പരീക്ഷാദിവസം വിദ്യാർഥി ഉറങ്ങിപ്പോയാൽ സംഭവിക്കുന്നത്…! വിദ്യാർത്ഥിനിക്ക് തുണയായത്‌ പി.ടി.എ പ്രസിഡന്‍റ്

അമ്പലപ്പുഴ: പരീക്ഷാ ദിനത്തിൽ ഉറങ്ങിപ്പോയ വിദ്യാർത്ഥിനിക്ക് പി.ടി.എ പ്രസിഡന്‍റ് തുണയായി. വണ്ടാനം മുക്കയിൽ സ്വദേശിനിയായ പെൺകുട്ടിയാണ് പരീക്ഷയെഴുതിയത്. കാക്കാഴം സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയായ കുട്ടി പത്തു മണി കഴിഞ്ഞിട്ടും പരീക്ഷക്ക് എത്താതിരുന്നതിനെത്തുടർന്ന് അധ്യാപകർ പി.ടി .എ പ്രസിഡന്‍റ് നസീറിനെ വിവരമറിയിച്ചു. ഇദ്ദേഹം ബൈക്കിൽ വിദ്യാർത്ഥിനിയുടെ വീട്ടിലെത്തിയപ്പോൾ പെൺകുട്ടി ഉറക്കമായിരുന്നു. എസ്.എസ് പരീക്ഷ ബുധനാഴ്ചയാണെന്നാണ് കുട്ടി വീട്ടിൽ പറഞ്ഞിരുന്നത്.ഇന്നലെ പരീക്ഷയില്ലായെന്ന ധാരണയിൽ കുട്ടി ഉറങ്ങുകയായിരുന്നു. ഉടൻ തന്നെ വിദ്യാർത്ഥിനിയുമായി നസീർ സ്കൂളിലെത്തി. 10.32 ന് കുട്ടി പരീക്ഷാ ഹാളിൽ പ്രവേശിച്ച് പരീക്ഷയെഴുതുകയും ചെയ്തു.

Read More

ഞാന്‍ പറഞ്ഞു…എനിക്ക് ആരും തന്നില്ല ! ചെവിയടിച്ച് പോയാല്‍ തനിക്ക് എന്താ അല്ലേയെന്ന് സ്റ്റണ്ട് മാസ്റ്ററോട് ചൂടായി മമ്മുക്ക; അന്നത്തെ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അലന്‍സിയര്‍

വ്യത്യസ്ഥമായ വേഷങ്ങളാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവമാണ് അലന്‍സിയര്‍. മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിലാണ് അലന്‍സിയര്‍ ആദ്യമായി അഭിനയിച്ചത്. ഇപ്പോഴിതാ കസബ ചിത്രീകരണത്തിനിടെ നടന്ന അനുഭവം ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അലന്‍സിയര്‍ പങ്കുവെച്ചിരിക്കുക. ആ സംഭവത്തെക്കുറിച്ച് അലന്‍സിയര്‍ പറയുന്നതിങ്ങനെ…കസബയില്‍ വെടിവെയ്പ്പ് ഒക്കെയുളള സംഘട്ടനരംഗമുണ്ടായിരുന്നു. ആ സീന്‍ എടുക്കുന്ന സമയത്ത് നമ്മളിങ്ങനെ ഒളിച്ചിരിക്കണം. അപ്പുറത്ത് ഷാര്‍പ്പ് ഷൂട്ട് നടക്കുന്നു, ഇപ്പുറത്ത് പടക്കം പൊട്ടും, ഒരു ഷോട്ട് കഴിഞ്ഞപ്പോഴാണ് മമ്മൂക്ക എന്നെ നോക്കുമ്പോള്‍ ഞാന്‍ കാതിനകത്ത് ഒന്നും വെച്ചിട്ടില്ല. അപ്പോ ഇത്തരം ഇലക്ട്രിക്കല്‍ സ്പാര്‍ക്കിംഗുകള്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ കാതിനൊക്കെ പ്രശ്നമുണ്ടാവും. അപ്പോ എല്ലാവരും പഞ്ഞിവെയ്ക്കും. എനിക്ക് ഇതറിയില്ലായിരുന്നു. മമ്മൂക്ക അത് കണ്ടു. എന്നോട് ചോദിച്ചു എന്താ പഞ്ഞി വയ്ക്കാത്തേന്ന്. ഞാന്‍ പറഞ്ഞു എനിക്ക് ആരും തന്നില്ല. ഉടനെ അദ്ദേഹം സ്റ്റണ്ട് മാസ്റ്ററെ വിളിച്ചിട്ട്…

