കരിഷ്മ പ്രണയത്തിനായി കാത്തിരിക്കുന്നു…

ഒരു കാലത്ത് ബോളിവുഡിൽ നിറഞ്ഞുനിന്ന താരമാണ് കരിഷ്മ കപൂര്‍. അഭിനയം കൊണ്ടും ചടുല നൃത്ത ച്ചുവടുകള്‍ കൊണ്ടും കരിഷ്മ ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു. അഭിനയത്തിൽ നിന്ന് ബ്രേക്കെടുത്ത താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. അഭിനയത്തേക്കാൾ ആളുകൾ താരത്തെ സ്നേഹിക്കാൻ കാരണം കരിഷ്മയുടെ നൃത്തത്തിലുള്ള വൈഭവമാണ്. കഴിഞ്ഞ ദിവസം നടൻ സുനിൽ ഷെട്ടിക്കൊപ്പം ഇന്ത്യ ബെസ്റ്റ് ഡാൻസർ എന്ന റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോൾ കരിഷ്മ പങ്കുവെച്ച പ്രണയത്തെ കുറിച്ചുള്ള ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. പരിപാടിക്കിടെ സുനിലും കരിഷ്മയും വ്യക്തിപരവും തൊഴിൽപരവുമായ വിവിധ അനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞു. ഷോയിലെ മത്സരാർഥിയുടെ ഒരു ചോദ്യത്തിന് കരിഷ്മ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. പ്രണയബന്ധങ്ങൾ മനോഹരമായി കൊണ്ടുപോകാനുള്ള ഉപദേശങ്ങൾ എന്താണ് എന്നായിരുന്നു മത്സരാർഥി കരിഷ്മയോട് ചോദിച്ചത്. താരത്തിന്‍റെ മറുപടി താനും പ്രണയം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്നതായിരുന്നു. 2003-ൽ ആണ് സഞ്ജയ് കപൂറുമായുള്ള…

Read More

എങ്ങനെയും അത് കണ്ടെത്തണം! മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി തെരച്ചില്‍; മുന്‍ മിസ് കേരള ജേതാക്കളുടെ അപകട മരണം; ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിക്കാന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ കസ്റ്റഡിയില്‍

കൊച്ചി: മുന്‍ മിസ് കേരള ജേതാക്കൾ ഉൾപ്പെടെ മൂന്നു പേര്‍ കാര്‍ അപകടത്തില്‍ മരിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന കാക്കനാട് സ്വദേശി സൈജു എം. തങ്കച്ചനെ ചോദ്യം ചെയ്യലിന് ഹാജരാകാനായി നോട്ടീസ് നല്‍കുമെന്ന് അന്വേഷണ സംഘം. ഇയാളെ ഒരു തവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മോഡലുകള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്‍ അമിതമായി മദ്യപിച്ചിരുന്നതിനാല്‍ യാത്ര ഒഴിവാക്കണമെന്ന് പറയാനാണ് മോഡലുകളുടെ കാറിനെ പിന്തുടര്‍ന്നതെന്നാണ് ഇയാള്‍ അന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജു കുണ്ടന്നൂരില്‍ വച്ചാണ് ഇവരുമായി സംസാരിച്ചത്. അതിനുശേഷമാണ് മോഡലുകളുടെ വാഹനം അമിതവേഗത്തില്‍ കടന്നു പോയതെന്നു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അബ്ദുള്‍ റഹ്മാനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് സൈജു ഒളിവില്‍ പോയത്. സൈജുവിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. അതേസമയം അപകടത്തിന് ഇരയായ കാറിനെ പിന്തുടര്‍ന്നുവെന്ന അബ്ദുള്‍ റഹ്മാന്‍റെ…

Read More

ഒരു സംഭവം കൂടി ‌ഇപ്പോൾ ബോളിവുഡിൽ നിന്നു വരുന്നു..! നിക്കും പ്രിയങ്കയും പിരിയുന്നു‍? വാർത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്

