“സിനിമയില്ല, ആയിരം കോടി ക്ലബ്ബുമില്ല… എങ്കിലും സന്തോഷവതിയെന്ന് സാമന്ത ’’

സിനിമാ ലോകത്തെ തിരക്കിട്ട ജീവിതത്തിൽ നിന്ന് മാറി, കൂടുതൽ ശാന്തവും സന്തോഷവും നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് നടി സാമന്ത റൂത്ത് പ്രഭു ഇപ്പോൾ കടന്നുപോകുന്നത്. ഒരു കാലത്ത് ഓരോ സിനിമയുടെയും വിജയപരാജയങ്ങളെക്കുറിച്ചു മാത്രം ചിന്തിച്ചിരുന്ന താരം, ഇന്ന് കരിയറിലെ മത്സരയോട്ടത്തിൽ നിന്ന് സ്വയം പിന്മാറി, മാനസികസംതൃപ്തിക്കു മുൻഗണന നൽകുന്നു.

ഓൾ ഇന്ത്യ മാനേജ്‌മെന്‍റ് അസോസിയേഷന്‍റെ 52-ാമത് നാഷണൽ മാനേജ്‌മെന്‍റ് കൺവൻഷനിൽ സംസാരിക്കവെയാണു താരം തന്‍റെ ജീവിതത്തിലെ ഈ പുതിയ കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞത്.

“കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിനിമകളിൽ അധികം സജീവമല്ലായിരുന്നിട്ടും എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. മുൻപ്, ഓരോ വെള്ളിയാഴ്ചയും എന്‍റെ ആത്മാഭിമാനം അളന്നിരുന്നത് സിനിമയുടെ വിജയത്തെ അടിസ്ഥാനമാക്കിയായിരുന്നു.

ഒരു സിനിമ വിജയിച്ചാൽ അതിന്‍റെ സന്തോഷം അടുത്ത ദിവസം തന്നെ മാഞ്ഞുപോകും. എന്നാൽ, ഒരു പരാജയത്തിന്‍റെ വേദന ഞാൻ ഒരുപാടുകാലം മനസിൽ കൊണ്ടുനടക്കുമായിരുന്നു. ഈ മാനസികാവസ്ഥയിൽ നിന്ന് പുറത്തുവരാൻ എന്നെ സഹായിച്ചത് മയോസൈറ്റിസ് എന്ന രോഗമാണ്. രോഗം ബാധിച്ചപ്പോഴാണ് കരിയറിനേക്കാൾ ആരോഗ്യം പ്രധാനപ്പെട്ടതാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്.

രോഗം ബാധിച്ചശേഷം ജീവിതത്തെക്കുറിച്ചുള്ള എന്‍റെ കാഴ്ചപ്പാട് പൂർണമായും മാറി. വർഷത്തിൽ അഞ്ച് സിനിമകൾ ചെയ്യുക, ബ്ലോക്ക്ബസ്റ്ററുകൾ നേടുക, ടോപ്പ് 10 താരങ്ങളുടെ പട്ടികയിൽ ഇടം നേടുക എന്നിങ്ങനെയുള്ള കരിയർ ലക്ഷ്യങ്ങൾ ഇപ്പോൾ എനിക്കില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു സിനിമ പോലും റിലീസ് ചെയ്തിട്ടില്ല. ആയിരം കോടി ക്ലബിൽ ഇടം നേടിയ സിനിമകളുമില്ല. എന്നിട്ടും താൻ മുമ്പെങ്ങുമില്ലാത്തവിധം സന്തോഷവതിയാണ്.

എല്ലാ ദിവസവും നന്ദി പറഞ്ഞുകൊണ്ട് ഡയറി എഴുതുന്നത് എന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു ഭാഗമായി മാറി. എന്‍റെ ആരാധകർ എന്നെ പിന്തുടരുന്നത് ഒരു ഗ്ലാമറസ് ജീവിതം കാണാനാണ് എന്നെനിക്കറിയാം. പക്ഷേ എന്‍റെ പോഡ്കാസ്റ്റിലൂടെ ആരോഗ്യപരമായ കാര്യങ്ങൾ കൂടി അവർക്കു നൽകാൻ ഞാൻ ശ്രമിക്കുന്നുണ്ട്.

ഞാൻ അനുഭവിച്ച നിസഹായത മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് എന്‍റെ ഈ പുതിയ സംരംഭങ്ങൾ. പരാജയങ്ങളെയും തിരിച്ചടികളെയും സമീപിക്കുന്നതിൽ ഇപ്പോൾ എന്‍റെ മനോഭാവം പൂർണമായും മാറിയിരിക്കുന്നു- സാമന്ത വ്യക്തമാക്കി.

Related posts

Leave a Comment