നയാ പൈസയില്ല.., കൈയിലൊരു നയാ പൈസ ഇല്ല; സാമ്പത്തിക പ്രതിസന്ധി രൂക്ഷം, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കാശില്ല; കൂപ്പൺ പിരിവുമായി കെപിസിസി

കോട്ടയം: കോൺഗ്രസ് മുമ്പെങ്ങുമില്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് കൂപ്പൺ പിരിവുമായി കെപിസിസി. കൂപ്പൺ അടിച്ച് ഉടൻ തന്നെ വിതരണം ചെയ്യും. പ്രദേശികാടിസ്ഥാനത്തിലായിരിക്കും പിരിവ് നടത്തുക. പ്രചാരണത്തിനു പോകുന്ന പ്രവർത്തകർക്ക് നാരങ്ങാവെള്ളം കുടിക്കാൻ‌ പോലും പണമില്ലന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറഞ്ഞു. കൂപ്പൺ അടിച്ച് ബൂത്ത് തലം വരെ നൽകി പണം പിരിക്കാമെന്ന നിർദ്ദേശം നേതാവ് വി. ഡി. സതീശൻ മുന്നോട്ടുവച്ചതായാണ് വിവരം. എഐസിസിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചതോടെ ദേശീയതലത്തിൽ നിന്നും ഫണ്ട് ലഭിക്കില്ല. പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നുള്ള എഐസിസി തീരുമാനത്തിനു പിന്നാലെയാണ് കെപിസിസിയുടെ നീക്കം. ഇതിന് പിന്നാലെ ചേർന്ന കെപിസിസി തെരഞ്ഞെടുപ്പ് പ്രചാരണ സമിതി യോഗത്തിലാണ് കൂപ്പൺ അടിച്ച് പണപിരിവ് നടത്തുന്നതിന് തീരുമാനമായത്. സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല, വി.…

Read More

‘കൈ’ത്താങ്ങായി കൂടെ ഉണ്ടാകണം; മുരളിമന്ദിരത്തിൽ മുരളിയെത്തി അമ്മയുടെ സ്മൃതിമണ്ഡപത്തിൽ ദീപം കൊളുത്തി

തൃശൂർ: പൂങ്കുന്നത്തെ മുരളിമന്ദിരത്തിലേക്ക് കെ. മ ുരളീധരനെത്തി. തൃശൂർ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായിട്ടല്ല; കെ. കരുണാകരന്‍റെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായിട്ട്…അമ്മ കല്യാണിക്കുട്ടിയമ്മയുടെ 31-ാം ചരമവാർഷികദിനത്തിൽ മുരളിമന്ദിരത്തിലെ സ്മൃതിമണ്ഡപത്തിൽ ഓർമപ്പൂക്കളർപ്പിച്ചു പ്രാർഥിക്കാൻ. ഇന്നുരാവിലെ മുരളിമന്ദിരത്തിലെത്തിയ മുരളി സ്മൃതിമണ്ഡപത്തിൽ ദീപം കൊളുത്തി പുഷ്പാർച്ചന നടത്തി. പിന്നീട് ഓർമകളുറങ്ങുന്ന വീടിനകത്ത് അച്ഛൻ കെ.കരുണാകരന്‍റെ മുറിയിൽ ചെന്ന് അദ്ദേഹത്തിന്‍റെ ചിത്രത്തിനു മുന്നിലും ദീപം കൊളുത്തി പ്രാർഥിച്ചു.തൃശൂർ ലോക്സഭമണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായ മുരളി തുടർന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്പോൾ സിപിഎമ്മിനും ബിജെപിക്കുമെതിരേ രൂക്ഷവിമർശനം നടത്തുകയും ചെയ്തു. എൽഡിഎഫ് ബിജെപിക്ക് വോട്ടുമറിക്കുമെന്ന സംശയം എല്ലാ മണ്ഡലങ്ങളിലും നിലനിൽക്കുന്നുണ്ടെന്ന് മുരളി മാധ്യമപ്രവർത്തകരോടു പറഞ്ഞു. എൽഡിഎഫും ബിജെപിയും തമ്മിൽ ഏതൊക്കെ ഡീൽ നടന്നാലും കേരളത്തിൽ 20ൽ 20 സീറ്റും യുഡിഎഫ് ജയിക്കും. ജനങ്ങൾ യുഡിഎഫിനെ ഏറ്റെടുത്തു കഴിഞ്ഞു. ഇടതുപക്ഷത്തിന് നിലപാടില്ല. അതുകൊണ്ടാണ് കേരളത്തിൽ അവർ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കാണുന്നത്. രാജസ്ഥാനിലും…

