നന്ദി പ്രിന്‍സീ ഒരായിരം നന്ദി ! തന്റെ സിനിമയില്‍ നിന്നുള്ള ഓഫര്‍ നിരസിച്ചതിന് സായി പല്ലവിയോട് നന്ദി പറഞ്ഞ് ചിരഞ്ജീവി…

താന്‍ നായകനായ ചിത്രത്തിലേക്കുള്ള വേഷം വേണ്ടെന്നു വച്ച നടി സായി പല്ലവിയോട് നന്ദി പറഞ്ഞ് സൂപ്പര്‍താരം ചിരഞ്ജീവി. സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നാഗചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ലവ് സ്റ്റോറി എന്ന സിനിമയുടെ പ്രിവ്യൂ ഷോ ചടങ്ങിലാണ് അമ്പരപ്പിക്കുന്ന ഈ സംഭാഷണം. ചിരഞ്ജീവി ചിത്രമായ ഭോലാ ശങ്കറിലേക്കുള്ള അവസരം സായി വേണ്ടെന്നു വെച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെ ചിരഞ്ജീവി നന്ദി പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. സായി ഓഫര്‍ നിരസിക്കണമേ എന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും താരം പറയുന്നു. ഭോലാ ശങ്കറില്‍ ചിരഞ്ജീവിയുടെ സഹോദരി വേഷത്തിലേക്കാണ് സായ് പല്ലവിയെ പരിഗണിച്ചിരുന്നത്. സായിയെ പോലെ ഒരു താരത്തിന്റെ സഹോദരനായി അഭിനയിക്കുന്നതിലും ഇഷ്ടം നായകനായി അഭിനയിക്കുന്നതാണെന്ന് ചിരഞ്ജീവി പറഞ്ഞു. റീമേക്ക് സിനിമകളില്‍ അഭിനയിക്കുന്നതില്‍ തനിക്ക് പേടിയുണ്ടെന്നും താല്‍പര്യമില്ലെന്നും അതുകാണ്ടാണ് ഈ ഓഫര്‍ നിരസിച്ചതെന്നും സായി അതേ വേദിയില്‍ മേറുപടി…

Read More

എൽഡിഎഫ് യോഗത്തോടെ കോർപ്പറേഷൻ, ബോർഡ് വിഭജനം; ഉഭയകക്ഷി ചർച്ച തുടങ്ങുന്നു

ജോണ്‍സണ്‍ വേങ്ങത്തടം കോട്ടയം: ഇടതുമുന്നണി യോഗം ഇന്ന് എകെജി സെന്‍ററിൽ ചേരുന്പോൾ ബോർഡ്, കോർപ്പറേഷൻ പദവികൾ നൽകുന്നതിൽ മുന്നണിക്കുള്ളിൽ ഉഭയകക്ഷി ചർച്ചകൾ തീരുമാനിക്കും.തിങ്കളാഴ്ചത്തെ ഭാരത് ബന്ദ് ഇന്നു ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ചർച്ചയാകും. ബോർഡ്-കോർപ്പറേഷൻ‌ പദവികൾ സംബന്ധിച്ച് ആദ്യഘട്ടമെന്ന നിലയിൽ സിപിഎം – സിപിഐ ഉഭയ കക്ഷി ചർച്ചയാണുണ്ടാവുക. ഇന്നു മുഖ്യമന്ത്രി, കോടിയേരി, കാനം എന്നിവർ ഒന്നിച്ചിരുന്നൊരു ചർച്ച നടത്തും. ഇതിനു ശേഷം മറ്റു ഘടക കക്ഷികളുമായും ചർച്ച നടക്കും. നിലവിൽ ഓരോ കക്ഷിക്കുമുള്ള കോർപ്പറേഷൻ, ബോർഡ് അധ്യക്ഷന്മാരുടെയും അംഗങ്ങളുടെയും എണ്ണത്തിൽ കുറവു വരാൻ സാധ്യതയുണ്ട്. എ, ബി, സി ഗ്രേഡ് തിരിച്ചാണ് കോർപ്പറേഷൻ, ബോർഡ് വിഭജനം നടക്കുക. കേരള കോണ്‍ഗ്രസ് എമ്മിന് കൂടി ഇത്തവണ പ്രാതിനിധ്യം കൊടുക്കേണ്ടതുണ്ട്. സിപിഎമ്മും സിപിഐയും ഇക്കാര്യത്തിൽ വിട്ടു വീഴ്ച ചെയ്യേണ്ടി വരും.എന്നാൽ, നിലവിലുള്ള എണ്ണത്തിൽ കുറവ് വരുത്താൻ സിപിഐ തയ്യാറാകുമോയെന്നാണ്…

