വാക്കുതർക്കത്തിനൊടുവിൽ കടയിൽ കയറി ആക്രമണം; വനിതാ ജീവനക്കാരിയെ കടയിലിട്ട് പൂട്ടി; ചാരുംമൂട്ടിൽ വ്യാപാരിക്ക് നേരിടേണ്ടി വന്നത് കൊടീയ മർദ്ദനം

ചാരുംമൂട് :വ്യാപാരിയെ കടയിൽ കയറി ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ചാരുംമൂട് ജംഗ്‌ഷനിൽ എ വൺ ഫാൻസി എന്ന സ്ഥാപനം നടത്തുന്ന ഓച്ചിറ മഠത്തിക്കാരായ്മ സഫ മൻസിലിൽ ഹസൻകുഞ്ഞ് (55 )നാണ് മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വ്യാപാരിയെ ആക്രമിച്ച ആളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താമരക്കുളം വേടരപ്ലാവ് ആര്യദർശിൽ വിജയകുമാർ എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാപാരിയുമായുണ്ടായ സാമ്പത്തിക ഇടപാടിന്‍റെ പേരിലുള്ള വാക്കുതർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. കടയിലെ വനിത ജീവനക്കാരികളെയും ആക്രമിക്കാൻ ശ്രമം നടന്നു. വനിത ജീവനക്കാരികളെ കടയ്ക്കുള്ളിലാക്കി കടയുടെ ഷട്ടർ ഇട്ടതായും പരാതിയുണ്ട്.ഇന്നലെ വൈകുന്നേരം അഞ്ചോടെ റംസാൻ വ്രതം എടുത്തിരുന്ന ഹസൻകുഞ്ഞ് ചാരുംമൂട് ടൗൺ മസ്ജിദിൽ നമസ്കാരം കഴിഞ്ഞ് കടയിലെത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ശക്തമായ…

Read More

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം! സോണി സെബാസ്റ്റ്യന്‍റെ മൊഴി നിർണായകം; കെപിസിസിയും അന്വേഷിക്കും; പ്രതിസ്ഥാനത്ത് കോണ്‍ഗ്രസ്‌ നേതാവ്

ആലക്കോട്(കണ്ണൂർ): സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കാൻ ശ്രമിച്ച സംഭവത്തിൽ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍റെ മൊഴി ഇന്ന് ആലക്കോട് പോലീസ് രേഖപ്പെടുത്തും. മൊഴിയുടെ അടിസ്ഥാനത്തിൽ യുഡിഎഫ് നേതാവിനെതിരേ കേസെടുത്തേക്കും. നിലവിൽ പ്രതിസ്ഥാനത്ത് എ ഗ്രൂപ്പിലെ നേതാവാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. ഇരിക്കൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായി എ ഗ്രൂപ്പിലെ സോണി സെബാസ്റ്റ്യന്‍റെ പേരും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. സ്ഥാനാർഥി നിർണയ ചർച്ചകൾ ചൂടുപിടിച്ച് നടന്നു കൊണ്ടിരിക്കുന്പോഴാണ് ഫേസ്ബുക്ക് ഐഡി ജോണ്‍ ജോസഫ് എന്ന ഫേസ്ബുക്ക് ഐഡിയിൽനിന്നു സോണി സെബാസ്റ്റ്യനെതിരേ വ്യാജ പ്രചാരണവും ആക്ഷേപ പോസ്റ്റുകളും വന്നുകൊണ്ടിരുന്നു. “അഴിമതി വീരൻ സോണി സെബാസ്റ്റ്യൻ നമ്മുടെ സ്ഥാനാർഥി ആയി വരണോ? ഏപ്രിൽ 28നു തലശേരി വിജിലൻസ് കോടതിയിൽ സോണി സെബാസ്റ്റ്യൻ മുഖ്യപ്രതിയായ കൊപ്ര സംവരണ അഴിമതിയിൽ നടപടികൾ തുടങ്ങുകയാണ്. ഈ അവസരത്തിൽ സോണി കോൺഗ്രസ് സ്ഥാനാർഥി ആയി…

