ക്വാറന്‍റൈൻ, ഐസൊലേഷൻ മാനദണ്ഡങ്ങൾ പുതുക്കി! കേരളത്തിലേക്ക് ബിസിനസ് ആവശ്യങ്ങൾക്കായി എത്തുന്നവർ ഇ-ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 ക്വാറന്‍റൈൻ, ഐസൊലേഷൻ മാർഗനിർദേശങ്ങൾ പുതുക്കി.

കോവിഡ് സ്ഥിരീകരിക്കപ്പെട്ട വ്യക്തിക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നൽകും.

മാനദണ്ഡങ്ങൾ അനുസരിച്ച് ഡിസ്ചാർജ് ചെയ്തശേഷം ഏഴു ദിവസംവരെ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കണം.

പ്രാഥമിക സന്പർക്കം വഴി രോഗസാധ്യത കൂടുതലുള്ളവർ വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്‍റൈനിലായിരിക്കണം.

ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുക. ലക്ഷണങ്ങൾ ഇല്ലെങ്കിൽ എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തുക. ഫലം നെഗറ്റീവ് ആണെങ്കിലും തുടർന്ന് ഏഴു ദിവസം കൂടി ക്വാറന്‍റൈൻ തുടരണം.

പ്രാഥമിക സന്പർക്കത്തിൽ ആയെങ്കിലും രോഗം വരാൻ സാധ്യത കുറവുള്ള പട്ടികയിൽ ഉൾപ്പെടുന്നവർ 14 ദിവസം യാത്രകൾ ഒഴിവാക്കണം.

വിവാഹം, മറ്റ് ചടങ്ങുകൾ, ജോലി, സന്ദർശനങ്ങൾ തുടങ്ങിയ സാമൂഹിക ഇടപെടലുകൾ ഒഴിവാക്കണം. ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടണം.

ലക്ഷണങ്ങളില്ലാത്ത ദ്വിതീയ സന്പർക്കക്കാർ, അതായത് സാമൂഹ്യ വ്യാപനമോ പ്രാദേശിക വ്യാപനമോ ഉണ്ടായിട്ടുള്ള രാജ്യങ്ങളിൽനിന്നോ പ്രദേശങ്ങളിൽനിന്നോ എത്തിയവരുമായി സന്പർക്കം ഉണ്ടായിട്ടുള്ളവർ, കർശനമായും നിയന്ത്രണങ്ങൾ പാലിക്കണം.

വിദേശ രാജ്യങ്ങളിൽനിന്ന് കേരളത്തിൽ എത്തുന്നവർ ആർടിപിസിആർ പരിശോധന നടത്തുകയും വീട്ടിൽ ഐസൊലേഷനിൽ ഇരിക്കുകയും വേണം.

പരിശോധനാഫലം അനുസരിച്ച് ചികിത്സ തേടുക. നെഗറ്റീവ് ആണെങ്കിൽ ലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോയെന്ന് ഏഴു ദിവസം നിരീക്ഷിക്കണം.

ബിസിനസ് ആവശ്യങ്ങൾക്കായി എത്തുന്നവർ ഇ-ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്ക് ബിസിനസ് ആവശ്യങ്ങൾക്കായി എത്തുന്നവർ ഇ-ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

ഇവിടെ വരുന്നവർ കഴിഞ്ഞ 48 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം.

ആർടിപിസിആർ പരിശോധന നടത്തിയിട്ടില്ലാത്തവർ കേരളത്തിൽ എത്തിയാലുടൻ പരിശോധന നടത്തുകയും ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്‍റൈനിൽ തുടരുകയും ചെയ്യുക.

പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ മാസ്ക് ധരിക്കുക, കൈകൾ വൃത്തിയാക്കുക, ആളകലം പാലിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട്.

ആർടിപിസിആർ പരിശോധന നടത്തുന്നില്ലെങ്കില്‍ 14 ദിവസം റൂം ക്വാറന്‍റൈനിൽ കഴിയുകയും ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുകയും ആർടിപിസിആർ പരിശോധന നടത്തുകയും വേണമെന്നും പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

Related posts

Leave a Comment