ഇരുന്നു കഴിക്കാൻ ഹോട്ടലുകളും ഇരുന്നു കുടിക്കാൻ ബാറുകളും തുറന്നേക്കും; നാളത്തെ കോവിഡ് അവലോകന യോഗത്തിൽ എല്ലാം തീരുമാനമാകും‍?

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നതു സംബന്ധിച്ച് ആലോചിക്കുന്നതിനായുള്ള അവലോകന യോഗം നാളത്തേക്കു മാറ്റി. ഇന്നു വൈകുന്നേരം ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അടക്കമുള്ള ഇളവുകളുടെ കാര്യത്തിൽ നാളെ തീരുമാനമെടുത്തേക്കും. ഹോട്ടലുകളുടെ കാര്യത്തിൽ…കോവിഡ് വ്യാപനം കുറയുകയും വാക്സിനേഷൻ‌ വളരെ വേഗം മുന്നോട്ടു പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ നൽകുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുന്നതിനൊപ്പം ബാറുകൾ തുറക്കുന്ന കാര്യത്തിലും ഇളവ് നൽകുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നതായാണ് അറിയുന്നത്. ടേബിളുകള്‍ തമ്മിലുള്ള അകലം കൂട്ടിയാകും അനുമതി. മ്യൂസിയങ്ങളും മൃഗശാലകളും തുറക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനമെടുക്കും. തിരുവനന്തപുരത്ത് പ്രഭാത- സായാഹ്ന നടത്തത്തിനും അനുമതിയുണ്ടാകും. പ്ലസ് വണ്‍ പരീക്ഷയിലെ ബുധനാഴ്ചത്തെ സുപ്രം കോടതി നിലപാട് അനുസരിച്ചാകും സ്‌കൂള്‍ തുറക്കലില്‍ അന്തിമ തീരുമാനം. തിയേറ്ററുകള്‍ തുറക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും.

Read More

മോദി-ബൈഡൻ കൂടിക്കാഴ്ച 24ന്; ജോ ബൈഡൻ പ്രസിഡന്‍റ് ആയ ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 24ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തും. നാലു രാഷ്ട്ര ചർച്ചയ്ക്കുള്ള തീയതിയാണ് അമേരിക്ക പ്രഖ്യാപിച്ചത്. ജപ്പാൻ, ഓസ്ട്രേലിയ പ്രധാനമന്ത്രിമാരും പങ്കെടുക്കും. അഫ്ഗാനിലെ പുതിയ സ്ഥിതിഗതികള്‍, ആഗോള ഭീകരത, ഇന്തോ-പസഫിക് സഹകരണം, കലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകുന്നത്. ഈ മാസം 23 മുതൽ 25 വരെയാണ് മോദിയുടെ അമേരിക്കൻ സന്ദർശനം. ജോ ബൈഡൻ പ്രസിഡന്‍റ് ആയ ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്. 25 ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷം മോദി മടങ്ങും.

Read More

ഗോ കൊറോണ…വാക്‌സിനേഷൻ പൂർത്തിയാകുന്നു; ഇൻഫോപാർക്കിലേക്ക് മടങ്ങിയെത്താൻ ഐടി കമ്പനികൾ

കൊച്ചി: ഇന്‍ഫോപാര്‍ക്കിലെ എല്ലാ ഐടി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള കോവിഡ് വാക്‌സിനേഷന്‍ ഈ മാസത്തോടെ പൂര്‍ത്തിയാകും. ഇതോടെ ഇന്‍ഫോപാര്‍ക്കില്‍ ഐടി കമ്പനികള്‍ക്ക് സാധാരണനിലയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സാഹചര്യമൊരുങ്ങി. വിവിധ കമ്പനികള്‍ സ്വന്തം നിലയിലും ഇന്‍ഫോപാര്‍ക്കിന്‍റെ നേതൃത്വത്തിലുമായാണ് വാക്സിനേഷന്‍ നടന്നുവരുന്നത്. ജൂണില്‍ ആദ്യ ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാം ഡോസ് വിതരണമാണ് ഇപ്പോള്‍ നടന്നുവരുന്നത്. തിരുവനന്തപുരം ടെക്നോപാര്‍ക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് (ടെക്ക്) ഹോസ്പിറ്റലുമായി സഹകരിച്ച് ഇന്‍ഫോപാര്‍ക്ക് സംഘടിപ്പിക്കുന്ന രണ്ടാം ഡോസ് വാകിസിനേഷന്‍ ഈ മാസം 22 മുതല്‍ 24 വരെ നടക്കും. പതിനായിരം ഡോസ് വാക്സിനാണ് ഇതിനായി ടെക് ഹോസ്പിറ്റല്‍ കൊച്ചിയിലെത്തിക്കുന്നത്. വിവിധ കമ്പനികള്‍ ഇതിനകം തന്നെ സമ്പൂര്‍ണ വാക്‌സിനേഷന്‍ എന്ന ലക്ഷ്യം നേടിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ഇന്‍ഫോപാര്‍ക്കില്‍ വാക്സിനേഷന്‍ സമ്പൂര്‍ണമാകും.നേരത്തെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ ഏതാനും കമ്പനികള്‍ ഇതിനകം പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കിയിട്ടുണ്ട്. വര്‍ക്ക് ഫ്രം ഹോം രീതിയില്‍…

