സുരേഷ് കുറുപ്പിന്‍റെ രണ്ടാമത്തെ സിനിമ റിലീസിനു തയാറെടുക്കുന്നു

കോട്ടയം: സുരേഷ്കുറുപ്പിന്‍റെ രണ്ടാമത്തെ സിനിമ റിലീസിനു തയാറെടുക്കുന്നു. ‘വസന്തത്തിന്‍റെ കനൽവഴികൾ’ എന്ന ചിത്രത്തിനു ശേഷം സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ ഒരുക്കുന്ന ‘തീ’ എന്ന സിനിമയിലെ മുഖ്യ കഥാപാത്രമായാണ് സുരേഷ് കുറുപ്പ് അഭിനയിക്കുന്നത്. പട്ടാന്പി എംഎൽഎ മുഹമ്മദ് മുഹ്സിനാണ് സിനിമയിലെ നായകൻ. രാജ്യസഭാംഗം കെ. സോമപ്രസാദും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.ആർട്ടിസ്റ്റ് സുജാതൻ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നു എന്നതും തീയുടെ പ്രത്യേകതയാണ്. നാലുതവണ എംപിയും 10 വർഷം എംഎൽഎയുമായ മുന്പ് സുരേഷ് കുറുപ്പിന്‍റെ രണ്ടാമത്തെ സിനിമയാണ്. നേരത്തെ ഷാജി എൻ. കരുണ്‍ സംവിധാനം ചെയ്ത സ്വപാനം എന്ന സിനിമയിലും സുരേഷ് കുറുപ്പ് ചെറിയ വേഷം ചെയ്തിരുന്നു. യുവ മാധ്യമ പ്രവർത്തകൻ വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും നേരിടുന്ന വെല്ലുവിളികളാണ് സിനിമയുടെ ഇതിവൃത്തം. മാധ്യമ പ്രവർത്തകനായി മുഹമ്മദ് മുഹ്സിൻ ചിത്രത്തിലെത്തുന്നു. തൃശൂർ സ്വദേശിയായ പുതുമുഖം സാഗരയാണ് നായിക. നായികയുടെ…

Read More

 നമ്മുടേത്ഹീ റോ ആധിപത്യമുളള ഇന്‍ഡസ്ട്രി

ഹീറോ ആധിപത്യമുളള ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. സുരേഷ് ഗോപിയൊക്കെ തോക്കുമായി വന്നാലെ പടം ഓടൂ. എന്നാലും തോക്കൊന്നുമില്ലാതെ സുരേഷിനെ കൊണ്ടുവന്ന് ഡെപ്യൂട്ടി കളക്ടറായി അവതരിപ്പിച്ച്, പാട്ടിലൊക്കെ അഭിനയിപ്പിച്ചു. സുരേഷ് എല്ലാത്തിനും പിന്തുണയുമായി ഒപ്പം നിന്നു. മഞ്ജുവും ദിവ്യയുമാണ് ശരിക്കും അതിലെ ഹീറോസ്, സുരേഷ് ഗോപിയും ബിജു മേനോനുമല്ല. രണ്ട് നടിമാരും മല്‍സരിച്ചഭിനയിച്ചു. എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ചിത്രമാണ് പ്രണയവര്‍ണ്ണങ്ങള്‍. സംതൃപ്തി നല്‍കിയ ചിത്രമാണ്. ആ സമയത്ത് തിളങ്ങിനില്‍ക്കുന്ന രണ്ട് നായികമാരായിരുന്നു മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും. സിബി മലയിലാണ് കഥ എന്നോട് പറഞ്ഞത്. അത് കേട്ടപ്പോള്‍ നല്ലതായി തോന്നി. കഥ പറഞ്ഞ ശേഷം നമുക്ക് ഇത് കുറച്ച് സിനിമാറ്റിക്ക് ആക്കാനുണ്ടെന്ന് സിബി മലയില്‍ പറഞ്ഞു. -ദിനേഷ് പണിക്കര്‍

