അയാളെ വെറുതെ വിടരുത്… പല സ്ത്രീകളുമായും ഇയാള്‍ക്ക് ബന്ധമുണ്ട്..! മഹിളാമോര്‍ച്ച നേതാവ് ശരണ്യയുടെ ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക ബിജെപി നേതാവിന്‍റെ പേര്; പറയുന്നത് ഇങ്ങനെ…

പാലക്കാട്: മഹിളാമോര്‍ച്ച നേതാവ് ശരണ്യയുടെ ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക ബിജെപി നേതാവിന്‍റെ പേര് കണ്ടെത്തി. ബിജെപി ബൂത്ത് പ്രസിഡന്‍റ് പ്രജീവിന്‍റെ പേരാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പാണ് കണ്ടെത്തിയത്. പ്രജീവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.തന്‍റെ മരണത്തിന് കാരണം പ്രജീവാണ്. അയാളെ വെറുതെ വിടരുതെന്നും ശിക്ഷ വാങ്ങി കൊടുക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. ഇയാള്‍ തന്നെ ഉപയോഗപ്പെടുത്തി. പല സ്ത്രീകളുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. അതിന്‍റെ വിവരങ്ങള്‍ തന്‍റെ ഫോണിലുണ്ട്. ഒടുവില്‍ പ്രജീവ് തന്നെ കുറ്റക്കാരി ആക്കിയതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും കത്തില്‍ പറയുന്നു.  ഞായറാഴ്ചയാണ് മഹിളാ മോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷര്‍ ശരണ്യയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നില്‍ ബിജെപി നേതാവ് പ്രജീവാണെന്നു കുടുംബം ആരോപിച്ചിരുന്നു. ബിജെപി നേതൃത്വത്തിന് ഇക്കാര്യം വ്യക്തമാക്കി കുടുംബം പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Read More

അതിജീവിതയെ ഒന്ന് കാണാന്‍ പോലും ശ്രീലേഖ കൂട്ടാക്കിയില്ല! ശ്രീലേഖയുടെ വെളിപ്പെടുത്തലിനോട് കടുത്ത പ്രതിഷേധമെന്ന് ഭാഗ്യലക്ഷ്മി

കൊച്ചി: മുന്‍ ജയില്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തലിനോട് കടുത്ത പ്രതിഷേധമെന്ന് ഡബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. അതിജീവിതയെ ഒന്ന് കാണാന്‍ പോലും ശ്രീലേഖ കൂട്ടാക്കിയില്ല. സോഷ്യല്‍ മീഡിയയില്‍ വൈറലാകാനാണ് അവര്‍ ശ്രമിച്ചതെന്നും ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു. വെളിപ്പെടുത്തല്‍ കേട്ടപ്പോള്‍ സങ്കടം തോന്നി. കേസ് തീരുന്നതുവരെ ദിലീപ് കുറ്റവാളിയുടെ സ്ഥാനത്താണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കേസില്‍ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആര്‍. ശ്രീലേഖ ഉന്നയിച്ചത്. ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് മുന്‍ ജയില്‍ ഡിജിപിയുടെ വെളിപ്പെടുത്തല്‍. ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യനടപടിയുമായി മുന്നോട്ട് നീങ്ങാനാണ് പ്രോസിക്യൂഷന്‍റെ നീക്കം.

Read More

ശ്രീലേഖ ഉണ്ടാക്കിയ തിരക്കഥ! ദിലീപ് സ്വന്തം ഫോണുകള്‍ ഒളിപ്പിച്ചതെന്തിന്‌ ? ആര്‍. ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധനയെന്ന് ബാലചന്ദ്രകുമാര്‍