Read More

തണ്ണീർമുക്കം ബണ്ടിന്‍റെ 31 ഷട്ടറുകൾ 27ന് തുറക്കും; കോട്ടയം ഭാഗത്തേക്കുള്ള ഷട്ടറുകൾ തുറക്കുക മേയ് 10നു ശേഷം

ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്‍റെ 31 ഷട്ടറുകൾ ഏപ്രിൽ 27ന് തുറക്കാൻ തീരുമാനിച്ചു. കോട്ടയം ഭാഗത്തേക്കുള്ള ഷട്ടറുകൾ മേയ് 10ന് ശേഷം തുറക്കും. ആലപ്പുഴ ജില്ല കളക്ടർ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയിൽ ഓൺലൈനായി കൂടിയ ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. കനകാശേരി ബണ്ടിന്‍റെ ഭാഗത്തെ ജലത്തിന്‍റെ അളവ് പരിശോധിച്ച് ആലപ്പുഴ ഭാഗത്തെ മറ്റു ഷട്ടറുകൾ കൂടി തുറക്കും. ജലത്തിലെ ലവണാംശം പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് പ്രിൻസിപ്പൽ കൃഷി ഓഫീസറെ ചുമതലപ്പെടുത്തി. കൃഷിയെ ബാധിക്കുംവിധം ലവണാംശം ഉയർന്നാൽ ബണ്ടിന്‍റെ ഷട്ടറുകൾ റഗുലേറ്റ് ചെയ്യുന്നതിന് കളക്ടറെ ചുമതലപ്പെടുത്തി. ആലപ്പുഴ എ.ഡി.എം. അലക്‌സ് ജോസഫ്, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Read More

അനധികൃത സ്വത്ത് സമ്പാദനം! കെ.എം.ഷാജി രേഖകള്‍ ഹാജരാക്കിയില്ല; മുന്നില്‍ രണ്ടു ദിനം മാത്രം; വീടിന്‍റെ ഭാഗം പൊളിച്ചതും വിവാദം

സ്വന്തംലേഖകന്‍ കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് രേഖകള്‍ ഹാജരാക്കാന്‍ കെ.എം.ഷാജിക്ക് ഇനി അവശേഷിക്കുന്നത് രണ്ട് ദിവസം മാത്രം. 23നുള്ളില്‍ രേഖകള്‍ മുഴുവനും ഹാജരാക്കാനാണ് വിജിലന്‍സ് സ്‌പെഷല്‍ സെല്‍ സമയം നല്‍കിയത്. ഒന്‍പത് വര്‍ഷത്തെ സമ്പാദ്യത്തിന്‍റെയും കണ്ണൂരിലെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത 47.35 ലക്ഷം രൂപയുടേയും രേഖകളാണ് ഹാജരാക്കേണ്ടത്. തെരഞ്ഞെടുപ്പ് സംഭാവന അതേസമയം പിടിച്ചെടുത്ത 47.35 ലക്ഷം രൂപ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച സംഭാവനയാണെന്നാണ് ഷാജിയുടെ വിശദീകരണം. 154 ബൂത്ത് കമ്മിറ്റികളാണ് പണം പിരിച്ചത്. അതിന്‍റെ രസീത് ബുക്കുകള്‍ ഹാജരാക്കുമെന്നും ഷാജി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിനായി 18,000 രസീത് ബുക്കുകള്‍ അച്ചടിച്ച് പിരിവ് നടത്താനുള്ള മണ്ഡലം കമ്മിറ്റി യോഗത്തിന്‍റെ മിനിട്‌സ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലില്‍ ഷാജി വിജിലന്‍സിന് മുന്നില്‍ ഹാജരാക്കിയിരുന്നു. വീടിന്‍റെ ഭാഗം പൊളിച്ചതും വിവാദം അതേസമയം അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ്…