Read More

ഉറങ്ങും മുമ്പ്  ആ ഹീറോയെ  ഉമ്മ വയ്ക്കും…ഞാന്‍ നന്നായി കാണാന്‍ ആഗ്രഹിക്കുന്ന ആ ഒരാൾ വിമർശിച്ചാലും തനിക്ക് വിഷമമില്ലെന്ന് ദീപിക 

ബോളിവുഡിന്‍റെ മാത്രമല്ല, ഇന്ത്യയിലെ മുഴുവന്‍ താരറാണിയാണ് ദീപിക പദുക്കോണ്‍. ദീപികയുടെ ഏറ്റവും അടുത്ത സുഹൃത്ത് സഹോദരി അനിഷയാണ്. മറ്റേതൊരു സഹോദരിമാരേയും പോലെ വളരെ അടുത്ത ബന്ധമാണ് ദീപികയും അനിഷയും തമ്മിലുള്ളത്. താരത്തിന്‍റെ വാക്കുകളിലേക്ക്. കുട്ടിക്കാലത്ത് എല്ലായിടത്തും പോകുന്നതും രഹസ്യങ്ങള്‍ പങ്കുവയ്ക്കുന്നതുമെല്ലാം അനിഷയുമായിട്ടായിരുന്നു. എല്ലാ സഹോദരിമാരെയും പോലെ ഒരു മുറിയില്‍ തന്നെയായിരുന്നു കിടന്നുറങ്ങിയിരുന്നതും. എന്നാലും സാധാരണ സഹോദരിമാരേക്കാള്‍ ഞങ്ങള്‍ സുഹൃത്തുക്കളെ പോലെയാണ്. മറ്റേത് സുഹൃത്തിനേക്കാളും എന്നെ അറിയുന്നത് സഹോദരിക്കാണ്. രഹസ്യങ്ങള്‍ ഇഷ്ടങ്ങളും ഞങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. രണ്ടുപേരുടേയും കാഴ്ചപ്പാടുകളും സമാനമാണ്. അതുപോലെ തന്നെ ഇഷ്ട നടനും. ചെറുപ്പം മുതല്‍ തന്നെ ഞങ്ങൾ രണ്ടു പേരും ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോയുടെ വലിയ ആരാധകരാണ്. ഞങ്ങളുടെ മുറി നിറയെ ഡികാപ്രിയോയുടെ പോസ്റ്ററുകളായിരുന്നുവെന്നു. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ഡികാപ്രിയോയുടെ പോസ്റ്ററില്‍ ചുംബിക്കുന്ന ശീലം പോലും ഉണ്ടായിരുന്നു- ദീപിക പറയുന്നു. അതേസമസം തന്‍റെ ഏറ്റവും…

Read More

ഇനി ആ ചോദ്യങ്ങൾക്ക് മറുപടിയില്ല

സിനിമാ താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്ത ആകാറുണ്ട്. ഇപ്പോള്‍ ബോളിവുഡ് കോളങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് താരങ്ങളായ കത്രീന കെയ്ഫിന്‍റെയും വിക്കി കൗശലിന്‍റെയും വിവാഹത്തെക്കുറിച്ചാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഇവരുടെ പ്രണയകഥ ബോളിവുഡ് കോളങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ താരങ്ങള്‍ ഇപ്പോഴും ഇതിനെക്കുറിച്ച് തുറന്ന് സമ്മതിച്ചിട്ടില്ല. എന്നാല്‍ ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് കത്രീനയുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തയാണ്. നടി ഉടനെ വിവാഹിതയാകുമെന്നാണ് സൂചന. മുന്‍ കാമകനും നടനുമായ സല്‍മാന്‍ ഖാന്‍റെ സുഹൃത്തും കോസ്റ്റ്യൂം ഡിസൈനറായ ആഷ്‌ലി റെബെല്ലോയാണ് ഇത്തരത്തിലുളള ഒരു സൂചന നല്‍കിയിരിക്കുന്നത്. ആഷ്‌ലിയുടെ വാക്കുകള്‍ വൈറലായിട്ടുണ്ട്.ജൂലൈ 16 ന് കത്രീനയുടെ പിറന്നാളായിരുന്നു. നടിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ആരാധകരും താരങ്ങളും രംഗത്തെത്തിയിരുന്നു. കത്രീനയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് കെണ്ട് കോസ്റ്റ്യൂം ഡിസൈനറായ ആഷ്‌ലി…

