കാരാഗൃഹത്തിലും കയറി കോവിഡ്; വിയ്യൂർ സെൻട്രൽ ജയിലിൽ 13 പേർക്ക് കോവിഡ്

‌വിയ്യൂർ: അടച്ചുറപ്പും ബന്തവസുമുള്ള കാരാഗൃഹത്തിലും കോവിഡ് ആക്രമണം. വിയ്യൂർ സെൻട്രൽ ജയിലിലെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ഉദ്യോഗസ്ഥനടക്കമുള്ളവർക്കാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത്. ഇവരെ പ്രത്യേക സെല്ലിലേക്ക് മാറ്റി.കഴിഞ്ഞ ദിവസം ജയിലിൽ നടന്ന ആർ.ടി.പി.സി.ആർ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. യാതൊരു വിധ രോഗലക്ഷണങ്ങളുമില്ലാത്തവരാണ് ഇവരെല്ലാം. കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്.എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല. ‌പേടിവേണ്ട….വിയ്യൂർ സെൻട്രൽ ജയിലിൽ പത്തിലേറെ പേർക്ക് കോവിഡ് പോസിറ്റീവായെന്ന വാർത്ത പുറത്തു വന്നതോടെ പലരും ചോദിച്ചത് ഇനി ജയിൽ ചപ്പാത്തി വാങ്ങിയാൽ കോവിഡ് പിടിക്കുമോ എന്നായിരുന്നു. ഫ്രീഡം ഫുഡ് ഫാക്ടറി എന്ന പേരിൽ തയ്യാറാക്കുന്ന ചപ്പാത്തിയും മറ്റു ഭക്ഷ്യവിഭവങ്ങളും നിരവധി പേരാണ് ജയിൽ കൗണ്ടറിൽ നിന്നും ദിവസേന വാങ്ങുന്നത്. എല്ലാ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ജയിലിൽ ചപ്പാത്തി ഉണ്ടാക്കുന്നതെന്നും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവായവരെ മാത്രമാണ് ചപ്പാത്തി നിർമാണ…

Read More

കേരളത്തിൽ ഇരട്ട ജനിതക വ്യതിയാനം! കരുതൽ ഇല്ലെങ്കിൽ കേരളം ഡൽഹിയാകും; പുതിയ വൈറസ് സാന്നിധ്യം അതീവ ഗുരുതര സാഹചര്യമുണ്ടാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് അതിവേഗത്തിൽ വ്യാപിക്കുന്നത് ഗുരുതരമായ സ്ഥിതിവിശേഷം സൃഷ്ടിക്കാമെന്ന് ആരോഗ്യ വിദഗ്ധർ. മൂന്നാഴ്ച മുന്പ് ദില്ലിയില്‍ കണ്ട അവസ്ഥയ്ക്ക് സമാനമാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെന്നാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയ ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം 75 ശതമാനത്തിന് മുകളിൽ എത്തിക്കഴിഞ്ഞതായി സംശയമുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു. ഇങ്ങനെ പോയാൽ ഇപ്പോൾ ദില്ലിയിൽ കാണുന്നതിനു സമാനമായ സാഹചര്യം ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഏപ്രിൽ ആദ്യത്തെ ആഴ്ച 30 ശതമാനം പേരിലാണ് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിനെ കണ്ടെത്തിയത് അതിനാൽ ഇപ്പോൾ അത് 75 ശതമാനത്തിനു മുകളിലെത്താനുള്ള സാധ്യതയുണ്ട്. രോഗവ്യാപന തീവ്രത കൂടിയതിനാൽ പ്രതിദിന രോഗികളുടെ എണ്ണം വലിയ തോതിൽ വർധിക്കുന്നത് സ്ഥിതി സങ്കീർണമാക്കും. രോഗികളുടെ എണ്ണം വർധിക്കുകയും രോഗമുക്തി നിരക്ക്…

