ആദിത്യശ്രീയുടെ മരണം ഫോണ്‍ പൊട്ടിത്തെറിച്ചല്ല; മുറിയിൽ പൊട്ടാസിയം ക്ലോറേറ്റിന്‍റെയും സൾഫറിന്‍റെയും സാന്നിധ്യം; പന്നിപ്പടക്കമെന്ന് സൂചന

തൃശൂർ: തിരുവില്വാമലയിൽ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച കേസിൽ വഴിത്തിരിവ്. കുട്ടിയുടെ മരണം പന്നിപ്പടക്കം പൊട്ടിത്തെറിച്ചെന്ന് സൂചന. ഫോറൻസിക് റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് പോലീസിനു കൈമാറി. പറന്പിൽ കിടന്ന പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക്‌കുമാറിന്‍റെയും തിരുവില്വാമല സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ സൗമ്യയുടെയും ഏകമകളായ ആദിത്യശ്രീയാണു കഴിഞ്ഞ ഏപ്രിൽ 26ന് മരിച്ചത്. സ്ഫോടനത്തിൽ കുട്ടിയുടെ മുഖം തിരിച്ചറിയാനാവാത്തനിലയിലായിരുന്നു. ഇതിൽ പോലീസ് സർജൻ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്. തുടർന്നു നടത്തിയ പരിശോധനയിലാണ് പൊട്ടാസിയം ക്ലോറൈറ്റിന്‍റെയും സൾഫറിന്‍റെയും സാന്നിധ്യം കണ്ടെത്തിയത്. ഇത് പന്നിപ്പടക്കത്തിന്‍റെ അവശിഷ്ടങ്ങളിൽനിന്ന് ഉണ്ടായതാകാമെന്ന നിഗമനത്തിലാണ് ഫോറൻസിക് വിഭാഗം. മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ചെന്നായിരുന്നു…

Read More

ആ­ലു­വയിലെ കു­ടുംബ­ത്തെ കബളിപ്പിച്ച് പ­ണം ത­ട്ടി­യ സം­ഭ­വം; രണ്ട് വകുപ്പുചേർത്ത് മഹിളാ നേതാവിന്‍റെ ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: ആ­ലു­വ­യില്‍ കൊല്ല­പ്പെ­ട്ട അ­ഞ്ച് വ­യ­സു­കാ­രി­യു­ടെ കു­ടുംബ­ത്തെ പ­റ്റി­ച്ച് പ­ണം ത­ട്ടി­യ സം­ഭ­വ­ത്തില്‍ കേസെടുത്ത് പോലീസ്. ആലുവ ഈസ്റ്റ് പോലീസാണ് മുനീറിനെതിരേ കേസെടുത്തത്. ഐപിസി 406, ഐപിസി 420 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തിൽ കുട്ടിയുടെ അച്ഛന്‍റെ മൊഴി വ്യാഴാഴ്ച പോലീസ് രേഖപ്പെടുത്തിയിരുന്നു മഹിളാ കോൺഗ്രസ് നേതാവായ ഹസീനയുടെ ഭർത്താവ് മുനീറിനെതിരെയാണ് പെൺകുട്ടിയുടെ കുടുംബം പരാതി ഉന്നയിച്ചത്. മു­നീര്‍ എ­ന്ന­യാള്‍ 1,20,000 രൂ­പ ത­ട്ടി­യെ­ടു­ത്തെന്നും പ­രാ­തി നല്‍­കു­മെ­ന്ന് പ­റ­ഞ്ഞ­പ്പോള്‍ 70,000 രൂ­പ തി­രി­ച്ച് നല്‍­കി­യെന്നും കു­ട്ടി­യു­ടെ പി­താ­വ് ആ­രോ­പിച്ചിരുന്നു. കു­ട്ടി കൊല്ല­പ്പെ­ട്ട് ദി­വ­സ­ങ്ങള്‍ മാ­ത്രം ക­ഴി­ഞ്ഞ­പ്പോ­ഴാ­ണ് സം­ഭവം. എന്നാൽ സംഭ­വം വാര്‍­ത്ത­യാ­യ­തോ­ടെ ത­ട്ടി­യെ­ടു­ത്ത പ­ണം കു­ട്ടി­യു­ടെ പി­താ­വി­ന് ഇയാൾ തി­രി­കെ നല്‍­കിയിരുന്നു. സംഭവത്തിന് പിന്നാലെ മഹിളാകോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായ ഹസീനയെ സസ്പെൻഡ് ചെയ്തിരുന്നു. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിനെ തുടർന്നാണ് മഹിളാകോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്.