Read More

ഫേസ്ബുക്കിലൂടെ യുവാവിനെ വളച്ചെടുത്തു വിവാഹവാഗ്ദാനം നല്‍കി ! യുവതി തട്ടിയത് 11 ലക്ഷം രൂപ; കൊട്ടാരക്കരയില്‍ നടന്ന സംഭവം ഇങ്ങനെ…

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കബളിപ്പിച്ച് യുവതിയും ഭര്‍ത്താവും ചേര്‍ന്ന് കൈക്കലാക്കിയത് 11 ലക്ഷത്തിലേറെ രൂപ. യുവാവിന്റെ പരാതിയില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്.എന്‍. പുരം ബാബുവിലാസത്തില്‍ പാര്‍വതി ടി.പിള്ള (31), ഭര്‍ത്താവ് സുനില്‍ലാല്‍ (43) എന്നിവരാണ് പന്തളം പോലീസിന്റെ പിടിയിലായത്. പന്തളത്ത് വാടകയ്ക്ക് താമസിക്കുന്ന കുളനട സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. 2020 ഏപ്രിലിലാണ് തട്ടിപ്പിന്റെ തുടക്കം.യുവാവിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാര്‍വതി താന്‍ അവിവാഹിതയാണെന്നും പുത്തൂര്‍ പാങ്ങോട് സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണെന്നും യുവാവിനെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. എസ്.എന്‍. പുരത്തുള്ള സുനില്‍ലാലിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നും അറിയിച്ചു. സൗഹൃദം തുടര്‍ന്നതോടെ പാര്‍വതി വിവാഹവാഗ്ദാനം നല്കി. തനിക്ക് 10 വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചു. സ്വത്തിന്റെ പേരില്‍ കേസ് നടക്കുകയാണെന്നും വിശ്വസിപ്പിച്ചു. കേസ് നടത്തിപ്പിനും മറ്റു ചെലവുകള്‍ക്കുമെന്നു പറഞ്ഞാണ് യുവാവില്‍ നിന്ന് പണം വാങ്ങിയത്. പാര്‍വതിയുടെ…

Read More

വായുമലിനീകരണം; രോഗങ്ങൾ ബാധിച്ച് പ്രതിവർഷം  മരിക്കുന്നവരുടെ കണക്കുകൾ ഞെട്ടിക്കുന്നത്; ലോകാരോഗ്യ സംഘടന വിശദീകരിക്കുന്നതിങ്ങനെ

ജനീവ: വായു ഗുണനിലവാര പരിശോധനാ മാനദണ്ഡങ്ങൾ പുതുക്കി ലോകാരോഗ്യ സംഘടന. വായു മലിനീകരണം മൂലമുണ്ടാകുന്ന ഹൃദയ, ശ്വാസകോശ രോഗങ്ങൾ ബാധിച്ചുള്ള മരണങ്ങൾ കു‍റയ്ക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടനയുടെ നടപടി. ‌കർശന നിർദേശങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ മാനദണ്ഡങ്ങൾ. ഗുണനിലവാരം കണക്കാക്കുന്നതിന് വായുവിലുള്ള പാർട്ടിക്കുലേറ്റ് മെറ്റീരിയൽ, ഓസോൺ, നൈട്രജൻ ഡയോക്‌സൈഡ്, സൾഫർ ഡൈ ഓക്‌സൈഡ്, കാർബൺ മോണോക്‌സൈഡ് തുടങ്ങിയവയുടെ അളവിന്‍റെ പരിധിയാണ് പുതുക്കിയത്. കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം മനുഷ്യന്‍റെ ആരോഗ്യത്തിന് ഏറ്റവും വലിയ പാരിസ്ഥിതിക ഭീഷണിയാണ് വായു മലിനീകരണം. ഇത് ശ്വാസകോശ അർബുദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകും.വായു മലിനീകരണം മൂലമുള്ള രോഗങ്ങൾ ബാധിച്ച് പ്രതിവർഷം 70 ലക്ഷം പേർ മരണപ്പെടുന്നതായി ലോകാരോഗ്യ സംഘടന കണക്കാക്കുന്നു.