Read More

ഭാര്യയ്ക്കും മകള്‍ക്കും അതിനു കഴിയുമായിരുന്നില്ല..! മകളെ കൊല്ലാനുള്ള കാരണം വെളിപ്പെടുത്തി സനു; മൊഴിയുടെ വിശ്വാസ്യത പോലീസ് പരിശോധിക്കും

കൊച്ചി: മകൾ വൈഗയെ കൊലപ്പെടുത്താനുള്ള കാരണം വെളിപ്പെടുത്തി പിതാവ് സനു മോഹൻ. എന്നാൽ ഇൗ മൊഴി മുഴുവനായും വിശ്വസിക്കാൻ പോലീസ് തയാറായിട്ടില്ല. ഇന്ന് ഭാര്യ രമ്യയ്ക്കൊപ്പമിരുത്തി ഇയാളെ ചോദ്യം ചെയ്യും. കഴിഞ്ഞ നാലു വര്‍ഷമായി ജീവിച്ച ഉയര്‍ന്ന സാഹചര്യം നഷ്ടപ്പെട്ടതുമായി പൊരുത്തപ്പെടാന്‍ താന്‍ ഏറെ ശ്രമിച്ചിട്ടുംനടന്നില്ല. ഭാര്യയ്ക്കും മകള്‍ക്കും അതിനു കഴിയുമായിരുന്നില്ല. ജീവിതത്തിൽ വരുമാനത്തിന് അപ്പുറമായിരുന്നു ചെലവ്. കൊച്ചി തേവയ്ക്കലിലെ പ്രമുഖ സ്‌കൂളിലായിരുന്നു മകള്‍ പഠിച്ചിരുന്നത്. അവൾക്കേറെ ഇഷ്ടമായിരുന്നു അവിടെ പഠിക്കാൻ. എന്നാൽ ഉയര്‍ന്ന ഫീസ് അവസാന ഘട്ടമെത്തിയപ്പോൾ താങ്ങാനാവുമായിരുന്നില്ല. മകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനാണു ഈ സ്‌കൂളില്‍ ചേര്‍ത്തതും അതിനടുത്ത് ഫ്ളാറ്റ് വാങ്ങി താമസിച്ചതും. കടം കയറിയതോടെ ഫീസ് അടയ്ക്കാന്‍ ബുദ്ധിമുട്ടി. സ്‌കൂള്‍ മാറ്റുന്നതു മകള്‍ക്കു താങ്ങാനാവുമായിരുന്നില്ല. താൻ കോയമ്പത്തൂരില്‍ ജോലിക്ക് ശ്രമിച്ചിരുന്നു. ഏകദേശം ശരിയായി വന്നതാണ്. എന്നാല്‍, കോവിഡ് വീണ്ടുമെത്തിയതോടെ ജീവിക്കാനുള്ള അവസാന പ്രതീക്ഷയും…