Read More

പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരെ കമ്പിവടികൊണ്ട് ആക്രമിച്ച് ജോർജ് കുട്ടി; വാകത്താനത്തെ സംഭവ കഥയിങ്ങനെ…

വാകത്താനം: പരാതി അന്വേഷിക്കാൻ എത്തിയ പോലീസുകാർക്കു കിട്ടിയതു കന്പിവടികൊണ്ടുള്ള അടി. ഒടുവിൽ അക്രമിയെ പോലീസ് കീഴടക്കി. വാകത്താനം കുളത്തിൽ ജോർജ് കുട്ടിയേയാണു പോലീസ് പിടികൂടിയത്. കഴിഞ്ഞ 25നു വാകത്താനത്താണ് സംഭവം. അയൽവാസികളുമായി വഴക്കുണ്ടാക്കുന്നുവെന്ന പരാതി അന്വേഷിക്കാനാണ് പോലീസ് സ്ഥലത്തെത്തിയത്. ലഹരിക്ക് അടിമപ്പെട്ട് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് ഇയാൾ ഗ്രേഡ് എസ്ഐ ജോണ്‍സണ്‍, സീനിയർ സിവിൽ പോലീസ് ഓഫീസർ ഹരികുമാർ എന്നിവരെ ആക്രമിച്ചത്. കന്പി വടി കൊണ്ടു തലയ്ക്കു പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. പള്ളിക്കൂട്ടമ്മയിൽനിന്നും വാകത്താനം പൊങ്ങന്താനത്ത് വന്നു താമസിക്കുന്ന ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാൾ സ്വന്തം പിതാവിനെ മർദ്ദിക്കുന്ന ചിത്രങ്ങളും വീഡിയോയും കുറച്ചുനാൾ മുന്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു കാഞ്ഞിരപ്പള്ളി ജയിലിലേക്കു മാറ്റി.

Read More

കാണാന്‍ സൂപ്പറാ, പക്ഷേ..! വൃത്തിഹീനമായ ചുറ്റുപാടിൽ ഐസ് മിഠായി നിർമാണം; നടപടിവേണമെന്നു നാട്ടുകാർ

അമ്പലപ്പുഴ: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും വൃത്തിഹീനമായ അന്തരീക്ഷത്തിൽ നിർമിക്കുന്ന ഐസ് മിഠായികൾ. നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്. ഭക്ഷ്യവകുപ്പുകൾ. കുട്ടികളെ ലക്ഷ്യമിട്ടാണ് ഇത്തരം ഐസ് വിൽപ്പന വ്യാപകമായിരിക്കുന്നത്. നിലവിൽ പലയിടത്തായി അന്യ സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഇവ നിർമിക്കുന്നത്. വളരെ വൃത്തി ഹീനമായ അന്തരീക്ഷത്തിൽ മലിനജലം വരെ കലർത്തിയാണ് . ഇത്തരം ഐസുകളുടെ നിർമാണം നടക്കുന്നത് എവിടെയൊക്കെയാണെ ന്നു പോലും ആരോഗ്യ വകുപ്പിനോ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനോ അറിയില്ല. ഭക്ഷ്യ സുരക്ഷാ വിഭാഗം നൽകുന്ന നിർദേശങ്ങൾ പാലിച്ചു വേണം ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്. എന്നാൽ പകർച്ചവ്യാധി ക്കും മറ്റും കാരണമാകുന്ന തരത്തിലാണ് അന്യസംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിൽ ഇവയുടെ ഉൽപ്പാദനവും വിതരണവും നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വിഭാഗം തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Read More

കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് ബുക്ക് ചെയ്യാൻ കഴിയാത്തതിന്‍റെ പേരിൽ പരിഭ്രാന്തി വേണ്ടെന്ന് കലക്ടർ

കോട്ടയം: കോവിഡ് പ്രതിരോധ വാക്സിന്‍റെ രണ്ടാം ഡോസ് എടുക്കാൻ സമയമായവർ ഓണ്‍ലൈനിൽ ബുക്ക് ചെയ്യാൻ കഴിയാത്തതിന്‍റെ പേരിൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടർ.കോവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് ആറ് ആഴ്ച്ച മുതൽ എട്ട് ആഴ്ച്ചവരെയുള്ള സമയപരിധിക്കുള്ളിൽ രണ്ടാം ഡോസ് സ്വീകരിച്ചാൽ മതിയാകും. വാക്സിന്‍റെ ലഭ്യതക്കുറവുള്ളതിനാൽ ശരാശരി 35 ക്യാന്പുകളിലായി എണ്ണായിരത്തോളം പേർക്കാണ് ഒരു ദിവസം ഇപ്പോൾ കുത്തിവയ്പ്പു നൽകുന്നത്. കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതുകൂടി പരിഗണിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞു മൂന്നിനാണ് www.cowin.gov.in പോർട്ടലിൽ വാക്സിനേഷൻ ബുക്കിംഗ് ആരംഭിക്കുന്നത്. മൊബൈൽ നന്പർ നൽകി രജിസ്റ്റർ ചെയ്തു പിറ്റേ ദിവസത്തെ ക്യാന്പുകളിൽ ബുക്കിംഗ് നടത്താം. ഓരോ കേന്ദ്രത്തിലും അനുവദിച്ചിട്ടുള്ള ബുക്കിംഗ് തീരുന്പോൾ ആ കേന്ദ്രം പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടും വിധമാണ് ദേശീയ തലത്തിൽ പോർട്ടൽ സജ്ജീകരിച്ചിരിക്കുന്നത്. വാക്സിൻ കൂടുതൽ ലഭ്യമാകുന്ന മുറയ്ക്കു മാത്രമേ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനും…

Read More

പ്ലസ് വണിൽ തുടങ്ങിയ പ്രണയനാടകം! സംഭവദിവസം യുവാവും അക്ഷയയും തമ്മിൽ സംസാരിച്ച രഹസ്യമെന്ത്? ദുരൂഹത നീക്കണമെന്നു മാതാപിതാക്കൾ

പത്തനംതിട്ട: നഴ്സിംഗ് വിദ്യാര്‍ഥിനിയായ മകളുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കണമെന്ന് മാതാപിതാക്കള്‍. റാന്നി പെരുനാട് പുതുക്കട ചെമ്പാലൂര്‍ ചരിവുകാലായില്‍ അനൂപിന്റെ മകള്‍ അക്ഷയ അനൂപിന്‍റെ (20) മരണവുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം വഴിമുട്ടിയതായി ആരോപണമുയര്‍ന്നത്. കഴിഞ്ഞ ഫെബ്രുവരി എട്ടിനു രാത്രി ഏഴോടെ അക്ഷയ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മകളെ മരണത്തിലേക്കു തള്ളിവിട്ട സംഭവം പുറത്തുവരണമെന്നാണ ്മാതാപിതാക്കളുടെ ആവശ്യം. പ്രണയം അഭിനയം പ്രദേശവാസിയായ ഒരു യുവാവ് മകളെ നിരന്തരം ശല്യം ചെയ്തിരുന്നു. മകള്‍ പ്ലസ് വണ്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ ഇയാള്‍ മകളുമായി പ്രണയം അഭിനയിക്കുകയും കുടുംബാംഗങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ ശല്യം ചെയ്യുകയും ചെയ്തിരുന്നു. ഈ ബന്ധം ഒഴിവാക്കാന്‍ പലതവണ ശ്രമം നടന്നതാണെന്നും മാതാപിതാക്കള്‍ പറഞ്ഞു. യുവാവിന്‍റെ വീട്ടുകാരും അക്ഷയയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുകയും മാനസിക പീഡനത്തിനു വിധേയയാക്കുകയും ചെയ്തു. സംഭവദിവസവും യുവാവ് അക്ഷയയെ ഫോണില്‍ വിളിച്ച്…

