ആസ്വദിച്ച് പൊതിച്ചോറുണ്ട് മോഹന്‍ലാല്‍ ! ഒപ്പം നല്ല ഉഗ്രന്‍ കിഴി പൊറോട്ടയും;വീഡിയോ കാണാം…

മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച കാര്യമാണ് പൊതിച്ചോറ്. വാഴയില വെട്ടി, ചെറുതീയില്‍ വാട്ടിയെടുത്ത് അതില്‍ ചോറും കറികളും പൊതിഞ്ഞുവച്ച്, ഉച്ചയ്ക്ക് കഴിക്കാനായി എടുക്കുമ്പോള്‍ത്തന്നെ ഉയരുന്ന മണം പറഞ്ഞറിയിക്കാനാവില്ല. അക്കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ വയറു പകുതി നിറയും. ഇപ്പോഴിതാ മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ ഊണിന് പൊതിച്ചോറു കഴിക്കുന്ന വീഡിയോ വൈറലാകുകയാണ്. കൊച്ചിയിലുള്ള ഒരു സ്വകാര്യ ഹോട്ടലിലാണ് കിഴി പൊറോട്ടയും പൊതിച്ചോറും കഴിക്കാന്‍ മോഹന്‍ലാല്‍ എത്തിയത്. സുഹൃത്ത് സമീര്‍ ഹംസ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ ഭക്ഷണം ആസ്വദിക്കുന്ന മോഹന്‍ലാലിനെ കാണാം…

Read More

പുരാവസ്തു തട്ടിപ്പു;മോന്‍സന്‍റെ പണമിടപാടുകള്‍ സംബന്ധിച്ച് ദുരൂഹത തുടരുന്നു; വിദേശബന്ധങ്ങളെക്കുറിച്ച് അന്വേഷണം

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്‍റെ വിദേശബന്ധങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. വിദേശത്തുനിന്ന് മോന്‍സനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചതായാണ് സൂചന. കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം ഇതുസംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സംഘം വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുന്നത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ വിദേശബന്ധങ്ങളോടു പ്രതികരിച്ചിരുന്നില്ല. ഇതുവരെ വിദേശയാത്ര നടത്താത്ത മോന്‍സനെ ആരെങ്കിലും വിദേശത്തുനിന്ന് സഹായിച്ചിരുന്നോയെന്നാണ് മുഖ്യമായും അന്വേഷിക്കുന്നത്. അതേസമയം പുരാവസ്തു തട്ടിപ്പുകേസില്‍ മോൻസനെതിരേ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പുരാവസ്തുക്കള്‍ കൈമാറിയ സന്തോഷ് എളമക്കര നല്‍കിയ പരാതിയിലാണ് ക്രൈം ബ്രാഞ്ച് പുതിയതായി കേസെടുത്തത്. മോശയുടെ അംശവടിയെന്ന് മോന്‍സൻ അവകാശപ്പെട്ട വസ്തുക്കളും ശില്പങ്ങളും സന്തോഷില്‍നിന്നു വാങ്ങിയവയാണ്. ഇവ കൈമാറിയ വകയില്‍ ലക്ഷങ്ങള്‍ ലഭിക്കാനുണ്ടെന്നാണ് സന്തോഷിന്‍റെ പരാതി. സന്തോഷിന് പണം നല്‍കാനുണ്ടെന്ന് മോന്‍സന്‍ കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.മോന്‍സന്‍റെ പണമിടപാടുകള്‍…

Read More

ആ ദൃശ്യം പുറത്ത് ! വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത് പ്രിയങ്ക ഗാന്ധി; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗും ചെയ്തു…

ലഖിംപുർ ഖേരി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സംഘടനകള്‍ നടത്തിയ പ്രകടനത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. കാല്‍നടയായി പോകുന്ന കര്‍ഷകരെ വാഹനം ഇടിച്ചു തെറിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ വാഹനത്തിന്‍റെ പുറകെ മറ്റൊരു വാഹനം പോകുന്നതും വീഡിയോയില്‍ കാണാം. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയാണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്താണ് പ്രിയങ്ക വീഡിയോ പങ്കുവച്ചത്. സമരക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇത്. എന്നാല്‍ എന്നാല്‍ ഇതു തന്നെയാണോ യഥാര്‍ത്ഥ ദൃശ്യങ്ങളെന്ന് പോലീസ് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.  

