ജോലിക്ക് എത്തിയിട്ട് രണ്ടുമാസം; പമ്പ് ഹൗസിന്‍റെ സ്ലാബ് തകർന്ന് കിണറ്റിൽ വീണു മരിച്ച ജീവനക്കാരന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭാര്യ

പാലാ: പന്പ് ഹൗസിന്‍റെ സ്ലാബ് തകർന്ന് കിണറ്റിൽ വീണു മരിച്ച ജീവനക്കാരന്‍റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന്. മരണത്തിൽ ദുരൂഹഹതയുണ്ടെന്നു കാണിച്ച് ഭാര്യ പോലീസിൽ പരാതി നൽകി. മീനച്ചിൽ കടയം ശാസ്താസദനം രാജേഷ് (42) ആണ് ഇന്നലെ രാവിലെ ദാരുണമായി മരിച്ചത്. കിടങ്ങൂർ കാവാലിപ്പുഴ കുടിവെള്ള പദ്ധതിയുടെ പന്പ് ഹൗസിൽ ഇന്നലെ രാവിലെ എട്ടിനാണ് അപകടം നടന്നത്. പന്പ് ഹൗസിലെ പ്രവർത്തനങ്ങൾക്കായി എത്തിയ രാജേഷ് മീറ്ററിനു സമീപമുള്ള മാൻഹോളിൽ ചവിട്ടിയതോടെ സ്ലാബ് തകർന്ന് 15 അടിയോളം താഴ്ചയുള്ള പന്പ് ഹൗസിന്‍റെ കിണറ്റിലേക്ക് വീഴുകയായിരുന്നു. നിലവിളി കേട്ടു നാട്ടുകാർ ഓടിയെത്തിയെങ്കിലും രക്ഷാപ്രവർത്തനം അസാധ്യമായിരുന്നു. രണ്ടരയടി മാത്രം വീതിയുള്ള മാൻഹോളിലൂടെ കിണറ്റിലേക്കു ഇറങ്ങാൻ നാട്ടുകാർക്കായില്ല. കൂടാതെ കിണറ്റിൽ വായു സഞ്ചാരമില്ല. കൂരിരുട്ടും തടസമായി. ഉടൻതന്നെ പാലായിൽ നിന്നു ഫയർഫോഴ്സും കിടങ്ങൂർ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും കിണറ്റിലിറങ്ങാൻ സാധിച്ചില്ല. തുടർന്ന്…

Read More

മാവോയിസ്റ്റുകൾ ഒരുക്കിയത് വൻ കെണി; അമിത് ഷാ ഛത്തീസ്ഗഡിലേക്ക്

റായ്പുർ: മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഛത്തീസ്ഗഡിലെത്തും. ബിജാപുർ-സുക്മ ജില്ലകളുടെ അതിർത്തിയിൽ ശനിയാഴ്ചയാണ് 22 ജവാ·ാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. അക്രമികൾക്കു തക്കതായ മറുപടി നൽകുമെന്നും ഈ രക്തച്ചൊരിച്ചിൽ പൊറുക്കാനാവാത്തതാണെന്നും അമിത് ഷാ പറഞ്ഞു. പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താനായി അമിത് ഷാ യോഗം വിളിച്ചിട്ടുണ്ട്. വനമേഖലയിൽ കെണിയൊരുക്കി കാത്തിരുന്ന മാവോയിസ്റ്റുകൾ ക്രൂരമായ ആക്രമണമാണ് നടത്തിയത്. സൈനികരെ വളഞ്ഞ് നാലുപാടുനിന്നും തലങ്ങും വിലങ്ങും വെടിയുതിർത്തു. മരിച്ച സൈനികരുടെ കൈയിലുണ്ടായിരുന്ന രണ്ടു ഡസനോളം ആയുധങ്ങൾ, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ തുടങ്ങിയവ മാവോയിസ്റ്റുകൾ കൊണ്ടുപൊയി. നാലു സംഘങ്ങളായാണ് ശനിയാഴ്ച സൈനികർ ഈ പ്രദേശത്ത് സുരക്ഷാ പരിശോധനകൾക്കായി പോയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തെരച്ചിലിനിറങ്ങിയ സുരക്ഷാ സൈനികരെ കാത്ത് ആയുധധാരികളായ മാവോയിസ്റ്റ് സംഘം കെണിയൊരുക്കി നിലയുറപ്പിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു…