Read More

കൊതുകിന്‍റെ താവളം തകർക്കാം; മലമ്പനിയെ തുരത്താം

2025 ഓടുകൂടി കേരളത്തിൽ മലേറിയ(മലന്പനി) നിർമ്മാർ്ജനം ചെയ്യുക എന്നതാണ് നാം ലക്ഷ്യമിടുന്നത്. നേരത്തെ കണ്ടുപിടിച്ചാല്‍ മലമ്പനി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലോ രക്തപരിശോധന നടത്തുകയും സൗജന്യ സമ്പൂര്‍ണ ചികിത്സ തേടുകയും ചെയ്യാം. രോഗം വരുന്ന വഴിഅനോഫിലിസ് വിഭാഗത്തില്‍പ്പെട്ട ക്യൂലക്‌സ് കൊതുകു വഴി പകരുന്ന ഒരു രോഗമാണ് മലമ്പനി. പ്ലാസ്‌മോഡിയം ജനുസില്‍പ്പെട്ട ഏകകോശ പരാഗ ജീവികളാണ് മലമ്പനിക്ക് കാരണമാകുന്നത്. രോഗലക്ഷണംപനിയും, വിറയലും, തലവേദനയുമാണ് മലമ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ദിവസങ്ങളോളം പനിയും, വിറയലും ആവര്‍ത്തിക്കുന്നത് മലമ്പനിയുടെ പ്രത്യേക ലക്ഷണമാണ്. രോഗനിര്‍ണയംരക്ത പരിശോധനയിലൂടെ മാത്രമേ മലമ്പനി രോഗം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. മലമ്പനിയാണ് എന്ന് അറിയാനുള്ള റാപ്പിഡ് ടെസ്റ്റ് (ബൈവാലെന്‍റ് ആര്‍.ഡി.റ്റി) സംവിധാനവും നിലവിലുണ്ട്. പ്രതിരോധ മാര്‍ഗങ്ങള്‍വീടിനു ചുറ്റും, പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക · കിണറുകള്‍, ടാങ്കുകള്‍, വെള്ളം സംഭരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ എന്നിവ കൊതുക്…

Read More

ലോക്ക്ഡൗണ്‍ ഒരുക്കി പോലീസ്! ഓരോ സ്‌റ്റേഷന്‍ പരിധിയിലും ബാരിക്കേഡ് സ്ഥാപിച്ച് പരിശോധന; ക്വാറന്‍റൈന്‍ പട്ടിക തയാറാക്കാന്‍ നിര്‍ദേശം

കെ.ഷിന്‍റുലാല്‍ കോഴിക്കോട്: സംസ്ഥാനത്ത് ജനിതകമാറ്റം വന്ന തീവ്രവ്യാപന ശേഷിയുള്ള വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുകയും രോഗവ്യാപനം അതിവേഗത്തിലാവുകയും ചെയ്തതോടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്ത് പോലീസ്. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ സ്വീകരിച്ച കര്‍ശന പരിശോധനയും നിരീക്ഷണവുമാണ് വീണ്ടും ആരംഭിക്കാന്‍ പോലീസ് തീരുമാനിച്ചത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ്‌സാക്കറെയുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിക്കുന്നത്. അതേസമയം രോഗവ്യാപനം പോലീസിനുള്ളിലും രൂക്ഷമായി തുടരുന്നുണ്ടെന്നും അത് പോലീസ് സംവിധാനത്തെ ബാധിക്കാത്ത രീതിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ഇത്തരവിട്ടു. നിലവിലെ സാഹചര്യത്തില്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാരും നിര്‍ബന്ധമായും സേനാംഗങ്ങളില്‍ പത്തു ശതമാനം പേരെ മാറ്റി കരുതലിൽ നിര്‍ത്തണമെന്നും അദ്ദേഹം ഉത്തരവിട്ടു. എല്ലാ പോലീസ് സ്‌റ്റേഷനിലും മറ്റു സ്‌പെഷല്‍ യൂണിറ്റുകളിലും ജില്ലാ ഹെഡ് ക്വാട്ടേഴ്‌സിലും ഉള്‍പ്പെടെ ഇത്തരത്തില്‍ പത്തു ശതമാനം പേരെ റിസര്‍വിലാക്കണം. ഇത്തരത്തില്‍ മാറ്റിനിര്‍ത്തുന്ന പത്തു ശതമാനം പേര്‍ കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ച് ഏഴ് ദിവസം…

Read More

വൈറസിന്‍റെ നട്ടെല്ലു തകർക്കുന്ന ഗുളിക വരും! പ്രായപൂർത്തിയായവരിൽ ഫൈസർ കമ്പനി പരീക്ഷണം തുടങ്ങിക്കഴിഞ്ഞു