Read More

മറിയക്കുട്ടിയെ ഞാനിങ്ങെടുക്കുവാ… പിച്ചച്ചട്ടിയെടുത്ത മറിയക്കുട്ടിയെ വീട്ടിലെത്തി കണ്ട് ബിജെപി നേതാവ് സുരേഷ് ഗോപി; പെൻഷൻ തുക നൽകാൻ തയാറായി നടൻ കൃഷ്ണകുമാർ

ഇടുക്കി; പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് പിച്ചച്ചട്ടിയെടുത്ത് അടിമാലിയില്‍ മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കു­ട്ടി­യെ വീ­ട്ടി­ലെ­ത്തി സ­ന്ദര്‍­ശി­ച്ച് ന­ടനും ബി­ജെ­പി നേ­താ­വുമാ­യ സു­രേ­ഷ് ഗോ­പി. ബി­ജെ­പി പ്രാ­ദേശി­ക നേ­താ­ക്കള്‍­ക്കൊ­പ്പ­മാ­ണ് ഇ­വ­രു­ടെ അ­ടി­മാ­ലി­യി­ലെ വീ­ട്ടി­ല്‍ സു­രേ­ഷ് ഗോ­പി എ­ത്തി­യത്. എ­ന്ത് സ­ഹാ­യ­ത്തിനും താ­നു­ണ്ടാ­കു­മെ­ന്ന് ന­ടന്‍ മ­റി­യ­ക്കു­ട്ടി­ക്ക് ഉറ­പ്പ് നല്‍­കി. ഇ­തി­നി­ടെ മ­റി­യ­ക്കു­ട്ടിക്കും അ­ന്ന­ക്കു­ട്ടി­ക്കും സഹായം വാഗ്ദാനം ചെയ്ത് നടനും ബിജെപി നേതാവുമായ കൃഷ്ണ­കു­മാറും രം­ഗ­ത്തെ­ത്തി­യി­രു­ന്നു. ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുക നല്‍കാമെന്നാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. ഇരുവരേയും ഫോണിലൂടെ കൃഷ്ണകുമാര്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഈ പ്രായത്തില്‍ പിച്ചച്ചട്ടിയെടുത്ത് ഇറങ്ങേണ്ട കാര്യമില്ലെന്നും ഒരു വര്‍ഷത്തെ പെന്‍ഷന്‍ തന്നേക്കാമെന്നുമാണ് കൃഷ്ണകുമാര്‍ മറിയക്കുട്ടിയോട് പറഞ്ഞ­ത്. അ­തേ­സ­മയം തനിക്ക് ഒന്നരയേക്കര്‍ സ്ഥലവും രണ്ട് വീടുമുണ്ടെന്ന വ്യാജ പ്രചാരണത്തിനെ­തിരെ മ­റി­യ­ക്കു­ട്ടി അ­ടി­മാ­ലി കോ­ട­തി­യെ സ­മീ­പി­ക്കും. യൂ­ത്ത് കോണ്‍­ഗ്ര­സാ­ണ് കോ­ട­തി­യെ സ­മീ­പി­ക്കാന്‍ ഇ­വര്‍­ക്ക് പി­ന്തു­ണ­യു­മാ­യി എ­ത്തി­യത്.