Read More

ആ തീരുമാനം ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമോ? കൂട്ടപ്പരിശോധനയ്ക്കെതിരെ കെജിഎംഒഎ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതിൽ വ്യത്യസ്ത അഭിപ്രായവുമായി കേരള ഗവൺമെന്‍റ് മെഡിക്കൽ ഓഫീസർ അസോസിയേഷൻ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിർദേശത്തിലാണ് കെജിഎംഒഎ ഈ നിലപാട് അറിയിച്ചത്. ആർടിപിസിആർ ടെസ്റ്റിംഗ് സംവിധാനങ്ങൾക്ക് താങ്ങാവുന്നതിലുമപ്പുറം പരിശോധനകളാണ് ഇപ്പോൾ ചെയ്യുന്നത്. സാമ്പിൾ എടുക്കാനുള്ള മാനവ വിഭവശേഷിയും വകുപ്പിൽ പരിമിതമാണ്. ഈ വസ്തുതകൾ പരിഗണിക്കാതെ വീണ്ടും കൂട്ട പരിശോധന നടത്താനുള്ള തീരുമാനം ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും എന്ന് ആശങ്കയുണ്ട്്. പരിശോധന രോഗലക്ഷണമുള്ളവരിലേക്കും അവരുടെ പ്രൈമറി കോൺടാക്ടിലേക്കും തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകളിലേക്കും നിജപ്പെടുത്തണം. എല്ലാവരും രോഗവ്യാപനം തടയുന്ന പ്രതിരോധ മാർഗങ്ങൾ അവലംബിക്കുന്നു എന്ന് കർശനമായി ഉറപ്പു വരുണം. ആർടിപിസിആർ ടെസ്റ്റിംഗ് ശേഷി കൂട്ടുവാനുള്ള ലാബ് സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു. കൂടുതൽ ആന്‍റിജൻ ടെസ്റ്റിംഗ് കിറ്റ് ലഭ്യതയും ഉറപ്പ് വരുത്തണം.…

Read More

ഈ ലിസ്റ്റിൽ ഇനിയൊരാളും ഇടം നേടരുതേ’; കോട്ടയം മെഡിക്കൽ കോളജിൽ 20 ദിവസത്തിനിടെ മരിച്ചത് 53 പേർ; വാക്സിൻ സ്വീകരിച്ചവരിൽ രോഗം  വരാനുള്ള സാധ്യത കുറവ്

‘കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏപ്രിൽ ഒന്നു മുതൽ 21 വരെ കോവിഡ് രോഗത്താൽ മരണപ്പെട്ടത് 53 പേർ. കോവിഡ് പോസിറ്റീവായി ഇവിടെ ചികിത്സ തേടിയെത്തിയവരും വിവധ രോഗങ്ങളാലും അപകടങ്ങൾ സംഭവിച്ചും മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ കോവിഡ് പിടിപെട്ടു മരിച്ചവരുടെയും കണക്കാണിത്. വാക്സിൻ സ്വീകരിച്ചവരിൽ രോഗം കുറവ്, മരണവുംജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ദിനംപ്രതിയുള്ള രോഗികളുടെ എണ്ണത്തിലും മരണ നിലക്കിലും വർധനവുണ്ടായത്. വാക്സിൻ വിതരണം ജില്ലയിൽ കാര്യക്ഷമമായി നടക്കുന്നത് വരും ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ തോതിൽ കുറവ് സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ രോഗം വീണ്ടും പ്രത്യക്ഷപ്പെടുന്നതിന്‍റെ തോത് കുറവുണ്ടെന്നും വിലയിരുത്തുന്നു. 20ദിവസം, 53 മരണംരണ്ടിന് മരിച്ച പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശി ഷൈജു(35) വിന്‍റെ മരണമാണ് കോവിഡ് മൂലം ഈ മാസം ആദ്യം റിപ്പോർട്ട് ചെയ്തത്.കോട്ടയം ഏറനാട് മനോജ്…

