സ്ത്രീകള്‍ ശരീരം പൂര്‍ണമായും മറച്ചില്ലെങ്കില്‍ നല്‍കുന്നത് ഐഎസിനെ കടത്തിവെട്ടുന്ന ശിക്ഷ ! പോസ്റ്ററുകള്‍ പതിച്ച് താലിബാന്റെ മതപോലീസ്…

താലിബാന്റെ കിരാത ഭരണം തുടരുന്ന അഫ്ഗാനില്‍ സ്ത്രീകളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാവുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

ശരീരം പൂര്‍ണമായി മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാത്ത സ്ത്രീകളെ മൃഗത്തെപ്പോലെ കരുതുമെന്നാണ് താലിബാന്‍ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്.

ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബോര്‍ഡുകളും തെക്കന്‍ അഫ്ഗാന്‍ നഗരമായ കാണ്ഡഹാറിലുടനീളം പതിച്ചിട്ടുണ്ട്.

എങ്ങനെയുള്ള വസ്ത്രമാണ് ധരിക്കേണ്ടതെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്ന സ്ത്രീകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും എതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഇറുകിയതും ഇറക്കം കുറഞ്ഞതും ശരീരത്തിന്റെ അഴകളവുകള്‍ വ്യക്തമാക്കുന്നതുമായ വസ്ത്രം ധരിക്കുന്നത് പൊറുക്കാനാവാത്ത തെറ്റായാണ് കരുതുന്നത്.

ഐഎസുകാര്‍ പോലും നടപ്പാക്കാത്ത ശിക്ഷാവിധികളായിരിക്കും ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ സ്വീകരിക്കുക.

ഇപ്പോഴത്തെ ഉത്തരവ് അനുസരിക്കാത്ത സ്ത്രീകളുടെ ബന്ധുക്കളായ പുരുഷന്മാര്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ടെങ്കില്‍ ആദ്യപടിയായി അവരെ സസ്‌പെന്‍ഡുചെയ്യും.

ശക്തമായ താക്കീതും നല്‍കും. തുടര്‍ന്നും അനുസരണക്കേട് കാണിക്കുന്നെങ്കില്‍ അതികഠിന ശിക്ഷകള്‍ അനുഭവിക്കേണ്ടിവരും.

ശബ്ദംപോലും പുറത്തുകേള്‍പ്പിക്കാതെ വീട്ടിനുള്ളില്‍ തന്നെ സ്ത്രീകള്‍ കഴിയണമെന്നാണ് താലിബാന്‍ ഉന്നതരുടെ നിര്‍ദ്ദേശം.

എന്തെങ്കിലും ആവശ്യത്തിന് പൊതു സ്ഥലത്ത് ഇറങ്ങേണ്ടി വന്നതാല്‍ ബന്ധുവായ പുരുഷന്‍ ഒപ്പമുണ്ടാവണം എന്നും നിര്‍ബന്ധമുണ്ട്. സ്‌കൂളുകള്‍ അടച്ചുപൂട്ടിയതോടെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടു.

ഇപ്പോള്‍ ചിലര്‍ രഹസ്യമായി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കി വരുന്നത് മാത്രമാണ് ഏക പ്രതീക്ഷ. അത് എത്രനാള്‍ എന്ന ചോദ്യവും നിലനില്‍ക്കുന്നു.

താലിബാന്‍ നിയന്ത്രങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയ സ്ത്രീകളെ അതിക്രൂരമായാണ് താലിബാന്‍ നേരിട്ടത്. ഇതോടെ പ്രതിഷേധിക്കാന്‍ ആരും ധൈര്യപ്പെടാതായി.

അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സ്ത്രീകള്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവും നല്‍കുമെന്ന് താലിബാന്‍ പറയുന്നുണ്ടെങ്കിലും അതൊക്കെ വെറും സമാധാന വാക്കുകള്‍ മാത്രമായി മാറുകയാണ്.

Related posts

Leave a Comment