കോപ്പാണ്, പോ തള്ളേ…! സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് അനാവശ്യ കമന്‍റ്; സുബി മറുപടി നൽകയതോടെ കമന്‍റ് ചെയ്തയാൾ പോസ്റ്റ് ഡിലീറ്റ് ചെയ്തു; പക്ഷേ…

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് അനാവശ്യ കമന്‍റ് ചെയ്തയാൾക്ക് മറുപടി നൽകി നടി സുബി സുരേഷ്. സുബി മറുപടി നൽകയതോടെ കമന്‍റ് ചെയ്തയാൾ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ആളുടെ നന്പർ പരിചയമുള്ളവർ തരണമെന്ന അഭ്യർഥനയോടെയാണ് സുബി കമന്‍റിന്‍റെയും മറുപടിയുടെയും സ്ക്രീൻ ഷോട്ട് സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. നീ കോപ്പാണ്, പോ തള്ളേ… രാവിലെ തന്നെ വെറുപ്പീര് എന്നായിരുന്നു കമന്‍റ്. പോസ്റ്റിന്‍റെ പൂർണരൂപം ആരെയും ഉപദ്രവിക്കാത്ത തരത്തിലുള്ള നമ്മുടെ ഒരു ഫോട്ടോയ്ക്ക് കീഴെ ഒരാവശ്യവുമില്ലാതെ മോശം കമന്‍റുമായി ഒരു സഹോദരൻ. ആ രീതിയിൽ തന്നെ (വേറെ മാർഗ്ഗമില്ലാത്തതു കൊണ്ടാ…) മറുപടി ഞാൻ കൊടുത്തപ്പോൾ കമന്‍റും ഡിലീറ്റ് ചെയ്ത് നമ്മുടെ സഹോ പോയി. ഈ സഹോയുടെ നമ്പർ ആരുടെയെങ്കിലും പക്കലുണ്ടെങ്കിൽ ഒന്ന് അയച്ചു തരണം. ഒന്ന് വിളിച്ചു പരിചയപ്പെടാനാണ്. NB – ചൊറിയാം.. പക്ഷേ മാന്തരുത്…

Read More

അഭിനയിച്ച സിനിമയുടെ പോസ്റ്ററിൽ എന്‍റെ മുഖം വയ്ക്കാൻ ഒരു ഡിസൈനറുടെയും സഹായം വേണ്ട! സിനിമ പോസ്റ്ററിൽ സ്വന്തം ചിത്രം ചേർത്തുവച്ച് നടി; മറുപടിയുമായി നിർമാതാവ്

സണ്ണി വെയ്ൻ നായകനാകുന്ന ‘പിടികിട്ടാപ്പുള്ളി’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സ്വന്തം ചിത്രം ചേർത്തുവച്ച് നടി മെറീന മൈക്കിൾ. ‘അഭിനയിച്ച സിനിമയുടെ പോസ്റ്ററിൽ എന്‍റെ മുഖം വയ്ക്കാൻ ഒരു ഡിസൈനറുടെയും സഹായം വേണ്ടന്ന് പറയാൻ പറഞ്ഞ്…’ എന്നാണ് ചിത്രത്തിന്‍റെ ക്യാപ്‌ഷൻ. സംഭവം നിർമ്മാതാക്കളുടെ കണ്ണിൽപ്പെടുകയും ‘ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, വേണ്ട നടപടി സ്വീകരിക്കാം’ എന്ന് അവർ കമന്‍റ് ചെയ്യുകയും ചെയ്തു. എന്നാൽ ‘ഓ, വേണ്ട ശ്രദ്ധിച്ചെടുത്തോളം മതി’ എന്നായിരുന്നു മെറീനയുടെ മറുപടി. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന സണ്ണി വെയ്ൻ നായകനാകുന്ന ചിത്രമാണ് ‘പിടികിട്ടാപ്പുള്ളി’. സണ്ണി വെയ്ൻ, അഹാന കൃഷ്ണ എന്നിവരാണ് നായികാനായകന്മാർ. ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബൈജു സന്തോഷ്, സൈജു കുറുപ്പ്, ലാലു അലക്സ്, മേജർ രവി, അനൂപ് രമേശ്, കൊച്ചു പ്രേമൻ, കണ്ണൻ പട്ടാമ്പി, ചെമ്പിൽ അശോകൻ, ശശി…