Read More

വിവാഹാലോചന, ഫോട്ടോ കാണിച്ച് ഉറപ്പിക്കൽ, അവസാനം പണം തട്ടിയെടുക്കും; യുവാക്കളിൽ നിന്ന് ലോട്ടറി വിൽപനക്കാരി തട്ടിയത് 25ലക്ഷം

കൂത്താട്ടുകുളം: വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് യുവാക്കളിൽനിന്ന് ലോട്ടറി വില്പനക്കാരി തട്ടിയെടുത്തത് 25 ലക്ഷം രൂപ. കേസിൽ മാറാടി പള്ളിക്കാവ് പടിഞ്ഞാറയിൽ വീട്ടിൽ ഷൈല (57) യെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുയുവാക്കളെ കബളിപ്പിച്ച് പണം തട്ടിയ കേസിലാണ് ലോട്ടറി റീട്ടെയിൽ വ്യാപാരം നടത്തിവരുന്ന ഷൈലയെ പോലീസ് പിടികൂടിയത്. മോനിപ്പള്ളി സ്വദേശിയായ യുവാവും കൂത്താട്ടുകുളം ചോരക്കുഴി ഭാഗത്തുള്ള യുവാവുമാണ് തട്ടിപ്പിന് ഇരയായത്. അവിവാഹിതരായ യുവാക്കൾക്ക് അനുയോജ്യമായ വിവാഹ ആലോചനകൾ കൊണ്ടുവന്നാണ് തട്ടിപ്പിന്‍റെ തുടക്കം. പെൺകുട്ടികളുടെ ഫോട്ടോ കാണിച്ച് വിവാഹബന്ധം ഉറപ്പിക്കുകയും പിന്നീട് ഓരോ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ച് യുവാക്കളിൽനിന്നും ബന്ധുക്കളിൽനിന്നും പണം തട്ടിയെടുക്കുകയായിരുന്നു. ഫോട്ടോയും ഫോൺവിളിയും മോനിപ്പള്ളി കുര്യനാട് ഭാഗത്തുള്ള യുവാവിനെയും യുവാവിന്‍റെ സഹോദരിയെയും ഇത്തരത്തിൽ കബളിപ്പിച്ച് 19 ലക്ഷം രൂപ തട്ടിയെടുത്തു. യുവാവിന് വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ഒരു യുവതിയുടെ ഫോട്ടോ അയച്ചു കൊടുത്ത് യുവാവിനോടും യുവാവിന്‍റെ…

Read More

പയ്യന്നൂരിൽ സിപിഎം നേതൃത്വത്തിനെതിരേ ‘സേവ് സിപിഎം ഫോറം’ പോസ്റ്റർ

കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം അടങ്ങിയതിന് പിന്നാലെ കണ്ണൂർ ജില്ലയിലെ പയ്യന്നൂര്‍ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക വിവാദം. ആള്‍മാറാട്ടം നടത്തി വായ്പയും പണം തിരിമറിയും നടത്തിയ പ്രാദേശിക നേതാക്കളെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പാർട്ടി നേതൃത്വത്തിനെതിരേ സേവ് സിപിഎം ഫോറം എന്ന പേരിൽ നാട്ടിൽ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വെള്ളൂര്‍ കോത്തായിമുക്കിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തില്‍നിന്ന് വെള്ളൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം രണ്ട് ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയതായുള്ള ആരോപണമാണ് പോസ്റ്ററുകള്‍ക്ക് പിന്നില്‍. കുറ്റാരോപിതനായ നേതാവിനെ പാര്‍ട്ടി സംരക്ഷിക്കുന്നതിനെതിരേയാണ് പോസ്റ്ററുകൾ. നേരത്തെയും ഇയാള്‍ക്കെതിരേ സാമ്പത്തിക ആരോപണങ്ങളുയര്‍ന്നിരുന്നതായാണ് വിവരം. “ഏയ് നേതൃത്വമേ, നിങ്ങള്‍ എത്ര തവണയായി ഇദ്ദേഹത്തെ സംരക്ഷിക്കുന്നു. പാര്‍ട്ടി നടപടി എടുത്തില്ലെങ്കില്‍ സത്യം ജനങ്ങളെ അറിയിക്കും’ എന്ന മുന്നറിയിപ്പുമായാണ് സേവ് സിപിഎം ഫോറം എന്ന പേരില്‍ വെള്ളൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ…

Read More

സ്കൂൾ വിട്ട് വരികയായിരുന്ന പെൺകുട്ടിയുമായി പത്തൊമ്പതുകാരൻ സ്ഥലംവിട്ടു; രണ്ട് രാത്രി കഴിച്ചുകൂട്ടിയത് പാർക്കിൽ, പിന്നീട് സംഭവിച്ചതിങ്ങനെ…

