മുമ്പ് എസ്എഫ്‌ഐക്കാരനായിരുന്നു അച്ഛന്‍ ! സോകോള്ഡ് ബിജെപിക്കാരനമല്ല അച്ഛനെന്ന് ഗോകുല്‍ സുരേഷ്…

മലയാളികളുടെ പ്രിയ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഒരു തികഞ്ഞ മനുഷ്യസ്‌നേഹി കൂടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.

പറയുന്ന വാക്കുകള്‍ പാലിക്കുന്നതിലും ദിരുതമനുഭവിക്കുന്നവരെ സഹായിക്കുന്നതിലും എന്നും മുന്‍ പന്തിയിയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.

അതേ സമയം കഴിഞ്ഞ ദിവസങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഉയര്‍ന്നുവന്ന വലിയ ഒരു ചര്‍ച്ച സുരേഷ് ഗോപി ബിജെപി വിടുന്നോ എന്നതായിരുന്നു.

ബിജെപിയില്‍ പദവി ഇല്ലാത്തത് കാരണം സുരേഷ് ഗോപി പാര്‍ട്ട് വിട്ടേക്കും എന്നായിരുന്നു പ്രചാരണങ്ങള്‍.

എന്നാല്‍ ബിജെപി വിട്ട് താന്‍ എങ്ങോട്ടും ഇല്ലെന്ന് സുരേഷ് ഗോപിയും കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കളും വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ ഇതാ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗോകുല്‍ സുരേഷ് അച്ഛന്റെ മുന്‍കാല രാഷ്ട്രിത്തെ പറ്റിയും മറ്റും തുറന്നു പറഞ്ഞത്.

ഗോകുല്‍ സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ…അച്ഛന്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് അഴിമതി ഇല്ലാതെ നാട്ടുകാരെ സേവിക്കുന്നുണ്ട്.

ചിലപ്പോള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പോലും പണമെടുത്ത് ചെയ്യാറുണ്ട്. അത് അച്ഛന്റെ ഇഷ്ടമാണ് അച്ഛന്റെ വരുമാനത്തില്‍ നിന്നാണ്.

പൂര്‍ണമായും അച്ഛന്റെ തീരുമാനമാണ് അതിനെ പിന്തുണയ്ക്കുന്നു. രാഷ്ട്രീയ ആശയപരമായി അച്ഛനുമായി വ്യത്യാസമുണ്ട്.

അത് അച്ഛന് അറിയാം എന്നാല്‍ ഇതുവരെ തന്നോട് ചോദിച്ചിട്ടില്ല. എനിക്ക് സോഷ്യലിസം ആണ് ഇഷ്ടം. എന്നാല്‍ സോഷ്യലിസം കൃത്യമായി കൊണ്ട് വരേണ്ട ഇടത്ത് നിന്ന് അത് വരുന്നില്ല.

അതു കൊണ്ട് ഒരു പാര്‍ട്ടിയോട് താല്‍പര്യമുണ്ട് എന്ന് പറയാന്‍ തോന്നുന്നില്ല. അച്ഛന്‍ സ്വതന്ത്രനായി നിന്നിരുന്നു എങ്കില്‍ നന്നായിരുന്നേനെ എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്.

പക്ഷേ അതിനൊരു മറുവശമുണ്ട്. തങ്ങളുടെ കുടുംബം വില്‍ക്കേണ്ടി വന്നേനെ. അപ്പോള്‍ ബിജെപിയുടെ അടി കൂടി കിട്ടും.

എല്ലാ പാര്‍ട്ടിയിലെ പ്രമുഖരുമായും അച്ഛന് വളരെ അടുപ്പമുണ്ടായിരുന്നു.പല ആള്‍ക്കാരും പറയുന്നത് അച്ഛന്‍ കോണ്‍ഗ്രസ് ആയിരുന്നു എന്നാണ്.

എന്നാല്‍ അച്ഛന്‍ എസ്എഫ്ഐക്കാരന്‍ ആയിരുന്നു. നായനാര്‍ സാറുമായും കരുണാകരന്‍ സാറുമായും വളരെ അടുപ്പമായിരുന്നു.

ഇതൊക്കെ കുട്ടിയായിരുന്നപ്പോള്‍ കേട്ട കാര്യങ്ങളാണ്. കുറേ ഫോട്ടോസൊക്കെ വീട്ടിലുണ്ട്. നായനാര്‍ സാറിന്റെ ഭാര്യയെ കാണാന്‍ ഞങ്ങളൊക്കെ പോകാറുണ്ട്.

അച്ഛന്‍ നാട്ടുകാരൊക്കെ വിചാരിക്കുന്നത് പോലെ ഒരു സോ കോള്‍ഡ് ബിജെപിക്കാരനല്ല.

അദ്ദേഹം നല്ല ഒരു രാഷ്ട്രീയക്കാരനാണ്. ഇപ്പോള്‍ ബിജെപിയിലാണ് എന്ന് മാത്രമേ ഉളളൂ. നല്ലത് മാത്രം ആളുകള്‍ക്ക് വരണം എന്ന് വിചാരിക്കുന്ന ആളാണ്. ആ ആളിനെ താന്‍ ബഹുമാനിക്കുന്നു എന്നായിരുന്നു ഗോകുല്‍ സുരേഷ് പറഞ്ഞത്.

Related posts

Leave a Comment