വാഷിംഗ്ടണ്‍: ഏറ്റവും ഫലപ്രദമായ വാക്സിനുകളിൽ മുൻനിരയിലെന്നു പേരെടുത്ത ഫൈസർ കോവിഡിനെതിരേ ഗുളിക വികസിപ്പിക്കുന്നു. വൈറസിന്‍റെ നട്ടെല്ലു തകർത്ത് മൂക്കിലും തൊണ്ടയിലും ശ്വാസകോശത്തിലും ഇരട്ടിക്കുന്നത് തടയാൻ ശേഷിയുള്ളതാകും പുതിയ ഗുളികയെന്ന് റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കയിലും ബൽജിയത്തിലും പ്രായപൂർത്തിയായവരിൽ ഫൈസർ കന്പനി പരീക്ഷണം തുടങ്ങിക്കഴിഞ്ഞു. പ്രൊട്ടീസ് ഇൻഹിബിറ്റർ ഇനത്തിൽ പെടുന്ന ഗുളികൾ എച്ചഐവി പോലുള്ള മറ്റു വൈറസുകൾക്കെതിരേ ഫലപ്രദമാണെന്ന് മുന്പേ തെളിയിക്കപ്പെട്ടതാണ്. ഇതുവരെയുള്ള പരീക്ഷണങ്ങൾ വിജയത്തിലാണെന്ന് കന്പനി അറിയിച്ചു.

Read More

ഇരുമ്പുവടി, വടിവാൾ… പട്ടാപ്പകൽ കാർ ആക്രമിച്ചു കവർച്ച; ഒരാൾ പിടിയിൽ; കൊറ്റുകുളങ്ങര റോഡിൽ അരങ്ങേറിയ സംഭവം ഇങ്ങനെ…

  കായംകുളം : കൊറ്റുകുളങ്ങരയിൽ പട്ടാപ്പകൽ കാറിൽ സഞ്ചരിച്ചവർക്ക് നേരെ ഗുണ്ടാ ആക്രമണം. കാർ യാത്രികരെ മാരകായുധങ്ങളുമായി ആക്രമിച്ച സംഘം പണം അപഹരിച്ചു.  ഒരാളെ പോലീസ് പിടികൂടി. കൊറ്റുകുളങ്ങര സി പി എം ബ്രാഞ്ച് സെക്രട്ടറി കൂടിയായ കിഴക്കേ അയ്യത്ത് വീട്ടിൽ ഷാജഹാനും ഭാര്യ സഹോദരനും മെഡിക്കൽ കോളേജ് ജീവനക്കാരനുമായ കൊറ്റുകുളങ്ങര ഇടശ്ശേരി ജംഗ്ഷൻ പൊന്നറ വീട്ടിൽ മുഹമ്മദ് റാഫിക്കും നേരെയാണ് ആക്രമണം ഉണ്ടായത്. ഇരുവരും ഭൂമിയിടപാടുമായി ബന്ധപ്പെട്ട ആവശ്യത്തിന് ബാങ്കിൽ നിന്നും 9,85000 രൂപയുമായി പോകുന്ന വഴിയിൽ ഇടശ്ശേരി ജംഗ്ഷന് സമീപമായിരുന്നു അക്രമം നടന്നത്. കാറിൽ സഞ്ചരിക്കുകയായിരുന്ന ഷാജഹാനെയും ഭാര്യ സഹോദരൻ റാഫിയേയും ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. അക്രമിസംഘം ഷാജഹാന്‍റെ കൈയിൽ ഇരുമ്പുവടികൊണ്ട് അടിക്കുകയും റാഫിയുടെ കയ്യിൽ വടിവാൾ ഉപയോഗിച്ചു വെട്ടുകയും ചെയ്തു. തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന ഒൻപത് ലക്ഷത്തി എൺപത്തിഅയ്യായിരം…

Read More

ഇത് യുദ്ധസമാനം! ഏപ്രിൽ, മേയ് മാസങ്ങളിൽ കോവിഡിന്‍റെ രണ്ടാം തരംഗം പ്രതീക്ഷിച്ചിരുന്നു; ഡൽഹിയിലെ ഒരു ആശുപത്രിയിൽ നിന്നുള്ള നേർക്കാഴ്ച