തലശേരി: ഇൻസ്റ്റയിലൂടെ പ്രണയം തലയ്ക്ക് പിടിച്ച് പത്തൊമ്പതുകാരനായ കാമുകനൊപ്പം ഒളിച്ചോടി പതിനാറുകാരി. കൊച്ചിയിലെത്തിയ കണ്ണൂർ സ്വദേശിനിയായ പെൺകുട്ടി രണ്ട് ദിവസം രാത്രി കഴിച്ചുകൂട്ടിയത് പാർക്കിലും നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലും. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ആലുവ സ്വദേശിക്കൊപ്പമാണ് പെൺകുട്ടി നാടുവിട്ടത്. കാമുകൻ മുമ്പ് തന്നേക്കാൾ പ്രായമുള്ള യുവതിയുമായി പ്രണയത്തിലാകുകയും നാടുവിടുകയും ചെയ്തിരുന്നു. അന്ന് ഇരുവരെയും കണ്ടെത്തിയ എറണാകുളം പോലീസ് ഇരുവർക്കും പ്രായപൂർത്തിയായതിനാൽ വിട്ടയയ്ക്കുകയായിരുന്നു പിന്നീടാണ് ടൂറിസ്റ്റ് ബസിലെ ക്ലീനറായ ഇയാൾ ഇൻസ്റ്റാഗ്രാമിലൂടെ പ്ലസ് വൺ വിദ്യാർഥിനിയെ വലയിലാക്കിയത്. സംഭവത്തിൽ ചൊക്ലി പോലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത ആലുവ ഹിൽ റോഡിലെ സ്നേഹക്കൂട് ബോയ്സ് ഹോമിലെ അജിത്തിനെ കോടതി റിമാൻഡ് ചെയ്തു. എറണാകുളം മറൈൻ ഡ്രൈവിൽ കറങ്ങി നടക്കുന്നതിനിടയിലാണ് ഇരുവരും പോലീസിന്‍റെ പിടിയിലാകുന്നത്. കണ്ണൂർ ജില്ലയിൽ എത്തിയ അഭിജിത്ത് സ്കൂൾ വിട്ട് വരികയായിരുന്ന പെൺകുട്ടിയുമായി സ്ഥലം വിടുകയായിരുന്നു. രാവിലെ പെൺകുട്ടിയെയും…

Read More

പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്‌ച; 3 പൊലീസുകാർക്ക് സസ്‌പെൻഷൻ

റാഞ്ചി; ജാർഖണ്ഡ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ഒരു എഎസ്‌ഐയെയും രണ്ട് കോൺസ്റ്റബിൾമാരെയും സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രിയുടെ റാഞ്ചി സന്ദർശനത്തിനിടെയാണ് സുരക്ഷാ വീഴ്ച. ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ജാർഖണ്ഡിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു മോദി. മോദിയുടെ റോഡ് ഷോ നടക്കുന്നതിനിടെ ഒരു യുവതി അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ വാഹനത്തിന് മുന്നിൽ എത്തിയിരുന്നു. ബുധനാഴ്ച രാവിലെ ഭഗവാൻ ബിർസ മുണ്ട മെമ്മോറിയൽ പാർക്ക്-കം-ഫ്രീഡം ഫൈറ്റർ മ്യൂസിയത്തിലേക്ക് റോഡ് ഷോയായി പോകുമ്പോഴാണ് വാഹനത്തിനു മുന്നിലേക്ക് യുവതി കയറി വന്നത്. സംഗീത ഝാ എന്നാണ് ഇവരുടെ പേര്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ യുവതിയെ പിടികൂടി. തന്‍റെ ഭർത്താവിനെതിരെ പരാതി നൽകുന്നതിനാണ് യുവതി പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഇതിനു മുൻപ് ഈ യുവതി…

