സ്വന്തമായി വീട് വാങ്ങി ആറുവയസുകാരി ! കോവിഡ് കാലത്ത് വീട് വാങ്ങാന്‍ പെണ്‍കുട്ടിയെയും സാധിച്ചത് ഇങ്ങനെ…

സ്വന്തമായി ഒരു വീട് എന്നത് ഒട്ടുമിക്കവരുടെയും സ്വപ്‌നമാണ്. ചിലര്‍ ചെറുപ്പത്തില്‍ തന്നെ ആ ലക്ഷ്യം പൂര്‍ത്തീകരിക്കുമ്പോള്‍ മറ്റുചിലര്‍ പ്രായമേറെ ചെന്നിട്ടായിരിക്കും ആ ഉദ്യമം പൂര്‍ത്തീകരിക്കുക. എന്നാല്‍ ഇതാ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഓസ്‌ട്രേലിയന്‍ സ്വദേശിയായ ഒരു ആറ് വയസ്സുകാരി തന്റെ സഹോദരനും സഹോദരിക്കുമൊപ്പം ചേര്‍ന്ന് ഒരു വീട് സ്വന്തമായി വാങ്ങിയിരിക്കുകയാണ്. വീട് വാങ്ങാനുള്ള പണം മുഴുവന്‍ നല്‍കിയത് അവളുടെ മാതാപിതാക്കളല്ല. എന്നാല്‍ ചെറിയൊരു സഹായം മാതാപിതാക്കള്‍ ചെയ്തു. കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് മെല്‍ബണിന്റെ പരിസര പ്രദേശത്തുള്ള വസ്തുക്കളുടെ വില കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്നാണ് കുട്ടി തന്റെ പോക്കറ്റ് മണി ഉപയോഗിച്ച് ഒരു വീട് വാങ്ങിയത്. പ്രദേശത്തെ പ്രധാന പ്രോപ്പര്‍ട്ടി ഡീലറായ കാം മക്ലെല്ലന്റെ (36) മക്കളാണ് സ്വന്തമായി വീട് വാങ്ങിയ ഈ കൊച്ചുമിടുക്കര്‍. പ്രദേശത്ത് സ്ഥലത്തിന്റെ വിലകള്‍ ഉടന്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ തന്റെ മൂന്ന് മക്കളെയും വസ്തു വാങ്ങാന്‍ അദ്ദേഹം…

Read More

ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന നരാധമനെ ഏറ്റുമുട്ടലിലൂടെ ഇല്ലാതാകാക്കുമെന്ന് മന്ത്രി ! പിന്നാലെ പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തി…

ആറു വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു(30)വിന്റെ മൃതദേഹം ഖാന്‍പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ റെയില്‍വേ പാളത്തിലാണ് കണ്ടെത്തിയത്. പ്രതിയെ ഏറ്റുമുട്ടലിലൂടെ കൊല്ലുമെന്ന് ചൊവ്വാഴ്ച തെലുങ്കാനയിലെ തൊഴില്‍ മന്ത്രി മല്ല റെഡ്ഡി പറഞ്ഞിരുന്നു. കൂടാതെ ഇയാളെ പിടികൂടാനായി പതിനഞ്ചോളം പോലീസ് സംഘങ്ങളെ രൂപീകരിക്കുകയും ചെയ്തു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തിയത്. രാജു ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം ഒന്‍പതിനാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ രാജുവിന്റെ വീട്ടില്‍നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. അര്‍ദ്ധനഗ്‌നമായ നിലയിലായിരുന്നു മൃതദേഹം.പ്രതി ഒളിവില്‍ പോകുകയും ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു.

