നേരിയ പനി ഉണ്ട് എന്നല്ലാതെ വേറെ അസുഖങ്ങളൊന്നും ഇല്ല! മമ്മൂട്ടി

ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടായിരുന്നു എങ്കിലും ടെസ്റ്റില്‍ എനിക്ക് കൊവിഡ് പോസിറ്റീവ് ആയി. നേരിയ പനി ഉണ്ട് എന്നല്ലാതെ വേറെ അസുഖങ്ങളൊന്നും ഇല്ലാതെ ഞാന്‍ സുഖമായിരിക്കുകയാണ്. ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ഞാന്‍ വീട്ടില്‍ സ്വയം ഐസോലേഷനിലാണ്. നിങ്ങള്‍ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ സമയത്തും മാസ്‌ക് ധരിക്കുക. പരമാവധി ശ്രദ്ധിക്കണം. -മമ്മൂട്ടി

Read More

ദേഷ്യക്കാരനായ അച്ഛന്‍! ചെറിയ കാര്യത്തിന് പോലും പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരനായത് കൊണ്ട് ആ കാര്യത്തില്‍ അച്ഛന്‍ ബോര്‍ ആണെണെന്ന് മക്കള്‍; അശോകന്‍

മകള്‍ക്ക് അഭിനയത്തില്‍ അത്ര താല്‍പര്യമില്ല. അതേ സമയം അച്ഛന്‍റെ വേഷങ്ങളില്‍ ഏറ്റവും ഇഷ്ടം പൂവാലന്‍ ടൈപ്പ് കഥാപാത്രങ്ങള്‍ ആണെന്നാണ് കാര്‍ത്ത്യാനിയുടെ അഭിപ്രായം. ഇപ്പോഴും അത് തന്നെയാണ് ഇഷ്ടം. വീട്ടില്‍ ലേശം ദേഷ്യക്കാരനായ അച്ഛനാണ് ഞാന്‍. ചെറിയ കാര്യത്തിന് പോലും പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരനായത് കൊണ്ട് ആ കാര്യത്തില്‍ അച്ഛന്‍ ബോര്‍ ആണെന്നാണ് മകള്‍ പറയാറുള്ളത്. അതേ സമയം എന്‍റെ തമാശകള്‍ക്ക് ഒന്നും വീടിനുള്ളില്‍ വലിയ വില ഒന്നുമില്ല. എന്നാല്‍ കാര്യമായി തമാശ എന്ന് പറയാതെ മസില് പിടിക്കുന്ന രീതിയാണെന്നാണ് ഭാര്യ ശ്രീജ പറയുന്നത്. ഇതോടെ തമാശകള്‍ ശരിയായ സെന്‍സില്‍ എടുക്കുന്ന കാര്യത്തില്‍ ഭാര്യയും മകളും കുറച്ചു കൂടി ശ്രദ്ധിക്കണമെന്ന് പറഞ്ഞ് വിഷയം വിടും. പാട്ടുകാരന്‍ കൂടി ആയതിനാല്‍ കല്യാണം കഴിഞ്ഞാല്‍ കുറെ പാട്ടൊക്കെ കേള്‍ക്കാമെന്ന് കരുതിയ തനിക്ക് തെറ്റു പറ്റിയെന്ന് ശ്രീജ മനസിലാക്കി. എന്നാല്‍ ഇപ്പോഴും തന്നെ ഭീഷണിപ്പെടുത്തി…

Read More

എന്‍റെ കടമയാണ്! അവര്‍ക്ക് മുന്‍പാകെ ഏകദേശം രണ്ട് മണിക്കൂറോളം ഞാനും സംസാരിച്ചിരുന്നു; ഭാഗ്യലക്ഷ്മി പറയുന്നു…

സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹേമ കമ്മീഷന്‍ എന്നേയും വിളിച്ച് വരുത്തിയിരുന്നു. അവര്‍ക്ക് മുന്‍പാകെ ഏകദേശം രണ്ട് മണിക്കൂറോളം ഞാനും സംസാരിച്ചിരുന്നു. പോയി സംസാരിക്കാന്‍ എനിക്കൊട്ടും താല്‍പര്യമുണ്ടായിരുന്നില്ല. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന ഒരു തോന്നല്‍ എനിക്കുണ്ടായിരുന്നു. ഒന്നും ചെയ്യില്ല എന്നല്ല, ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നായിരുന്നു എന്‍റെ ചിന്ത. അതുകൊണ്ടായിരുന്നു കമ്മീഷന് മുന്നില്‍ പോവേണ്ടതില്ലെന്ന് തുടക്കത്തില്‍ തീരുമാനിച്ചത്. എന്നാല്‍ കമ്മീഷന്‍ വിളിച്ചപ്പോള്‍ പോവാമെന്ന് കരുതുകയായിരുന്നു. ഒരുപാടു പേരുടെ തൊഴിലിന്‍റെ പ്രശ്‌നമാണ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരുപാടു പേരുടെ പലതരത്തിലുള്ള മാനസികമായിട്ടുള്ള പല പീഡനങ്ങള്‍ക്കും എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് ഇങ്ങനെയൊരു കമ്മീഷന്‍ രൂപീകരിച്ചിരിക്കുന്നത്. തീര്‍ച്ചയായും അതിനോട് സഹകരിക്കുക എന്നുള്ളത് എന്‍റെ കടമയാണ് എന്ന് തോന്നിയതുകൊണ്ടാണ് കമ്മീഷന് മുന്നില്‍ ഹാജരായത്. – ഭാഗ്യലക്ഷ്മി

Read More

ഞാന്‍ ബാറില്‍ പോയി സാധനം വാങ്ങുന്ന ആളാണ് ! ബിവറേജസില്‍ പോയി ക്യൂ നില്‍ക്കുന്നത് ഇഷ്ടമല്ലെന്ന് ശ്രീവിദ്യ മുല്ലശ്ശേരി…

ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാ നടിയാണ് ശ്രീവിദ്യ മുല്ലശ്ശേരി. ഉരുളയ്ക്ക് ഉപ്പേരി പോലെ കൗണ്ടറുകള്‍ അടിക്കുന്ന ശ്രീവിദ്യയ്ക്ക് നിരവധി ആരാധകരുമുണ്ട്. ഇപ്പോഴിതാ സിനിമയിലും തന്റെ സാന്നിധ്യം അറിയിക്കുകയാണ് ശ്രീവിദ്യ മുല്ലശ്ശേരി. ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമയായ സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിലൂടെയാണ് ശ്രീവിദ്യയുടെ സിനിമ അരങ്ങേറ്റം. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ശ്രീവിദ്യ റെഡ് എഫ്എമ്മിന്് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. തന്നെക്കുറിച്ച് രസകരമായ കുറേ സത്യങ്ങളാണ് ശ്രീവിദ്യ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. സ്റ്റാര്‍ മാജിക്കിലേത് പോലെ തന്നെ രസകരമായ കൗണ്ടറുകളും തമാശകളും ഒക്കെയായിട്ടാണ് ശ്രീവിദ്യ മറുപടികള്‍ നല്‍കിയിരിക്കുന്നത്. അഭിമുഖത്തിനിടെ റാപ്പിഡ് ഫയര്‍ എന്ന റൗണ്ടില്‍ ശ്രീവിദ്യയോട് ചോദിച്ച ചോദ്യങ്ങളില്‍ ഒന്ന് എപ്പോഴാണ് അവസാനമായി ക്യൂ നിന്നത് എന്നായിരുന്നു. ബിവറേജിന് മുന്നില്‍ എന്നായിരുന്നു ഇതിന് ശ്രീവിദ്യ തുടക്കത്തില്‍…