ന്യൂഡൽഹി: ഏപ്രിൽ, മേയ് മാസങ്ങളിൽ കോവിഡിന്‍റെ രണ്ടാം തരംഗം വരുമെന്ന് ഞങ്ങളെല്ലാം പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇത്ര ഭയാനകമാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല- ഡൽഹി മൂൽചന്ദ് ആശുപത്രിയില എമർജൻസി ആൻഡ് ട്രോമ വിഭാഗം മേധാവി അലി റാസയാണ് ഇതു പറയുന്നത്. അദ്ദേഹത്തിനു കീഴിലുള്ള 20 ഡോക്ടർമാരിൽ 12 പേരും കോവിഡ് ബാധിതരായി കിടപ്പിലാണ്. അപ്പോഴും ഇടതടവില്ലാതെ രോഗികൾ ആശുപത്രിയിലേക്കു വരികയും ചെയ്യുന്നു. ഇവരെല്ലാവരും ഓക്സിജൻ കിട്ടാതെ ജീവിച്ചിരിക്കില്ല എന്ന അവസ്ഥയിലും! അടുത്ത ലോഡ് ഓക്സിജൻ എപ്പോൾ വരുമെന്നുപോലും നിശ്ചയമില്ലാതെയാണ് അദ്ദേഹം നിൽക്കുന്നത്. അതേ ആശുപത്രിയുടെ വാതിലിനു പുറത്ത് ഗഗൻദീപ് ത്രിഹാൻ എന്നൊരാൾ നിൽപ്പുണ്ട്. മരണത്തോടു പൊരുതുന്ന സ്വന്തം അമ്മാവനെ കൊണ്ടുവന്നതാണ്. പഞ്ചാബിന്‍റെ വടക്കൻ മേഖലയിൽനിന്ന് 310 കിലോമീറ്റർ ദൂരം വാഹനമോടിച്ചാണ് ഗഗൻദീപ് അമ്മാവനെ കൊണ്ടുവന്നിരിക്കുന്നത്. പുറത്തു പാർക്ക് ചെയ്ത കാറിൽ ഓക്സിജൻ സിലിണ്ടറിൽനിന്ന് അദ്ദേഹം ശ്വസിക്കുന്നു. അതു തീരാറായിരിക്കുന്നു. ആറ്…

Read More

വീഡിയോ കോള്‍ എടുക്കുന്നത് പുരുഷനാണെങ്കില്‍ കാണുന്നത് പൂര്‍ണനഗ്നയായ സ്ത്രീയെ…നേരെ തിരിച്ചും ! ഉത്തരേന്ത്യന്‍ വിരുതര്‍ പ്രബുദ്ധ മലയാളികളെ വലയിലാക്കി കോടികള്‍ കൊയ്യുന്നത് ഇങ്ങനെ…