Read More

പ്ര­ഥ­മ ദൃ­ഷ്ട്യാ സുരേഷ് ഗോപി അ­പ­മ­ര്യാ­ദ­യാ­യി പെ­രു­മാ­റി­യെ­ന്ന് തോന്നുന്നില്ല; മാ­ധ്യ­മ­പ്ര­വര്‍­ത്ത­ക­യു­ടെ പ­രാ­തി­യില്‍ ക­ഴ­മ്പി­ല്ലെ­ന്ന് പോലീസ്

കോഴിക്കോ­ട്: സു­രേ­ഷ് ഗോ­പി­ക്കെ­തിരാ­യ മാ­ധ്യ­മ­പ്ര­വര്‍­ത്ത­ക­യു­ടെ പ­രാ­തി­യില്‍ ക­ഴ­മ്പി­ല്ലെ­ന്ന വിലയിരുത്തലിൽ പോ­ലീ­സ്. 354 എ വ­കു­പ്പ് പ്ര­കാ­ര­മു­ള്ള കു­റ്റം നടന്‍ ചെ­യ്­തി­ട്ടി­ല്ലെ­ന്നാ­ണ് പ്ര­ഥ­മ ദൃ­ഷ്ട്യാലു­ള്ള ക­ണ്ടെ­ത്തല്‍. കേ­സില്‍ ബു­ധ­നാഴ്­ച കു­റ്റ­പ­ത്രം സ­മ­ര്‍­പ്പി­ക്കും. മാ­ധ്യ­മ­പ്ര­വര്‍ത്ത­ക­യോ­ട് അ­പ­മ­ര്യാ­ദ­യാ­യി പെ­രു­മാ­റി­യെ­ന്ന കേ­സില്‍ ബു­ധ­നാഴ്ച പോ­ലീ­സ് സു­രേ­ഷ് ഗോ­പി­യെ വി­ശ­ദ­മാ­യി ചോദ്യം ചെ­യ്­തി­രു­ന്നു. അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല താന്‍ സ്പര്‍ശിച്ചതെന്നും അവര്‍ പരാതി ഉന്നയിച്ചപ്പോള്‍ ക്ഷമ ചോദിച്ചിരുന്നുവെ­ന്നും സു­രേ­ഷ് ഗോ­പി മൊ­ഴി നല്‍കി. ആ­വ­ശ്യ­മെ­ങ്കില്‍ വീണ്ടും ചോദ്യം ചെ­യ്യ­ലി­ന് ഹാ­ജ­രാ­ക­ണ­മെ­ന്ന വ്യ­വ­സ്ഥ­യി­ലാ­ണ് നട­നെ വി­ട്ട­യ­ച്ച­ത്. എ­ന്നാല്‍ കേ­സില്‍ ഇ­നി സു­രേ­ഷ് ഗോ­പി­ക്ക് നോ­ട്ടീ­സ് അ­യ­യ്‌­ക്കേ­ണ്ടെ­ന്ന് പോലീ­സ് പി­ന്നീട് തീ­രു­മാ­നി­ക്കു­ക­യാ­യി­രുന്നു.

Read More

ആ­ലു­വ­യില്‍ കൊല്ല­പ്പെ­ട്ട പെണ്‍­കു­ട്ടി­യുടെ കു­ടും­ബ­ത്തെ ക­ബ­ളി­പ്പി­ച്ച് പ­ണം തട്ടി; മ­ഹി­ളാ കോണ്‍­ഗ്ര­സ് നേ­താ­വി­ന്‍റെ ഭര്‍­ത്താ­വി­നെ­തി­രെ പ­രാതി

