നായകന്‍റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടപ്പെടാത്തതിന്‍റെ പേരില്‍..! തനിക്കു നേരിട്ട വേറിട്ട വിചിത്രമായ അവഗണനയെക്കുറിച്ചു നടി തപ്‌സി പന്നുവിന്‍റെ വെളിപ്പെടുത്തല്‍

സിനിമയില്‍ നിന്ന് അവഗണനകള്‍ നേരിട്ട നടിമാര്‍ നിരവധിയാണ്. പല നടിമാരും ഇക്കാര്യം പലപ്പോഴും വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ തനിക്കു നേരിട്ട വേറിട്ട വിചിത്രമായ അവഗണനയെക്കുറിച്ചു നടി തപ്‌സി പന്നുവിന്‍റെ വെളിപ്പെടുത്തല്‍ മുമ്പൊരിക്കൽ വൈറലായിരുന്നു. ഒരു ചിത്രത്തിലെ നായകന്‍റെ ഭാര്യയ്ക്ക് ഞാന്‍ ആ ചിത്രത്തില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞതിന്‍റെ പേരില്‍ എന്നെ മാറ്റി പകരം ആ വേഷം മറ്റൊരു നടിക്ക് കൊടുത്തു. ഞാന്‍ സുന്ദരിയല്ല, കാണാന്‍ കൊള്ളില്ല എന്നൊക്കെയായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഒരിക്കല്‍ ഒരു ചിത്രത്തില്‍ ഞാന്‍ ഡബ്ബ് ചെയ്തു കൊണ്ടിരിക്കെയായിരുന്നു. ആ സമയത്ത് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരിലൊരാള്‍ എന്നോട് ഇപ്പോള്‍ ഡബ്ബ് ചെയ്ത ഡയലോഗ് മാറ്റണം എന്നുപറഞ്ഞു. കാര്യം തിരക്കിയപ്പോള്‍, ആ ഡയലോഗ് നായകന് ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് മാറ്റണമെന്നായിരുന്നു പറഞ്ഞത്. ഞാന്‍ മാറ്റില്ല എന്ന് പറഞ്ഞു. എന്നാല്‍ ആ ഭാഗം വേറെ ആളെ വച്ച് അവര്‍ ഡബ്ബ് ചെയ്ത്…

Read More

ട്വിറ്ററിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി! ബോളിവുഡ് താരം കങ്കണ റണൌത്തിന്‍റെ വിവാദമായ ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍

ബോളിവുഡ് താരം കങ്കണ റണൌത്തിന്‍റെ വിവാദമായ ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. കര്‍ഷക സമരത്തിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയ പോപ്പ് താരം റിഹാനയെ വിമര്‍ശിച്ച് കങ്കണ രംഗത്തെത്തിയതിന് പിന്നാലെ ട്വിറ്റര്‍ വിവാദ ട്വീറ്റുകള്‍ നീക്കിയിട്ടുള്ളത്. ട്വിറ്ററിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതോടെയാണ് നടപടിയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെയും കങ്കണയുടെ വിവാദ ട്വീറ്റുകള്‍ കമ്പനി നീക്കിയിരുന്നു. പോപ്പ് താരം റിഹാനയ്‌ക്കെതിരെയുള്ള കങ്കണയുടെ ട്വീറ്റുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ ഗായകനും നടനുമായ ദില്‍ജിത്ത് ദൊസാഞ്ചിനെ ഖലിസ്ഥാനിയെന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിനും ട്വിറ്റര്‍ സാക്ഷിയായിരുന്നു. സമരം ചെയ്യുന്ന കര്‍ഷകരെല്ലാം ഭീകരരാണെന്നും കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ഇതെല്ലാമാണ് വിവാദങ്ങള്‍ക്കാധാരം. ഇതിനു ശേഷമാണ് റിഹാനയ്‌ക്കെതിരെയുള്ള കങ്കണയുടെ ട്വീറ്റ് പുറത്തുവരുന്നത്. റിഹാനയുടേതായി പുറത്തിറങ്ങിയ പുതിയ മ്യൂസിക് ആല്‍ബത്തെ അഭിനന്ദിച്ച് ദില്‍ജിത്ത് ഇട്ട പോസ്റ്റിനെതിരേയും കങ്കണ രംഗത്തെത്തിയിരുന്നു. ഇതെല്ലാം പണത്തിന് വേണ്ടി…

Read More

പണയംവച്ച സ്വർണാഭരണങ്ങൾ തിരിച്ചുനൽകാതെ ബാങ്ക് തിരിമറി നടത്തിയതായി പരാതി; സക്കീറയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ…