Read More

നരേന്ദ്ര മോദി വാഷിംഗ്ടണിൽ; ഊഷ്മള വരവേൽപ്; പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ ഏഴാമത്തെ യുഎസ് പര്യടനം

വാഷിംഗ്ടൺ ഡിസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉന്നത ഉദ്യോഗസ്ഥ സംഘവും യുഎസിൽ എത്തി. രാത്രി വൈകി വാഷിംഗ്ടണിൽ വന്നിറങ്ങിയ ഉടൻ അദ്ദേഹം കോവിഡ് സംബന്ധിച്ച ആഗോള സമ്മേളനത്തിലും പങ്കെടുത്തു. ഐക്യരാഷ്‌ട്ര പൊതുസഭയിൽ പങ്കെടുക്കാനും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി നിർണായക ചർച്ചകൾക്കുമായാണു പ്രധാനമായും മോദിയുടെ സന്ദർശനം. പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ ഏഴാമത്തെ യുഎസ് പര്യടനമാണിത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് പ്രധാനമന്ത്രി മോദി അന്‍ഡ്രൂസ് ജോയിന്‍റെ ബെസില്‍ എയര്‍ ഇന്ത്യ 1 വിമാനത്തില്‍ വന്നിറങ്ങിയത്. മഴയെ അവഗണിച്ച് മോദിയെ സ്വീകരിക്കാന്‍ യുഎസിലെ ഇന്ത്യൻ സമൂഹവും വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇവരെയും അഭിവാദ്യം ചെയ്താണ് മോദി വിമാനത്താവളം വിട്ടത്. യുഎസുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും സന്ദർശനം സഹായിക്കുമെന്ന് യാത്ര പുറപ്പെടും മുൻപ് മോദി പറഞ്ഞിരുന്നു. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ,…

Read More

‘പഞ്ചപാവം’ സെയ്തലവി ഒടുവില്‍ കുറ്റസമ്മതം നടത്തി ! സുഹൃത്തിന്റെ പറ്റിക്കാന്‍ വേണ്ടി പറഞ്ഞതാണെന്ന് ‘ബംബര്‍ അടിച്ച’ പ്രവാസി; അപ്പോള്‍ പൊതുജനം ആരായെന്ന് ജനങ്ങള്‍…

കേരള സര്‍ക്കാരിന്റെ ഓണം ബംബര്‍ ഒന്നാം സമ്മാനം ലഭിച്ചതായി സോഷ്യല്‍ മീഡിയയില്‍ ആദ്യം പ്രചരിച്ച കഥയിലെ നായകനായ വയനാട് പനമരം പരക്കുനി സ്വദേശി ഒടുവില്‍ താന്‍ പറഞ്ഞത് കളവാണെന്ന് സമ്മതിച്ചു. ഒന്നാം സമ്മാനം തനിക്കല്ലെന്നറിഞ്ഞിട്ടും സുഹൃത്തിനെ കബളിപ്പിക്കാന്‍ പറഞ്ഞത് കൈവിട്ട കളിയായിപ്പോയന്നും താന്‍ കാരണമുണ്ടായ വിഷമത്തില്‍ വീട്ടുകാരോടും ബന്ധുക്കളോടും നാട്ടുകാരോടും മാപ്പുചോദിക്കുന്നതായും ദുബായില്‍നിന്നു പകര്‍ത്തിയ വീഡിയോയില്‍ സെയ്തലവി പറയുന്നു. ദുബായ് അബുഹായിലിലെ മൂണ്‍ സ്റ്റാര്‍ വണ്‍ റസ്റ്ററന്റിലെ അടുക്കള ജീവനക്കാരനായ സെയ്തലവി ഓണം ബമ്പറുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കഴിഞ്ഞദിവസം വരെ പറഞ്ഞുകൊണ്ടിരുന്നത്. വയനാട് നാലാംമൈല്‍ സ്വദേശി അഹമ്മദ് എന്നയാള്‍ വാട്ട്സാപ്പിലൂടെ അയച്ചുകൊടുത്ത ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ ഫോട്ടോ സുഹൃത്തുക്കളെ കാണിച്ചാണ് സെയ്തലവി സമ്മാനം തനിക്കാണെന്നു പറഞ്ഞത്. സമ്മാനാര്‍ഹമായ ടിക്കറ്റ് എവിടെയെന്ന ചോദ്യത്തിന് അഹമ്മദ് തന്നെ വഞ്ചിച്ചെന്നും നിയമനടപടി സ്വീകരിക്കുമെന്നും സെയ്തലവി പറഞ്ഞിരുന്നു. ഗൂഗിള്‍പേയിലൂടെ 300…

Read More

ലഹരി മാഫിയ ഹാപ്പി..! കഞ്ചാവ് വാങ്ങാൻ ഡാന്‍സാഫ് ആന്ധ്രയ്ക്കു പോയി! വന്‍ കഞ്ചാവുവേട്ട റിവാര്‍ഡും മറ്റ് ആനുകൂല്യങ്ങളും നേടിക്കൊടുക്കും; ഇന്‍റലിജൻസ് റിപ്പോർട്ട് പുകഞ്ഞുകത്തുന്നു