Read More

യൂറോപ്പിൽ നിന്ന് വന്നു അരളി! ചേലക്കാട്ടുകരയിൽ ഓലിയൻഡർ ഹോക്ക് മോത്ത് ഇനത്തിൽ പെട്ട നിശാശലഭത്തെ കണ്ടെത്തി

കോടാലി: ചേലക്കാട്ടുകരയിൽ ഓലിയൻഡർ ഹോക്ക് മോത്ത് ഇനത്തിൽ പെട്ട നിശാശലഭത്തെ കണ്ടെത്തി. മൂന്നുമുറിക്കടുത്തുള്ള ചേലക്കാട്ടുകര പൊലിയേടത്ത് ജയന്‍റെ വീട്ടിലാണ് നിശാശലഭത്തെ കണ്ടെത്തിയത്. മലയാളത്തിൽ അരളി നിശാശലഭം എന്നറിയപ്പെടുന്ന ഈയിനം ശലഭം ഏഷ്യയിലും ആഫ്രിക്കയിലുമാണു കണ്ടുവരാറുള്ളത്. ചൂടുകാലത്ത് ഇവ യൂറോപ്യൻരാജ്യങ്ങളിലേക്ക് ദേശാടനം നടത്തുന്നവയാണ്. പച്ചയിൽ പുള്ളികളോടുകൂടിയ നിറമുള്ള ഇവയെ അരളിമരത്തിൽ കൂടുതലായി കണ്ടുവരുന്നതിനാലാണ് അരളി നിശാശലഭം എന്നു വിളിക്കുന്നത്. 90 മുതൽ 110 വരെ മില്ലിമീറ്റർ വലിപ്പമുള്ളതാണ് ഇവയുടെ ചിറകുകൾ. പകൽ സമയത്ത് അപൂർവമായി മാത്രമേ ഇതിനെ കാണാറുള്ളു.

Read More

രണ്ടു നൂറ്റാണ്ടുകൾക്കിടയിലെ ജലപ്രളയം!  ജർമനിയിൽ ഡാം തകർന്നു; 133 മരണം; 700 ആളുകളെ ഒഴിപ്പിച്ചു

ബെർലിൻ: രണ്ടു നൂറ്റാണ്ടുകൾക്കിടയിലെ ജലപ്രളയത്തിൽ ജർമനിയിൽ ഡാം തകർന്നു. ജർമനിയിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നോർത്ത് റൈൻവെസ്ററ്ഫാളിയ സംസ്ഥാനത്തിലെ ഹെൻസ്ബർഗ് ജില്ലയിൽ ഒരു സ്ററൗഡാം തകർന്നതിനെ തുടർന്ന് സമീപപ്രദേശങ്ങളിൽ നിന്നും 700 ആളുകളെ ഒഴിപ്പിച്ചു സുരക്ഷാസങ്കേതങ്ങളിലേയ്ക്കു മാറ്റി പാർപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും മഞ്ഞിടിച്ചിലിലുമായി ഇതുവരെ 133 ആളുകൾക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഹൈൻസ്ബർഗ് ജില്ലയിൽ, കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴയെയും കൊടുങ്കാറ്റിനെത്തുടർന്നാണ് റൂർ പ്രദേശത്തെ ഒരു ഡാം തകർന്നത്. മഴയെ തുടർന്നുണ്ടായ ഉയർന്നുവരുന്ന വെള്ളപ്പൊക്കത്തെ തടയാൻ ആളുകൾ എക്സ്കവേറ്റർ ഉപയോഗിച്ച് മണൽനിറച്ച ചാക്കുകൾ കൊണ്ട് മതിൽ കെട്ടി പ്രതിരോധിക്കുകയാണ്. ഹൈൻസ്ബർഗ് ജില്ലയിൽ മലയാളി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇത്രയും വലിയ ദുരന്തത്തിൽ ജർമനിയിലെ മലയാളികൾ എല്ലാവരും തന്നെ സുരക്ഷിതരാണ്. ഈ ജില്ലയിലാണ് ഹൈൻസ്ബർഗിലാണ് ജർമനിയിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്ത സ്ഥലം. കൊളോണ്‍ ജില്ലാ…

Read More

ഫ്ലോറിഡ ദുരന്തത്തിൽ മരിച്ച ഇന്ത്യൻ കുടുംബാംഗങ്ങളുടെ സംസ്കാരം നടത്തി! അപകടത്തിൽ മരിക്കുമ്പോൾ ഭാവന നാലുമാസം ഗർഭിണിയായിരുന്നു…