Read More

താടി മാസ്ക്! പ്രോട്ടോക്കോൾ ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കും; ഇന്നലെ മാത്രം പിഴ 26,865 പേർക്ക്

എം.ജെ.ശ്രീജിത്ത് തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്പോഴും മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണം വൻതോതിൽ കൂടുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ അന്പതിനായിരത്തിലധികം പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെയാണ് ഏറ്റവും കൂടുതൽ പേർക്കെതിരെ കേസെടുത്തത്. ഇന്നലെ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 26,865 പേർക്കെതിരെ പിഴ ചുമത്തുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണത്തിൽ തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. പോലീസും ആരോഗ്യ വകുപ്പും ബോധവത്കരണവും കേസെടുക്കുന്നതുൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുന്പോഴാണ് മാസ്ക് ധരിക്കുന്നതിൽ അലംഭാവം കാണിക്കുന്നവരുടെ എണ്ണം കൂടുന്നത്. പിടികൂടുന്നവരിൽ അധികം അനാവശ്യമായി പുറത്തിറങ്ങുന്നവരാണ്. ഇവരിൽ പലരും മുന്പും മാസ്ക് ധരിക്കാത്തതിന് പിഴ നൽകിയവരാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കണമെന്ന നിലപാടിലാണ് പോലീസ്. വാഹനം പിടിച്ചെടുക്കും ഇന്നുമുതൽ നടപടികൾ കൂടുതൽ ശക്തമാക്കാനാണ് പോലീസിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽത്തന്നെ കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കുള്ള പിഴശിക്ഷ കൂട്ടണമെന്ന…

Read More

സിനിമയില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും ഹീറോയിനായി സാമന്ത ! നടിയുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ…

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായിക മാത്രമല്ല വളരെ കരുണാര്‍ദ്രമായ ഒരു മനസ്സിന്റെ ഉടമ കൂടിയാണ് താന്‍ എന്നു തെളിയിച്ചിരിക്കുകയാണ് നടി സാമന്ത. ജീവിതം ദുരിതമായമായ ഒരു സ്ത്രീയ്ക്ക് 12 ലക്ഷത്തിന് കാര്‍ വാങ്ങി നല്‍കി മാതൃകയായി മാറിയിരിക്കുകയാണ് നടി. മാസങ്ങള്‍ക്കു മുന്‍പ് സാമന്ത നടത്തിയ ചാറ്റ്‌ഷോയുടെ ലൊക്കേഷനിലെത്തിയ കവിത എന്ന സ്ത്രീക്കാണ് സാമന്ത സഹായം നല്‍കിയിരിക്കുന്നത്. ഗാര്‍ഹിക പീഡനത്തിന് ഇരയായ കവിത ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്. അമ്മയുടെ മരണത്തിന് ശേഷം ഏഴ് സഹോദരിമാര്‍ക്ക് ഏക ആശ്രയമാണ് കവിത. കവിതയുടെ ഈ കഥകേട്ട് സാമന്ത ഒരു കാര്‍ വാങ്ങി നല്‍കിയാല്‍ കുറച്ചുകൂടി മെച്ചപ്പെട്ട സാമ്പത്തി നേട്ടമുണ്ടാക്കി കുടുംബം പുലര്‍ത്താന്‍ സാധിക്കുമെന്ന് മനസ്സിലാക്കുകയും, കാര്‍ വാങ്ങി നല്‍കാമെന്ന് പറയുകയുമായിരുന്നു. ഈ വാക്ക് പാലിക്കുന്നതിന് വേണ്ടിയാണ് സാമന്ത കവിതയ്ക്ക് ഇത്രയും വിലയുള്ള കാര്‍ വാങ്ങി നല്‍കിയത്.ഗുണശേഖരന്‍ സംവിധാനംചെയ്യുന്ന ശാകുന്തളമാണ് സാമന്തയുടെ ഏറ്റവും…

