ഭാര്യ കാമുകനൊപ്പം നാടുവിട്ടെന്ന് പരാതി ! പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായെത്തിയത് രണ്ട് ഭര്‍ത്താക്കന്മാര്‍…

കാമുകനൊപ്പം ഒളിച്ചോടിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരണമെന്ന് പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയത് രണ്ട് ഭര്‍ത്താക്കന്മാര്‍.

യുവതിയുടെ ആദ്യ രണ്ടു ഭര്‍ത്താക്കന്മാരാണ് പരാതിയുമായെത്തിയത്.നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് യുവതി തന്റെ രണ്ടാമത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്.

എന്നാല്‍, അന്നു മുതല്‍ ഇവര്‍ എവിടെയാണ് പോയതെന്ന് യുവാവിന് അറിയില്ല. എന്നാല്‍ സമൂഹമാധ്യമം വഴി പരിചയപ്പെട്ടയാളുമൊത്താണ് യുവതി പോയതെന്ന വിവരം മാത്രമാണ് ലഭിച്ചത്.

പ്രണയിച്ചാണ് ഇവര്‍ ആദ്യഭര്‍ത്താവുമായി വിവാഹം ചെയ്തത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. വിവാഹത്തിന് നാല് വര്‍ഷത്തിന് ശേഷം പരിചയപ്പെട്ട ഒരു സുഹൃത്തുമായി പ്രണയത്തിലാകുകയും അയാളെ വിവാഹം ചെയ്യുകയും ചെയ്തു.

ഭാര്യയ്ക്ക് മൂന്നാമതും ഒരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ രണ്ടാമത്തെ ഭര്‍ത്താവ് ഇവരുടെ ആദ്യ ഭര്‍ത്താവിനെ കണ്ടെത്തി ഇക്കാര്യം ഇയാളെ അറിയിക്കുകയും തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ആയിരുന്നു. ഭാര്യയെ തിരികെ കൊണ്ട് വരണമെന്നാണ് ഇരുവരുടെയും ആവശ്യം.

യുവതിയുടെ ആദ്യ ഭര്‍ത്താവ് കല്‍പ്പണിക്കാരനാണ്. രണ്ടാമത്തെയാള്‍ ഒപ്റ്റിക് ഫൈബര്‍ വിരിക്കുന്ന ജോലിയാണ് ചെയ്യുന്നത്.

രണ്ടു വര്‍ഷം മുന്‍പാണ് രണ്ടാമത്തെ ഭര്‍ത്താവിനെ വിവാഹം ചെയ്യുന്നത്. എന്തായാലും യുവതി അടുത്തയാളെ തേടിപ്പോവുമോയെന്നാണ് ഇനി അറിയേണ്ടത്.

Related posts

Leave a Comment