വളപട്ടണം: പണയംവച്ച സ്വർണാഭരണങ്ങൾ തിരിച്ചുനൽകാതെ ബാങ്ക് തിരിമറി നടത്തിയതായി പരാതി. അഴീക്കോട് പൊയ്ത്തുംകടവിലെ ടി.വി. ഹൗസിൽ സക്കീറയാണ് പരാതിക്കാരി. കേരള ബാങ്കിന്‍റെ അഴീക്കോട് ശാഖയിൽ രണ്ട് ഘട്ടങ്ങളിലായി പണയംവച്ച സ്വർണാഭരണങ്ങളാണ് ബാങ്ക് അധികൃതർ തിരിമറി നടത്തിയത്. ബാങ്ക് മാനേജർ നവ്യ, ജീവനക്കാരായ നിസിത, ജഗദീശൻ എന്നിവർ ചേർന്ന് സ്വർണാഭരണങ്ങൾ തിരിമറി നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. 2020 നവംബർ 11 നും 2021 ഫെബ്രുവരിയിലുമായി രണ്ടുതവണ കേരള ബാങ്കിൽ സ്വർണം പണയം വച്ചു. എന്നാൽ, കഴിഞ്ഞദിവസം ബാങ്കിലെത്തി വായ്പയായി വാങ്ങിയ പണവും അതിന്‍റെ പലിശയും സക്കീറ അടയ്ക്കാൻ തയാറായെങ്കിലും പണയം വച്ച സ്വർണാഭരണങ്ങൾ തിരിച്ചുനൽകാൻ ബാങ്ക് അധികൃതർ തയാറായില്ല. തുടർന്ന് വളപട്ടണം പോലീസിൽ പരാതി നൽകുകയായിരുന്നു. സക്കീറയുടെ പരാതിപ്രകാരം വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

തകർത്തും പൊളിച്ചും പാലങ്ങൾ! ഇങ്ങനെയായാൽ മാഹി ബൈപ്പാസ് തഥൈവ…

നവാസ് മേത്തർ തലശേരി: നിർമാണത്തിനിടയിൽ പാലം തകർന്നു വീണും പൂർത്തിയാക്കിയ പാലങ്ങൾ പൊളിച്ച് നീക്കിയും വടക്കേ മലബാറിന്‍റെ സ്വപ്ന പദ്ധതിയായ തലശേരി – മാഹി ബൈപാസ് നിർമാണം മുന്നോട്ട്. നാല് പതിറ്റാണ്ടു കാലമായി ജനങ്ങളുടെ സ്വപ്നമായിരുന്ന ഈ പദ്ധതി നിർമാണ കമ്പനിയുടെ കടുത്ത അനാസ്ഥ കാരണം പ്രതിസന്ധിയിലാകുകയാണ്. ബൈപ്പാസ് നിർമാണ കമ്പനി തന്നെ പ്രവൃത്തി നടത്തുന്ന തലശേരി-വളവുപാറ റോഡിലെ ഇരിട്ടി പാലം നിർമാണത്തിനിടയിൽ തകർന്നിരുന്നു. ഈ പദ്ധതിക്കു പിന്നാലെയാണ് ബൈപ്പാസ് നിർമാണവും അതേ കമ്പനിക്ക് തന്നെ ലഭിച്ചത്. എന്നാൽ ബൈപ്പാസിനായി നിർമിച്ച പാലങ്ങൾ തകർന്നും നിർമാണം പൂർത്തിയാക്കിയ പാലം നിർമാണത്തിലെ അപാകത കൊണ്ട് പൊളിച്ച നീക്കേണ്ടി വരികയും ചെയ്യുന്ന തലശേരി–മാഹി ബൈപാസ് പദ്ധതി ചോദ്യചിഹ്നമായി മാറുകയാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് വടക്കുമ്പാട് നിർമാണത്തിലിരിക്കുന്ന പാലത്തിന്‍റെ ബീമുകൾ തകർന്നു വീണത്. വൻ ദുരന്തമാണ് അന്ന് തലനാരിഴക്ക് ഒഴിവായത്. രാഷ്‌ട്രീയക്കാരെല്ലാം പറന്നെത്തുകയും…

Read More

യാത്രക്കാരനെന്ന വ്യാജേന തീവണ്ടികളില്‍ സഞ്ചരിക്കും; യാത്രക്കാരെ അതിസമര്‍ഥമായി കൊള്ളയടിക്കും; ഒടുവിൽ തീവണ്ടിയിലെ കള്ളൻ പെട്ടു

