വിവാഹം ലൈംഗികസുഖത്തിനു വേണ്ടി മാത്രമുള്ളതല്ല ! അതിന്റെ മുഖ്യലക്ഷ്യം പ്രത്യത്പാദനമെന്ന് ഹൈക്കോടതി…

വിവാഹം ലൈംഗികസുഖത്തിനു വേണ്ടി മാത്രമുള്ളതല്ലെന്നും അതിന്റെ മുഖ്യലക്ഷ്യം പ്രത്യുത്പാദനമാണെന്നും ദമ്പതികള്‍ ഓര്‍ക്കണമെന്ന് മദ്രാസ് ഹൈക്കോടതി.

ഒന്‍പതും ആറും വയസ്സുള്ള മക്കളുടെ കസ്റ്റഡി ആവശ്യപ്പെട്ട് ഭര്‍ത്താവിനെതിരേ വനിതാ അഭിഭാഷക നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ വ്യത്യസ്ഥമായ നിരീക്ഷണം.

കുട്ടികളുടെ കസ്റ്റഡിക്കു വേണ്ടി നിയമപോരാട്ടം നടത്തുന്ന ദമ്പതികള്‍ ഓര്‍ക്കേണ്ടത്, അതിന്റെ ദുരിതം അനുഭവിക്കുന്നത് കുട്ടികള്‍ തന്നെയാണെന്ന വസ്തുതയാണെന്ന് ജസ്റ്റിസ് കൃഷ്്ണന്‍ രാമസ്വാമി ചൂണ്ടിക്കാട്ടി.

വിവാഹം കേവല ലൈംഗിക സുഖത്തിനല്ല, അതിന്റെ മുഖ്യ ലക്ഷ്യം പ്രത്യുത്പാദനവും അതുവഴി കുടുംബത്തിന്റെ തുടര്‍ച്ചയുമാണെന്നും വിവാഹത്തിലൂടെ ഒന്നായ രണ്ടു പേരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകമാണ് കുട്ടിയെന്നും കോടതി വ്യക്തമാക്കി.

2009ല്‍ വിവാഹിതരായ ദമ്പതികള്‍ 2021 മുതല്‍ പിരിഞ്ഞാണ് കഴിയുന്നത്. ഭാര്യ തൊട്ടപ്പുറത്തെ ഫ്‌ളാറ്റിലേക്കു താമസം മാറിയപ്പോള്‍ മക്കള്‍ അച്ഛനൊപ്പം തുടര്‍ന്നു.

യുവതിയുടെ മാതാപിതാക്കളും ഭര്‍ത്താവിന്റെ അതേ കെട്ടിടത്തില്‍ മറ്റൊരു ഫ്‌ളാറ്റിലാണ് താമസം. ഭര്‍ത്താവ് ജോലിക്കു പോവുമ്പോള്‍ ഇവരാണ് കുട്ടികളെ നോക്കുന്നത്.

മക്കളെ സന്ദര്‍ശിക്കാന്‍ യുവതിയെ അനുവദിച്ചുകൊണ്ട് നേരത്തെ കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു.

എന്നാല്‍ ഇതു പാലിക്കപ്പെട്ടില്ലെന്ന് യുവതി ചൂണ്ടിക്കാട്ടി. ഭര്‍ത്താവിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച കോടതി ഹര്‍ജിയില്‍ അന്തിമ തീര്‍പ്പാവുന്നതു വരെ മക്കളെ അമ്മയ്ക്കൊപ്പം വിടാന്‍ ഉത്തരവിട്ടു.

Related posts

Leave a Comment