താരദന്പതികളായ സാമന്തയും നാഗ ചൈതന്യയും തമ്മിലുള്ള വേർപിരിയൽ ആരാധകരെ ഏറെ അമ്പരപ്പിച്ച സംഭവമായിരുന്നു . സമാന്ത തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലെ പേരില്‍ നിന്നു നാഗ ചൈതന്യയുടെ സര്‍ നെയിം അക്കിനേനി എന്നതു പിന്‍വലിക്കുന്നതോടെയാണ് വിവാഹ മോചന വാര്‍ത്തകള്‍ സജീവമായത്. ഒരു മാസത്തോളം നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തങ്ങള്‍ പിരിയുന്നതായി ഇരുവരും അറിയിക്കുകയായിരുന്നു. സമാനമായ മറ്റൊരു സംഭവം കൂടി ‌ഇപ്പോൾ ബോളിവുഡിൽ നിന്നു വരുന്നു…താരദമ്പതികളായ പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും തമ്മില്‍ പിരിയുകയാണോ എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. സാ മന്തയെ പോലെ തന്നെ പ്രിയങ്ക ചോപ്രയും തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നു നിക്കിന്‍റെ സര്‍ നെയിം ജൊനാസ് പിന്‍വലിക്കുകയായിരുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലെ പേരാണ് താരം മാറ്റിയത്. ഇതോടെ ഇവരും പിരിയുകയാണോ എന്ന സംശയം ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുകയായിരുന്നു. ഇപ്പോഴിതാ…

Read More

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വശീകരിച്ചു ‘കാര്യങ്ങള്‍ നടത്തി’! കണ്ടക്ടര്‍ക്ക് 35,000 പിഴയും തടവും

പത്തനംതിട്ട: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വശീകരിച്ചു കൊണ്ടു പോയി പീഡിപ്പിച്ചതിന് കടമ്പനാട് പേരുവഴി ഏഴാംമൈല്‍ പരുത്തിവിള വടക്കേവീട്ടില്‍ രഞ്ജിത്തിനെ (25) ആറുവര്‍ഷം തടവിനും 35000 രൂപ പിഴയും ശിക്ഷിച്ച് കോടതി ഉത്തരവ്. പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി ജയകുമാര്‍ ജോണാണ് ഇന്ത്യന്‍ പീനല്‍ കോഡ് 366 വകുപ്പും പ്രകാരം 3 വര്‍ഷം തടവും പതിനായിരം രൂപ പിഴയും പോക്‌സോ വകുപ്പ് 8 പ്രകാരം 3 വര്‍ഷം തടവും 25,000 രൂപിഴയുംി വിധിച്ചത്. 2015 ല്‍ സ്വകാര്യ ബസ് കണ്ടക്ടറായിരുന്ന രഞ്ജിത് പെണ്‍കുട്ടിയെ ബസില്‍ വച്ച് പരിചയപ്പെട്ട ശേഷം പ്രണയാഭ്യര്‍ഥന നടത്തി വശീകരിച്ച് മാതാപിതാക്കളുടെ സംരക്ഷണയില്‍ നിന്നു പ്രലോഭിപ്പിച്ച് സുഹൃത്തിന്‍റെ വീട്ടില്‍ എത്തിക്കുകയായിരുന്നു. അവിടെ പെണ്‍കുട്ടിലൈംഗിക അതിക്രമത്തിന് വിധേയമാകുകയും തുടര്‍ന്ന് മറ്റൊരു സുഹൃത്തിന്‍റെ വീട്ടില്‍ എത്തിക്കുകയുമുണ്ടായി. എന്നാല്‍, സുഹൃത്തിന്‍റെ ഭാര്യയ്ക്ക് പെണ്‍കുട്ടിയുടെ നിസഹായവസ്ഥ മനസിലാകുകയും…

Read More

പൊൻമുടി ഡാമിന്‍റെ ഷട്ടറുകൾ തുറന്നു ; മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിക്കു മുകളിൽ തന്നെ; വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നു