ഫ്ലോറിഡ: ഫ്ലോറിഡ സർഫ് സൈഡിൽ ബഹുനില കെട്ടിടം തകർന്ന് വീണു മരിച്ച വിശാൽ പട്ടേൽ, ഭാര്യ ഭാവന പട്ടേൽ (36) ഇവരുടെ ഒരു വയസുള്ള മകൾ എന്നിവരുടെ സംസ്കാരം ജൂലൈ 15 നു നടന്നു.   തുടർന്ന് ചിതാഭസ്മം അറ്റ്ലാന്‍റിക് സമുദ്രത്തിൽ നിമജ്ജനം ചെയ്യുമെന്ന് ഭാവനയുടെ അടുത്ത കൂട്ടുകാരി ത്രിഷ ദേവി അറിയിച്ചു. അപകടത്തിൽ മരിക്കുമ്പോൾ ഭാവന നാലുമാസം ഗർഭിണിയായിരുന്നുവെന്നും ഇവർ പറഞ്ഞു. ഇവർക്കുവേണ്ടിയുള്ള പ്രത്യേക പ്രാർഥന ഒപ്പ ലോക്കയിലെ ശ്രീമാരിയമ്മൽ അമ്പലത്തിൽ നടന്നു. ഭാവനയുടേയും വിശാലിന്‍റേയും മൃതദേഹം ജൂലൈ ഒൻപതിനാണ് ലഭിച്ചത്. കുട്ടിയുടെ മൃതദേഹം 14നും ലഭിച്ചു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേർ ഇവരുടെ സംസ്കാര ചടങ്ങുകളിൽ സംബന്ധിച്ചു. രണ്ടു വർഷം മുമ്പാണ് ഇവർ തകർന്നു വീണ കെട്ടിടത്തിലേക്ക് താമസം മാറ്റിയത്. ന്യുജഴ്സിയിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. യുകെയിൽ കഴിഞ്ഞിരുന്ന ഭാവനയും കലിഫോർണിയയിലായിരുന്ന…

Read More

മാസ്ക് ധരിക്കാൻ വിസമ്മതിച്ചു; യാത്രക്കാരിയുടെ മുഖത്ത് തുപ്പി യുവതി; ഒടുവില്‍ കിട്ടിയത് മുട്ടന്‍പണി

സരസോട്ട (ഫ്ലോറിഡ): സൗത്ത് വെസ്റ്റ് ഫ്ലോറിഡ ഇന്‍റർനാഷനൽ വിമാനത്താവളത്തിൽ ഡൽറ്റാ എയർലൈൻസ് വിമാനത്തിനുള്ളിൽ ഒരു യുവതി മാസ്ക് ധരിക്കാൻ വിസമ്മതിക്കുകയും യാത്രക്കാരുടെ മുഖത്തു തുപ്പുകയും ചെയ്തതിനെ തുടർന്ന് പോലീസ് എത്തി അറസ്റ്റു ചെയ്തു. ജൂലൈ 14 നായിരുന്നു സംഭവം. 23 വയസുള്ള അഡിലെയ്ഡ് ക്രൊവാംഗിനെയാണ് പോലീസ് അറസ്റ്റു ചെയ്ത് ലീ കൗണ്ടി ജയിലിൽ അടച്ചത്. ഇവർക്ക് 65000 ഡോളറിന്‍റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. മാസ്ക്ക് ധരിക്കാതിരുന്ന അഡ്‍ലെയ്ഡിനോടു മാസ്ക്ക് ധരിക്കാൻ വിമാന ജോലിക്കാർ ആവശ്യപ്പെട്ടുവെങ്കിലും അനുസരിച്ചില്ല. മാത്രമല്ല ഇവർ വാതിലിനു സമീപം ഇരിക്കുകയും സഹയാത്രക്കാരുടെ മുഖത്തു തുപ്പുകയും ചെയ്തതായി പോലീസ് പറയുന്നു. ഒടുവിൽ ക്യാപ്റ്റൻ എത്തി ഇവരെ വിമാനത്തിൽ നിന്നും പുറത്താക്കാൻ ആവശ്യപ്പെട്ടുവെങ്കിലും എഴുന്നേൽക്കാൻ വിസമ്മതിച്ചു. ഇതിനെ തുടർന്നാണ് പോലീസ് എത്തിയത്. തുടർന്നു പോലീസിനോടും ഇവർ തട്ടികയറുകയും അറസ്റ്റിനെ എതിർക്കുകയും ചെയ്തു. ഒടുവിൽ ഇവരെ ബലപ്രയോഗത്തിൽ കീഴടക്കുകയും കൈവിലങ്ങണിയിച്ചു…