Read More

തൃശൂർ മെഡിക്കൽ കോളജിലെ 30 എംബിബിഎസ് വിദ്യാർഥികൾക്ക് കോവിഡ്; ആശുപത്രി വളപ്പിലെ കോഫി ഹൗസിലെ ജീവനക്കാർക്കും കോവിഡ്

  മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജിലെ 30 എംബിബിഎസ് വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ബാച്ചുകളിലെ വിദ്യാർഥികൾക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. രോഗം കണ്ടെത്തിയ രണ്ടു ബാച്ചിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർ കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രി ഡ്യൂട്ടി ചെയ്തിരുന്നു. ഇത് കൂടുതൽ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്. അതേസമയം ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിലെ 13 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഒരു ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് എല്ലാവർക്കും പരിശോധന നടത്തിയത്. തുടർന്നാണ് കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയത്. ഇതേതുടർന്ന് കോഫി ഹൗസ് താത്കാലികമായി അടച്ചു.

Read More

 കുട്ടിയുടെ ചടങ്ങുകളിൽ ഏറെ  വിഷമത്തോടെ പൊട്ടികരയുന്ന അർജുൻ; ചോദ്യം ചെയ്യലിൽ തെല്ലും കൂസാതെയുള്ള മറുപടികൾ;  പക്ഷേ…

ടി.പി. സന്തോഷ്കുമാർപെൺകുട്ടിയുടെ ദുരൂഹമരണത്തിനു പിന്നാലെ ചോദ്യം ചെയ്യലിന്‍റെ പരന്പരയാണ് അരങ്ങേറിയത്. ലയത്തിലെ താമസക്കാരും നാട്ടുകാരുമായ 120 പേരെ ചോദ്യംചെയ്തു. ഇത്രയും പേരെ ചോദ്യം ചെയ്ത ശേഷം അതിൽനിന്ന് അവസാനം നാലു പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ കൂടുതൽ വിശദമായി ചോദ്യം ചെയ്തതിനു ശേഷം യഥാർഥ പ്രതിയിലേക്കു പോലീസ് എത്തി. നാട്ടിലെ പൊതുരംഗത്തും സംഘടനാപ്രവർത്തനത്തിലുമൊക്കെ സജീവമായ അർജുൻ ആണ് പ്രതിയെന്നു പോലീസ് കണ്ടെത്തിയതിനു പിന്നിൽ പല കാരണങ്ങളുണ്ടായിരുന്നു. എവിടെ ആയിരുന്നു?ആദ്യം പെണ്‍കുട്ടിയുടെ മാതാപിതാക്കളിൽനിന്നാണ് പോലീസ് വിവരങ്ങൾ തേടിയത്. അവർക്ക് ആരെയെങ്കിലും സംശയമുണ്ടോ? പെൺകുട്ടി തനിയെ ചെയ്തതാകാൻ മറ്റെന്തെങ്കിലും സാഹചര്യങ്ങളുണ്ടോ എന്നൊക്കെ മാതാപിതാക്കളോടു ചോദിച്ചു. എന്നാൽ, മാതാപിതാക്കൾക്കു മരണത്തിൽ മറ്റു സംശയങ്ങൾ ഇല്ലായിരുന്നു. കളിക്കിടെയുണ്ടായ അപകടത്തിൽ സംഭവിച്ചതാകാമെന്ന നിഗമനത്തിലായിരുന്നു ആ മാതാപിതാക്കൾ. കുട്ടിയെ വഴക്കു പറയുന്പോൾ ഫോണെടുത്തു ഷാൾ പുതച്ചു സമാനമായ രീതിയിൽ മുറിക്കുള്ളിൽ കയറി ഇരിക്കുന്നതു പതിവാണെന്ന അനുഭവവും ഇവർ…