കൊച്ചി: മുന്‍ ജയില്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ശ്രീലേഖ ഉണ്ടാക്കിയ തിരക്കഥയാണ് ഇതെന്നും അവര്‍ക്ക് ദിലീപിനോട് ആരാധനയാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ശ്രീലേഖ ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ എന്തുകൊണ്ട് സര്‍ക്കാരിനെ അറിയിച്ചില്ലെന്നു ബാലചന്ദ്രകുമാര്‍ ചോദിച്ചു. അവരത് സര്‍ക്കാരിന് എഴുതി നല്‍കുകയാണ് വേണ്ടത്. സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു വെളിപ്പെടുത്തല്‍ നടത്താന്‍. ഇതിന്‍റെ പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചു.  ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ തന്നെ ബാധിക്കില്ല. പോലീസിനെ മോശക്കാരാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. തെളിവുകള്‍ പലതും പോലീസിന്‍റെ പക്കലുണ്ട്. ദിലീപ് സ്വന്തം ഫോണുകള്‍ ഒളിപ്പിച്ചതെന്തിനെന്നും ബാലചന്ദ്രകുമാര്‍ ചോദിച്ചു. കേസില്‍ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആര്‍. ശ്രീലേഖ ഉന്നയിച്ചത്. ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് മുന്‍ ജയില്‍ ഡിജിപിയുടെ വെളിപ്പെടുത്തല്‍.

Read More

നടൻ ശിവാജി ഗണേശന്‍റെ കുടുംബത്തിൽ സ്വത്തുതർക്കം രൂക്ഷം! മക്കൾ കോടതിയിൽ; ഹർജിയിൽ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

നടൻ ശിവാജി ഗണേശന്‍റെ കുടുംബത്തിൽ സ്വത്തുതർക്കം രൂക്ഷം. ശിവാജിയുടെ പെണ്‍മക്കളായ ശാന്തി നാരായണസ്വാമി, രാജ്വി ഗോവിന്ദരാജൻ എന്നിവർ സഹോദരൻമാരായ നടൻ പ്രഭു, നിർമാതാവ് രാംകുമാർ എന്നിവർക്കെതിരെയാണ് കേസ് നൽകിയിരിക്കുന്നത്. പ്രഭുവിന്‍റെ മകൻ നടൻ വിക്രം പ്രഭുവിന് നേരെയും ഇവർ ആക്ഷേപം ഉന്നയിച്ചു. തങ്ങളുടെ അറിവോ സമ്മതമോ കുടാതെ കുടുംബസ്വത്തുക്കൾ സഹോദരൻമാർ വിറ്റെന്നും മറ്റു ചിലത് അവരുടെ മക്കളുടെ പേരിൽ ആക്കിയെന്നും ഹർജിയിൽ പറയുന്നു. തങ്ങളുടെ അനുവാദം കൂടാതെ ശിവാജിയുടെ പേരിലുള്ള ചെന്നൈ ഗോപാലപുരത്തെ കോടികൾ വിലമതിക്കുന്ന ബംഗ്ലാവ് പ്രഭുവും രാംകുമാറും ചേർന്ന് വിറ്റു. 1000 പവൻ സ്വർണം, വജ്രം-വെള്ളി ആഭരണങ്ങളും ചെന്നൈയിലെ ശാന്തി തീയറ്ററിലെ 82 കോടി വിലവരുന്ന ഓഹരിയും തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. അമ്മയുടെ പേരിലുള്ള തഞ്ചാവൂരിലെ സ്ഥലവും വിറ്റതായി പരാതിയുണ്ട്. ഹിന്ദു പിന്തുടാർച്ചാവകാശ നിയമം അനുസരിച്ച് നാല് മക്കൾക്കും ശിവാജിയുടെയും പത്നിയുടെയും സ്വത്തിൽ തുല്ല്യാവകാശമാണെന്നും…

Read More

ഒറ്റനോട്ടത്തില്‍ ഐശ്വര്യ തന്നെയല്ലേ ?ആകാരവടിവും കണ്ണുകളുമെല്ലാം അങ്ങനെതന്നെ; ഐശ്വര്യറായ് പോലൊരു മഹ്‌ലഗ ജബേരി