കണ്ണൂർ: യാത്രക്കാരനെന്ന വ്യാജേന തീവണ്ടികളിൽ സഞ്ചരിക്കുകയും യാത്രക്കാരെ അതിസമർഥമായി കൊള്ളയടിക്കുകയും ചെയ്യുന്ന മോഷ്ടാവ് അറസ്റ്റിൽ. മട്ടന്നൂർ ചാവശേരി സ്വദേശി പി.ടി. മുഹമ്മദ് ഷഹീർ (33) ആണ് അറസ്റ്റിലായത്. ഏറനാട് എക്സ് പ്രസിലെ യാത്രക്കാരനായ കാസർഗോഡ് വിദ്യാനഗർ സ്വദേശി ഡോ. ബി.കെ. മുഹമ്മദ് ബാസിലിന്‍റെ പണവും മൊബൈൽ ഫോണും കവർന്ന കേസിലാണ് ഇയാൾ പിടിയിലായത്. ഇക്കഴിഞ്ഞ ജനുവരി 31നായിരുന്നു കേസിനാസ്പദമായ സംഭവം. ഡോ. മുഹമ്മദ് ബാസിൽ കോഴിക്കോട് നിന്നും കാസർഗോഡേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കവർച്ചയ്ക്കിരയായത്. 22,000 രൂപയും മൊബൈൽ ഫോണും എടിഎം കാർഡുകളുമായിരുന്നു മോഷണം പോയത്. ട്രെയിൻ തൃക്കരിപ്പൂർ കഴിഞ്ഞപ്പോഴാണ് കവർച്ചയ്ക്ക് ഇരയായ വിവരം ഡോക്ടർ അറിയുന്നത്. മാഹിക്കും കണ്ണൂരിനുമിടയിൽ വച്ചാണ് കവർച്ച നടന്നതെന്ന ഡോക്ടറുടെ പരാതിയിൽ റെയിൽവേ പോലീസും ആർപിഎഫും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി…

Read More

എഗ്രിമെന്‍റുണ്ടാക്കിയിട്ടും..! ബിസിനസ് പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് നാലു കോടി തട്ടിയതായി പരാതി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പയ്യന്നൂര്‍: യുഎഇയിലെ ബിസിനസ് സ്ഥാപനത്തിന്‍റെ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് നാലുകോടി രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പയ്യന്നൂര്‍ തായിനേരിയിലെ പാക്കുമ്മാടെ ഹൗസില്‍ അഫി ഉദിനൂരിരിന്‍റെ (45)പരാതിയിലാണ് പോലീസ് കേസെടുത്തത്. തൃക്കരിപ്പൂര്‍ ആയിറ്റിയിലെ സുലൈമാന്‍, ഭാര്യ റഹ്മത്ത് മക്കളായ നജീബ്, റജീന, റുഖിയ എന്നിവര്‍ക്കെതിരെയാണ് കേസ്. യുഎഇയിലെ അഹ്മദ് ബിന്‍ അവ്ദ ജനറല്‍ മെയിന്റന്‍സ് ആൻഡ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്‍റ് എന്ന സ്ഥാപനത്തില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ചാണ് നാലുകോടി രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. 2018 ഫെബ്രുവരി 2019 നവംബര്‍ മാര്‍ച്ച് മാസങ്ഹളിൽ ബാങ്ക് വഴിയും അല്ലാതെയുമാണ് പണം നല്‍കിയത്. പിന്നീട് ബിസിനസ് സ്ഥാപനം നഷ്ടത്തിലായപ്പോള്‍ കൈപ്പറ്റിയ തുക തിരിച്ച് നലകാമെന്ന വ്യവസ്ഥയില്‍ എഗ്രിമെന്‍റുണ്ടാക്കിയെന്നും എന്നാല്‍ പണം തിരിച്ച് നലകാതെ വഞ്ചിച്ചെന്നുമാണ് പരാതി. തളിപ്പറന്പ് ഡിവൈഎസ്പിക്ക് നൽകിയ പരാതി ഡിവൈഎസ്പി പയ്യന്നൂർ പോലീസിന് കൈമാറുകയായിരുന്നു.