Read More

കേരളത്തിലെ വോട്ടർമാർ: 1,000 പുരുഷന്മാർക്ക് 1,069 സ്ത്രീകൾ; വോട്ടർമാരിൽ കൂടുതലും 40-49 വയസിന് ഇടയിലുള്ളവർ

തിരുവനന്തപുരം: തെരഞ്ഞെടുപ്പു കമ്മീഷന്‍റെ കണക്ക് അനുസരിച്ച് കേരളത്തിലെ വോട്ടർമാരിൽ (18 വയസിനു മുകളിലുള്ളവർ) 1,000 പുരുഷൻമാർക്ക് 1,069 സ്ത്രീകൾ. ആകെയുള്ള 2.72 കോടി (2,72,80,160) വോട്ടർമാരിൽ പുരുഷ വോട്ടർമാർ 1.31 കോടി (1,31,84,573) മാത്രമെങ്കിൽ സ്ത്രീ വോട്ടർമാരുടെ എണ്ണം 1.40 (1,40,95,250) കോടിയിലെത്തി. പുരുഷൻമാൻ 48.33 ശതമാനമെങ്കിൽ സ്ത്രീകൾ 51.67 ശതമാനമായി ഉയർന്നു. സ്ത്രീ- പുരുഷ അനുപാതം ഗണ്യമായി ഉയർന്നുവെന്നതും പ്രത്യേകതയാണ്. സംസ്ഥാനത്തെ വോട്ടർമാരിൽ 40നും 49നും മധ്യേ പ്രായമുള്ളവരാണു കൂടുതൽ. മൊത്തം വോട്ടർമാരുടെ 21.38 ശതമാനം വരുമിത്. തൊട്ടുപിന്നാലെ 30- 39 വയസിന് ഇടയിലുള്ളവരാണ്. 19.75 ശതമാനം പേർ. 50നും 59നും മധ്യേ പ്രായമുള്ളവർ 18.72 ശതമാണ്. എന്നാൽ, 20നും 29നും മധ്യേ പ്രായമുള്ളവരായ യുവതീയുവാക്കൾ മൊത്തം വോട്ടർമാരിൽ 15.73 ശതമാനം മാത്രമേയുള്ളു.കന്നി വോട്ടർമാരായ 18നും 19നുമിടയിൽ പ്രായമുള്ളവർ 1.38 ശതമാനമാണ്. അതായത് ഇവരുടെ എണ്ണം…