Read More

വേലക്കാരിയും പ്രോസ്റ്റിറ്റ്യൂട്ട് വേഷത്തിനും ഇപ്പോഴും വിളിക്കാറുണ്ട്, പക്ഷേ…

പലരും വിളിക്കുന്പോവേലക്കാരിയാകുമോ, പ്രോസ്റ്റിറ്റ്യൂട്ട് ആയി അഭിനയിക്കുമോ എന്നൊക്കെ ചോദിക്കാറുണ്ടെന്നു സുരഭി ലക്ഷ്മി പറയുന്നു. വേലക്കാരിയായി അഭിനയിക്കുന്നതില്‍ മടിയില്ല.പക്ഷെ കഥ വേലക്കാരിയേ കേന്ദ്രീകരിച്ചുള്ളതാണെങ്കില്‍ മാത്രം… അത് പ്രോസ്റ്റിറ്റ്യൂട്ട് ആണെങ്കിലും പ്രോസ്റ്റിറ്റ്യൂട്ടിന്‍റെ കഥയാണ് സിനിമയുടെ ഇതിവൃത്തമെങ്കില്‍ കഥാപാത്രം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നാണ് പറയാറുള്ളത്. നായകന്‍റെയും നായികയുടേയും അമ്മ കഥാപാത്രത്തെ അവതരിപ്പിക്കാനും ഒട്ടനവധി ഓഫറുകള്‍ വന്നിരുന്നു. താല്‍പര്യമില്ലാത്തതിനാല്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നു. -സുരഭി ലക്ഷ്മി

Read More

പാലായിലെ കാമ്പസ്‌ കൊലപാതകം! പഠിച്ച കള്ളനാണ് കൊലപാതകി ; നിതിനയുടെ ഫോണ്‍ അഭിഷേക് തട്ടിയെടുത്തെങ്കിലും പാസ്വേര്‍ഡ് അറിയാത്തതിനാല്‍ തുറക്കാന്‍ സാധിച്ചില്ല

കോട്ടയം: പാലാ സെന്‍റ്. തോമസ് കോളജ് കാന്പസിൽ സഹപാഠിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കൂത്താട്ടുകുളം കോഴിപ്പള്ളി ഉപ്പനായിൽ പുത്തൻപുരയിൽ അഭിഷേകിനെ (20) കൂടുതൽ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഇന്നലെ രാവിലെ പാലാ കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകിയത്. തുടർന്ന് കോടതി ആവശ്യം അംഗീകരിച്ച് മൂന്ന് ദിവസത്തേക്ക് പോലീസിന്‍റെ കസ്റ്റഡിയിൽ വിട്ടു. ഇന്നലെ കൂത്താട്ടുകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള കല്ലേപ്പള്ളി സ്റ്റോഴ്സിൽ അഭിഷേകിനെ എത്തിച്ചു. കട ഉടമ ബ്ലേഡ് മാറ്റി വാങ്ങിയ പ്രതിയെ തിരിച്ചറിഞ്ഞു. അതേ അളവിലുള്ള ബ്ലേഡ് കത്തിയിൽ ചേരുന്നതാണെന്ന് ഉറപ്പു വരുത്തി. കൂടാതെ കടയിലെ സിസിടിവിയിൽ നിന്നും അഭിലാഷ് കടയിൽ എത്തിയ ദിവസത്തെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. പാലാ സിഐ കെ.പി.ടോംസണിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ കൂത്താട്ടുകുളത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പ് ഇന്നും തുടരും. ഭീഷണി സന്ദേശങ്ങൾ തലയോലപ്പറന്പ് കുറുന്തറയിൽ നിതിനമോളെ (22) അഭിഷേക്…

Read More

ഒറ്റയ്ക്ക് സിനിമ സെറ്റില്‍ ചെല്ലുമ്പോള്‍ പലര്‍ക്കും മറ്റെന്തോ ധാരണയാണുള്ളത് ! തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് നടി…

ജനപ്രിയ പരമ്പരയായ കൂടെവിടെയിലെ അതിഥി ടീച്ചര്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകമനസില്‍ ഇടം കണ്ടെത്തിയ നടിയാണ് ശ്രീധന്യ. ഇപ്പോള്‍ നടി നടത്തിയ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. സിനിമ സെറ്റുകളില്‍ തനിച്ച് പോയപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവമാണ് ശ്രീധന്യ തുറന്നു പറഞ്ഞിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ താന്‍ സെറ്റിലേക്ക് തനിച്ചായിരുന്നു പോയിരുന്നതെന്നും ഇക്കാരണം കൊണ്ടു മാത്രം ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ശ്രീധന്യ പറയുന്നു. താന്‍ ഒറ്റയ്ക്ക് സെറ്റില്‍ ചെല്ലുന്നതു കൊണ്ടാണ് ആളുകള്‍ തന്നെ തെറ്റിദ്ധരിക്കുന്നതെന്നാണ് ഒരിക്കല്‍ സെറ്റില്‍ വെച്ച് ഒരാള്‍ പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി. സിനിമ മറ്റേത് ജോലിയെയും പോലെ തന്നെയാണ് എന്നാണ് എല്ലാവരും പറയുന്നതെന്നും എന്നാല്‍ തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും ശ്രീധന്യ വ്യക്തമാക്കുന്നു. ആദ്യത്തെ മൂന്ന് സിനിമകള്‍ സൗഹൃദത്തിന്റെ പേരില്‍ ആയിരുന്നു ലഭിച്ചത്. വളരെ രസകരമായിരുന്നു അതിന്റെ ഷൂട്ടിംഗ്. എന്നാല്‍, അതിനു ശേഷം ബുദ്ധിമുട്ട് തോന്നിയ…

