‘ഞാനൊരു ലൈംഗിക ഉപകരണമാണെന്നു നിനക്കു തോന്നിയോ,നിനക്കു വേണ്ടത് ഇതല്ലേ… എടുത്തോളു ! പരസ്യമായി അപമാനിക്കാന്‍ വന്നവനു നേരേ മാറു തുറന്നു കാട്ടി പെണ്‍കുട്ടി…

  സ്ത്രീകളുടെ ശരീരത്തില്‍ തോണ്ടാന്‍ തയ്യാറായി നടക്കുന്ന ഞരമ്പുരോഗികള്‍ സമൂഹത്തിന്റെ ശാപമാണ്. നടുറോഡില്‍ വച്ച് തന്നെ ശല്യം ചെയ്യാന്‍ വന്ന യുവാവിനെ അടിച്ചു താഴെയിട്ട ശേഷം തന്റെ മേല്‍വസ്ത്രമൂരി മാറിടം പ്രദര്‍ശിപ്പിച്ച യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മാറിടം തുറന്നു കാട്ടിയ യുവതി ‘ നിനക്കിതല്ലേ വേണ്ടത് എടുത്തോളൂ’ എന്ന് ആക്രോശിക്കുകയും ചെയ്തു. സ്തംബധരായി ആള്‍ക്കൂട്ടം നോക്കിനില്‍ക്കേ അവള്‍ അയാളെ മര്‍ദ്ദിച്ചു കൊണ്ടിരുന്നു. ഒന്നു നിര്‍ത്തൂയെന്ന് അലറിക്കൊണ്ടയാള്‍ പെണ്‍കുട്ടിയെ തടയാന്‍ ശ്രമിച്ചു. ബ്രസീലിലാണ് സംഭവം. സെയില്‍സ് ഗേളായി ജോലിചെയ്യുന്ന യുവതിയെ ജോലി സമയത്ത് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെയാണ് യുവതി തെരുവിലിട്ട് പൊതിരേ തല്ലിയത്. താന്‍ നിരപരാധിയാണെന്നും ഭാര്യയോടൊപ്പം ഷോപ്പിംഗ് കഴിഞ്ഞു മടങ്ങുകയായിരുന്നുമെന്നുമായിരുന്നു അയാളുടെ മറുപടി. തന്നെ ഉപദ്രവിച്ചിട്ടും നിഷ്‌കളങ്കനാവാന്‍ ശ്രമിച്ച യുവാവിന്റെ പ്രതികരണം കണ്ടു ക്ഷോഭം തോന്നിയ യുവതിയാണ് അസാധാരമായ രീതിയില്‍ യുവാവിനോട്…

Read More

ഏഴു വയസുകാരിയെ കൊലപ്പെടുത്തിയ രാജേഷ് ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമ; ഭാര്യ ഗര്‍ഭിണിയായിരിക്കെ മറ്റൊരു സ്ത്രീയെ വീട്ടില്‍ കൊണ്ടുവന്നു; ശ്രീലക്ഷ്മി മരിച്ചതിനു ശേഷവും വൈകൃതങ്ങള്‍ തുടര്‍ന്നു…

കൊല്ലം: പുത്തൂരില്‍ ഏഴു വയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയതിനു ശേഷം കൊലപ്പെടുത്തിയ രാജേഷ് കടുത്ത ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്നു വിവരം.ഏരൂര്‍ ഗവ. എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശ്രീലക്ഷ്മിയെയാണ് ഇയാള്‍ കുളത്തുപ്പുഴയിലെ റബ്ബര്‍ എസ്റ്റേറ്റില്‍ വച്ച് പീഡിപ്പിച്ചു കൊന്നത്. ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുകയും ഇരുവരുടെയും ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് രാത്രിയോടെ ഇയാളെ പോലീസ് ക്‌സ്റ്റഡിയില്‍ എടുത്തപ്പോഴാണ് ഇയാള്‍ കൊലപാതകത്തെപ്പറ്റി പറയുന്നത്. ഇതേത്തുടര്‍ന്നാണ് ആര്‍.പി.കോളനിയിലെ റബര്‍ ഷെഡില്‍ കുട്ടിയുണ്ടെന്ന് മനസ്സിലാക്കിയത്. പോലീസ് ഇവിടെ എത്തി നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ രാജേഷ് കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു രാജേഷ് പൊലിസിനു മൊഴി നല്‍കി. കൊലയ്ക്ക് ശേഷവും മൃതദേഹത്തില്‍ ചിറ്റപ്പനെന്ന നരാധമന്‍…