Read More

ആറു വയസുള്ള മകന്റെ കണ്‍മുമ്പില്‍ വച്ച് മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധം ! വനിതാ കോണ്‍സ്റ്റബിള്‍ കുടുങ്ങി…

ആറു വയസുകാരനായ മകന്റെ മുമ്പില്‍വെച്ച് നീന്തല്‍കുളത്തില്‍ വെച്ച് മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട വനിതാ കോണ്‍സ്റ്റബിള്‍ കുടുങ്ങി. രാജസ്ഥാനിലെ ജയ്പുര്‍ കമ്മിഷണറേറ്റിലെ കോണ്‍സ്റ്റബിളിനെയാണ് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ പോക്സോ ചുമത്തി. ഈ മാസം 17വരെ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ മറ്റൊരു പ്രതിയായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹീരാലാല്‍ സൈനിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം പുറത്തറിഞ്ഞുടന്‍ ഇരുവരെയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ജൂലൈ പത്തിനാണ് സംഭവം. സ്വകാര്യ ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ ഇരുവരും സെക്സിലേര്‍പ്പെടുന്നത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഇവര്‍ ബന്ധപ്പെടുന്ന സമയം ആറുവയസ്സുകാരനായ മകന്‍ സമീപത്തുണ്ടായിരുന്നു. യുവതിയുടെ ഫോണിലെ വീഡിയോ അബദ്ധത്തില്‍ വാട്സ് ആപ് സ്റ്റാറ്റസ് ആയതോടെയാണ് എല്ലാവരും സംഭവം അറിഞ്ഞത്. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.

Read More

സ്‌കൂള്‍ കായികമേളയ്ക്കിടെ കാണാതായ ആറു വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി ! പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് അതിക്രൂരമായ ബലാല്‍സംഗത്തിനിരയാക്കിയ ശേഷം…

രാജസ്ഥാനിലെ തോങ്ക് ജില്ലയില്‍ ശനിയാഴ്ച സ്‌കൂളില്‍ നടന്ന കായികമേളയ്ക്കിടെ കാണാതായ ആറു വയസ്സുകാരിയെ ബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതായി കണ്ടെത്തി. സ്‌കൂള്‍ യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം. യൂണിഫോം ബെല്‍റ്റ് കഴുത്തില്‍ മുറുക്കിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്. പെണ്‍കുട്ടി താമസിക്കുന്ന ഖേദഡിയ്ക്കു സമീപം ഒരു കുറ്റിക്കാട്ടിയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്നും മദ്യക്കുപ്പികളും സ്നാക്സ്, രക്തക്കറ എന്നിവയും കണ്ടെത്തി. സ്‌കൂളില്‍ നടന്ന കായിക മത്സരത്തിനു ശേഷമാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് പോലീസ് പറയുന്നു. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.സമീപത്തുള്ള വയലുകളിലും ബന്ധുവീടുകളിലും മണിക്കുറുകളോളം കുട്ടിക്കായി തെരച്ചില്‍ നടത്തി. ഞായറാഴ്ച രാവിലെയാണ് സ്‌കൂളില്‍ നിന്നും അരക്കിലോമീറ്റര്‍ അകലെ രക്തംപുരണ്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് വിദഗ്ധര്‍ അടക്കമുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് എസ്.പി ആദര്‍ശ് സിദ്ധു പറഞ്ഞു.

Read More

കുട്ടിയെ കുളിപ്പിക്കുന്നിനിടയില്‍ ശരീരത്തില്‍ കണ്ട പാടുകള്‍ വീട്ടുകാരില്‍ സംശയമുണര്‍ത്തി; പിഞ്ചു കുഞ്ഞിനോട് പതിനേഴുകാരനായ ബന്ധു ചെയ്തത് ക്രൂരമായ ലൈംഗിക പീഡനം…