Read More

മൂന്നു കുട്ടികള്‍ ഉള്ള കാര്യം മറച്ചുവെച്ചു ! സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ജോലി തെറിച്ചു…

പൂന ജയില്‍ സൂപ്രണ്ട് സ്വാതി ജോഗ്ദന്തിനെ സര്‍വീസില്‍ നിന്നു പുറത്താക്കി സംസ്ഥാന സര്‍ക്കാര്‍. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ പാടില്ലെന്ന ചട്ടം ലംഘിച്ചുവെന്നതാണ് ഇവരുടെ മേലുള്ള പ്രധാന കുറ്റം. കൂടാതെ ഇക്കാര്യം മറച്ചു വച്ചതിനും കൂടിയാണ് നടപടി. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരല്ലെന്ന് 2005 മുതല്‍ മഹാരാഷ്ട്ര സിവില്‍ സര്‍വീസസ് നിയമത്തില്‍ വ്യവസ്ഥയുണ്ട്. തനിക്ക് രണ്ട് പെണ്‍മക്കളുള്ള കാര്യം ജോലിയ്ക്കു ചേരുമ്പോള്‍ തന്നെ സ്വാതി ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ 2007ല്‍ മൂന്നാമത്തെ കുട്ടി ജനിച്ചുവെങ്കിലും ഇക്കാര്യം മറച്ചുവെക്കുകയായിരുന്നു. ഇത് അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് ഇവരുടെ ജോലി തെറിച്ചത്.

Read More

തീരദേശം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന പൊടിപൊടിക്കുന്നു; കരുനാഗപ്പള്ളിയിൽ ആറ് കിലോ കഞ്ചാവുമായി ഡ്യൂക്ക് രമേശൻ പിടിയിൽ

കൊല്ലം: വിൽപ്പനയ്ക്കായി കൊണ്ടുവന്ന ആറുകിലോ കഞ്ചാവ് പിടികൂടി.ആലപ്പാട് ചെറിയഴിക്കൽ തീരപ്രദേശത്തെ കുട്ടികൾക്കും യുവാക്കൾക്കും വില്പ്പന നടത്തുന്നതിനായി തമിഴ്നാട്ടിൽ നിന്നും കടത്തികൊണ്ടു വന്ന് വീട്ടിലിരുന്നു പൊതികളാക്കി വില്പന നടത്തി വന്ന ആലപ്പാട് ചെറിയഴിക്കൽ ചെറുവക്കൽ വീട്ടിൽ ഡ്യൂക്ക് രമേശൻ എന്നു വിളിക്കുന്ന രമേശിന്‍റെ വീട്ടിൽനിന്നാണ് ആറു കിലോ കഞ്ചാവ് പിടിച്ചെടുത്തത്. രമേശിന്‍റെ വീട്ടിൽ വൻതോതിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാത്തിലാണ് പരിശോധന നടത്തിയത് .കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന്‍റെ നേതൃത്വത്തിൽ വീട്ടിൽ എത്തുമ്പോൾ രണ്ടു കിലോ വീതമുള്ള മൂന്നു പാർസലുകൾ പൊട്ടിച്ചു ഇട്ടു ചെറു പൊതികളാക്കുവാൻ തയാറെടുപ്പുകൾ നടത്തുകയായിരുന്നു. വീടിന്‍റെ മറ്റ് ഭാഗങ്ങൾ പരിശോധിക്കുന്നതിനിടയിൽ എക്സൈസ് ഉദ്യോഗസ്ഥരെ കബിളിപ്പിച്ച് പ്രതി വീട്ടിൽ നിന്നും ഇറങ്ങിയോടി .മുൻകഞ്ചാവ് കേസിലെ പ്രതിയാണ് രമേശ്. തീരപ്രദേശം കേന്ദ്രീകരിച്ചു യുവാക്കൾക്കിടയിൽ വൻതോതിൽ കഞ്ചാവ് വില്പ്പന നടത്തി നാട്ടിൽ ഭീകരത…