Read More

വൈശാലിയിലെ രാജാവിന്  ആനയുടെ സ്റ്റൈല്‍; മൃഗങ്ങളുടെ മൂവ്മെന്‍റ്സ് സിനിമയിൽ കൊണ്ടുവന്നതിനെക്കുറിച്ച് ബാബു ആന്‍റണി

മൃഗങ്ങളുടെ മൂവ്മെന്‍റ്സ് ഞാന്‍ അഭിനയത്തിലേക്ക് എടുക്കാറുണ്ട്. പൂവിനു പുതിയ പൂന്തെന്നല്‍ എന്ന സിനിമയില്‍ ഒരു മൂര്‍ഖന്‍ പാന്പിനെയാണ് ഞാന്‍ അനുകരിച്ചിരിക്കുന്നതെന്ന് ബാബു ആന്‍റണി വൈശാലിയിലെ രാജാവിന് ഒരു ആനയുടെ സ്റ്റൈല്‍ ആണ്. ആന നടക്കുന്ന വിധമാണ് ഒരു രാജാവും നടക്കുക. ഭയങ്കര തലയെടുപ്പോടെ. എന്നാല്‍ ആനയുടെ മുഖത്ത് എപ്പോഴും ഒരു സങ്കടം കാണും. ഈ രാജാവും അത് പോലെയാണ്. രാജ്യത്ത് മൊത്തം പ്രശ്നങ്ങളാണ്. മാർഷ്യൽ ആർട്സിലാണു ഞാൻ ഇതു പഠിച്ചത്. മാർഷ്യൽ ആർട്സിൽ മൃഗങ്ങളുടെ മൂവ്മെന്‍റ്സിന് ഭയങ്കര പ്രാധാന്യമാണ്. ഈഗിള്‍ സ്റ്റൈല്‍, മങ്കി സ്റ്റൈല്‍, തുടങ്ങിയ നിരവധി ശൈലികളുണ്ട്. അതാണ് ഞാന്‍ അഭിനയത്തിലേക്കും എടുത്തതെന്ന് ബാബു ആന്‍റണി

Read More

ആ 200 കോടി വേണ്ട; ഞാന്‍ സ്വന്തം കഴിവ് കൊണ്ട് വളര്‍ന്നു വന്ന വ്യക്തി; പിന്തുണ വേണം, ഒപ്പം സ്വകാര്യത മാനിക്കണമെന്നും സാമന്ത

ഇക്കഴിഞ്ഞ ദിവസമാണ് താരദന്പതികളായ സാമന്തയും നാഗചൈതന്യയും തങ്ങള്‍ വേര്‍പിരിയുകയാണെന്ന്‌ആരാധകരെ അറിയിച്ചത്. നാലാം വിവാഹ വാര്‍ഷികത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇരുവരും വേര്‍പിരിയുകയാണെന്ന വിവരം അറിയിച്ചത്. ജീവനാംശമായി നടിക്ക് നാഗചൈതന്യയുടെ കുടുംബം 200 കോടി രൂപയാണ് നല്‍കാനൊരുങ്ങിയത്. എന്നാൽ ആ തുക തനിക്ക് വേണ്ടന്ന് സാമന്ത പറഞ്ഞതായിട്ടുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു രൂപ പോലും വേണ്ടെന്ന് നടി നാഗചൈതന്യയുടെ കുടുംബത്തെ അറിയിച്ചുവെന്നാണ് സൂചന. ഞാന്‍ സ്വന്തം കഴിവ് കൊണ്ട് വളര്‍ന്നു വന്ന വ്യക്തിയാണ്, മറ്റൊരാളുടെ പണം വാങ്ങുന്നത് ശരിയല്ല. എനിക്ക് ജീവിക്കാന്‍ ജീവനാംശത്തിന്‍റെ ആവശ്യമില്ല. ആത്മാഭിമാനം വളരെ വലുതാണെന്നും നടി വ്യക്തമാക്കി. 2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരായത്. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണം…