Read More

ശോഭ കെടുത്തുമോ? കോവിഡ് കണക്കുകൾ കുതിക്കുന്നു,സിപിഎം സമ്മേളനങ്ങൾ ആശങ്കയിൽ

ജോണ്‍സണ്‍ വേങ്ങത്തടംകോട്ടയം: പാർട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് പ്രൗഡിയോടെ നടന്നു തുടങ്ങിയ പാർട്ടി സമ്മേളനങ്ങൾ അവസാന ഘട്ടത്തിൽ കോവിഡിന്‍റെ കുതിപ്പിൽ കിതയ്ക്കുന്നു. സിപിഐ ഉൾപ്പെടെയുള്ള മുന്നണിയിലെ പാർട്ടികൾ സമ്മേളനങ്ങളും പൊതുപരിപാടികളും റദ്ദാക്കിയതും സിപിഎമ്മിനു പ്രഹരമായി. സംസ്ഥാനം മുഴുവൻ നിയന്ത്രണം പ്രഖ്യാപിച്ചിട്ടും സിപിഎം സമ്മേളനവുമായി മുന്നോട്ടു പോകുന്നതിൽ കനത്ത ആക്ഷേപം ഉയരാൻ ഇടയാക്കിയിട്ടുണ്ട്. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസിന്‍റെ സ്വാഗത സംഘ രൂപീകരണം ഇന്നലെ നടന്നു. ഇന്നു സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും നടക്കും. ശോഭ കെടുത്തുമോ?കോവിഡ് കണക്കുകൾ സമ്മേളനങ്ങളുടെ ശോഭ കെടുത്തുമോയെന്ന ആശങ്കയിലാണ് സിപിഎം. കോവിഡ് മൂലം ഒരു വർഷത്തോളം നീട്ടി വയ്ക്കുകയും പിന്നീട് കോവിഡിനൊപ്പം ജനങ്ങൾ ജീവിച്ച് തുടങ്ങിയ സമയത്ത് പാർട്ടി സമ്മേളന ഷെഡ്യൂൾ പ്രഖ്യാപിക്കുകയും അതനുസരിച്ച് ബ്രാഞ്ച്, ലോക്കൽ, ഏരിയ സമ്മേളനങ്ങൾ പൂർത്തിയാക്കി പ്രധാനപ്പെട്ട ജില്ലാ സമ്മേളനങ്ങളിലേക്ക് എത്തിയപ്പോഴാണ് സംസ്ഥാനത്ത് കോവിഡ് വീണ്ടും പിടിമുറുക്കിയത്. നടക്കാനിരിക്കുന്ന തൃശൂർ,…

Read More

എനിക്ക് അങ്ങനെയൊരു അനുഭവം നേരിടേണ്ടി വന്നില്ല! ആ സംഘടനയുടെ ഗുണം ഈ പറയുന്ന ആളുകള്‍ക്ക് ഇന്ന് മനസിലായില്ലെങ്കിലും നാളെ അത് മനസിലാവും; നിഖില വിമല്‍

സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഉന്നയിക്കുന്ന വിഷയങ്ങള്‍ പ്രസക്തമാണെന്ന് നടി നിഖില വിമല്‍. ഡബ്ല്യൂസിസി പോലുള്ള മൂവ്‌മെന്‍റുകള്‍ എനിക്ക് വളരെ ഇഷ്ടമാണ്. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ സംസാരിക്കുക എന്നുള്ളതൊക്കെ പ്രധാനമാണ്. പുറത്ത് നിന്നുള്ള ഒരാള്‍ നോക്കുമ്പോള്‍ സോഷ്യല്‍ മീഡയയിലൂടെ അഭിപ്രായങ്ങള്‍ പറയുന്ന ഒരു സംഘടന മാത്രമായിട്ടായിരിക്കും ഡബ്ല്യൂസിസിയെ കാണുക. എന്നാല്‍ അവര്‍ അതിന് പുറകില്‍ ഒരുപാട് വര്‍ക്ക് ചെയ്യുന്നുണ്ടെന്നും നിഖില പറയുന്നു. ഒരഭിമുഖത്തില്‍ സംസാരിക്കവേയാണ് നിഖില ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആ സംഘടനയുടെ ഗുണം ഈ പറയുന്ന ആളുകള്‍ക്ക് ഇന്ന് മനസിലായില്ലെങ്കിലും നാളെ അത് മനസിലാവും. അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എന്തെങ്കിലും കാര്യം ഫേസ്ബുക്കില്‍ ഇടാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ബുദ്ധിയില്ലാത്ത ആളുകളല്ല അതിലുള്ളത്. എല്ലാവരും തന്നെ ക്രിയേറ്റിവ് മേഖലയിലും മറ്റുമായി പ്രവര്‍ത്തിക്കുന്നവരാണ്. പലര്‍ക്കും ഒരുപാട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുണ്ട്. അവര്‍ പറയുന്ന…

Read More

എല്ലാവർക്കും ഓരോ ഹോബികളുണ്ട്! ബ്രിട്ടനിലെ ഏഞ്ചല ക്ലാർക്കിന്‍റെ ഹോബി അല്പം വ്യത്യസ്തമാണ്; ചെലവഴിച്ചത് 40 വർഷം

