അ­ധിക്ഷേ­പ പ­രാ­മര്‍ശം; സ­ത്യഭാ­മ മാ­പ്പ് പ­റ­യ­ണ­മെ­ന്ന് മന്ത്രി സ­ജി ചെ­റി­യാന്‍

തി­രു­വ­ന­ന്ത­പുരം: ആര്‍എല്‍വി രാമകൃ­ഷ്­ണ­നെ­തിരാ­യ അ­ധിക്ഷേ­പ പ­രാ­മര്‍­ശം പിന്‍­വ­ലി­ച്ച് ക­ലാ­മണ്ഡ­ലം ജൂ­നി­യര്‍ സ­ത്യഭാ­മ മാ­പ്പ് പ­റ­യ­ണ­മെ­ന്ന് സാംസ്‌കാരിക മന്ത്രി സജി ചെറി­യാന്‍.

നിറത്തോടുള്ള പരിഹാസം എന്നതിലുപരിയായി അന്തര്‍ലീനമായുള്ള ജാതിചിന്ത കൂടെയാണ് അവരുടെ വാക്കുകളില്‍ നിന്നും വെളിവാകുന്നതെന്ന് മന്ത്രി പ്ര­തി­ക­രിച്ചു.

കലാമണ്ഡലം എന്ന മഹത്തായ സ്ഥാപനത്തിന്‍റെ പേര് കൂടെ ചേര്‍ക്കാന്‍ പോലും ഇത്തരം സങ്കുചിത ചിന്തകളും കൊണ്ട് നടക്കുന്നവര്‍ക്ക് യോഗ്യതയില്ല.

മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി ഉള്ളയാളും എംജി സര്‍വകലാശാലയില്‍ നിന്നും എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസാവുകയും ചെയ്ത കലാകാരനാണ് രാമകൃഷ്­ണന്‍.

കല ആരുടേയും കുത്തക­യല്ല. രാമകൃഷ്ണന് എല്ലാവിധ പിന്തുണയും അറി­യി­ക്കു­ന്നെന്നും മന്ത്രി പ­റഞ്ഞു.

Related posts

Leave a Comment