Read More

മാല പൊട്ടിക്കാതിരിക്കാന്‍ സ്ത്രീകള്‍ മാലയില്‍ കൈവയ്ക്കും; പക്ഷെ ബൈക്കിലെത്തുന്നയാള്‍ പിടിക്കുന്നത് മറ്റു പലയിടത്തും; സിസിടിവിയില്‍ കുടുങ്ങിയ തൃശൂരിലെ ഞരമ്പുരോഗിയുടെ രീതികള്‍ ഇങ്ങനെ…

തൃശൂര്‍ : തൃശൂരിലെ ഞരമ്പുരോഗിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍. മാലപൊട്ടിക്കാനെന്ന വ്യാജേന ബൈക്കിലെത്തി സ്ത്രീകളെ കടന്നു പിടിക്കുന്ന സാമൂഹിക വിരുദ്ധനെ ഈസ്റ്റ് പോലീസാണ് പിടികൂടിയത്. വടക്കാഞ്ചേരി സ്വദേശി സനില്‍ ആണ് അറസ്റ്റിലായത്. അജ്ഞാതന്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഇരുപതോളം യുവതികള്‍ നല്‍കിയ പരാതിക്കു പിന്നാലെ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് പ്രതി ഞരമ്പുരോഗിയാണെന്നു വ്യക്തമായത്. ഇയാളെ റിമാന്‍ഡ് ചെയ്തു. വിമല കോളജ് പരിസരത്ത് ഒരാള്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി കഴിഞ്ഞ ദിവസം ഒരു യുവതി പൊലീസിനെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. സമാനമായി പരാതികള്‍ ലഭിച്ച സംഭവങ്ങള്‍ നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോള്‍ ഒരു കേസിലും മാല പൊട്ടിച്ചിട്ടില്ലെന്നു വ്യക്തമായി. ഇതോടെയാണ് പ്രതിയുടെ ഉദ്ദേശം മാല അല്ലെന്നു വ്യക്തമായത്. മഞ്ഞ ബാഗ് കഴുത്തിലിട്ട് കറുത്ത ഹെല്‍മറ്റ് വച്ചു…

Read More

17-18 വയസ്സുള്ള കുട്ടികളുടെ സെക്സ് അയയ്ക്കു പ്ലീസ്; കുടുംബശ്രീ കോ-ഓര്‍ഡിനേറ്റര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത മെസേജ് കണ്ട് മെസേജ് കണ്ട് വീട്ടമ്മമാര്‍ ഞെട്ടി

കോഴിക്കോട്: രാജ്യത്തിനഭിമാനമായി മാറിയ പദ്ധതിയാണ് കുടുംബശ്രീ. എന്നാല്‍ സംസ്ഥാനത്ത് ഈ പദ്ധതിയുടെ നടത്തിപ്പുകാരായി ഉന്നതസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് ഞരമ്പുരോഗികളാണോയെന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. കുടുംബശ്രീ സൂഷ്മ സംരംഭങ്ങളുടെ ചുമതലക്കാരനും കോഴിക്കോട് അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്ററുമായ എ.സി മൊയ്തീന്റെ ചെയ്തികളാണ് ഇപ്പോള്‍ കുടുംബശ്രീയുടെ ഉദ്ദേശശുദ്ധിതന്നെ സംശയനിഴലിലാക്കിയിരിക്കുന്നത്. ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീ അംഗങ്ങള്‍ക്ക് ആശയവിനിമയം നടത്താനായി ‘ഹോംഷോപ്പ്’ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു.കോഴിക്കോട് ജില്ലയിലെ വടകര, ഉള്ള്യേരി, ബാലുശ്ശേരി,കൊടുവള്ളി തുടങ്ങിയ പ്രദേശത്തെ സ്ത്രീകളാണ് ഹോംഷോപ്പി ഗ്രൂപ്പിലുള്ളത്. വിവിധ കുടുംബശ്രീ യൂണിറ്റകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനു വേണ്ടിയാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ്്  രൂപീകരിച്ചത്. സ്ത്രീകള്‍ മാത്രമുള്ള ഈ ഗ്രൂപ്പില്‍ ഏവരെയും ഞെട്ടിക്കുന്ന രീതിയിലുള്ള അശ്ലീല സന്ദേശമിട്ടാണ് മൊയ്തീന്‍ തന്റെ തനി സ്വരൂപം വെളിപ്പെടുത്തിയിരിക്കുന്നത്. 150 മുതല്‍ 200 സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ ഗ്രൂപ്പില്‍ ഈ മാസം രണ്ടിന്…

Read More