തൊടുപുഴ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്‍റെ കൂടുതൽ ഷട്ടറുകൾ ഇന്നലെ തുറന്നെങ്കിലും ഇന്നു രണ്ടു ഷട്ടറുകൾ അടച്ചു. ഇന്നലെ ആറ് സ്പിൽവേ ഷട്ടറുകൾ തുറന്നതോടെ ഏഴു ഷട്ടറുകൾ വഴിയാണ് വെള്ളം പുറത്തേക്കൊഴുക്കിയത്. ഇന്നു രാവിലെ രണ്ടു ഷട്ടറുകൾ അടച്ചതിനു പുറമെ മൂന്നു ഷട്ടറുകൾ വഴി തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവും കുറച്ചു. എന്നാൽ ജലനിരപ്പ് 141 അടിക്കു മുകളിൽ തന്നെ നില നിൽക്കുകയാണ്. നിലവിൽ 141.45 അടിയാണ് ജലനിരപ്പ്. ഇന്നലെ 141.70 അടിയായി ജലനിരപ്പ് ഉയർന്നിരുന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ രാത്രി മൈക്ക് അനൗണ്‍സ്മെന്‍റ് അടക്കം ജാഗ്രതാനിർദേശം നൽകിയിരുന്നു. എന്നാൽ, പിന്നീട് വൃഷ്ടി പ്രദേശത്തേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ആശങ്ക ഒഴിയുകയായിരുന്നു. ഇടുക്കി അണക്കെട്ടിൽ 2400.24 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇന്നലത്തെതിനേക്കാൾ ഉയർന്ന ജലനിരപ്പാണിത്. വരും മണിക്കൂറുകളിൽ വീണ്ടും ജലനിരപ്പ് ഉയരാനാണ് സാധ്യത. മുല്ലപ്പെരിയാറിൽ നിന്നും…

Read More

ചതിക്കുഴി വിരിച്ച് ഓണ്‍ലൈന്‍ ബ്ലേഡ് മാഫിയ;  കൊള്ളപ്പലിശയില്‍ കുടുങ്ങി മലയാളികള്‍; സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയും ഭീഷണി 

കോഴിക്കോട്: കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെ കൊള്ളപ്പലിശയുമായി ഓണ്‍ലൈന്‍ ബ്ലേഡ് മാഫിയ വിലസുന്നു. മൊബൈല്‍ ആപ് വഴി വായ്പ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങളാണിപ്പോള്‍ വ്യാപകമായി രംഗത്തുള്ളത്. ഓണ്‍ലൈന്‍ ലിങ്ക് വഴിയും മറ്റുമാണ് ഓണ്‍ലൈന്‍ തട്ടിപ്പ് രംഗത്തെ വ്യാജ ഇന്‍സ്റ്റന്‍റ് ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംഘങ്ങള്‍ സജീവമായത്. എളുപ്പത്തില്‍ വായ്പ കിട്ടുമെന്നതിനാല്‍ പലരും ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ വലയില്‍ അകപ്പെടുന്നുണ്ട്.പ്ലേ സ്‌റ്റോര്‍ വഴിയും അല്ലാതെ ഓണ്‍ലൈന്‍ ലിങ്ക് വഴിയുമുള്ള ഭൂരിഭാഗം വായ്പാ ദാതാക്കള്‍ക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി ലൈസന്‍സ് ഇല്ലാത്തവരാണെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ഏഴു ദിവസം മുതല്‍ ആറുമാസം വരെ തിരിച്ചടവ് കാലാവധിയുള്ള ഇത്തരം വായ്പകള്‍ക്ക് 20 ശതമാനം മുതല്‍ 40 ശതമാനം വരെയുള്ള കൊള്ളപ്പലിശയും 10-25 ശതമാനം പ്രോസസിംഗ് ചാര്‍ജ്ജുമാണ് ഈടാക്കുന്നത്. ആധാര്‍ കാര്‍ഡിന്‍റെയും പാന്‍കാര്‍ഡിന്‍റെയും സോഫ്റ്റ്…

Read More

ചാടെടാ മോനേ…മാമന്‍ ഒന്നും ചെയ്യില്ല ! കൂട്ടിലേക്ക് ചാടാനൊരുങ്ങിയ യുവാവിനെ പ്രതീക്ഷയോടെ നോക്കി സിംഹം; വീഡിയോ…

