ബിഹാറി യുവതിയ്ക്ക് വിദേശത്ത് ജോലിയും കുട്ടിയ്ക്ക് ജീവിതകാലത്തേക്ക് ജീവനാംശവും ! വന്‍തുക നല്‍കി പീഡനക്കേസ് ഒത്തു തീര്‍പ്പിലെത്തിക്കാന്‍ മധ്യസ്ഥത വഹിച്ചത് പ്രമുഖ വ്യവസായി…

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പ്രതിയായ പീഡനക്കേസ് ഒത്തുതീര്‍പ്പിലേക്ക് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഈ സാഹചര്യത്തില്‍ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം.

ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായിയുടെ മധ്യസ്ഥതയില്‍ വന്‍ തുക പാരിതോഷികം നല്‍കി പരാതിക്കാരിയായ യുവതിയെ കേസില്‍ നിന്നു പിന്തിരിപ്പിച്ചു.

യുവതിക്കു വിദേശത്തു ജോലിയും കുട്ടിക്ക് ജീവിതകാലത്തേക്കുള്ള ജീവനാംശവും വലിയൊരു തുക നഷ്ടപരിഹാരവുമാണ് യുവതിക്കു നല്‍കിയിരിക്കുന്ന വാഗ്ദാനം.

ഇത് അംഗീകരിച്ച് കേസില്‍ നിന്നു പിന്തിരിയാനും കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പ് അനുസരിച്ച കേസില്‍ നിന്നു പിന്‍വാങ്ങുന്ന കാര്യം കോടതിയെ രേഖാമൂലം അറിയിക്കാനും യുവതി സന്നദ്ധത പ്രകടിപ്പിച്ചതായാണു വിവരമെന്നാണ് വീക്ഷണം വാര്‍ത്ത.

പലതരം വിലയിരുത്തുലുകള്‍ക്കും ഈ വാര്‍ത്ത ഇടനല്‍കുന്നുണ്ട്. ഗുരുതരമായ ആരോപണമാണ് പ്രവാസിയുടെ പേരു വയ്ക്കാതെ ഉയര്‍ത്തുന്നത്.

ഈ പ്രവാസി മുതലാളി ആരെന്ന ചര്‍ച്ച സജീവമായിരിക്കുകയാണ്. മുമ്പും കോടിയേരിയുടെ മക്കള്‍ക്കെതിരായ പല കേസുകളും പ്രവാസിയാണ് ഒത്തുതീര്‍പ്പിലാക്കിയതെന്ന വാദം ഉയര്‍ന്നിരുന്നു.

തെക്കന്‍ കേരളത്തിലെ പ്രവാസിയെ ലക്ഷ്യമിട്ടാണ് ആരോപണങ്ങള്‍. പരാതിക്കാരിയായ യുവതിയും ബിനോയിയും കേസ് നടപടികള്‍ അവസാനിപ്പിക്കാന്‍ ഉടനെ കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് വീക്ഷണം പറയുന്നത്.

എന്നാല്‍ അപേക്ഷ നല്‍കിയെന്നതാണ് വസ്തുത. അതേ സമയംഒത്തുതീര്‍പ്പിനെക്കുറിച്ച് പ്രതികരിക്കാന്‍ പരാതിക്കാരിയായ യുവതി തയ്യാറായിട്ടില്ല.

ഒത്തുതീര്‍പ്പ് വ്യവസ്ഥകളെക്കുറിച്ച് ഇപ്പോള്‍ പരസ്യമായി പറയാനാകില്ലെന്ന് ബിനോയ് കോടിയേരി പ്രതികരിച്ചു. കുട്ടിയുടെ ഭാവിയെ കരുതിയാണ് നടപടികളെന്നു യുവതിയുടെ ബന്ധുക്കളും അറിയിച്ചു.

പരാതിക്കാരിയായ യുവതിക്ക് ജീവനാംശം നല്‍കാന്‍ നേരത്തെ തന്നെ കോടതിക്ക് പുറത്ത് നീക്കം നടന്നിരുന്നു.

ഒടുവില്‍ ഈ നീക്കം ഫലം കണ്ടതോടെയാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇരുകൂട്ടരും കൂടി കോടതിയില്‍ അപേക്ഷ നല്‍കാന്‍ തീരുമാനിച്ചത്.

തനിക്കെതിരായ പരാതി വ്യാജമാണെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയാണ് ആദ്യം ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്.

തുടര്‍ന്ന് ഡിഎന്‍എ പരിശോധനയിലൂടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

എന്നാല്‍ കുട്ടിയുടെ ഭാവി മുന്‍നിര്‍ത്തി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലേക്ക് എത്തി എന്നാണ് ഇരുവരും കോടതിയില്‍ നല്‍കിയിരിക്കുന്ന അപേക്ഷയില്‍ പറയുന്നത്.

ദുബായിയില്‍ ഹോട്ടലില്‍ ഡാന്‍സറായിരുന്ന ബിഹാര്‍ സ്വദേശിയായ യുവതിയുമായി ബിനോയ് അടുപ്പത്തിലാകുകയായിരുന്നു.

വിവാഹിതനായിരുന്ന കാര്യം മറച്ചു വച്ച് തന്നെ വിവാഹം ചെയ്യാമെന്നു പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി നല്‍കിയ പരാതി.

ഈ ബന്ധത്തില്‍ തനിക്കൊരു കുട്ടിയുണ്ടെന്നും അതിന്റെ പിതൃത്വം ബിനോയിക്കാണെന്നും അവര്‍ വാദിച്ചു. ഇതു തെളിയിക്കാനാണ് മുംബൈ കോടതി ഡിഎന്‍എ ടെസ്റ്റിന് നിര്‍ദ്ദേശം നല്‍കിയതെന്നും വീക്ഷണം പറയുന്നു.

മാതൃഭൂമിയാണ് ഇന്ന് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അതിന് പിന്നാലെയാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ചര്‍ച്ച തുടങ്ങിയത്.

മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി കൂടിയായ ബിനോയിയുടെ അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ കണ്ണുമടച്ച് തള്ളിപ്പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ബിനോയ് കോടിയേരി സമ്മതിക്കുന്നത്.

Related posts

Leave a Comment