എല്ലാവർക്കും ഓരോ ഹോബികളുണ്ട്. ബ്രിട്ടനിലെ ഏഞ്ചല ക്ലാർക്കിന്‍റെ ഹോബി അല്പം വ്യത്യസ്തമാണ്. സൗത്ത് വെയിൽസിലെ അബെർഡെയിൽ നിന്നുള്ള 55കാരിയാണ് ഏഞ്ചല. പ്ലാസ്റ്റിക് ബാഗുകൾ സൂക്ഷിക്കുന്നതും ശേഖരിക്കുന്നതുമാണ് ഇവരുടെ പ്രധാന ഹോബി. ഇതിനായി ചെലവഴിച്ചത് 40 വർഷമാണ്! പഴയ പ്ലാസ്റ്റിക്ക് ബാഗുകളോട് പ്രിയമുണ്ടായിരുന്ന ഇവർ പതിനായിരത്തിലധികം ബാഗുകൾ ശേഖരിച്ച് റെക്കോർഡിൽ ഇടം നേടി. ഏഞ്ചലയുടെ ശേഖരമിപ്പോൾ ആയിരക്കണക്കിനു പൗണ്ട് വിലമതിക്കുന്നതാണ്. 1976ൽ 11 വയസുള്ള ഏഞ്ചല എലിസബത്ത് രാജ്ഞിയുടെ രജത ജൂബിലി പ്രമാണിച്ച് യൂണിയൻ ജാക്ക് ക്യാരിബാഗുകൾ കൊണ്ട് തന്‍റെ കുടുംബ വീട് അലങ്കരിക്കാൻ തീരുമാനിച്ചതോടെയാണ് ഈ അഭിനിവേശം ആരംഭിച്ചത്. അവളുടെ ശേഖരം വർധിച്ചതിനു ശേഷം ഏഞ്ചല നോയൽ എഡ്മണ്ട്സിനൊപ്പം ഹിറ്റ് ബിബിസി ഷോ മൾട്ടി-കളർ സ്വാപ്പ് ഷോപ്പിൽ പങ്കെടുത്തു. അതിനുശേഷം ബിബിസി അവൾക്കായി നൂറുകണക്കിന് ബാഗുകൾ അയച്ചു. ഡിസൈനർമാർ ഓട്ടോഗ്രാഫ് ചെയ്തയച്ച ബാഗുകളും ഹൗസ് ഓഫ് ലോർഡ്സിൽ…

Read More

ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും കോവിഡ്; സെക്രട്ടേറിയറ്റിൽ കോവിഡ് രൂക്ഷം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഉൾപ്പെടെ വിവിധ സർക്കാർ ഓഫീസുകളിൽ കോവിഡ് വ്യാപനം രൂക്ഷം. തിങ്കളാഴ്ച വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഉൾപ്പെടെ ഓഫീസുകളിലെ 72 ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വനം, ദേവസ്വം, ആരോഗ്യം ഉൾപ്പെടെയുള്ള മന്ത്രിമാരുടെ ഓഫീസ് ജീവനക്കാർക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഭൂരിഭാഗം പേർക്കും രണ്ടാം തവണയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്.സെക്രട്ടേറിയറ്റിലെ സെൻട്രൽ ലൈബ്രറിയിൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സെൻട്രൽ ലൈബ്രറി അടച്ചു. സാന്പത്തിക വർഷം അവസാനിക്കാറായതോടെ ധാരാളം ഫയലുകൾ തീർപ്പ് കൽപ്പിക്കേണ്ടതായിട്ടുണ്ട്. ജീവനക്കാരിലെ കോവിഡ് വ്യാപനം ഫയൽ നീക്കം കാര്യമായി ബാധിച്ചിട്ടുണ്ട്.