കൊച്ചി: ആ­ലു­വ­യില്‍ കൊല്ല­പ്പെ­ട്ട അ­ഞ്ച് വ­യ­സു­കാ­രി­യു­ടെ കു­ടുംബ­ത്തെ പ­റ്റി­ച്ച് പ­ണം ത­ട്ടി­യെ­ടു­ത്തെ­ന്ന് പ­രാ­തി. മ­ഹി­ളാ കോണ്‍­ഗ്ര­സ് നേ­താ­വി­ന്‍റെ ഭര്‍­ത്താ­വി­നെ­തി­രെ­യാ­ണ് ആ­രോ­പണം. കു­ട്ടി കൊല്ല­പ്പെ­ട്ട് ദി­വ­സ­ങ്ങള്‍ മാ­ത്രം ക­ഴി­ഞ്ഞ­പ്പോ­ഴാ­ണ് സം­ഭവം. മു­നീര്‍ എ­ന്ന­യാള്‍ 1,20000 രൂ­പ ത­ട്ടി­യെ­ടു­ത്തെന്നും പ­രാ­തി നല്‍­കു­മെ­ന്ന് പ­റ­ഞ്ഞ­പ്പോള്‍ 70000 രൂ­പ തി­രികെ നല്‍­കി­യെന്നും കു­ട്ടി­യു­ടെ പി­താ­വ് ആ­രോ­പിച്ചു. കുട്ടിയുടെ പിതാവിന്‍റെ അ­ക്കൗ­ണ്ടി­ലു­ള്ള പ­ണം എ­ടു­ക്കാന്‍ സ­ഹാ­യി­ക്കാ­മെ­ന്ന് പ­റ­ഞ്ഞാ­ണ് മു­നീര്‍ ബ­ന്ധ­പ്പെ­ട്ടത്. എന്നാൽ പല തവണ പണം എടിഎം നിന്ന് ഇയാൾ എടുത്തു. പക്ഷേ എടുത്ത പണം തിരികെ കൊടുത്തില്ല. ആ സമയത്ത് ഇ­തിനെ കുറിച്ച് പുറ­ത്ത് പ­റ­യാന്‍ ക­ഴി­യു­ന്ന മാ­നസി­ക അ­വ­സ്ഥ­യില്‍ ആ­യി­രു­ന്നില്ല. എന്നാൽ തങ്ങളെ അയാൾ പറ്റിക്കുകയാണെന്ന് മനസിലാക്കിയതോടെ പോലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു എന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. സര്‍­ക്കാര്‍ നല്‍കി­യ സാ­മ്പത്തി­ക സ­ഹാ­യ­ത്തില്‍­നി­ന്നുള്ള പണമല്ല നഷ്ടമായത്. അ­ത് കു­ട്ടി­ക­ളു­ടെ പേ­രില്‍…

Read More

സൈനബയുടെ കൊലപാതകം: പെട്ടെന്ന് പണക്കാരനാകാനുള്ള എളുപ്പമാർഗമെന്ന് ആൺസുഹൃത്തിന്‍റെ വെളിപ്പെടുത്തൽ

കോഴിക്കോട്: വീട്ടമ്മയെ കാറില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ കൂട്ടുപ്രതി സേലത്ത് പിടിയില്‍. കഴിഞ്ഞ ദിവസം അറസ്റ്റിലായ സമദിന്‍റെ സുഹൃത്ത് ഗൂഡല്ലൂർ സ്വദേശി സുലൈമാനാണ് പിടിയിലായത്. ഇയാളെ വൈകുന്നേരത്തോടെ കസബാ പോലീസ് കോഴിക്കോട്ട് എത്തിക്കും. തമിഴ്‌നാട് പോലീസിന്‍റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.വെള്ളിപറമ്പ് വടക്കേ വീരപ്പൊയില്‍ മുഹമ്മദലിയുടെ ഭാര്യ സൈനബയാണ് (57) ഈ മാസം ഏഴിനു കൊല്ലപ്പെട്ടത്. കേസില്‍ മലപ്പുറം താനൂര്‍ കുന്നുംപുറം പള്ളി വീട് സമദിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സമദിന്‍റെ ഡ്രൈവറാണ് സുലൈമാന്‍. ഇയാള്‍ ലോറി ഡ്രൈവറാണ്.ഗൂഡല്ലൂരില്‍ നിന്ന് ഇയാള്‍ കോയമ്പത്തുരിലേക്ക് ബസില്‍ പോയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ഇയാൾ സേലത്തുണ്ടെന്ന് സൂചന ലഭിച്ചത്. നിരവധി കേസുകളില്‍ പ്രതിയാണ് സുലൈമാനെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഗൂഡല്ലൂരില്‍ നിന്ന് പാസ്റ്ററെ തട്ടികൊണ്ടുപോയ കേസില്‍ പ്രതിയാണ്. ഇയാള്‍ ഒറ്റയ്ക്കാണ്…

Read More