Read More

നടി മേഘ്‌ന വിന്‍സെന്റ് വീണ്ടും വിവാഹിതയാകുന്നു ? താരത്തിന്റെ കല്യാണ വേഷത്തിലുള്ള ഫോട്ടോകള്‍ പ്രചരിക്കുന്ന; താരത്തിന്റെ പ്രതികരണത്തില്‍ സംശയം പൂണ്ട് ആരാധകര്‍…

ചന്ദനമഴ എന്ന ഒരൊറ്റ സീരിയലിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മേഘ്‌ന വിന്‍സെന്റ്. എന്നാല്‍ ചന്ദന മഴയ്ക്കു ശേഷം താരം അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല. ഇതിനിടയ്ക്ക് വിവാഹവും വിവാഹമോചനവുമൊക്കെ സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന് തമിഴ് മിനിസ്‌ക്രീനിലേക്ക് ചേക്കേറിയ താരം വീണ്ടും മലയാളം സീരിയലുകളിലേക്ക് തിരിച്ചു വരുന്നു എന്ന വാര്‍ത്ത അടുത്തിടെ പ്രചരിച്ചിരുന്നു. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലാണ് മേഘന രാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടന്‍ ഷാനവാസ് ആണ് നായകന്‍. നടി ഇതുവരെ അഭിനയിച്ചതില്‍ നിന്നും വേറിട്ട കഥാപാത്രമായിരിക്കും പുതിയ പരമ്പരയില്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കെ ഇപ്പോള്‍ മറ്റു ചില ചിത്രങ്ങളാണ് വൈറലാവുന്നത്. പ്രശസ്ത ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് തന്റെ സോഷ്യല്‍ മീഡിയ വഴി നടിയെ കല്യാണ…

Read More

 പതിനാറു വയസുകാരന്‍റെ  മരണം; ആ ദൃശ്യം പകര്‍ത്തിയത് സഹോദരിയെന്ന് പോലീസ്

കോഴിക്കോട്: ദുരൂഹമായി മരിച്ച 16 കാരനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം പകര്‍ത്തിയത് സഹോദരിയെന്ന് പോലീസ്. കോഴിക്കോട് നാദാപുരം നരിക്കാട്ടേരി സ്വദേശി അബ്ദുള്‍ അസീസിനെ സഹോദരന്‍ കഴുത്ത് ഞെരിക്കുന്നതിന്‍റെയും മര്‍ദിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇത് പകര്‍ത്തിയത് സഹോദരിയാണെന്നാണ് സംശയിക്കുന്നതെന്ന് കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജു ജോസ് രാഷ്ട്ര ദീപികയോട് പറഞ്ഞു. ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തായതിന് പിന്നാലെ അസീസിന്‍റെ വീട്ടുകാര്‍ മറ്റൊരിടത്തേക്ക് താമസം മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിനുശേഷം സഹോദരി ഉള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും ഡിവൈഎസ്പി പറഞ്ഞു.ആത്മഹത്യയെന്ന് പോലീസ് കണ്ടെത്തിയ അസീസിന്‍റെ മരണം കൊലപാതകമെന്ന സൂചനയിലേക്കാണ് നീങ്ങുന്നത്. ദൃശ്യം പുറത്തുവന്നതിന് പിന്നാലെ കേസില്‍ തുടരന്വേഷണം നടത്താന്‍ വടകര റൂറല്‍ എസ്പി ഡോ.ബി. ശ്രീനിവാസ് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചത്. 2020 മേയ് 17നാണ് അബ്ദുള്‍ അസീസ് മരിച്ചത്. ആദ്യം കേസന്വേഷിച്ച…

Read More

എനിക്ക് മലയാളികളെ ഭയങ്കര ഇഷ്ടമാണ്…അവര്‍ക്ക് ഞാന്‍ ജീവനാണ് ! വൈറലായി സണ്ണി ലിയോണിന്റെ വാക്കുകള്‍…