Read More

പോലീസ് ക്വാർട്ടേഴ്സില്‍ ‘ആള്‍മാറാട്ടം’;  സംശയാസ്പദമായി ചിലരുടെ സാന്നിധ്യം ; വനിതാ സിപിഒയ്ക്ക് പകരം അകത്ത് പുരുഷന്‍

കോഴിക്കോട്: ആഭ്യന്തരവകുപ്പ് പോലീസുകാര്‍ക്കായി അനുവദിച്ച ക്വാർട്ടേഴ്സില്‍ ആള്‍മാറാട്ടം. സംശാസ്പദമായി ചില ആളുകള്‍ ക്വാർട്ടേഴ്സില്‍ വന്നുപോകുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ആള്‍മാറാട്ടം നടന്നതായി വ്യക്തമായത്. വനിതാ സിവില്‍ പോലീസ് ഓഫീസര്‍ വേണ്ട ക്വട്ടേഴ്സില്‍ ഉണ്ടായിരുന്നത് പുറത്ത് നിന്നുള്ള ഒരു പുരുഷനായിരുന്നു. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ ക്വാർട്ടേഴ്സിലാണ് ആള്‍മാറാട്ടം കണ്ടെത്തിയത്.മെഡിക്കല്‍കോളജ് പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന വനിതാ പോലീസിന്‍റെ പേരിലുള്ളതായിരുന്നു ക്വാർട്ടേഴ്സ്. രഹസ്യവിവരത്തത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വനിതാ പോലീസുകാരി ക്വാർട്ടേഴ്സില്‍ താമസിക്കുന്നില്ലെന്ന് പോലീസിന് വ്യക്തമായി. സംശയാസ്പദമായ സാഹചര്യത്തില്‍ ചിലര്‍ വരുന്നുണ്ടെന്നതിന്‍റെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോഴണ് ബന്ധുവാണ് ഇവിടെ താമസിക്കുന്നതെന്ന് ബോധ്യപ്പെട്ടത്. പോലീസുദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങള്‍ ക്കും വേണ്ടി മാത്രം താമസിക്കുന്നതിനുള്ള ക്വാർട്ടേഴ്സുകളില്‍ അനധികൃതമായി മറ്റുള്ളവരെ താമസിപ്പിക്കാന്‍ പാടില്ലെന്നാണ് ചട്ടം. ഇത് പരസ്യമായി ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇടക്കിടെ ക്വാർട്ടേഴ്സുകളില്‍ പരിശോധന നടത്തേണ്ടതും കുറ്റക്കാര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കേണ്ടതുമാണെന്ന് രഹസ്യാന്വേഷണ…

Read More

മച്ചാനെ ഇത് പോരെയളിയാ ! ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോണ്‍; ആവേശത്തില്‍ ആരാധകര്‍…

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോണ്‍ എത്തുന്നുവെന്ന് വാര്‍ത്ത. ആര്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പട്ടാ’ എന്ന ബോളിവുഡ് ചിത്രത്തിലാണ് സണ്ണി ശ്രീശാന്തിന്റെ നായികയാവുക. എന്‍.എന്‍.ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്തയാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു സിബിഐ ഓഫീസറിന്റെ വേഷത്തിലാണ് ചിത്രത്തില്‍ ശ്രീശാന്ത് എത്തുന്നത്. ഓഫീസര്‍ കഥാപാത്രത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ഒരു സ്ത്രീയിലാണ്. ആ കഥാപാത്രം അവതരിപ്പിക്കാന്‍ വളരെ ശക്തയായ ഒരു സ്ത്രീ തന്നെ വേണം. അതിന് സണ്ണി ലിയോണായിരിക്കും മികച്ച നടിയെന്ന് സംവിധായകന്‍ ആര്‍ രാധാകൃഷ്ണന്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് പട്ടാ. ശ്രീശാന്തിനും സണ്ണി ലിയോണിനുമൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.