ലോകസുന്ദരിയായിരുന്ന ഐശ്വര്യ റായിയുമായി രൂപ സാദ്യശ്യമുള്ള ഒരു ഇറാനിയന്‍ സുന്ദരി. ഒറ്റനോട്ടത്തില്‍ ഐശ്വര്യ തന്നെയല്ലേ എന്ന് സംശയം തോന്നാം. ആകാരവടിവും കണ്ണുകളുമെല്ലാം അങ്ങനെതന്നെ. 33കാരി ഇറാനിയന്‍ മോഡലായ മഹ്‌ലഗ ജബേരിക്കാണ് ഐശ്വര്യയുടെ അതേ പകര്‍പ്പ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെയും കാന്‍ ഫിലിം ഫെസ്റ്റിവല്‍ റെഡ് കാര്‍പെറ്റില്‍ നിരവധി ഫാഷന്‍ തിളങ്ങിയിരുന്ന മഹ് ലഗയെ ഐശ്വര്യയുടെ രൂപത്തോട് ഏറ്റവും സാദൃശ്യമുള്ളയാളെന്നും വിശേഷിപ്പിക്കാം. കൗമാരത്തിന്‍റെ അവസാന കാലഘട്ടത്തിലാണ് മഹ്‌ലഗ മോഡലിംഗിലേക്ക് ചുവടുറപ്പിച്ചത്. നാല് മില്യണിലധികം ഫോളേവേഴ്‌സുള്ള സുന്ദരി കൂടിയാണ് ഇവര്‍. 1994-ലെ ലോകസുന്ദരിയായിരുന്ന ഐശ്വര്യ കാന്‍ ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമാണ്. 1997-ല്‍ മണിരത്‌നത്തിന്‍റെ ഇരുവര്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ഐശ്വര്യ റായ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. സഞ്ജയ് ലീലാ ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറി. 2007 ഏപ്രിലില്‍ നടന്‍ അഭിഷേക്…

Read More

വീടിനുള്ളിൽ  തീകത്തിയതിന്‍റെ ഒരു സാഹചര്യവും ഇല്ല, ആത്മഹത്യാകുറിപ്പ് വ്യാജം; അമ്മയും കുഞ്ഞും തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിൽ  അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

റാന്നി: വീടിനുള്ളില്‍ യുവതിയും കുഞ്ഞും തീപൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി യുവതിയുടെ അമ്മയും, സഹോദരനും ചേര്‍ന്ന് റാന്നി ഡിവൈഎസ്പിക്ക് പരാതി നല്കി. മുമ്പ് യുവതിയുടെ ഭര്‍തൃഗൃഹത്തിനു സമീപമുള്ള പ്രദേശവാസികള്‍, ജില്ലാ പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷന് പരാതി നല്കിയിരുന്നു. ഐത്തല മങ്കുഴിമുക്ക് മീന്‍മുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ സജു ചെറിയാന്‌റെ ഭാര്യ റിന്‍സ(23), മകള്‍ അല്‍ഹാന അന്ന (ഒന്നര) എന്നിവരാണ് കഴിഞ്ഞ ഏപ്രില്‍ നാലിന് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. അമ്മയുടെയും മകളുടെയും മരണം പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കിയിട്ടും, അന്വേഷണം നടക്കുന്നില്ലെന്നു കാട്ടിയാണ് നാട്ടുകാര്‍ മനുഷ്യവകാശ കമ്മീഷനു പരാതി നല്കിയത്. പിന്നീടു അന്വേഷണത്തിന് പുരോഗതി ഇല്ലാത്തതിനെത്തുടര്‍ന്നാണ് വീണ്ടും ബന്ധുക്കള്‍ റാന്നി ഡിവൈഎസ്പിക്ക് പരാതി നല്കിയത്. ചെറിയ കുപ്പിയിലെ മണ്ണണ്ണ ഒഴിച്ചാണ് തീ കത്തിച്ചതെന്നാണു പ്രചരിക്കുന്നത്, എന്നാല്‍ വീടിനകത്ത് തീ…

Read More

മഴക്കാലത്ത് വീടിന് മുകളിൽ കയറുമ്പോൾ സൂക്ഷിക്കുക;  ചേറ്റുകുളത്ത് ടെറസിന് മുകളിൽ  തെന്നി വീണ് മധ്യവയസ്കൻ; രക്ഷകരായി ഫയർഫോഴ്സ്