Read More

ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത അഞ്ച് കണ്ടെയ്നറുകളിൽ 5000 വ്യാജ ആപ്പിൾ എയർപോട്സുകളും 1372 വ്യാജ ആപ്പിൾ എയർപോഡ്‌സ് പ്രൊകളും; ഒടുവില്‍…

ഡാളസ്: ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത അഞ്ച് കണ്ടെയ്നറുകളിൽനിന്നും ആപ്പിളിന്‍റെ എന്ന് തോന്നിപ്പിക്കുന്ന എയർപോട്സുകൾ കസ്റ്റംസ് ആൻഡ് ബോർഡ് പ്രൊട്ടക്ഷൻ ഓഫീസ് സിൻസിനാറ്റിയിൽ നിന്നും പിടിച്ചെടുത്തു. ഒന്നര മില്ല്യൻ ഡോളർ വിലമതിപ്പുള്ള 5000 വ്യാജ ആപ്പിൾ എയർപോട്സുകളും 1372 വ്യാജ ആപ്പിൾ എയർപോഡ്‌സ് പ്രൊകളും ആണ് പിടിച്ചെടുത്തത്. കണ്ടെയ്നറുകൾ കസ്റ്റംസ് ക്ലിയറൻസിന്‍റെ ഭാഗമായി കൂടുതൽ വിശദമായി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇറക്കുമതിചെയ്ത ഉത്പന്നങ്ങൾക്ക് ശരിയായ ട്രേഡ് മാർക്കോ , കമ്പനിക്ക് നിയമപരമായ ലൈസൻസോ ഇല്ല എന്ന് തെളിഞ്ഞത്. പിടിച്ചെടുത്ത 5 കണ്ടെയ്നറുകളും ടെക്സസിലുള്ള ബ്രൗസ്‌വിലൽ സിറ്റിയിലേക്കാണ് ഇറക്കുമതി ചെയ്യാൻ ഉദ്ദേശിച്ചതെന്ന് വെള്ളിയാഴ്ച ഇറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുന്ന വ്യാജ ഉൽപന്നങ്ങൾ രാജ്യത്തിൻറെ സമ്പദ്ഘടനയെ ബാധിക്കുമെന്ന് കസ്റ്റംസ് സ്റ്റാൻഡ് ബോർഡ് പ്രൊട്ടക്ഷൻ ഓഫീസ് അറിയിച്ചു. റിപ്പോർട്ട്: ബാബു പി. സൈമൺ

Read More

കേരളം കോവിഡ് കിടക്കയിലാണെന്ന കാര്യം മറക്കേണ്ട! ബക്രീദ് പ്രമാണിച്ചുള്ള ഇളവുകൾ; കേരളത്തിനെതിരേ വിമർശനവുമായി മനു അഭിഷേക് സിംഗ്‌വി

ന്യൂഡൽഹി: ബക്രീദ് പ്രമാണിച്ച് കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി വക്‌താവുമായ മനു അഭിഷേക് സിംഗ്‌വി. നടപടി നിന്ദ്യമാണെന്ന് അദ്ദേഹം വിമർശിച്ചു. കോവിഡ് സാഹചര്യത്തിൽ ഉത്തർപ്രദേശിൽ കൻവാർ യാത്ര നടത്തുന്നത് ശരിയല്ലെങ്കിൽ ബക്രിദ് ആഘോഷവും അങ്ങനെ തന്നെയാണ്. കേരളം കോവിഡ് കിടക്കയിലാണെന്ന കാര്യം മറക്കേണ്ടന്നും സിംഗ്‌വി ട്വിറ്ററിൽ കുറിച്ചു.

Read More

മകളെ വിവാഹം കഴിപ്പിച്ച സ്ഥലത്ത് താമസിക്കുന്ന ആളാ ഞാന്‍..! പ്രായമുള്ള സ്ത്രീകളെ പരിചയം നടിച്ച് മുഹമ്മദ് മുസ്തഫയുടെ തന്ത്രം ഒടുവില്‍ പാളി; പോലീസ് പൊക്കി…