വീഡിയോകോള്‍ വഴിയുള്ള തട്ടിപ്പ് വ്യാപകമാവുന്നു. വാട്സാപ്പ്്, ഫേസ്ബുക് മെസഞ്ചര്‍ വീഡിയോ കോളില്‍ നഗ്നദൃശ്യം കാണിച്ച് ചാറ്റുകള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമാവുന്നെന്ന മുന്നറിയിപ്പാണ് സൈബര്‍ പോലീസ് നല്‍കുന്നത്. വീഡിയോ കോളിലൂടെ നഗ്നദൃശ്യം കാട്ടുകയും ഇര അതു കാണുന്നതടക്കമുള്ള സ്‌ക്രീന്‍ ഷോട്ടുകളോ വീഡിയോയോ പകര്‍ത്തുകയുമാണു തട്ടിപ്പുകാര്‍ ചെയ്യുന്നത്. സ്ത്രീയാണ് ഇരയെങ്കില്‍ പുരുഷന്റെ ദൃശ്യമാണു കാണിക്കുക പുരുഷനെയാണു ലക്ഷ്യമിടുന്നതെങ്കില്‍ തിരിച്ചും. ഇതിന് ശേഷം വീഡിയോ കോളില്‍ നഗ്‌നത കണ്ടു രസിച്ചുവെന്ന് വരുത്തി തീര്‍ക്കും. പിന്നെ ബ്ലാക് മെയിലിംഗും. ഇത്തരം കേസുകള്‍ കൂടുന്നതു കൊണ്ടാണ് പൊലീസ് ഇപ്പോള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സ്‌ക്രീന്‍ഷോട്ട് ഇരയ്ക്കുതന്നെ അയച്ചുകൊടുത്തു പണം ആവശ്യപ്പെടും. നാണക്കേടോര്‍ത്തു പണം കൊടുത്താല്‍ കൂടുതല്‍ പണം വേണമെന്ന ആവശ്യമുയരും. പണം നല്‍കാന്‍ വിസമ്മതിച്ചാല്‍ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വാട്സാപ്പിലേക്കോ ഫേസ്ബുക്ക് മെസഞ്ചറിലേക്കോ ദൃശ്യങ്ങള്‍ അയച്ചുകൊടുക്കും. തുടര്‍ച്ചയായി പണം നല്‍കിയ ശേഷമാണു…

Read More

വാക്‌സിനെടുക്കുന്നവര്‍ക്ക് മദ്യപിക്കാമോ ? മെഡിക്കല്‍ സംഘം ഇതിനു നല്‍കുന്ന ഉത്തരം കുടിയന്മാരെ സന്തോഷിപ്പിക്കുന്നത്…

ലോകത്ത് കോവിഡിന്റെ രണ്ടാം തരംഗവും മൂന്നാംതരംഗവുമൊക്കെ ആഞ്ഞടിക്കുമ്പോള്‍ വാക്‌സിന്‍ എടുക്കാനുള്ള നെട്ടോട്ടത്തിലാണ് ആളുകളെല്ലാം. എന്നാല്‍ വാക്‌സിനെടുക്കുന്നവര്‍ക്ക് മദ്യപിക്കാമോ എന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. എന്നാല്‍ വാക്‌സിന്‍ എടുക്കുന്നതിന് മുന്‍പും അതിനുശേഷവും അമിതമായി മദ്യപിക്കരുതെന്ന് അമേരിക്കയിലെ ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം, അമിതമായ മദ്യപാനം, കൊറോണ വാക്‌സിന്റെ പ്രഭാവത്തെ ഇല്ലാതെയാക്കുമെന്ന് തെളിയിക്കാന്‍ നിലവില്‍ തെളിവുകളൊന്നും ഇല്ലെന്നും അവര്‍ പറയുന്നു. എന്നാല്‍, ചില പഠനങ്ങളില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്ന നിഗമനം, തുടര്‍ച്ചയായി അമിത അളവില്‍ മദ്യപിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ നശിപ്പിക്കും എന്നുമാത്രമല്ല, വാക്‌സിന്‍ എടുക്കുന്ന സമയത്തിന് തൊട്ടുമുന്‍പും ശേഷവുമുള്ള മദ്യപാനം ശരീരത്തില്‍ ആന്റിബോഡികള്‍ ഉദ്പാദിപ്പിക്കുന്നതിന് തടസ്സമാകുകയും ചെയ്യും എന്നാണ്. അതേസമയം, ദിവസേന രണ്ട് പെഗ്ഗ് വരെ കഴിക്കുന്ന പുരുഷന്മാരിലും ഒരു ഡ്രിങ്ക് കഴിക്കുന്ന സ്ത്രീകളിലും ഇതുകൊണ്ട് ദോഷമൊന്നും ഉണ്ടാകുന്നില്ലെന്നും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച് ഡയറക്ടര്‍ ഇഹെം മെസൗദി…

Read More