Read More

നാർക്കോട്ടിക് ജിഹാദ്: വിളിക്കാതെ സഹായത്തിനില്ലെന്ന് സുരേഷ്ഗോപി

  തൃശൂർ: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ രൂപതാധ്യക്ഷൻ വിളിച്ചാൽ സഹായിക്കുമെന്ന് സുരേഷ്ഗോപി എംപി. അങ്ങോട്ടുപോയി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ല. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാകട്ടെയെന്നും ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം താൻ നിൽക്കുമെന്നും സുരേഷ്ഗോപി വ്യക്തമാക്കി.

Read More

എല്ലാവരും കാണുമ്പോള്‍ ആദ്യം ചോദിക്കുന്നത് ചാട്ടവാറടിയെക്കുറിച്ചാണ് ! താന്‍ സീരിയലിലെപ്പോലെ വില്ലത്തിയുമല്ല അത്ര പാവവുമല്ലെന്ന് മാന്‍വി സുരേന്ദ്രന്‍…

മലയാളം മിനിസ്‌ക്രീനിലെ മിന്നും താരമാണ് മന്‍വി സുരേന്ദ്രന്‍. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ, സീ കേരളത്തിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയായ മിസിസ് ഹിറ്റ്ലര്‍ എന്നീ പരമ്പരകളിലാണ് മാന്‍വി അഭിനയിക്കുന്നത്. രണ്ടു സീരിയലുകളിലും വില്ലത്തി കഥാപാത്രമായാണ് മാന്‍വി എത്തിയിരിക്കുന്നത്. ഋഷിയെ സ്നേഹിക്കുന്ന മിത്ര എന്ന കഥാപാത്രത്തെ ആണ് കൂടെവിടെ പരമ്പരയില്‍ അവതരിപ്പിക്കുന്നത്. മിസിസ് ഹിറ്റ്ലറില്‍ സൂര്യ എന്ന കുശുമ്പിയായ മരുമകള്‍ കഥാപാത്രമായിട്ടാണ് മാന്‍വി എത്തുന്നത്. ഫ്‌ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഷോയായ സ്റ്റാര്‍ മാജിക്കിലൂടെയാണ് മാന്‍വി പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. നെഗറ്റീവ് കഥാപാത്രങ്ങളില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് സ്റ്റാര്‍ മാജിക്കില്‍ മാന്‍വി എത്തുന്നത്. ഇപ്പോഴിതാ സിനിമാ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരം. സിനിമാദിക്യൂ എന്ന യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് പാവത്താന്‍ ക്യാരക്ടറിനെക്കാളും അല്‍പം കുശുമ്പും കുന്നായ്മയുമുള്ള കഥാപാത്രം ചെയ്യാന്‍ തനിക്ക് താല്‍പര്യമെന്നാണ് മാന്‍വി പറയുന്നത്. നടിയുടെ…

Read More

ഗീതുമോഹൻദാസ് മഞ്ജുവിനെക്കുറിച്ച് അങ്ങനെ പറഞ്ഞതെന്ത്…

വിമര്‍ശനങ്ങള്‍ നിരന്തരം കേള്‍ക്കുന്നത് എളുപ്പമല്ലെന്ന് എനിക്കറിയാം, എന്നാല്‍ നിനക്കത് (മഞ്ജു വാര്യർ) കേള്‍ക്കാന്‍ സാധിക്കുന്നു. അതെല്ലാം ഉള്‍ക്കൊണ്ട് നിന്‍റെ ജോലിയില്‍ മുന്നേറുന്നു. ഇത് ഒരു വ്യക്തിയെന്ന നിലയില്‍ നീ എത്രത്തോളം സുരക്ഷിതയാണെന്നും ഒരു നടിയെന്ന നിലയില്‍ എത്രത്തോളം മികവുള്ളവളാണെന്നും, പ്രതിജ്ഞാബദ്ധയാണെന്നും കാണിക്കുന്നു. നിങ്ങളുടെ ഏറ്റവും മികച്ചത് വരാനിരിക്കുന്നതായി ഞാന്‍ വിശ്വസിക്കുന്നു. അത് വളരെ പെട്ടെന്നുതന്നെ എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിന്‍റെ ജന്മദിനത്തില്‍ എനിക്ക് പറയാനുള്ളത് ഇതാണ്.നീ എന്‍റെ ഗാഥ ജാം മാത്രമല്ല, നിധിയാണ്. ജന്മദിനാശംസകള്‍… ഗീതുമോഹൻദാസ്