Read More

രാജ്യത്ത് ഇരട്ടനീതി; ജനാധിപത്യ രീതിയിൽ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായി; രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാജ്യത്ത് ഇരട്ടനീതിയാണ് നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ‌രിവാളിന്‍റെ അറസ്റ്റോടു കൂടി ജനാധിപത്യ രീതിയിൽ രാജ്യത്ത് തെരെഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായതായും രമേശ് ചെന്നിത്തല പറഞ്ഞു. ആയിരം കോടി ഇലക്ടറൽ ബോണ്ട് വഴി അഴിമതി നടത്തിയ ബിജെപിയാണ് അഴിമതി ആരോപണം ഉയർത്തി അർധരാത്രി ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാജ്യത്തിലെ അന്വേഷണ ഏജൻസികൾ ബിജെപി യുടെ ചട്ടുകമായി മാറിയിരിക്കുന്നത് നിർഭാഗ്യകരമാണ്. തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള അറസ്റ്റ് നാടകം ബിജെപിക്ക് തന്നെ ബുമറാങ്ങാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. വിഷയത്തിൽ അടിയന്തിരമായി സുപ്രീം കോടതി ഇടപെടണം- രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തെ അഴിമതിക്കാരുടെ കൂടാരമായി മാറിയ ബിജെപി സർക്കാർ ചരിത്രത്തിൽ ആദ്യമായി അഴിമതിക്കേസിൽ രാജ്യത്തെ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത് തോൽവി മുന്നിൽ കണ്ടുകൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.

Read More

അന്തിമ വോട്ടര്‍ പട്ടിക ഏപ്രില്‍ നാലിന്; വോട്ടർ ലിസ്റ്റിൽ പേര് ചേർക്കേണ്ടവർക്ക് ഏപ്രിൽ 4 വരെ അവസരം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഏപ്രില്‍ നാലിനു പ്രസിദ്ധീകരിക്കും. ഏപ്രില്‍ 4ന് അന്തിമ പട്ടിക തയ്യാറാക്കിയശേഷം നാട്ടിലില്ലാത്തവര്‍, സ്ഥലംമാറിപ്പോയവര്‍, മരിച്ചവര്‍ എന്നിവരുടെ പട്ടിക ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ടു ശേഖരിക്കും. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസമായ ഏപ്രില്‍ 4 വരെ പേരു ചേര്‍ക്കാമെങ്കിലും അപേക്ഷ പരിശോധിക്കാന്‍ 10 ദിവസമെങ്കിലും വേണ്ടതിനാല്‍ 25നു മുന്‍പെങ്കിലും അപേക്ഷിക്കുകയാണ് ഉചിതമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ്.എം.കൗള്‍ പറഞ്ഞു. പുതുതായി പേരു ചേര്‍ക്കേണ്ടവരും സ്ഥലം മാറ്റേണ്ടവരും ഈ മാസം 25നകം അപേക്ഷിക്കണം. പേര് ഒന്നിലധികം തവണ ചേര്‍ത്തവരെയും മരിച്ചവരെയും മറ്റും കണ്ടെത്തി 30.44 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍നിന്നു കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ നീക്കിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ്.എം.കൗള്‍ അറിയിച്ചു.

Read More

സുരേഷ് ഗോപിയുടെ പ്രചാരണത്തിന് ആവേശം പോരെന്നു വിലയിരുത്തൽ; പ്രചാരണം കൊഴുപ്പിക്കാൻ കൂടുതൽ നേതാക്കളെ എത്തിക്കും

തൃശൂർ: ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ പ്രചാരണത്തിന് ആവേശം പോരെന്ന് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രചരണം കൂടുതൽ ആവേശകരവും സജീവവുമാക്കാൻ കൂടുതൽ കേന്ദ്ര – സംസ്ഥാന നേതാക്കളെ രംഗത്തിറക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. കഴിഞ്ഞ ലോക്സഭാ – നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സുരേഷ് ഗോപി കാഴ്ചവച്ച പ്രചാരണ പ്രസരിപ്പ് ഇത്തവണ ഉണ്ടായിട്ടില്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. താഴെത്തട്ടിലേക്ക് ഇനിയും പ്രചരണം ശക്തിപ്പെടുത്തണം എന്നും നിർദ്ദേശം ഉയർന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടു തവണത്തെ തൃശൂർ സന്ദർശനം സൃഷ്ടിച്ച ആവേശം നിലനിർത്താനും മുന്നോട്ടു കൊണ്ടുപോകാനും സുരേഷ് ഗോപിയുടെ പ്രചരണത്തിന് കഴിഞ്ഞിട്ടില്ല എന്നാണ് പാർട്ടിക്കുള്ളിൽ തന്നെയുള്ള അഭിപ്രായം. ഇത് മറികടക്കാനാണ് ബിജെപി പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് അടിക്കടി ഉണ്ടാവുന്ന വിവാദങ്ങളും കേന്ദ്ര നേതൃത്വത്തിന് അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. പ്രചരണ വേളയിൽ മാധ്യമങ്ങളോട്…