Read More

മൻസൂർ വധം; അറസ്റ്റിലായത് ബോംബ് കൊടുത്തയാൾ; വാളും ബോംബ് നിർമാണ സാമഗ്രികളും കണ്ടെടുത്തു

തലശേരി: മുസ്‌ലിംലീഗ് പ്രവർത്തകൻ പുല്ലൂക്കര മുക്കിൽ പീടിക പാറാൽ വീട്ടിൽ മൻസൂർ വധക്കേസിൽ അറസ്റ്റിലായ പ്രശോഭാണ് ബോംബ് എത്തിച്ചു കൊടുത്തതെന്ന് പോലീസ്. സിപിഎം പ്രവർത്തകൻ തൃപ്രങ്ങോട്ടൂർ ആനകെട്ടിയ പറമ്പിൽ പ്രശോഭിനെയാണ് (36) ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി. വിക്രമനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിൽ വാളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. അറസ്റ്റിലായ പ്രശോഭിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. മൻസൂർ വധക്കേസിൽ ഇതുവരെ ഒമ്പത് പേർ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായ പ്രതികളിൽ നിന്നു കണ്ടെടുത്ത എട്ട് മൊബൈലുകളിലെ ഡാറ്റാ വിദഗ്ധ സംഘം പരിശോധിച്ചു വരികയാണ്. കേസിലെ മുഖ്യ സൂത്രധാരകൻ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സുഹൈൽ ആണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇയാൾ നടത്തിയിട്ടുള്ള ആസൂത്രിത നീക്കങ്ങളുടെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനിടയിൽ പ്രതിപ്പട്ടികയിലുള്ള സിപിഎം നേതാവിന്‍റെ വീട്ടിലെ വാഹനങ്ങൾ കത്തിച്ചത്…

Read More

ചൊറിച്ചിലുണ്ടെങ്കില്‍ നിന്റെ തന്തയോടു പോയി പറയെടാ ! തെറി കമന്റിട്ടവന്റെ കിളിപോകുന്ന മറുപടിയുമായി സുബി സുരേഷ്…

സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമണങ്ങള്‍ സമൂഹത്തില്‍ കൂടിവരുമ്പോള്‍ സമൂഹത്തിന്റെ ഇന്റര്‍നെറ്റ് വേര്‍ഷനായ സോഷ്യല്‍ മീഡിയയിലും സ്ഥിതി വ്യത്യസ്ഥമല്ല. ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോളും, അഭിപ്രായം രേഖപ്പെടുത്തുമ്പോളും അസഭ്യകമന്റുകളാണ് പലരും സ്ത്രീകള്‍ക്കെതിരേ പോസ്റ്റ് ചെയ്യുന്നത്. അത് ചലച്ചിത്ര നടിയോ, സെലിബ്രിറ്റിയോ ആയാല്‍ അതിന്റെ അളവ് കൂടുകയാണ് പലപ്പോഴും ഉണ്ടാവുന്നത്. ഇത്തരത്തില്‍ സ്ഥിരമായ മോശം പദപ്രയോഗം പോസ്റ്റിന് താഴെ വന്ന് കമന്റ് ചെയ്യുന്ന വ്യക്തിക്ക് ചുട്ട മറുപടി കൊടുത്ത് മാതൃകയായിരിക്കുകയാണ് നടി സുബി സുരേഷ്. മലയാളം മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും ഒരേ പോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് സുബി സുരേഷ്. ഹാസ്യം നന്നായി കൈകാര്യം ചെയ്യുന്ന താരം കൂടിയാണ്. അതേ സമയം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തെറി കമന്റ് ചെയ്ത ആളെ നടി തുറന്നു കാട്ടിയത്. ഇയാളുടെ പ്രൊഫേല്‍ പിക്ചറും, സ്‌ക്രീന്‍ ഷോട്ടുകളും സഹിതമാണ് സുബി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. സ്ഥിരമായി തന്റെ പോസ്റ്റിന് താഴെ…

Read More