Read More

ഏഴിമല നാവിക അക്കാദമിക്ക് നേരേ ബോംബു ഭീഷണി; കത്തിന്‍റെ ഉറവിടം മുംബൈ; പയ്യന്നൂര്‍ പോലീസ് മുംബൈയില്‍

പയ്യന്നൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയായ ഏഴിമല നാവിക അക്കാദമിക്ക് നേരേ ബോംബു ഭീഷണിയുണ്ടായ സംഭവത്തിലെ അന്വേഷണം മുംബൈയിലേക്ക്. ഇതുസംബന്ധിച്ച അന്വേഷണത്തിനിടയില്‍ പ്രതിയെപ്പറ്റിയുള്ള സൂചന ലഭിച്ചതോടെയാണ് പയ്യന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.സി.പ്രമോദ്,എഎസ്‌ഐ സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മുംബൈയിലെത്തിയത്. കഴിഞ്ഞ നവംബര്‍ 12 നാണ് കത്ത് മുഖേനയുള്ള ബോംബാക്രമണ ഭീഷണിയെ സംബന്ധിച്ച് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ നാവിക അക്കാദമി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. എയര്‍ഫോഴ്‌സ് കേന്ദ്രത്തിലേക്കും നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേയ്ക്കും ഇത്തരത്തില്‍ കത്ത് ലഭിച്ചിട്ടുണ്ടെന്നും വിവരമുണ്ടായിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ നാവിക അക്കാദമി അധികൃതര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി കൈമാറിയിരുന്നു.ഇതേ തുടര്‍ന്ന് നവംബര്‍ 12ന് കേസെടുത്ത പോലീസ് രാജ്യരക്ഷാ വകുപ്പിന് കീഴിലുള്ള സ്ഥാപനം ആയതിനാല്‍ നേരിട്ടുള്ള അന്വേഷണത്തിനുള്ള സാങ്കേതിക ബുദ്ധിമുട്ടുകളൊഴിവാക്കാന്‍ പയ്യന്നൂര്‍ ജുഡീഷ്ല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയും നേടിയിരുന്നു. തുടര്‍ന്നുവന്ന അന്വേഷണത്തില്‍ കത്തിന്‍റെ…

Read More

റോഡ് പൊളിയാ… എന്നാലും ഞങ്ങ പൊളിക്കും..! രണ്ട് വർഷത്തിലേറെയായുള്ള യാത്ര ദുരിതത്തിന് അറുതിയായെങ്കിലും റോഡ് പൊളിച്ച് കുടിവെള്ള പൈപ്പിടാൻ ജലവകുപ്പ്

പഴയങ്ങാടി: റോഡ് നിർമാണം വളരെ മനോഹരമായി പൂർത്തിയായി. എന്നാൽ, ഈ റോഡ് പൊളിക്കാൻ അവർ ഉടൻ എത്തും. പഴയങ്ങാടി പോലീസ് സ്റ്റേഷൻ എരിപുരം നാൽക്കവല മുതൽ വെങ്ങര- ഏഴിമല നേവൽ അക്കാദമി വരെയുള്ള റോഡിന്‍റെ നവീകരണ പ്രവൃത്തിയാണ് പൂർത്തിയായിരിക്കുന്നത്. തകർന്ന് കിടന്നിരുന്ന റോഡ് 12 കോടി രൂപ ചിലവഴിച്ചാണ് വീതി കൂട്ടി മെക്കാഡം ടാറിംഗ് പ്രവൃത്തി നടത്തി നവീകരിച്ചത്. രണ്ട് വർഷത്തിലേറെയായുള്ള യാത്ര ദുരിതത്തിന് അറുതിയായെങ്കിലും നവീകരിച്ച റോഡ് പൊളിച്ച് കുടിവെള്ള പൈപ്പിടാൻ ഒരുങ്ങുകയാണ് ജലവകുപ്പ്. റോഡ് നവീകരണത്തോടൊപ്പം മാടായിപ്പാറയിലെ ജലസംഭരണി മുതൽ വടുകുന്ദ ശിവക്ഷേത്ര ഇറക്കം വരെയുള്ള റോഡിൽ പൈപ്പ് സ്ഥാപിച്ചിരുന്നു.ഇതിന് തുടർച്ചയായി ഇടാനുള്ള പൈപ്പാണ് ഇപ്പോൾ ഇറക്കിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പും ജലവകുപ്പും തമ്മിലുള്ള ശീത സമരമാണ് റോഡ് നവീകരണത്തിന് മുമ്പേ പൈപ്പ് ലൈൻ സ്ഥാപിക്കാൻ സാധിക്കാത്തത് എന്ന് അറിയാൻ കഴിയുന്നത്. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലാത്തത്…