ഇ.അനീഷ് കോഴിക്കോട്: സംസ്ഥാന ആഭ്യന്തരവകുപ്പിലും പോലീസിലും പുകഞ്ഞുകത്തി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. കഞ്ചാവ് കടത്തികൊണ്ടു വന്ന ശേഷം അതു പിടിച്ചെടുത്ത് പോലീസ് തന്നെ ‘സ്റ്റാറാകുന്നു’ എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മയക്കമരുന്ന് മാഫിയ ഹാപ്പിയാണ്. മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാന്‍ നിയോഗിച്ച ആന്‍ഡി നര്‍കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ്) ആകട്ടെ പുകമറയിലും. ഒറ്റപ്പെട്ട സംഭവമെന്ന്സംസ്ഥാനത്തിന്‍റെ തന്നെ അന്വേഷണ ഏജന്‍സിയായ ഇന്‍റലിജന്‍സാണ് തിരുവനന്തപുരം ചാക്കയില്‍നിന്ന് 110 കിലോയും കുമാരപുരത്തുനിന്ന് 150 കിലോയും കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ തിരുവനന്തപുരം ജില്ലാ ആന്‍ഡി നര്‍കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്സിനെതിരേ റിപ്പോര്‍ട്ട് നല്‍കിയത്. ഒരു ഒറ്റപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതെങ്കിലും ഇതു സംസ്ഥാനത്തുടനീളമുള്ള ഡാന്‍സാഫിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നുറപ്പായി. അതേസമയം, ഇതു മയക്കുമരുന്ന് മാഫിയ ആഘോഷമാക്കുകയും ചെയ്യുന്നു. ഹബ്ബ്സംസ്ഥാനം മയക്കമരുന്നിന്‍റെ ഹബ്ബായി മാറിയതായി റിപ്പോര്‍ട്ടുകള്‍ പോലീസ് തന്നെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടത്. യുവതീ-യുവാക്കള്‍ കാമ്പസുകളില്‍…

Read More

ഡാറ്റാ ബേസ് തയാറാക്കി എക്സൈസ്; മയക്കുമരുന്നു കേസുകളില്‍ കുടുങ്ങിയാല്‍ ഇനി എളുപ്പം തിരിച്ചറിയാം

  കൊച്ചി: സംസ്ഥാനത്ത് ലഹരിക്ക ടത്ത് വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ കേസില്‍ ഉള്‍പ്പെടുന്ന പ്രതികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് എക്‌സൈസ്. പ്രതികളുടെ ഡാറ്റാ ബേസ് തയാറാക്കിയാണ് ഈ മാറ്റത്തിലേക്ക് എക്‌സൈസ് ചുവടുവയ്ക്കുന്നത്. മുന്‍കാലങ്ങളില്‍ അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും മറ്റും പരിശോധിക്കാന്‍ സമയമെടുക്കുന്നത് എക്‌സൈസിനു തലവേദനയായിരുന്നു. ഡാറ്റാ ബേസ് സംവിധാനം നിലവില്‍ വരുന്നതോടെ സമയനഷ്ടം ഉള്‍പ്പെടെയുള്ളവ മറികടക്കാനാകും. കേസുകളിലെ പ്രതികളുടെ ചിത്രവും ഇവര്‍ ഉള്‍പ്പെട്ട കേസുകളും അന്വേഷണ ഉദ്യോഗസ്ഥന്‍റെ കംപ്യൂട്ടറിനു മുന്നില്‍ ഇനി മുതല്‍ സെക്കന്‍ഡുകൾ‍ക്കുള്ളിൽ തെളിയും. കഞ്ചാവ് കടത്തില്‍ കുടുങ്ങിയവരുടേതുമാത്രം മതിയെങ്കില്‍ അങ്ങനെയും കിട്ടും. പ്രതികള്‍ മുമ്പും കേസുകളില്‍ പ്രതിയായിരുന്നോ എന്നു കണ്ടെത്താന്‍ ഇവരുടെ മൊഴികളാണ് നിലവിലെ ഏക ആശ്രയം. പിന്നെ ഉദ്യോഗസ്ഥരുടെ ഓര്‍മയും.എക്‌സൈസ് കേസുകളിലെ പ്രതികളുടെ വിവരങ്ങള്‍ മറ്റ് ഏജന്‍സികള്‍ക്ക് കൈമാറാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. എക്‌സൈസ്തന്നെ അന്വേഷിക്കുന്ന കേസില്‍ മറ്റ് ഓഫീസുകളില്‍നിന്നു കുറ്റവാളികളുടെ വിവരങ്ങള്‍…

