ധുവിന്‍റെയും അലീനയുടെയും ബിലാൽ… മോഡലിംഗിന്‍റെ മറവിൽ പെൺകുട്ടികളെ വിദേശത്തേക്ക് എത്തിച്ച് പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതി ശ്രീകുമാർ അറസ്റ്റിൽ

കൊച്ചി: മോഡലിംഗിന്‍റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. മാവേലിക്കര സ്വദേശി ബിലാൽ എന്ന ശ്രീകുമാറാണ് അറസ്റ്റിലായത്. പ്രതിപട്ടികയിൽ പുറത്തുള്ളയാളാണ് ഇയാൾ. പെൺകുട്ടിയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ അറസ്റ്റ്. പിടിയിലായ സിന്ധുവും ബിലാൽ എന്ന ശ്രീകുമാറും തമ്മിൽ അടുത്ത ബന്ധമെന്ന് പോലീസ് പറഞ്ഞു. യുവതികളെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിൽ ബിലാലിന് നിർണ്ണായക റോളെന്നാണ് പോലീസിന്‍റെ വിശദീകരണം. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാല് ആയി. കേസിലെ മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ട്. പരാതിക്കാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്തിയത് സിന്ധുവാണ്. ഇത് പരാതിക്കാരിയുടെ ഭർത്താവിന്‍റെ ഫോണിലേക്ക് അയച്ചു നൽകി. സിന്ധു മറ്റ് പ്രതികൾക്ക് പണം നൽകിയതിന് തെളിവുണ്ടെന്നും കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയെ കോളയിൽ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചാണ് പീഡനത്തിനിരയാക്കിയത്. പരാതിക്കാരിയെ രണ്ടാംപ്രതി ചൂരൽ ഉപയോഗിച്ച്…

Read More

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുടെ ദേഹത്തേക്കൊഴിച്ചത് ശക്തിയേറിയ ആസിഡ്; ഗുരുതരമായി പരിക്കേറ്റ ബാലാമണിക്ക് ആശുപത്രിയിൽ അന്ത്യം

തീക്കോയി: ആസിഡ് ദേഹത്തുവീണു പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ഗൃഹനാഥ മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തീക്കോയി കൊല്ലംപാറ ഭാഗത്തു താമസിക്കുന്ന പൊട്ടംപ്ലാക്കൽ ജോണിന്‍റെ ഭാര്യ ബാലാമണി ആണു മരിച്ചത്. ജോണിനെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെത്തുടർന്നു ജോൺ ബാലാമണിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. 15നു രാവിലെ 11നാണു സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയം ജോൺ ബാലാമണിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബാലാമണി ബുധനാഴ്ച രാവിലെ മരിച്ചു. ജോണിനെ റിമാൻഡ് ചെയ്തു. മരംവെട്ട്, ലോഡിംഗ് തൊഴിലാളിയാണു ജോൺ. ബാലാമണി ഈരാറ്റുപേട്ടയിലെ തയ്യൽ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. സംസ്കാരം നടത്തി. മക്കൾ: സജോ, സോന.

Read More

സജിത്തേ എനിക്കൊരു ലോട്ടറി മാറ്റിവയ്ക്കണേ; റിസൾട്ട് വന്നപ്പോൾ രണ്ടാം സമ്മാനം; മകളുടെ ചികിത്സയ്ക്കായി ആർസിസിയിൽ കഴിയുന്ന ബിജുവിനെ ഭാഗ്യദേവത കടാക്ഷിച്ചു

പെരിയ: സജിത്തിന്‍റെ സത്യസന്ധതയ്ക്ക് ഒരു ജീവന്‍റെ വില. ഫോണില്‍ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് ലോട്ടറി സ്റ്റാള്‍ ഉടമയായ പാറപ്പള്ളി കുമ്പള സ്വദേശി ടി. സജിത് സൂക്ഷിച്ച ടിക്കറ്റിന് 30 ലക്ഷം രൂപ അടിച്ചു. പുല്ലൂര്‍ തടത്തിലെ ഡ്രൈവര്‍ ബിജു വിളിച്ചുപറഞ്ഞതിനെത്തുടര്‍ന്ന് പെരിയ ബസ് സ്റ്റോപ്പിലെ കുലവന്‍ ലോട്ടറി സ്റ്റാള്‍ ഉടമ സജിത് സൂക്ഷിച്ചുവച്ച ഡികെ 765564 നമ്പര്‍ ധനലക്ഷ്മി ലോട്ടറി ടിക്കറ്റിനാണ് ബുധനാഴ്ച നറുക്കെടുത്ത ധനലക്ഷ്മി ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ അടിച്ചത്. തനിക്കുവേണ്ടി നീക്കിവച്ച ലോട്ടറി ടിക്കറ്റിന്‍റെ നമ്പര്‍ ഏതാണെ് ബിജു അറിഞ്ഞിരുന്നില്ല. ബിജുവിനുവേണ്ടി മാറ്റിവച്ച ടിക്കറ്റിന് 30 ലക്ഷം അടിച്ചപ്പോള്‍ തിരുവനന്തപുരത്തുള്ള ബിജുവിനെ വിളിച്ച് സജിത് അറിയിക്കുകയായിരുന്നു. ബിജുവിന്‍റെ മകള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അന്‍വിത അര്‍ബുദത്തെത്തുടര്‍ന്ന് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലാണ്. നാട്ടുകാര്‍ ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ച് തുക ബിജുവിന്‍റെ കുടുംബത്തിനു കൈമാറിയിരുന്നു.…