Read More

കണ്ണില്ലാത്ത ക്രൂരത..! നാല് പൂച്ചകളെ കൊലപ്പെടുത്തിയ അയല്‍വാസിക്കെതിരേ കേസ്; മുമ്പും കൊല്ലുമെന്ന് ഭീഷണി; ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ്

കോഴിക്കോട് : പതിവായി വീട്ടിലെത്തി ഭക്ഷണം കഴിച്ചിരുന്ന നാല് പൂച്ചകളെ അയല്‍വാസി കൊലപ്പെടുത്തിയെന്ന് പരാതി. കോഴിക്കോട് മെഡിക്കല്‍കോളജ് പോലീസ് പരിധിയിലെ മുണ്ടിക്കല്‍താഴം സ്വദേശിയായ യുവതിയാണ് ഇത് സംബന്ധിച്ച എസ്‌ഐ ധനഞ്ജയദാസിന് പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് ഐപിസി വകുപ്പും മറ്റു വകുപ്പുകളും മൃഗസംരക്ഷണവുമായി ബന്ധപ്പെട്ടുള്ള വകുപ്പും ചേര്‍ത്ത് കേസെടുക്കുകയായിരുന്നു. രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. നാലു പൂച്ചകള്‍ പതിവായി യുവതിയുടെ വീട്ടിലെത്തുകയും ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ട്. പൂച്ചകള്‍ ശല്യമാണെന്ന് പറഞ്ഞ് അയല്‍വാസി രംഗത്തെത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് യുവതിയോട് പൂച്ചകളെ കൊല്ലുമെന്ന് പറയുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നാല് പൂച്ചകളും ചത്തുകിടക്കുന്നതായി കണ്ടത്. വിഷം നല്‍കി കൊന്നതാണെന്നാണ് യുവതി സംശയിക്കുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചത്ത പൂച്ചകളെ ഇവര്‍ ഐസിലിട്ട് ഫ്രീസ് ചെയ്ത് വച്ചിരിക്കുകയാണ്. പരാതി ലഭിച്ച പോലീസ് മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.…

Read More

വേഗം വിട്ടോളൂ..! പോലീസില്‍ മനുഷ്യാവകാശത്തിന് പുല്ലുവില; വിചിത്ര ഉത്തരവില്‍ ഞെട്ടി സേനാംഗങ്ങള്‍

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥലം മാറ്റ ഉത്തരവില്‍ ഞെട്ടി പോലീസുകാര്‍. ഡിവൈഎസ്പി, ഇന്‍സ്പക്ടര്‍, സബ് ഇന്‍സ്പക്ടര്‍ റാങ്കിലുള്ള പോലീസുദ്യോഗസ്ഥരുടെ സ്ഥല മാറ്റ ഉത്തരവാണ് ഇപ്പോള്‍ വിവാദമായി മാറുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ സ്ഥലത്ത് ചുമതലയേല്‍ക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ഇന്നലെ വൈകിട്ട് ക്രമസമാധാന ചുമതല നിര്‍വഹിക്കുന്ന എഡിജിപി ഉത്തരവിട്ടത്. മറ്റു ജില്ലകളിലേക്ക് സ്ഥലം മാറിപോവുന്ന ഉദ്യോഗസ്ഥരുടെ യാത്രാസമയം പോലും കണക്കാക്കാതെയാണ് തിങ്കളാഴ്ച രാവിലെ പുതിയ സ്ഥലത്ത് ചുമതലയേല്‍ക്കാന്‍ നിര്‍ദേശം നല്‍കിയത്. കുടുംബ സമേതമാണ് പലരും ഇപ്പോള്‍ താമസിക്കുന്നത്. ഓഫീസ് സംബന്ധമായ നടപടികള്‍ ഇന്ന് പൂര്‍ത്തിയാക്കിയ ശേഷമേ ഓഫീസര്‍മാര്‍ക്ക് കുടുംബവുമായി പുറപ്പെടാന്‍ സാധിക്കുകയുള്ളൂ. പുതുതായി ചുമതലയേല്‍ക്കുന്ന സ്ഥലങ്ങളില്‍ താമസ സൗകര്യം പോലുമില്ലാത്തതിനാല്‍ കുടുംബാംഗങ്ങളുമായി പോവാനും സാധിക്കില്ല. ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കൂടാതെ പലര്‍ക്കും മണിക്കൂറുകളോളം യാത്ര ചെയ്തുവേണം നിശ്ചിത പോലീസ് ജില്ലകളിലെത്തി ചുമതലയേല്‍ക്കാന്‍. അതിനാല്‍ നാളെ രാവിലെ തന്നെ പുറപ്പെടേണ്ട…

Read More