Read More

മലയാളത്തിൽ നായകനെ വേണമെന്നുണ്ടെങ്കിൽ പുറകേ നടക്കണം; തമിഴിൽ അങ്ങനെയല്ലെന്ന് മഹേഷ്

ഒരു സിനിമ ചെയ്യണമെങ്കിൽ അതിന് ഒരു നായകൻ വേണം. നായകൻ വേണമെന്നുണ്ടെങ്കിൽ കഥയുമായി അദ്ദേഹത്തിന്‍റെ പുറകെ നടക്കണം. ഒരു വർഷം കൊണ്ടാകും നമ്മൾ ഒരു കഥ ഉണ്ടാക്കി എടുക്കുക. അത് അര മണിക്കൂറ് കൊണ്ട് കേട്ടിട്ട് കുറെ തിരുത്തലും ഉപദേശവുമൊക്കെ ഇങ്ങോട്ട് തരും. പിന്നീട് ഇദ്ദേഹം പോകുന്ന ഇടത്ത് കാരവാനിൽ നിന്നുള്ള വിളി കാത്തിരിക്കാനുള്ള ആയുസ് എനിക്കില്ല. മലയാളത്തെ പോലെ അല്ല തമിഴ് സിനിമ. അവിടെ ഇതുപോലെ ഒരു പ്രശ്നവുമില്ല. നല്ല ബഹുമാനമാണ് ലഭിക്കുന്നത്. സംസാരിക്കാൻ നിൽക്കുന്ന നമ്മളെ കേൾക്കാൻ അവർ തയാറാണ്. കൂടാതെ ഒരു സ്പേസ് തരും. എന്നാൽ ഇവിടെ അങ്ങനെ അല്ല. -മഹേഷ്

Read More

മോഹന്‍ലാലിനെയാണോ മമ്മൂട്ടിയെയാണോ ഇഷ്ടം ! സാന്ത്വനത്തിലെ നായിക ‘അഞ്ജലി’ ഗോപികയുടെ മറുപടി ഇങ്ങനെ…

ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് സീരിയലുകളിലൊന്നാണ് സാന്ത്വനം. സീരിയലിലെ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും. വളരെ അപ്രതീക്ഷിതം ആയിട്ടാണ് ഇരുവരും വിവാഹം കഴിക്കുന്നത്. വിവാഹത്തിനുശേഷം ആയിരുന്നു ഇരുവരും പ്രണയിച്ചു തുടങ്ങിയത്. ഇരുവരും ഒരുമിച്ച് സ്‌ക്രീനില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക ആവേശമാണ്. ഇരുവരുടെയും കലിപ്പനും കാന്താരിയും മോഡല്‍ വിശേഷങ്ങള്‍ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്. ഗോപിക അനില്‍ എന്ന നടിയാണ് അഞ്ജലി എന്ന കഥാപാത്രത്തെ സാന്ത്വനത്തില്‍ അവതരിപ്പിക്കുന്നത്. മുമ്പ് സിനിമയില്‍ ബാലതാരമായും അഞ്ജലി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായ ബാലേട്ടന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായിരുന്നു ഗോപിക. യഥാര്‍ഥ ജീവിതത്തില്‍ ഒരു മെഡിക്കല്‍ ഡോക്ടറാണ് ഗോപിക, എങ്കിലും പ്രാക്ടീസ് ചെയ്യുന്നില്ല. തല്‍ക്കാലം സീരിയല്‍ തിരക്കുകളില്‍ തന്നെ മുഴുകി ഇരിക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം. അതേ സമയം സാന്ത്വനത്തില്‍…

Read More

അയ്യായിരം രൂപയുടെ സിഗരറ്റ് ഉൾപ്പെടെ  ഇരുപതിനായിരത്തോളം രൂപയുടെ മോഷണം; മേൽക്കൂര ഇളക്കിയുള്ള കള്ളനെ കുടുക്കാൻ സിഗരറ്റ് വഴിയാകുമെന്ന് പോലീസ്