കൊച്ചി: പ്രായമുള്ള സ്ത്രീകളെ പരിചയം നടിച്ച് തട്ടിപ്പിനിരയാക്കുന്നയാളെ പോലീസ് പിടികൂടി. നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയായ കാസര്‍ഗോഡ് കൊളിയൂര്‍ സ്വദേശി മുഹമ്മദ് മുസ്തഫ(43)യെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. 55 കാരിയായ എറണാകുളം സ്വദേശിനിയെ തട്ടിപ്പിനിരയാക്കിയ കേസിലാണ് അറസ്റ്റ്. പരിചയം നടിച്ച് പ്രായമുള്ള സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞ മാസം 15ന് എറണാകുളം പത്മ തീയേറ്ററിനു സമീപത്തുകൂടി നടന്നു പോയ പരാതിക്കാരിയോട് പ്രതി മുസ്തഫ പരിചയം നടിച്ച് സംസാരിച്ചു. പരാതിക്കാരിയുടെ മകളെ വിവാഹം കഴിപ്പിച്ച സ്ഥലത്ത് താമസിക്കുന്ന ആളെന്ന നിലയിലാണ് പരിചയപ്പെടുത്തിയത്. കോവിഡ് സാഹചര്യത്തിൽ വായ്പ ലഭിക്കുമെന്നും ഇന്ന് അവസാന ദിവസമാണെന്നും പറഞ്ഞ് പരാതിക്കാരിയെ ഹൈക്കോടതിക്ക് സമീപത്തെ ഒരു സ്ഥാപനത്തിലേക്ക് വിളിച്ചുക്കൊണ്ടുപോയി. ‌ സ്വര്‍ണമാലയിട്ട് ചെന്നാല്‍ വായ്പ ലഭിക്കില്ലെന്നും അതുകൊണ്ട് ഇത് ഊരി നല്‍കാനും അറിയിച്ചു. ഇപ്രകാരം സ്വര്‍ണമാല കൈക്കലാക്കിയ പ്രതി ബാങ്കാണെന്നു…

Read More

മെഷീനില്‍ ഷാള്‍ കുടുങ്ങി രണ്ടായി മുറിഞ്ഞ ശ്വാസനാളം! ലക്ഷദ്വീപ് സ്വദേശിനിയുടെ രണ്ടായി മുറിഞ്ഞ ശ്വാസനാളം തുന്നിച്ചേർത്തു; കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ രണ്ടാമത്തേതുമാണ് ഈ ശസ്ത്രക്രിയ

കൊച്ചി: മെഷീനില്‍ ഷാള്‍ കുടുങ്ങി രണ്ടായി മുറിഞ്ഞ യുവതിയുടെ ശ്വാസനാളം വിജയകരമായി തുന്നിച്ചേർത്തു ലൂര്‍ദ് ആശുപത്രി ഡോക്ടർമാർ. ലക്ഷദ്വീപ് സ്വദേശിനി സജ്‌ന സബാഹിനെ (22) യാണ് അതിസങ്കീര്‍ണമായ ട്രോമാറ്റിക് ട്രക്കിയല്‍ ട്രാന്‍സെക്ഷന്‍ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത്. ആലപ്പുഴയിലെ നാഷണല്‍ കയര്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്‍ററിലെ പരിശീലനത്തിനിടെയാണ് സജ്ന അപകടത്തിൽപ്പെട്ടത്. മെഷീനില്‍ കുടുങ്ങിയ ഷാള്‍ കഴുത്തില്‍ വരിഞ്ഞുമുറുകി ശ്വാസനാളി മുറിയുകയായിരുന്നു. ശ്വാസനാളിയുടെ താഴെഭാഗത്തു താല്‍കാലികമായി ദ്വാരമുണ്ടാക്കി ശ്വാസോഛ്വാസം നിലനിര്‍ത്താനുള്ള അടിയന്തര ശസ്ത്രക്രിയ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തി. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ലൂര്‍ദ് ആശുപത്രിയിലെത്തിച്ചു. ശ്വാസനാളി രണ്ടായി വേര്‍പെട്ടതിനൊപ്പം ശ്വാസനാളിയുടെ മുകള്‍ ഭാഗത്തിനും ശ്വാസനാളദ്വാരത്തിന്‍റെ താഴ്ഭാഗത്തിനും കഴുത്തിലെ ഞരമ്പുകള്‍ക്കും സാരമായ ക്ഷതവും സംഭവിച്ചിരുന്നു. ലൂര്‍ദ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടും സര്‍ജറി വിഭാഗം മേധാവിയുമായ ഡോ. സന്തോഷ് ജോണ്‍ ഏബ്രഹാമിന്‍റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. നാലാംനാള്‍ കൂട്ടിച്ചേര്‍ത്ത ശ്വാസനാളിയിലൂടെ…

Read More