Read More

ഭാര്യ സ്വന്തം വീട്ടിൽ പോയത് ഇഷ്ടമായില്ല, ഭാര്യ ഉൾപ്പടെ നാലുപേരെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്; ആക്രമണം കുട്ടികളുടെ കൺമുന്നിൽ

പാലക്കാട്: ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതിൽ പ്രകോപിതനായ യുവാവ് ഭാര്യ ഉൾപ്പടെ നാലുപേരെ കുത്തിപ്പരിക്കേൽപ്പിച്ചു. പാലക്കാട് ഒറ്റപ്പാലത്തിന് സമീപം മയിലുംപുറത്താണ് സംഭവം. കുടുംബ വീട്ടിലെ സർപ്പകാവിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ രണ്ട് ദിവസം മുൻപാണ് അനിൽ കുമാറിന്‍റെ ഭാര്യ പത്മജ സ്വന്തം വീട്ടിൽ പോയത്. പത്മജ വീട്ടിൽ പോകുന്നത് അനിൽ കുമാറിന് ഇഷ്ടമില്ലായിരുന്നു. അനിൽ കുമാറിന്‍റെ അനുവാദമില്ലാതെയാണ് പത്മജ വീട്ടിൽ പോയത്. പരിപാടി നടക്കുന്നതിനിടെ അനിൽ കുമാർ ആയുധവുമായി വീട്ടിലെത്തി. ഈ സമയം പത്മജ വസ്ത്രം മാറാൻ വീട്ടിലെ മുറിയിലേക്ക് പോയിരുന്നു. വീട്ടിലെത്തിയ അനിൽ കുമാർ പത്മജയെ കത്തികൊണ്ട് ആക്രമിച്ചു. ഇതുകണ്ട് തടയാൻ ശ്രമിച്ച സച്ചിനെയും അനിൽ കുമാർ ആക്രമിച്ചു. സംഭവത്തിൽ ഇടപെട്ട ചെറിയച്ഛൻ മോഹൻ കുമാറിന്‍റെ കഴുത്തിലും നെഞ്ചിലും മുതുകിലും അനിൽ കുമാർ കുത്തി. ഇവരുടെ ബന്ധു വിഷ്ണു ജിത്തിനെയും അനിൽ കുമാർ ആക്രമിച്ചു. വിവരമറിഞ്ഞെത്തിയ…

Read More

ഇടതുഭരണം വീണു; പ്രദീപ് താടിയും മുടിയും മുറിച്ചു; 2018ല്‍ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട അനിഷ്ഠ സംഭവത്തെ തുടർന്നാണ് താടിയും മുടിയും നീട്ടിവളർത്തിയത്

