വേനലവധി തിരക്ക് ഒഴിവാക്കാൻ 1484 സ്പെഷൽട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

പരവൂർ: വേനൽക്കാല അവധിക്ക് വർധിച്ചുവരുന്ന യാത്രാ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്ക് ആശ്വാസമായി ഇന്ത്യൻ റെയിൽവേ. രാജ്യത്തുടനീളം കേരളത്തിലേയ്ക്കടക്കം പ്രധാന റൂട്ടുകളിലായി 1,484 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അവധിക്കാലത്ത് സ്വദേശങ്ങളിലേക്ക് മടങ്ങുന്നവർക്ക് നടപടി വലിയ സഹായമാകും.

മധ്യ റെയിൽവേയുടെ നേതൃത്വത്തിലാണ് ഇത്രയും വലിയൊരു സർവീസ് ശൃംഖല ഒരുക്കിയിരിക്കുന്നത്. ഇതിൽ 749 ട്രെയിനുകൾ റിസർവ് ചെയ്തവയും 735 ട്രെയിനുകൾ റിസർവ് ചെയ്യാത്ത സർവീസുകളുമാണ്. മുംബൈയിൽനിന്നും മഹാരാഷ്‌ട്രയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും പുറപ്പെടുന്ന ട്രെയിനുകൾക്ക് കൂടുതൽ മുൻഗണന നൽകും.

നീണ്ട അവധിക്കാലത്ത് സാധാരണ സർവീസുകളിലെ തിരക്ക് കുറയ്ക്കാനും കാത്തിരിപ്പ് പട്ടിക (വെയിറ്റിംഗ് ലിസ്റ്റ്) നീളുന്നത് ഒഴിവാക്കാനും അധിക ട്രെയിനുകൾ സഹായിക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

Related posts

Leave a Comment