Read More

കള്ള് കുടിക്കും പണം നൽകാതെ മുങ്ങും; ചോദ്യം ചെയ്ത ജീവനക്കാരനെ കുപ്പിക്ക് കുത്തി വീഴ്ത്തി യുവാവിന്‍റെ പ്രതികാരം

ചവറ: കള്ളുഷാപ്പിലെ ജീവനക്കാരനായ മധ്യവയസ്കനെ കുത്തിപരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. ചവറ മേനാന്പള്ളി സ്വദേശി സുരേന്ദ്രനെ (54) കുത്തി പരിക്കേൽപ്പിച്ച കേസിൽ പാലയ്ക്കൽ നൂറാംകുഴി വീട്ടിൽ ഷാനവാസിനെ(35)യാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ സന്ധ്യയോടെ പന്മന ആറുമുറിക്കട ജംഗ്ഷന് സമീപത്തെ കള്ളുഷാപ്പിലായിരുന്നു സംഭവം. നിത്യവും ഷാപ്പിലെത്തുന്ന ഷാനവാസ് കള്ളുവാങ്ങിയശേഷം പണം നൽകാതെ പോകുക പതിവായിരുന്നു. ഇന്നലെ കള്ളുവാങ്ങാനെത്തിയപ്പോൾ പണമില്ലാതെ കള്ളുനൽകില്ലെന്ന് പറഞ്ഞതാണ് ഷാനവാസിനെ പ്രകോപിപ്പിച്ചത്. കൈയിലുണ്ടായിരുന്ന കുപ്പി പൊട്ടിച്ച് സുരേന്ദ്രനെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ സുരേന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ്.

Read More

പെഗാസസ് ആള് നിസാരക്കാരനല്ല ! മിസ്ഡ് കോള്‍ വഴിവരെ ഫോണിലെത്തും; സകല വിവരങ്ങളും ചോര്‍ത്തിയ ശേഷം സ്വയം നശിക്കും…

ഗ്രീക്ക് മിത്തോളജിയിലെ പറക്കും കുതിരയാണ് പെഗാസസ്. കൈമേറയെ കൊല്ലാന്‍ സഹായിച്ചതുള്‍പ്പെടെയുള്ള പെഗാസസിന്റെ വീരകഥകള്‍ ധാരാളമുണ്ട്. എന്നാല്‍ ഇപ്പോള്‍ സകലരുടെയും ഉറക്കം കെടുത്തുന്നത് മറ്റൊരു പെഗാസസ് ആണ്. ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ നിര്‍മിച്ച മാല്‍വെയറാണ് ഈ പെഗാസസ്. കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജി, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി മുന്നൂറിലേറെപ്പേരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ പെഗാസസ് അത്ര നിസ്സാരക്കാരനല്ല. േ ഫാണ്‍ വിവരങ്ങള്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് 2016 മുതല്‍ തന്നെ വിവാദത്തിലായ ഇസ്രയേല്‍ കമ്പനിയാണ് എന്‍എസ്ഒ. ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ഫോണിലേക്ക് ഇമെയില്‍ വഴിയോ എസ്എംഎസ് വഴിയോ വാട്‌സാപ് വഴിയോ പ്രോഗ്രാം കോഡുകള്‍ കടത്തിവിട്ട് പൂര്‍ണമായി വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ കഴിവുള്ള മാല്‍വെയറാണ് പെഗാസസ്. മിസ്ഡ്‌കോള്‍ വഴി പോലും മറ്റൊരു ഫോണിനെ ആക്രമിക്കാന്‍ പെഗാസസിന് സാധിക്കും. വിവരങ്ങള്‍ ചോര്‍ത്തേണ്ട ഫോണില്‍ എത്തിയാല്‍ ഉപയോക്താവിന് ഒരു സംശയത്തിനും ഇടനല്‍കാതെ ചോര്‍ത്തല്‍ ആരംഭിക്കും.…

Read More