Read More

രാഹുല്‍ വയനാട്ടില്‍ വരുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിൽ കോണ്‍ഗ്രസ്

കോഴിക്കോട്: ലോക്‌സഭാതെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ് ഓരോ വോട്ടും. കേരളത്തില്‍ എല്ലാക്കാലത്തും നിര്‍ണായകമാകാറുള്ള ന്യൂനപക്ഷവോട്ടുകളില്‍ കണ്ണും നട്ടിരിക്കുകയാണ് ഇടത്-വലത് പാര്‍ട്ടികള്‍. കഴിഞ്ഞ തവണ ഒന്നാകെ ഇളകി യുഡിഎഫിലേക്ക് ഒഴുകിയ ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ കുറച്ചെങ്കിലും കീശയിലാക്കി മലബാറില്‍ ഉള്‍പ്പെടെ നിലമെച്ചപ്പെടുത്താന്‍ പതിനെട്ടടവും പയറ്റുകയാണ് ഇടതുമുന്നണി. പൗരത്വനിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തുടക്കം മുതല്‍ സിപിഎം സ്വീകരിച്ച നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി മുസ്‌ലിം വിഭാഗങ്ങളിലേക്കു നടന്നുകയറാനുള്ള ശ്രമം ഇതിനകം സിപിഎം ആരംഭിച്ചുകഴിഞ്ഞു. പൊതുവേ മുസ്‌ലിം വിഭാഗത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന മൃദു സമീപനങ്ങളില്‍ ശക്തമായ എതിര്‍പ്പുള്ളവരെ ഒരുമിച്ചുനിര്‍ത്തി വോട്ടുനേടുക എന്ന തന്ത്രമാണ് ഇടതുമുന്നണിക്കുള്ളത്. അതിശക്തമായ പോരാട്ടം നടക്കുന്ന കോഴിക്കോട് ഇത്തവണ എളമരം കരീമിനെ ഉള്‍പ്പെടെ നിര്‍ത്തിയത് മുസ് ലിം വോട്ട് ബാങ്ക് ലക്ഷ്യം വച്ചുകൊണ്ടുകൂടിയാണ്. തങ്ങളുടെ സംഘടനാപരമായ ശക്തി പൂര്‍ണമായും ഉപയോഗിച്ച് ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ നവ കേരള…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഔട്ട്

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരസ്യ പ്രചാരണത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഔട്ട്. പരസ്യ പ്രചാരണ ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍ തുടങ്ങിയവയ്ക്ക് പുനഃചംക്രമണ (റീസൈക്കിള്‍) സാധ്യമല്ലാത്ത പിവിസി ഫ്ളക്സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിംഗുള്ള തുണി എന്നിവ ഉപയോഗിക്കരുതെന്ന് സംസ്ഥാന ശുചിത്വ മിഷന്‍റെ കര്‍ശന നിര്‍ദേശം. പ്രചാരണ ബോര്‍ഡുകള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതും 100 ശതമാനം കോട്ടണ്‍, പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍, റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലിന്‍ എന്നിവയില്‍ പിവിസി ഫ്രീ റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിന്‍റെ പേരും നമ്പറും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പര്‍, ക്യൂആര്‍ കോഡ് എന്നിവ പതിപ്പിക്കണം. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് സംസ്ഥാന ശുചിത്വമിഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ പ്രേം കൃഷ്ണന്‍ അറിയിച്ചു. പരസ്യദാതാക്കള്‍ പരസ്യ പ്രചാരണ ബോര്‍ഡുകളും ഹോര്‍ഡിംഗുകളും പരിസ്ഥിതി സൗഹാര്‍ദമാക്കണമെന്നും കളക്ടറുടെ നിര്‍ദേശത്തില്‍ പറയുന്നു. കോട്ടണ്‍…

