ഭക്ഷണത്തിൽ പുഴു! വനിതാ ഹോസ്റ്റലിൽ വിദ്യാർഥിനികൾ പ്രതിഷേധിച്ചു; ഇവിടെ താമസിച്ച് പഠിക്കുന്നത് നൂറിലധികം വിദ്യാർത്ഥിനികള്‍

കോയന്പത്തൂർ : ഭാരതിയാർ യൂണിവേഴ്സിറ്റിയിലെ വനിതാ ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളന്പുന്നുവെന്ന് ആരോപിച്ച് പ്രവേശന കവാടത്തിനു മുന്നിൽ ഭക്ഷണ പ്ലേറ്റുമായി വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ സംഘർഷമുണ്ടായി.

കോയന്പത്തൂരിലെ മരുതമലയിലാണ് ഭാരതിയാർ യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി നൂറിലധികം വിദ്യാർത്ഥിനികളാണ് ഈ വനിതാ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നത്.

ഈ സാഹചര്യത്തിൽ വനിതാ ഹോസ്റ്റലിൽ നല്കുന്ന ഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്നും ഇടയ്ക്കിടെ ഭക്ഷണത്തിൽ പുഴുക്കളും പ്രാണികളും ഉണ്ടെന്നും പരാതി ഉയർന്നിരുന്നു.

അതുപോലെ ഹോസ്റ്റലിൽ വെള്ളമില്ലെന്നാണ് പറയുന്നത്. ഈ സാഹചര്യത്തിൽ ഇന്ന് രാവിലെ വിദ്യാർത്ഥികൾക്ക് നല്കിയ സാന്പാറിൽ പുഴുവുണ്ടായിരുന്നതായി പറയുന്നു.

ഇതിൽ ഞെട്ടിപ്പോയ ഹോസ്റ്റൽ വിദ്യാർഥികൾ ഭക്ഷണ പ്ലേറ്റുകളും ബക്കറ്റുകളുമായി സർവകലാശാലയുടെ കവാടത്തിനു മുന്നിൽ ഇരുന്നു ഗുണനിലവാരമുള്ള ഭക്ഷണം നല്കണമെന്നാവശ്യപ്പെട്ട് ധർണ നടത്തി.

ഹോസ്റ്റൽ കാന്‍റീനിൽ വിളന്പുന്ന ഭക്ഷണത്തിൽ ചിലപ്പോൾ പുഴുക്കളും കേടായ ഭക്ഷണവും ഉണ്ടെന്നായിരുന്നു അന്ന് ഇവരുടെ ആരോപണം.

അതിനാൽ, ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ളതും ആരോഗ്യകരവുമായ ഭക്ഷണം നല്കാൻ സർവകലാശാലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം അവർ മുന്നോട്ടുവച്ചു.

വിവരമറിഞ്ഞ് വടവള്ളി പോലീസ് സ്ഥലത്തെത്തി സമരം ചെയ്യുന്ന ഹോസ്റ്റൽ പെണ്‍കുട്ടികളുമായി ചർച്ച നടത്തി.

അന്ന് അവർ സർവകലാശാലാ അധികൃതരുമായി സംസാരിക്കുകയും വൃത്തിയുള്ള ഭക്ഷണവും വെള്ളവും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്കുകയും ചെയ്തു.

ഇതോടെ വിദ്യാർഥികൾ പ്രതിഷേധം ഉപേക്ഷിച്ച് പിരിഞ്ഞുപോയി.

Related posts

Leave a Comment