സിംഹത്തിന്റെ കൂടിനു മുകളില്‍ ചാടാനൊരുങ്ങി നില്‍ക്കുന്ന യുവാവ്. അലറി വിളിക്കുന്ന സന്ദര്‍ശകര്‍. യുവാവ് ഇപ്പോള്‍ ചാടുമെന്ന് പ്രതീക്ഷിച്ച് കൊതിയോടെ താഴെ കാത്തു നില്‍ക്കുന്ന സിംഹം. ഹൈദരാബാദ് നെഹ്രു സുവോളജിക്കല്‍ പാര്‍ക്കില്‍ ആഫ്രിക്കന്‍ സിംഹത്തിന്റെ കൂടിന് സമീപം നടന്ന സംഭവങ്ങളാണിത്. ഒടുവില്‍ അധികൃതരെത്തി യുവാവിനെ പിടികൂടുന്നതു വരെ ഈ കലാപരിപാടി തുടര്‍ന്നു. ആഫ്രിക്കന്‍ സിംഹത്തെ പാര്‍പ്പിച്ചിരുന്ന കിടങ്ങിന് മുകളിലേക്കാണ് യുവാവ് കയറിയത്. ഇത് കണ്ട് സിംഹം ഇയാളെ പിടിക്കാന്‍ ചാടുന്നതും കാണാം.പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് വിലക്കുള്ള മേഖലയിലേക്ക് സായ്കുമാര്‍ എന്ന യുവാവ് അതിക്രമിച്ച് കടന്നത്. അധികൃതരെത്തി പിടികൂടിയ യുവാവിനെ ബഹദൂര്‍പുര്‍ പോലീസിന് കൈമാറി.

Read More

മഹാമാരിയുടെ കെട്ടകാലത്തു കലയുടെ കനൽ കെടാതെ കാക്കാൻ  കലയുടെ ഉപാസകർക്ക് ഉപഹാരവുമായി രംഗചേതന

സ്വന്തം ലേഖകൻതൃശൂർ: മഹാമാരിയുടെ കെട്ടകാലത്തു കലയുടെ കനൽ കെടാതെ കാക്കാൻ തൃശൂരിലെ രംഗചേതനയുടെ പ്രയാണം തുടരുന്നു. കലയെ സ്നേഹിക്കുന്നവരുടെ സാന്പത്തിക സഹകരണത്തോടെ വീടകം അരങ്ങാക്കി മാറ്റി രംഗചേതന കലയുടെ ഉപാസകർക്ക് ഉപഹാരവുമായി ഇന്നലെ 31-ാം വീട്ടിലെത്തി. കോവിഡ് കാലത്തിന്‍റെ കഷ്ടപ്പാടുകൾ നേരിടുന്ന ജില്ലയിലെ നൂറു വ്യത്യസ്ത മേഖലകളിലുള്ള കലാപ്രവർത്തകരെ കണ്ടെത്തി അവരുടെ വീട്ടിലെത്തി അവർക്കു 10,000 രൂപ വീതം സന്തോഷത്തോടെ ഉപഹാരമായി നൽകി, ആ വീട്ടിൽ ഏതെങ്കിലും കലാപരിപാടി അവതരിപ്പിച്ച് കുറച്ചു മണിക്കൂറുകൾ ചെലവഴിക്കുന്ന രംഗചേതനയുടെ ഈ സംരംഭത്തിൽ ഇതുവരെ മൂന്നു ലക്ഷം രൂപ നൽകിക്കഴിഞ്ഞു. “രംഗചേതന ലൈവ്’ എന്ന പരിപാടി സ്പോണ്‍സർ ചെയ്യാനും ഇപ്പോൾ അവസരം നൽകുന്നുണ്ട്. കലാപ്രവർത്തനത്തിൽ നിന്നു വരുമാനം കണ്ടെത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരുടെ വീടുകളിലെത്തി രംഗചേതന പ്രവർത്തകർ കലാപരിപാടികൾ അവരുടെ വീട്ടിൽനിന്നുതന്നെ ലൈവ് ആയി ജനങ്ങളിലേക്ക് എത്തിക്കുന്പോൾ ഈ പരിപാടി കാണുന്ന…