മലയാളികള്‍ക്ക് സ്വന്തം സണ്ണിച്ചേച്ചിയാണ് നടി സണ്ണി ലിയോണ്‍. പോണ്‍ചിത്രങ്ങളിലൂടെ പ്രശസ്തയായ താരം ഇപ്പോള്‍ ആ രംഗം വിട്ട് മുഖ്യധാര സിനിമകളില്‍ സജീവമാണ്. ഇന്ന് ബോളിവുഡില്‍ ഏറ്റവും തിരക്കുള്ള താരങ്ങളിലൊരാളാണ് സണ്ണി.കേരളത്തിലെ കാലാവസ്ഥയും ജനങ്ങളെയും അങ്ങേയറ്റം ഇഷ്ടപ്പെടുന്ന സണ്ണിലിയോണ്‍ ഇപ്രാവശ്യം അവധി ആഘോഷിച്ചത് കേരളത്തിലാണ്. അന്ന് അവധി ആഘോഷത്തിനിടയില്‍ നിന്ന് ഫോട്ടോയെടുത്ത് പങ്കുവെച്ചത് വളരെപ്പെട്ടെന്നു തന്നെ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരത്തിനെ 43 ലക്ഷത്തിനടുത്ത് ആരാധകരാണ് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ഫോളോ ചെയ്യുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്ന ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ ഒരാളും കൂടിയാണ് സണ്ണി ലിയോണ്‍. കരണ്‍ജിത് കൗര്‍ വോഹ്റ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ നാമം. പിന്നീട് സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിക്കുകയാണ് ചെയ്തത്. കാനഡ അമേരിക്ക എന്നീ രാജ്യങ്ങളിലെ പൗരത്വം താരത്തിനുണ്ട്. ഡാനിയല്‍ വെബര്‍ ആണ് താരത്തിന്റെ ജീവിതപങ്കാളി. 2012ല്‍ പുറത്തിറങ്ങിയ…

Read More

രണ്ടാം ലോക്ഡൗണ്‍ വരുന്നു ? ലോക്ഡൗണ്‍ ആശങ്കയില്‍ കുടിയേറ്റ തൊഴിലാളികള്‍ മുംബൈ വിടുന്നു…

രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമായതോടെ രണ്ടാം ലോക്ഡൗണ്‍ ആശങ്കയുമുയരുകയാണ്. ലോക്ഡൗണ്‍ സാധ്യത മുമ്പില്‍ കണ്ട മുംബൈയില്‍ നിന്നും കുടിയേറ്റ തൊഴിലാളികള്‍ സ്വദേശത്തേക്ക് വ്യാപകമായി സ്വദേശത്തേക്ക് മടങ്ങുകയാണ്. മുംബൈ നഗരത്തില്‍ 30 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളാണുള്ളത്. ഞായറാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതും വാരാന്ത്യ ലോക്ഡൗണ്‍ കൊണ്ടുവരുന്നതുമാണ് തൊഴിലാളികളെ ആശങ്കയിലാക്കിയത്. മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനം 400 ശതമാനം കണ്ട് ഉയര്‍ന്നതോടെയാണ് ജനങ്ങളില്‍ രണ്ടാം ലോക്ഡൗണിനെ കുറിച്ച് ആശങ്ക ഉയര്‍ന്നത്. രാജ്യത്ത് പത്ത് കോടിയിലേറെ കുടിയേറ്റ തൊഴിലാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ദിവസക്കൂലിയാണ് ഇവരുടെ ഏക വരുമാനമാര്‍ഗം. ഒരു ദിവസം പണിക്ക് പോയില്ലെങ്കില്‍ ഉപജീവനം പ്രതിസന്ധിയിലാകുന്ന അവസ്ഥ. രോഗം മൂലം അവധിയെടുത്താല്‍ പ്രതിഫലവുമുണ്ടാകില്ല. കോവിഡ് മഹാമാരിയുടെ കാലത്തും ഇതുതന്നെയാണ് ഇവരുടെ ജീവിതാവസ്ഥ. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനം മുതല്‍ ജൂണ്‍ ഒന്ന് വരെ നീണ്ട സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ രാജ്യത്ത് 40…

Read More

മൂർഖൻ കുഞ്ഞുങ്ങളെ തുറന്നുവിട്ടത് ജനവാസമേഖലയിൽ; നാട്ടുകാർക്ക് ‘കട്ടക്കലിപ്പ് ’; സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ

എരുമേലി: ഉൾവനത്തിൽ വിടാതെ എരുമേലിക്ക്‌ സമീപം കരിമ്പിൻതോട് ജനവാസ മേഖലയിലെ വനാതിർത്തിയിൽ 35 മൂർഖൻ കുഞ്ഞുങ്ങളെ വനപാലകർ തുറന്നുവിട്ടെന്ന് നാട്ടുകാർ. പ്രതിഷേധവുമായി കുടുംബശ്രീ, അയൽക്കൂട്ടം യൂണിറ്റുകളിലെ നൂറുകണക്കിന് വീട്ടമ്മമാർ രംഗത്തെത്തി. വനം വകുപ്പ് പിടിക്കുന്ന പാമ്പുകളിൽ മിക്കതിനെയും കരിമ്പിൻതോട് ഭാഗത്ത് വനാതിർത്തിയിലെ ജനവാസ മേഖലയിൽ ഉപേക്ഷിക്കുന്നത് മൂലം നാട്ടുകാരിൽ പലർക്കും പാമ്പുകടിയേൽക്കുകയാണെന്ന് പരാതികൾ നിലവിലുള്ളപ്പോഴാണ് 35 മൂർഖൻ പാമ്പ് കുഞ്ഞുങ്ങളെ ഇവിടേക്ക് തുറന്നു വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നാട്ടുകാരിൽ ഒരാൾ പാമ്പുകടിയേറ്റ് ചികിത്സ തേടിയത്. മൂർഖൻ പാമ്പിന്‍റെ മുട്ടകളിൽ നിന്നു വിരിയിച്ചെടുത്ത 35 മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെയാണ് കഴിഞ്ഞ ദിവസം വനപാലകർ തുറന്നുവിട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരി 15നു മറിയപ്പള്ളിയിലെ വീട്ടിൽനിന്നു കിട്ടിയ മൂർഖൻ പാമ്പിന്‍റെ 35 മുട്ടകളാണ് നാല്പത് ദിവസത്തോളം ഇൻക്യൂബേറ്ററിൽ വച്ച് വിരിയിച്ചെടുത്ത് തനിയെ ജീവിക്കാൻ പ്രാപ്തിയാക്കിയ ശേഷം വനമേഖലയിൽ തുറന്നുവിട്ടത്. പാറമ്പുഴ ഫോറസ്റ്റ് കൺസർവേറ്റർ…

Read More

സ്ഥാനാർഥികൾക്ക് എങ്ങനെ ഉറങ്ങാൻ കഴിയും? ആടിയുലയുന്ന  വോട്ട് ഉറപ്പിക്കാൻ ഇന്ന് ഇരുട്ടിന്‍റെ മറവിൽ  സംഭവിക്കുന്ന ചില സംഭവവികാസങ്ങൾ ഇങ്ങനെ…

കോട്ടയം: സ്ഥാനാർഥികളെ സംബന്ധിച്ചു നിർണായകമാണ് ഇന്നു പകലും രാത്രിയും. ആടിയുലയുന്ന വോട്ടുകളും അടിയൊഴുക്കളും ഇന്നു രാത്രികൊണ്ടു വോട്ടിംഗ് ഡീൽ ഉറപ്പിക്കും. സ്ഥാനാർഥികൾ നിയോജക മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ നേരിട്ടെത്തി വോട്ട് നില ഉറപ്പിക്കുന്നതിന്‍റെ തിരക്കിലാണ് ഇന്ന്. പാളയത്തിലെ പടയെ മെരുക്കാനും ആടിനിൽക്കുന്നവരേയും ഉടക്കി നിൽക്കുന്നവരേയും നേരിൽകണ്ട തങ്ങളുടെ വോട്ട് ഉറപ്പിക്കുന്ന ഓട്ടത്തിലാണ് സ്ഥാനാർഥികൾ. വോട്ടിംഗ് ശതമാനം കുറവു പ്രതീക്ഷിക്കുന്ന ഇടങ്ങളിൽ ചില അവിശുദ്ധ കൂട്ടുകെട്ടുകൾ പോലും ഇന്നു രാത്രികൊണ്ടു സാധ്യമാകും. ഇതിൽ എതിർപാർട്ടിക്കാരും സാമുദായിക സംഘടനകളും പുരോഗമന വാദികളുമൊക്കെയുള്ളതിനാൽ അതീവ ശ്രദ്ധയോടെയായിരിക്കും നീക്കങ്ങളോരോന്നും. ഭാവിയിൽ ഇതിൽ പൊട്ടിത്തെറിയുണ്ടായി വിവരങ്ങൾ പുറത്തറിയുന്പോഴാണ് വോട്ടർമാർ പോലും മൂക്കത്ത് വിരൽവെക്കുന്നത്. അത്ര സംശുദ്ധമായ കൂട്ടുകെട്ടുകളായിരിക്കും. അതിസുന്ദരവും കുറച്ചു ലാഭകരവുമായ വാഗ്ദാനങ്ങളാണ് ഇടഞ്ഞു നിൽക്കുന്നവരെ ഒപ്പം ചേർക്കുന്നതിനു സ്ഥാനാർഥികളും മുന്നണി നേതാക്കന്മരും മുന്നോട്ടു വെയ്ക്കുന്നത്. പാരിതോഷികമായല്ല, ഒരു സന്തോഷം പേരിലാണ് ഇന്നു ലഭിക്കുന്ന…