Read More

സുസ്മിത ഫിലിപ്! കാക്കനാട് മയക്കുമരുന്നു സംഘത്തിലെ മുഖ്യകണ്ണിയായ അധ്യാപിക; പ്രതികളില്‍ ചിലര്‍ക്കൊപ്പം ഒട്ടേറെ ഹോട്ടലുകളില്‍ ഇവര്‍ താമസിച്ചു; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസില്‍ ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ സഹായം നല്‍കിയ അധ്യാപികയെ എക്‌സൈസ് ക്രൈംബ്രാഞ്ച് സംഘം ഇന്നു കസ്റ്റഡിയില്‍ വാങ്ങും. കൊച്ചി കൂവപ്പാടം പാണ്ടിക്കുടി ചോളകത്ത് സുസ്മിത ഫിലിപ്പിനെ(40)യാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. മയക്കുമരുന്നു സംഘത്തിലെ മുഖ്യകണ്ണിയാണ് ഇവര്‍. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ മയക്കുമരുന്ന് വില്പനയെക്കുറിച്ച് നിര്‍ണായകമായ പല വിവരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സുസ്മിതയുടെ പല ബാങ്ക് അക്കൗണ്ടുകളിലൂടെയും പ്രതികള്‍ക്ക് പണം കൈമാറിയതായി എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ ടി.എം. കാസിം പറഞ്ഞു. എത്ര തുക കൈമാറിയെന്നതിനെക്കുറിച്ച് അന്വേഷണം നടന്നുവരുകയാണ്. വന്‍കിട ഹോട്ടലുകളിലും ക്ലബുകളിലും നടന്ന റേവ് പാര്‍ട്ടികളിലും ഇവര്‍ പങ്കെടുത്തിരുന്നു. പ്രതികളില്‍ ചിലര്‍ക്കൊപ്പം ഒട്ടേറെ ഹോട്ടലുകളില്‍ ഇവര്‍ താമസിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പല ഡീലുകളിലും ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത് ഇവരാണ്. പ്രതികളില്‍നിന്ന് പിടികൂടിയ വിദേശ ഇനം നായ്ക്കളെ ആദ്യം സംരക്ഷിച്ചതും ഇവരായിരുന്നു. പ്രതികള്‍ക്ക്…

Read More

രണ്ട് പേര്‍ മാത്രമുള്ള ഐ ഹേറ്റ് കത്രീന കെയ്ഫ് ക്ലബ്ബ്

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് കത്രീന. ലോകമെമ്പാടും ആരാധകരുള്ള നായിക. എന്നാല്‍ കത്രീനയെ വെറുക്കുന്നവരുടെ ഒരു ക്ലബ്ബുണ്ടായിരുന്നു. രണ്ട് പേര്‍ മാത്രമായിരുന്നു ഐ ഹേറ്റ് കത്രീന കെയ്ഫ് ക്ലബിലുണ്ടായിരുന്നത്. യുവതാരങ്ങളായ വരുണ്‍ ധവാനും അര്‍ജുന്‍ കപൂറും. രസകരമായ ആ കഥ കത്രീന തന്നെയാണ് പിന്നീട് വെളിപ്പെടുത്തിയത്. ഒരിക്കല്‍ കോഫി വിത്ത് കരണില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കത്രീന അതേക്കുറിച്ച് മനസ് തുറന്നത്. വരുണും അര്‍ജുനും എന്നെ പരിചയപ്പെടുന്നത് എനിക്ക് 17 വയസുള്ളപ്പോഴാണ്. ഞങ്ങള്‍ സല്‍മാനൊപ്പം നടക്കുകയായിരുന്നു. അഞ്ചോ ആറോ പേരുണ്ടായിരുന്നു. അപ്പോഴാണ് വരുണ്‍ എന്നെ നോക്കുന്നത് ഞാന്‍ കണ്ടത്. സാധാരണ ഞാന്‍ ഇത്തരം കാര്യം പറയാത്തതാണ്. അതോടെ സല്‍മാനും വരുണും തമ്മില്‍ പ്രശ്‌നമായി. അതിന് ശേഷമാണ് വരുണും അര്‍ജുനും ചേര്‍ന്ന് ഐ ഹേറ്റ് കത്രീന ക്ലബ്ബ് ആരംഭിക്കുന്നത്. ആ കാരണം കൊണ്ട് അവര്‍…

Read More