Read More

എല്ലാം ഗോവിന്ദാ..! മാനസപൂജ ചെയ്യാനൊരുങ്ങിയ സുരേഷ്ഗോപിക്കില്ല; ഇടത് സ്ഥാനാർഥി കെ.രാധാകൃഷ്ണന് വോട്ടഭ്യർഥിച്ച് കലാമണ്ഡലം ഗോപി

തൃശൂര്‍: വിവാദങ്ങൾക്കിടെ ആലത്തൂരിലെ ഇടത് സ്ഥാനാർഥി കെ.രാധാകൃഷ്ണനായി വോട്ടഭ്യർഥിച്ച് കലാമണ്ഡലം ഗോപി. വീഡിയോ സന്ദേശത്തിലൂടെയാണ് കലാമണ്ഡലം ഗോപിയുടെ വോട്ടഭ്യർഥന. മന്ത്രിയായ കെ. രാധാകൃഷ്ണനെ വിജയിപ്പിക്കണമെന്ന് കലാമണ്ഡലം ഗോപി വീഡിയോയില്‍ പറയുന്നുണ്ട്. തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് മകൻ രഘുവിന്‍റെ ആരോപണം വിവാദമായിരുന്നു. സുരേഷ് ഗോപി കാണാനെത്തുമെന്നും അനുഗ്രഹിക്കണമെന്നും ഒരു ഡോക്ടർ നിർബന്ധിച്ചെന്ന് കലാമണ്ഡലം ഗോപിയുടെ മകൻ രഘുഗുരുകൃപ ഫെയ്സ്ബുക്കിൽ വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. പറ്റില്ലെന്ന് പറഞ്ഞപ്പോൾ ആശാന് പത്മ വിഭൂഷൺ വേണ്ടേ എന്ന് ചോദിച്ചതായും മകൻ ഫെയ്സ്ബുക്കിൽ കുറിച്ചു. എന്നാൽ കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

Read More

ആർഎസ്എസിലെ രണ്ടാമൻ പിണറായി വിജയൻ; സിപിഎം-ബിജെപി അന്തർധാര അറിയാത്ത പാവമാണ് തൃശൂരിലെ സ്ഥാനാർഥിയെന്ന് മുരളീധരൻ

വാടാനപ്പള്ളി: സിപിഎമ്മും ബിജെപിയും തമ്മിൽ തെരഞ്ഞെടുപ്പിൽ കൈകോർക്കുന്ന അന്തർധാര വ്യക്തമായതായി യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. മണലൂർ മണ്ഡലം പര്യടനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മോഹൻ ഭഗവത് കഴിഞ്ഞാൽ ആർഎസ്എസിന്‍റെ നേതാവാണ് പിണറായി. ഈ കൊടുക്കൽ വാങ്ങൽ അറിയാത്ത തൃശൂരിലെ സ്ഥാനാർഥി പാവമാണ്. വടകരയിൽ യുഡിഎഫ് ജയിക്കില്ലെന്നും തൃശൂരിൽ സുരേഷ് ഗോപി ജയിക്കും എന്നും ഉറപ്പിച്ചു പറയാൻ കെ. സുരേന്ദ്രന് കഴിഞ്ഞത് ഈ അന്തർധാരയുടെ ഫലമാണ്. ചില സീറ്റുകൾക്ക് വേണ്ടി വർഗീയ കക്ഷികളുമായി കൂട്ടുചേരുന്ന പിണറായി വിജയൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും മുരളീധരൻ റഞ്ഞു.  

Read More