Read More

മാളില്‍ ഉപേക്ഷിച്ച നിലയില്‍ തോക്കും തിരകളും കണ്ടെത്തിയ സംഭവം; നാലു പേരെ ചുറ്റിപ്പറ്റി അന്വേഷണം

കൊച്ചി: ഇടപ്പള്ളി ലുലു മാളില്‍ ഉപേക്ഷിച്ച നിലയില്‍ തോക്കും തിരകളും കണ്ടെത്തിയ സംഭവത്തില്‍ പാര്‍ക്കിംഗ് ഏരിയ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു പോലീസ്. സംഭവവുമായി ബന്ധപ്പെട്ടു കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുന്നതായാണ് സൂചന. സെക്യൂരിറ്റി ജീവനക്കാര്‍ തോക്ക് കണ്ടെടുക്കുന്നതിനു മുമ്പ് മുന്‍വശത്തെ ട്രോളി പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടായിരുന്ന നാലു പേരെ ഇതുമായി ബന്ധപ്പെട്ടു പോലീസ് സംശയിക്കുന്നതായും വിവരമുണ്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ടു പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവദിവസം മാളില്‍ എത്തിവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അതിനിടെ, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ആലുവയില്‍നിന്നു കസ്റ്റഡിയിലെടുത്ത വയോധികനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. പ്രാഥമിക വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ വിട്ടയച്ചത്. 86 വയസുകാരനായ ഇയാള്‍ വിരമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനാണ്. ഇയാളുടെ വീട്ടുകാരുടെ മൊഴിയും ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഇയാള്‍ മാളില്‍ എത്തിയതിന്‍റെയും…

Read More

അപാർട്ട്മെന്‍റിൽ യുവാവിന് ജീവൻ നഷ്ടമായതിന് പിന്നിൽ യുവതിയോ? സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ മൃതദേഹത്തിൽ മുപ്പതിലേറെ മുറിവുകൾ;  രണ്ട് യുവതി ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

തിരുവനന്തപുരം: കരമനയിലെ അപാർട്ട്മെന്‍റിൽ യുവാവിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെ ത്തിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള ആറു പേരെ പോലീസ് ചോദ്യം ചെയ്യുന്നു.പോലീസ് കസ്റ്റഡിയിൽ രണ്ട്  യുവതികളും ഉൾപ്പെടുന്നു. പെണ്‍വാണിഭ സംഘവുമായി ബന്ധമുള്ളവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് പോലീസ് വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന വിവരം. വലിയശാല പാലത്തിനു സമീപം തുണ്ട ിൽ വീട്ടിൽ വൈശാഖ് (34) നെയാണ് ഇന്നലെ രാവിലെ കരമനയിലെ അപാർട്മെന്‍റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെ ത്തിയത്. ഇയാളുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്തവെ നിരവധി മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളിലും30ൽപരം മുറിവുകൾ മൃതദേഹത്തിൽ കണ്ടെത്തിയിട്ടുണ്ട ്. സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെയാണ് മുറിവുകൾ. മുഖ്യ പ്രതി കസ്റ്റഡിയിലാണെന്നാണ് പോലീസ് വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ട ായ വാക്ക് തർക്കത്തിനിടെയാണ് വൈശാഖിനെ പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ശാസ്ത്രീയ തെളിവുകൾ കൂടി ലഭിച്ച ശേഷം പ്രതികളുടെ അറസ്റ്റ്…

Read More