Read More

20 വർഷം മുന്പ് വീട് വിട്ടിറങ്ങി! പിന്നെ നടത്തിയത്‌ വലിയ തട്ടിപ്പുകൾ; ഒടുവില്‍ മെഹമ്മൂദ് കുടുങ്ങി

കുമരകം: ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയ പ്രതിയെ റിമാൻഡ് ചെയ്തു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജോലി വാഗ്ദാനം നൽകി വലിയ തട്ടിപ്പുകൾ ഇയാൾ നടത്തിയതായാണ് സൂചന. കോട്ടയം കുമരകം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മലപ്പുറം ഇടശേരികടവ് അന്പലത്തിൻകാട്ടിൽ മെഹമ്മൂദ് (70) ആണ് അറസ്റ്റിലായത്. 2019 മേയ് മൂന്നിന് തിരുവാർപ്പ് കിളിരൂർ കൊച്ചുകൊട്ടാരത്തിൽ സേതു കുമാറിന്‍റെ മകൻ അഭിലാഷിന് ജോലി വാഗ്ദാനം ചെയ്തു 3,65,000 രൂപ തട്ടിപ്പു നടത്തിയ കേസിലാണ് അറസ്റ്റ്. സേതുകുമാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് മലപ്പുറം പെരിന്തൽമണ്ണയിലെ ലോഡ്ജിൽനിന്നുമാണ് കുമരകം പോലീസ് ഇയാളെ പിടികൂടിയത്. 20 വർഷം മുന്പ് വീട് വിട്ടിറങ്ങിയ ഇയാൾ സംസ്ഥാനത്തെ പല സ്ഥലങ്ങളിൽ താമസിച്ചു തട്ടിപ്പ് നടത്തിവന്നതാണെന്നു പോലീസ് പറഞ്ഞു. നാല് മൊബൈൽ കണക്ഷനുകളുണ്ടെങ്കിലും ഈ നന്പരുകളിൽനിന്നും ഇയാൾ ഫോണ്‍ വിളിക്കാറില്ലെന്നും പല…

Read More

ഏഴരക്കൊല്ലത്തെ ബുദ്ധിമുട്ടിന് പരിഹാരമുണ്ടാക്കിയത് മുഖ്യമന്ത്രി ! തുറന്നു പറച്ചിലുമായി മല്ലിക സുകുമാരന്‍…

മല്ലികാ സുകുമാരന്റെ കുടുംബം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മല്ലികയുടെ ഭര്‍ത്താവ് സുകുമാരന്‍ മലയാളത്തിലെ അതുല്യ നടനായിരുന്നു. പിന്നീട് മക്കളായ ഇന്ദ്രജിത്തിലൂടെയും പൃഥിരാജിലൂടെയും കുടുംബത്തിന്റെ മഹിമ ഉയര്‍ന്നു. മല്ലികയും സിനിമ രംഗത്ത് സജീവമാണ്. സുകുമാരന്റെ വിയോഗ ശേഷം മക്കളുടെ അമ്മയും അച്ഛനുമായി നടി മാറുകയായിരുന്നു. സുകുമാരന്‍ പകര്‍ന്ന് നല്‍കിയ ജീവിതത്തിലൂടെ മക്കളേയും കൊണ്ട് ഈ അമ്മ സഞ്ചരിച്ച് വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. ജിവിതം എന്താണെന്ന് തന്നെ പഠിപ്പിച്ചത് സുകുമാരന്‍ ആണെന്ന് മല്ലിക പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഏഴരകൊല്ലമായി താന്‍ അനുഭവിച്ച ബുദ്ധിമുട്ടിന് ശമനമുണ്ടാക്കിയതെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന് തുറന്നു പറയുകയാണ് മല്ലിക സുകുമാരന്‍. പ്രളയകാലത്ത് വീടിനകത്തേക്ക് വെള്ളം കയറിയ അവസ്ഥയുണ്ടായത് വീടിന് പിന്നിലുള്ള കനാല്‍ കൈയേറിയതിനെ തുടര്‍ന്നാണ്. ഇതിന് കാരണം കനാല്‍ കൈയേറി ചില വ്യക്തികള്‍ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് മല്ലിക പറയുന്നു. കോണ്‍ഗ്രസ് ഭരിച്ചപ്പോഴും…

Read More