കി­ണ­റ്റില്‍ വീ­ണ കാട്ടാനയെ മ­യ­ക്കു­വെ­ടി വ­ച്ച് പി­ടി­കൂ­ട­ണ­മെ­ന്ന് നാ­ട്ടു­കാര്‍; സ്ഥല­ത്ത് വ­ന്‍ പ്ര­തി­ഷേ­ധം

കോ­ത­മംഗലം: കോ­ട്ട­പ്പ­ടി­യില്‍ കി­ണ­റ്റില്‍ വീ­ണ് കി­ട­ക്കു­ന്ന കാ­ട്ടാനയെ മ­യ­ക്കു­വെ­ടി വ­ച്ച് പി­ടി­കൂ­ട­ണ­മെ­ന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാർ. പോലീസ് ഇടപെട്ട് മാറ്റാൻ ശ്രമിച്ചെങ്കിലും ഇവർ വഴങ്ങാതിരുന്നതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി.

ആന­യെ മ­യ­ക്കു­വെ­ടി വ­ച്ച് പി­ടി­കൂ­ടി കൂട്ടിലടയ്ക്കമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. ആ­ന വീ­ണ കി­ണര്‍ കു­ടി­വെ­ള്ള സ്രോ­ത­സാണ്. ആന­യെ ക­ര­യ്­ക്ക് ക­യ­റ്റി­യാലും കി­ണര്‍ വ­നം­വ­കു­പ്പ് വൃ­ത്തി­യാ­ക്കി നല്‍­ക­ണ­മെന്നും നാ­ട്ടു­കാര്‍ ആ­വ­ശ്യ­മു­ന്ന­യിച്ചു.

ഇ­ന്ന് പു­ലര്‍­ച്ചെ­യാ­ണ് ആ­ന കി­ണ­റ്റില്‍ വീ­ണത്. ജെ­സി­ബി കൊ­ണ്ടുവ­ന്ന് മ­ണ്ണി­ടി­ച്ച് ആ­ന­യെ ര­ക്ഷ­പെ­ടു­ത്താ­നാ­ണ് വ­നം­വ­കു­പ്പ് ആ­ലോ­ചി­ക്കു­ന്നത്. എ­ന്നാല്‍ ജെ­സി­ബി ഇ­വി­ടെ­യെ­ത്തി­ക്കാന്‍ നാ­ട്ടു­കാര്‍ അനുവദിക്കുന്നില്ല.

ഇതിനിടെ സ്വ­യം കി­ണ­റി­ടി­ച്ച് ര­ക്ഷ­പെ­ടാൻ ആ­ന ശ്ര­മി­ക്കു­ന്നുണ്ട്. കിണറിന്‍റെ ഒരു ഭാഗം ആന കുത്തിയിടിച്ചു. രക്ഷപെടാനുള്ള ശ്രമത്തിനിടെ ആ­ന­യു­ടെ ദേ­ഹ­മാ­സക­ലം പ­രി­ക്കേ­റ്റി­ട്ടുണ്ട്.

മ­ല­യാ­റ്റൂര്‍ ഡിഎ­ഫ്­ഒ സ്ഥ­ല­ത്തെ­ത്തി സ്ഥി­തി­ഗ­തി­കള്‍ വി­ല­യി­രുത്തി. നാട്ടുകാർ ആവശ്യപ്പെട്ടതുപോലെ ആനയെ വെള്ളത്തിൽവച്ച് മയക്കുവെടി വയ്ക്കാനാവില്ലെന്ന് വനംവകുപ്പ് അറിയിച്ചു. എന്നാൽ പ്രദേശവാസികൾ പിരിഞ്ഞുപോകാൻ തയാറാകാതെ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്.

 

 

 

Related posts

Leave a Comment