കോട്ടയത്ത് ബിജെപിക്ക് രണ്ടു സീറ്റില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികള്‍; പാലായിൽ ഷോൺ ജോർജ് സ്ഥാനാർഥിയാകും

കോട്ടയം: വോട്ടുനിലയില്‍ ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കമുള്ള എ ക്ലാസ് അസംബ്ലി മണ്ഡലങ്ങളൊന്നും ജില്ലയിലില്ല. കഴിഞ്ഞ നിയമസഭയിലും ലോക്‌സഭയിലും ബിജെപി ഏറ്റവും കൂടുതൽ വോട്ടുകള്‍ നേടിയത് കാഞ്ഞിരപ്പള്ളിയിലാണ്. പരമാവധി 30,000 നും 35,000നും ഇടയിൽ വോട്ടുകള്‍ നേടാന്‍ ഇവിടെ ബിജെപിക്ക് സാധിക്കും. ബിജെപിക്ക് വോട്ടുബലം ഏറ്റവും കുറവുള്ളത് ചങ്ങനാശേരിയിലാണ്. പതിനയ്യായിരത്തില്‍ താഴെ വോട്ടുകളാണ് ഇവിടെ ലഭിക്കുക. 2021ല്‍ ചങ്ങനാശേരിയില്‍ ബിജെപിയിലെ ജി. രാമന്‍നായര്‍ നേടിയത് 14,491 വോട്ടുകള്‍. സിപിഎം പരമ്പരാഗത വോട്ടുകളില്‍ വിള്ളലുണ്ടാക്കി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിലെ തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് സാമുദായിക വോട്ടുകള്‍ പിടിച്ചെടുത്തത് കേരള കോണ്‍ഗ്രസ്-എമ്മിലും എല്‍ഡിഎഫിലും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഏറ്റുമാനൂരില്‍ തുഷാര്‍ 24,412, കോട്ടയത്ത് 24,214, വൈക്കത്ത് 27,515, പാലായില്‍ 22,505 വോട്ടുകള്‍ നേടിയിരുന്നു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പൂഞ്ഞാര്‍, വൈക്കം അസംബ്ലി സീറ്റുകളില്‍ ബിഡിജെഎസും മറ്റിടങ്ങളില്‍ ബിജെപിയുമാണു മത്സരിക്കുക. പൂഞ്ഞാറില്‍ കഴിഞ്ഞ നിയമസഭാ…

Read More

നിഷയെ പേടിയില്ലെങ്കിൽ ഇവരിലാരെയെങ്കിലും സ്ഥാനാർഥിയാക്കൂ… 17പേരുകൾ നിരത്തി ജോസ് കെ. മാണിയെ പരിഹസിച്ച് ഷോൺ ജോർജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കോട്ടയം: പാലായിലെ കേരള കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം അഭിപ്രായ ഭിന്നതകളിൽപ്പെട്ട് നീളുന്നതിനിടെ ജോസ് കെ.മാണിയെ പരിഹസിച്ച് ഷോൺ ജോർജ്. നിഷ ജോസ് കെ.മാണിയേക്കാൾ പാലായിൽ മത്സരിക്കാൻ യോഗ്യതയുള്ളവർ വറെയുണ്ടെന്ന് ഷോൺ അഭിപ്രായപ്പെട്ടു. തന്‍റെ ഫേസ്ബുക്ക് പേജിലാണ് ഷോൺ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. 17 പേരുടെ പേരുകളാണ് ഷോൺ നിർദേശിക്കുന്നത്.ജോയി എബ്രഹാം, കുര്യാക്കോസ് പടവൻ, സജി മഞ്ഞകടമ്പൻ, ഫിലിപ്പ് കുഴികുളം, സാജൻ തൊടുക, നിർമ്മല ജിമ്മി തുടങ്ങിയ 17 പേരുകളാണ് ഷോൺ നിർദേശിച്ചിട്ടുള്ളത്. “ഒരു പ്രാവശ്യം പോലും കേരളാ കോൺഗ്രസിന് സിന്ദാബാദ് വിളിക്കാത്ത ഭാര്യയെ താങ്കൾക്ക് പേടിയില്ലെങ്കിൽ കുടുതൽ ചർച്ചക്ക് ആവശ്യമില്ല, ഇവരിൽ ആരെ വേണമെങ്കിലും പരിഗണിക്കാ’മെന്നും ഷോൺ പരിഹസിക്കുന്നുണ്ട്.

Read More