തൊടുപുഴ: ഇടതുഭരണം അവസാനിക്കുംവരെ താടിയും മുടിയും മുറിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത യുവാവ് ഒടുവിൽ മുടി മുറിച്ചു. തൊടുപുഴ നെയ്യശേരി കാഞ്ഞിരക്കുഴിയില്‍ കെ.കെ. പ്രദീപാണ് (40) ശബരിമലയില്‍ ഇടത് ഭരണകാലത്ത് നടന്ന നടപടികളില്‍ പ്രതിഷേധിച്ച് ഇത്തരമൊരു തീരുമാനമെടുത്തത്. 2018ല്‍ ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടന്ന അനിഷ്ടസംഭവങ്ങൾക്ക് പിന്നാലെയാണ് പ്രദീപ് താടിയും മുടിയും വളർത്തി പ്രതിഷേധം തുടങ്ങിയത്. മൂന്ന് വര്‍ഷത്തോളം തന്‍റെ ഓട്ടോയില്‍ കേരളത്തിലെമ്പാടും സഞ്ചരിച്ച് ശബരിമല വിഷയത്തില്‍ വിശ്വാസികളെ ഒരുമിപ്പിക്കാൻ ശ്രമം നടത്തി. സ്ത്രീപ്രവേശനത്തിനെതിരേ നടന്ന നാമജപ പ്രക്ഷോഭങ്ങളിലും സമരങ്ങളിലും പങ്കാളിയായി. ഇടതുഭരണം അവസാനിച്ചതിന്‍റെ 16-ാം നാളായ ഇന്നലെ താടിയും മുടിയും മുറിക്കുന്നതിന്‍റെ ദൃശ്യം പ്രദീപ് നവമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പിന്നാലെ നാട്ടുകാർക്ക് പായസ വിതരണവും നടത്തി. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്‍റായിരുന്ന പ്രദീപ് പിതാവിന് സുഖമില്ലാതായതോടെയാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. മനഃസാക്ഷി എന്ന പേരില്‍ കവിതാ സമാഹാരവും പ്രദീപ്…

Read More

വീടിന്‍റെ വാതിൽ കുത്തിത്തുറന്ന് മോഷണം; പോലീസ് നായ ഓടിക്കയറിയത് തൊട്ടടുത്ത ബന്ധുവിന്‍റെ വീട്ടിൽ; അളിയൻ കള്ളനെ കണ്ട് ഞെട്ടി…

ഹരിപ്പാട്: തൃക്കുന്നപ്പുഴ പതിയാങ്കരയിൽ വീട് കുത്തിത്തുറന്ന് ആറു പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതിയെ തൃക്കുന്നപ്പുഴ പോലീസ് പിടികൂടി. പതിയാങ്കര കൊച്ചുതറയിൽ സദഖത്തിന്‍റെ സഹോദരി ഭർത്താവ് അഷ്റഫ് (44) ആണ് അറസ്റ്റിലായത്. മോഷണം നടന്ന് മണിക്കൂറുകൾക്കകം തന്നെ ആലപ്പുഴ ഡോഗ് സ്ക്വാഡിലെ സ്നിഫർ ഡോഗ് റെഡ്ഡിയുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ വലയിലാക്കിയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സദഖത്തിന്‍റെ വീടിന്‍റെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന പ്രതി, മുറിയിലെ ഇരുമ്പുപെട്ടിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കവരുകയായിരുന്നു. രാവിലെ മോഷണവിവരം അറിഞ്ഞ് തൃക്കുന്നപ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തെത്തിയ ആലപ്പുഴ ഡോഗ് സ്ക്വാഡിലെ റെഡ്ഡി എന്ന സ്നിഫർ ഡോഗ്, മോഷണം നടന്ന വീട്ടിൽനിന്നും മണം പിടിച്ച് തൊട്ടടുത്ത് താമസിക്കുന്ന പ്രതിയായ അഷ്റഫിന്‍റെ വീട്ടിലേക്കാണ് ഓടിക്കയറിയത്. ഇതോടെ സംശയ നിഴലിലായ അഷ്റഫിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും…

Read More

നെഞ്ചോട് ചേർത്ത്… ഉമ്മൻ ചാണ്ടിയുടെ ചിത്രം ആലേഖനം ചെയ്ത വസ്ത്രം ധരിച്ച് സത്യപ്രതിജ്ഞ; നിയസഭയിലേക്ക് രാവിലെ എത്തിയത് സൈക്കിൾ ചവിട്ടി

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വ്യത്യസ്തനായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. തന്‍റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ചിത്രം ആലേഖനം ചെയ്ത ഷർട്ട് ധരിച്ചാണ് അദ്ദേഹം സഭയിൽ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. പിതാവിന്‍റെ രാഷ്ട്രീയ പാരമ്പര്യത്തോടുള്ള ആദരസൂചകമായാണ് ചാണ്ടി ഉമ്മൻ ഇത്തരമൊരു രീതി സ്വീകരിച്ചത്. പ്രോ ടെം സ്പീക്കർ ജി. സുധാകരന്‍റെ മുൻപാകെ രാവിലെ ഒൻപതോടെയാണ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ സഭയിൽ ആരംഭിച്ചത്. അക്ഷരമാലാ ക്രമത്തിലായിരുന്നു എംഎൽഎമാർ സത്യവാചകം ചൊല്ലി അധികാരമേറ്റത്. ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ മാത്രമാണ് സഭയിലുണ്ടാവുക. നാളെ രാവിലെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും.

Read More