Read More

കിറ്റ് സഹായത്തോടെയുള്ള കോവിഡ് സ്വയം പരിശോധനകള്‍ കണക്കില്‍ ഇല്ല! കിറ്റുകളുടെ വില്പന വന്‍തോതില്‍ വര്‍ധിച്ചതായി മെഡിക്കല്‍ സ്റ്റോര്‍ വ്യാപാരികള്‍

പത്തനംതിട്ട: കോവിഡ് വ്യാപനം അതിരൂക്ഷമാകുമ്പോഴും സ്വയം പരിശോധനകള്‍ നടത്തുന്നവരുടെ ഫലം കണക്കുകളില്‍ ഇല്ല. കോവിഡ് ആന്‍റിജന്‍ പരിശോധനയ്ക്കുള്ള കിറ്റുകള്‍ 250 രൂപ നിരക്കില്‍ വിപണിയില്‍ ലഭ്യമാണ്. മെഡിക്കല്‍ സ്റ്റോറുകളില്‍ വിവിധ കമ്പനികള്‍ പുറത്തിറക്കിയിട്ടുള്ള കിറ്റുകള്‍ വില്‍ക്കുന്നുണ്ട്. കിറ്റുകള്‍ ആദ്യം ഇറങ്ങിയപ്പോള്‍ പരിശോധന നടത്തുന്നവര്‍ ഫലം ബന്ധപ്പെട്ട സൈറ്റിലൂടെ നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതുണ്ടാകുന്നില്ല. കിറ്റുകളുടെ വില്പന വന്‍തോതില്‍ വര്‍ധിച്ചതായി മെഡിക്കല്‍ സ്റ്റോര്‍ വ്യാപാരികള്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച കിറ്റിനു ക്ഷാമമായിരുന്നു. ഉത്പാദനം വര്‍ധിപ്പിച്ച് കൂടുതല്‍ കിറ്റുകള്‍ വിപണിയിലെത്തിക്കാന്‍ കമ്പനികളും മത്സരിക്കുകയാണ്. സ്രവസാമ്പിളുകള്‍ മറ്റൊരാളുടെ സഹായത്തോടെ എടുത്ത് പരിശോധന നടത്താന്‍ കഴിയുമെന്നതാണ് കിറ്റിന്‍റെ പ്രത്യേകത. അര മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. പോസിറ്റീവാകുന്നവരില്‍ നല്ലൊരു പങ്കും ഫലം പുറത്തുവിടുന്നതുമില്ല. ഇവര്‍ ക്വാറന്‍റൈനില്‍ കഴിയുമെന്ന പ്രതീക്ഷയാണ് ആരോഗ്യവകുപ്പിനുമുള്ളത്. പ്രതിദിന കോവിഡ് ബാധിതരുടെ കണക്കുകളില്‍ പെടാത്തവയാണ് ഇത്തരം പരിശോധനാ ഫലങ്ങളെന്നതു ശ്രദ്ധേയം,

Read More

ലഹരിമരുന്നുമായി മെഡിക്കൽ കോളജിലെ ഡോക്ടർ പിടിയിൽ; അക്വിലിന്‍റെ ലഹരിക്കായി എത്തിയിരുന്നത് പതിനഞ്ചോളം പേർ; എംഡിഎംഎ എത്തിച്ചത് ബംഗളൂരിവിൽ നിന്ന്

തൃശൂർ: ലഹരിമരുന്നുമായി തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർ പിടിയിൽ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻ അക്വിൽ മുഹമ്മദ് ഹുസൈൻ ആണ് പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് പോലീസ് രണ്ടരഗ്രാം എംഡിഎംഎയും ലഹരി സ്റ്റാന്പുകളും പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശിയായ അക്വിൽ ബംഗളൂരുവിൽനിന്നാണ് ലഹരി മരുന്ന് എത്തിച്ചതെന്നാണ് വിവരം. ഷാഡോ പോലീസും മെഡിക്കൽ കോളജ് പോലീസും ചേർന്ന് മെഡിക്കൽ കോളജ് പരിസരത്ത് തെരച്ചിൽ നടത്തിയിരുന്നു. സമീപത്തെ സ്വകാര്യ ലോഡ്ജിൽനിന്നാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടിയത്. മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്ന് നേരത്തേ ഷാഡോ പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഹാഷിഷ് ഓയിൽ വിശാഖപട്ടണത്തുനിന്നാണ് എത്തിച്ചത്. സ്ഥിരമായി പതിനഞ്ചോളം പേർ ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് പ്രതി പോലീസിനോടു പറഞ്ഞു. ഹാഷിഷ് ഓയിലിന്‍റെ ഒഴിഞ്ഞ കുപ്പികളും ഇവിടെനിന്ന് പിടികൂടി.

Read More