Read More

യൂത്ത് ലീഗ് ഫണ്ട് തിരിമറി കേസ് കുരുക്കാവുന്നു! വിദേശഫണ്ട് വന്നതിൽ സംശയം; പി.കെ.ഫിറോസിനെയും ചോദ്യംചെയ്യും

സ്വന്തം ലേഖകന്‍ കോഴിക്കോട് : കാഷ്മീരിലെ കത്വയിലും യുപിയിലെ ഉന്നാവോയിലും പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ യൂത്ത് ലീഗ് പിരിച്ച ഫണ്ട് തിരിമറിനടത്തിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് നിര്‍ണായക നീക്കത്തിലേക്ക്. ഇന്ന് യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി സി.കെ.സുബൈറിനെ വിശദമായി ചോദ്യംചെയ്യും. ഉച്ചയോടെ കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഹാജരാകണമെന്നു കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചിരുന്നതായും ഇന്ന് ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകുമെന്നും സി.കെ.സുബൈര്‍ രാഷ്‌്ട്രദീപികയോടു പറഞ്ഞു. ഫണ്ട് വന്ന വഴി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുബൈറിനെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. വിദേശരാജ്യങ്ങളില്‍നിന്നുള്‍പ്പെടെ നിരവധി പേര്‍ ഈ ഫണ്ടിലേക്കു സംഭാവന നല്‍കിയിട്ടുണ്ട്. എന്നാല്‍, വിദേശഫണ്ടുകള്‍ സംബന്ധിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കിയിട്ടില്ലെന്നും ലഭിച്ച ഫണ്ട് എന്തിനുവേണ്ടി ഉപയോഗിച്ചുവെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യൂസഫ് പരാതി നല്‍കിയിരുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്കും പരാതി…

Read More

ചോദിച്ചപ്പോള്‍ യുകെയിലുള്ള ആരാധകന്‍ ആണെന്നു പറഞ്ഞൊഴിഞ്ഞു ! ചാറ്റിംഗിന്റെ തെളിവു നിരത്തിയ അമ്പിളി ദേവിയ്‌ക്കെതിരേ ആരോപണവുമായി ആദിത്യന്‍…

ടെലിവിഷന്‍ താരങ്ങളായ അമ്പിളി ദേവിയും ആദിത്യനും ജീവിതത്തില്‍ വേര്‍പിരിയാന്‍ തുടങ്ങുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതിനിടയില്‍ ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവര്‍ ആദിത്യനില്‍ നിന്ന് ഗര്‍ഭിണിയായെന്നുമുള്ള തരത്തില്‍ അമ്പിളി ദേവി നടത്തിയ വെളിപ്പെടുത്തല്‍ ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് മൊബൈലില്‍ തെളിവുകള്‍ അടക്കം മറുപടിയുമായി എത്തിയിരിക്കുകയാണ് ആദിത്യന്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ആദിത്യന്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ആദിത്യന്‍ വാക്കുകള്‍ ഇങ്ങനെ…മറ്റൊരു ബന്ധം ഉണ്ടെന്ന് അമ്പിളിയുടെ ഇപ്പോഴത്തെ ആരോപണം നുണയാണ്. എന്റെ കുറവുകള്‍ ഞാന്‍ പറഞ്ഞിട്ടാണ് അമ്പിളിയെ വിവാഹം കഴിക്കുന്നത്. തറ്റുകള്‍ ഒന്നും ഉണ്ടാകരുത്, പറ്റിക്കരുത് എന്ന് പരസ്പരം പറഞ്ഞിട്ടാണ് വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞതിന്റെ ആദ്യ ദിവസം അമ്പിളിക്ക് ഒരു കാള്‍ വന്നു നെറ്റ് നമ്പര്‍ ആണ്. ആ കോളുമായി അമ്മ പോവുകയും ചെയ്തു. ഞാന്‍ അന്വേഷിച്ചില്ല, കാരണം എനിക്ക്…

Read More