കുറ്റിപ്പുറം: ഇല്ല പിഞ്ചു കുഞ്ഞുങ്ങള്‍ക്കു പോലും കേരളത്തില്‍ രക്ഷയില്ല, ഇക്കുറി തവന്നൂരിലെ ആറു വയസുകാരിയാണ് പീഡനത്തിനിരയായത്. ബന്ധുവായ പതിനേഴുകാരനാണ് പ്രതി. എടപ്പാളിലെ തിയേറ്ററിലുണ്ടായ ബാലികാപീഡനത്തിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ലെന്നിരിക്കേയാണ് പുതിയ പീഡനം. ആറുവയസുകാരിയെ ലൈംഗികമായി ഉപയോഗിച്ച പതിനേഴുകാരനെതിരേ ബലാല്‍സംഗം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് പ്രതിയെ അറസ്റ്റു ചെയ്ത ശേഷംപോലീസ് ചുമത്തിയിരിക്കുന്നത്. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്ലസ്ടുപഠനത്തിനുശേഷം സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോകുകയാണ് പ്രതി. പ്രതിക്ക് 17 വയസ്സ് പിന്നിട്ട സാഹചര്യത്തില്‍ പ്രായപൂര്‍ത്തിയാതായി കണക്കാക്കി കേസ് പരിഗണിക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കുമെന്ന് എസ്‌ഐ. നിപുണ്‍ ശങ്കര്‍ അറിയിച്ചു.സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരണം ഇങ്ങനെ തവനൂര്‍ പഞ്ചായത്തിലെ തൃക്കണാപുരത്തിനടുത്താണ് സംഭവം. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ് സഹോദരതുല്യനായ ബന്ധുവിന്റെ ക്രൂരതയ്ക്കിരയായത്. കുട്ടിയെ കുളിപ്പിക്കുന്നതിനിടയില്‍ ദേഹത്തുകണ്ട പാടുകളാണ് വീട്ടുകാരില്‍ സംശയമുണ്ടാക്കിയത്. കുട്ടിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് വീടിനടുത്തുള്ള ബന്ധു ഉപദ്രവിച്ചതാണെന്ന് മനസ്സിലായത്. തുടര്‍ന്ന്…

Read More

സ്വകാര്യഭാഗങ്ങളില്‍ വേദന അസഹ്യമായപ്പോള്‍ മകള്‍ അമ്മയോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞു; ആറു വയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ സിപിഎം ജനപ്രതിനിധിയുടെ നീക്കം ദുരൂഹതയുയര്‍ത്തുന്നു

പെരുമ്പാവൂര്‍: ആറു വയസുകാരിയെ പീഡിപ്പിച്ച തമിഴ്‌നാട്ടുകാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് ഓടിച്ചുവിട്ടതായി വിവരം. അംഗന്‍വാടി ജീവനക്കാരി വിവരം അറിഞ്ഞെന്നായപ്പോള്‍ പരാതിക്കാരിയായ മാതാവിനെ വിളിച്ചു വരുത്തി 2000 രൂപ വാഗ്ദാനം ചെയ്ത് തണുപ്പിക്കാന്‍ ശ്രമിച്ചെന്നും ആക്ഷേപമുണ്ട്. രണ്ടാഴ്ച മുമ്പ് നടന്ന കൊടുംക്രൂരത സ്വന്തം നിലയില്‍ കൈകാര്യം ചെയ്ത് തമിഴ്നാട് ശൈലിയില്‍ ‘നാട്ടമ’ കളിച്ച സിപിഎം ജനപ്രതിനിധിയുടെ നീക്കത്തിന് പിന്നില്‍ അടിമുടി ദൂരൂഹതയെന്നാണ് പരക്കെയുള്ള ആരോപണം. സംഭവത്തില്‍ കേസെടുത്തെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ്. ഇതര സംസ്ഥാന കരാര്‍ ജോലിക്കാരന്റെ 6 വയസുകാരിയായ മകള്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ സംഭവത്തിലാണ് പെരുമ്പാവൂര്‍ പൊലീസ് കേസെടുത്ത്് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. തങ്ങള്‍ താമസിച്ചിരുന്നതിന്റെ അടുത്ത മുറിയില്‍ താമസിച്ചിരുന്ന തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശിയാണ് മകളെ പീഡിപ്പിച്ചതെന്നാണ് മാതാവിന്റെ വെളിപ്പെടുത്തല്‍. പീഡനത്തിനിരയായ കുട്ടിയുടെ കുടുമ്പവും തമിഴ്നാട്ടുകാരനും താമസിച്ചിരുന്നത് ജനപ്രതിനിധി ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നെന്നാണ് പുറത്തായ വിവരം. സംഭവത്തില്‍…

Read More