രാമപുരം: വീടിന്‍റെ ടെറസിന് മുകളിൽ ചപ്പുചവറുകൾ അടിച്ചുവാരാൻ കയറിയ മധ്യവയസ്ക്കൻ പായലിൽ തെന്നി വീണ് പരിക്കുപറ്റി. വാർക്കയുടെ മുകളിൽ കുടുങ്ങിയ മധ്യവയസ്കനെ പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി. ചേറ്റുകുളം വൈക്കത്തുമല തെക്കേകുന്നുംപാറയിൽ ടി.സി. തോമസ്(65) ആണ് പരിക്കുപറ്റി ടെറസിൽ കുടുങ്ങിയത്. ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. വീഴ്ചയിൽ തലയിടിച്ചു വീണ തോമസിന് ബോധം നഷ്ടപ്പെടുകയായിരുന്നു. കുടുംബാംഗങ്ങൾ അറിയിച്ചതിനെത്തുടർന്ന് വാർഡ് മെംബർ വിജയകുമാറിന്‍റെ നേതൃത്വത്തിലുള്ള നാട്ടുകാർ തോമസിനെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും കോണിയിലൂടെ താഴെ ഇറക്കാൻ കഴിഞ്ഞില്ല. തുടർന്ന് രാമപുരം എസ്ഐ അരുണ്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസും കൂത്താട്ടുകുളത്തുനിന്നുള്ള ഫയർഫോഴ്സും എത്തി വല ഉപയോഗിച്ച് തോമസിനെ താഴെയിറക്കുകയായിരുന്നു. ഉടൻന്നെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Read More

കത്തിച്ചത് പെട്രോൾ ഒഴിച്ചാണെന്ന വലിയ കണ്ടെത്തൽ മാത്രം..!സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസ്: ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നു

  തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമം കത്തിയ്ക്കൽ കേസ് അവസാനിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച് സംഘം. നാലു വർഷത്തോളം അന്വേഷിച്ചിട്ടും ആശ്രമത്തിനു തീയിട്ട പ്രതിയെക്കുറിച്ച് ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് കേസന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള അവസാന ഘട്ട നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുന്നത്. ശബരിമല സ്ത്രീ പ്രവേശന വിവാദം കത്തിനിൽക്കേയാണ് 2018 ഒക്ടോബർ 27ന് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ കിടന്ന മൂന്നു വാഹനങ്ങൾ തീവച്ചു നശിപ്പിച്ചത്. ആശ്രമവും ഭാഗികമായി തീപിടിച്ചു നശിച്ചിരുന്നു. പെട്രോളിഴിച്ചു തീവച്ചു നശിപ്പിച്ചതാണെന്നത് ഒഴികെ മറ്റൊരു തെളിവും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. സിസിടിവി കേടായിരുന്നതിനാൽ ആ ദൃശ്യങ്ങളും ലഭിച്ചില്ല. അന്വേഷണത്തിന്‍റെ അവസാനഘട്ടമെന്ന നിലയിൽ ചില പരിശോധനകൾ കൂടി നടത്തിയ ശേഷം കേസ് അവസാനിപ്പിക്കാൻ കോടതിയിൽ അപേക്ഷ നൽകുന്ന കാര്യം ക്രൈംബ്രാഞ്ച് പരിഗണനയിലാണ്. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിൽ പുലർച്ചെ അഗ്നിബാധയുണ്ടായതിനു പിന്നാലെ…

Read More

Where to Find a very good Deals on Philippines Women.

In an period the place there is a predominance of anti-Asian hate, where immigrants and refugees are seemed down upon… it’s just wonderful that we now have to do too much to push back, to say ourselves,” Batayola said. Galola continually fears that if she commits a mistake, she would be adding to the misconception that ladies naturally couldn’t keep up within the trade. The silent discrimination, internalized gender stereotypes, and misinformation about women in STEM are what hinder women from reaching their full potential within the area. Important Things…

Read More

Acquire a Bride Web based

The best -mail buy bride expertise have been proven to provide you with effective and safe dating and relationship activities. The services likewise protect their affiliates from fraudulence and scams. That is why they are a popular choice. SingleSlavic is one of the ideal online email order star of the event platforms for Russian and Ukrainian girls. It features a remarkable range of search filters and numerous messaging tools. Additionally , SingleSlavic features hundreds of reviews that are positive written by real people. Its fitness center fees happen to be…

Read More