മുണ്ടക്കയം: വണ്ടൻപതാലിൽ വ്യാപാര സ്ഥാപനത്തിന്‍റെ മേൽക്കൂര തകർത്ത് മോഷണം നടത്തിയ സംഭവത്തിൽ അന്വേഷണം ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ചു പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന മോഷണത്തിൽ വ്യാപാര സ്ഥാപനത്തിൽ നിന്ന് അയ്യായിരത്തോളം രൂപയും, സിഗരറ്റ്, ബൂസ്റ്റ്, ചോക്ലേറ്റ്, ഈന്തപ്പഴം അടക്കം ഇരുപതിനായിരത്തോളം രൂപയുടെ സാധനങ്ങളും നഷ്ടമായിരുന്നു. കടയുടെ മേൽക്കൂരയിലെ ഓട് ഇളക്കി മാറ്റി അകത്തുകടന്നായിരുന്നു മോഷണം നടത്തിയത്.രാവിലെ കട തുറന്നപ്പോൾ മാത്രമാണ് മോഷണ വിവരം പുറത്തറിയുന്നത്. അതുകൊണ്ടുതന്നെ മഴപെയ്തപ്പോൾ വെള്ളം വീണു മൈദ മാവ്, പഞ്ചസാര അടക്കമുള്ളവ നശിച്ചുപോയിരുന്നു. പ്രദേശത്ത് താമസക്കാരായ ഇതരസംസ്ഥാന തൊഴിലാളികളെയും, ചില സാമൂഹ്യവിരുദ്ധരേയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. അയ്യായിരത്തിലധികം രൂപയുടെ സിഗരറ്റ് മാത്രം മോഷണം പോയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ഉൗർജ്ജിതമാക്കിയത്. രണ്ടു ദിവസത്തിനുള്ളിൽ പ്രതികളെ പിടികൂടാൻ കഴിയുമെന്നാണ് മുണ്ടക്കയം പോലീസ് അറിയിച്ചിരിക്കുന്നത്. എസ്എച്ച്ഒ ഷൈൻ കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Read More

എത്ര നാളത്തേക്കെന്ന് കണ്ടറിയാം..! സാമൂഹിക വിരുദ്ധരെ ഒഴിപ്പിച്ചു പോലീസ് നഗരം ക്ലീനാക്കി

കോട്ടയം:  നഗരത്തിൽ നിന്നും സാമൂഹിക വിരുദ്ധരെ ഒഴിപ്പിച്ചു പോലീസ് നഗരം ക്ലീനാക്കിയെങ്കിലും എത്ര നാളത്തേയ്ക്കെന്ന് കണ്ടറിയാം. ഇന്നലെ നാഗന്പടം ബസ് സ്റ്റാന്‍റ് പരിസരത്തും നഗരത്തിന്‍റെ വിവിധ പ്രദേശങ്ങളിലും കഴിഞ്ഞിരുന്ന സാമൂഹ്യ വിരുദ്ധരെയും യാചകരെയുമാണ് പോലീസ് നീക്കിയത്. മുന്പും സമാനമായ സാഹചര്യത്തിൽ നഗരത്തിൽ കഴിയുന്നവരെ പോലീസും നഗരസഭ അധികൃതരും ചേർന്നു നീക്കം ചെയ്യുകയും ഇവരെ റെസ്ക്യൂ ഹോമുകളിൽ എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഇത്തരക്കാർ തിരികെ എത്തുന്നതും പതിവ് കാഴ്ചയായിരുന്നു. നഗരത്തിൽ കഴിയുന്നവരിൽ ഏറെയും ലഹരി ഉപയോഗിക്കുന്നവരും യാചകരും മോഷ്്ടാക്കളുമാണെന്ന് പോലീസ് പറയുന്നു. ഏറെ നാളായി നഗരത്തിൽ മോഷ്ടാക്കളുടെ ശല്യം കൂടിവരുന്നതായി പരാതിയുണ്ടായിരുന്നു. ഇന്നലെ മദ്യലഹരിയിൽ തിരുനക്കര മൈതാനത്ത് കഴിഞ്ഞിരുന്ന ചിലർ ബഹളമുണ്ടാക്കിയിരുന്നു. സ്ഥലത്തെത്തിയ പോലീസിനുനേരെ ഇവർ തട്ടിക്കയറി. തുടർന്നു കൂടുതൽ പോലീസ് എത്തിയതോടെയാണ് ഇവർ പിരിഞ്ഞുപോയത്. തുടർന്നായിരുന്നു കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് സംഘം…

Read More