Read More

തിയറ്ററുകളിലേക്കു ബിഗ് ബജറ്റ് ചിത്രങ്ങളുടെ നീണ്ട ക്യൂ; ഓണ്‍ ലൈന്‍ പ്ലാറ്റ് ഫോം സാധ്യതകള്‍ തേടി കൊച്ചു ചിത്രങ്ങൾ

  കോഴിക്കോട്: തിയറ്ററുകള്‍ തുറക്കുന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുന്നതിനിടെ കൂടുതല്‍ സിനിമകള്‍ ഒടിടി പ്ലാറ്റ് ഫോമിലേക്ക്. തിയറ്ററുകള്‍ പ്രതീക്ഷിച്ചു ചിത്രീകരണം ആരംഭിച്ച ജയസൂര്യ ചിത്രം ‘സണ്ണി’ ഇന്ന് ഓണ്‍ ലൈന്‍ പ്ലാറ്റ് ഫോമില്‍ റിലീസാകും. രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന, ജയസൂര്യയുടെ നൂറാമത്തെ സിനിമയാണിത്. കഴിയാഴ്ച ബോബി -സഞ്ജയ് ടീം തിരക്കഥയൊരുക്കിയ ടോവിനോ-സുരാജ് വെഞ്ഞാറമ്മൂട് ചിത്രം ‘കാണെക്കാണെ’യും ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരുന്നു. തിയറ്ററുകള്‍ തുറന്നാല്‍ തന്നെ സൂപ്പര്‍താര ചിത്രങ്ങളടക്കം ഒരു പിടിചിത്രങ്ങള്‍ റിലീസിനായി തയാറെടുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍പ്ലാറ്റ് ഫോം തന്നെയാണ് നല്ലതെന്ന അഭിപ്രായമാണ് ചെറുചിത്രങ്ങളുടെ അണിയറക്കാര്‍ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ മികച്ച പ്രേക്ഷക പ്രശംസ നേടിയ മൂന്നു മലയാളം ചിത്രങ്ങള്‍ ഓണ്‍ ലൈനില്‍ റിലീസ് ചെയ്തുകഴിഞ്ഞു. സുരേഷ് ഗോപിയുടെ തിരിച്ചുവരവാകുമെന്ന് കരുതപ്പെടുന്ന നിതിൻ‍ രണ്‍ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ ഓണ‍ ലൈന്‍ റിലീസിന് തയാറെടുക്കുന്നുവെന്ന…

Read More

മലയാളി പൊളിയല്ലേ..! ഖജനാവ് കാലിയാക്കി ഇടാൻ അനുവദിച്ചില്ല; കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് മലയാളി പിഴയൊടുക്കിയത് 85.91 കോടി രൂപ; മുന്നിൽ എറണാകുളം ജില്ല

കൊച്ചി: കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിനു പിഴയായി പൊതുജനം പോലീസിനു നല്‍കിയത് 85.91 കോടി രൂപ. കഴിഞ്ഞ 13 മാസത്തിനിടെ ഏറ്റവുമധികം പിഴ ഈടാക്കിയത് എറണാകുളം ജില്ലയില്‍നിന്നാണെന്നും സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരമാണു തൊട്ടുപിന്നില്‍. വിവരാവകാശ നിയമപ്രകാരം സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്നുള്ള കണക്കുകളിലാണ് 2020 ജൂലൈ 16 മുതല്‍ 2021 ഓഗസ്റ്റ് 14 വരെയുള്ള നിയമലംഘനത്തിന്‍റെ പിഴയീടാക്കിയതു സംബന്ധിച്ച വിവരങ്ങളുള്ളത്. കോവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പോലീസ് പരിശോധന ശക്തമാക്കിയ കഴിഞ്ഞ ഏപ്രില്‍ 15 മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള നാലു മാസം മാത്രം 48.82 കോടി രൂപ നിയമലംഘനത്തിനു പിഴയീടാക്കി. ഈ ഘട്ടത്തിലാണു കോവിഡിന്‍റെ പേരിലുള്ള പോലീസ് നടപടികള്‍ക്കെതിരേ പ്രതിപക്ഷവും വ്യാപാരികളും പരസ്യമായി രംഗത്തെത്തിയത്. 2021 മാര്‍ച്ച് 31 വരെയുള്ള ഒമ്പതു മാസം പിഴയിനത്തില്‍ പോലീസിനു ലഭിച്ചത് 37.09 കോടിയാണ്. എറണാകുളം സിറ്റി, റൂറല്‍…

Read More