വിദ്യാർഥിനികളുടെ അടിവസ്ത്രമഴിച്ച് പരിശോധന! കൂടുതൽപേർ കുടുങ്ങും; അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ തള്ളി; റിമാർഡിലായവർ പറയുന്നത്…

കൊല്ലം :നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിലാകും. ഇത് സംബന്ധിച്ച് നിയമോപദേശം പോലീസ് തേടിവരികയാണ്. പരീക്ഷാ നടത്തിയ ഏജൻസി, കോ-ഓർഡിനേറ്റർ എന്നിവരുമായി ബന്ധപ്പെട്ടാണ് കൂടുതൽ അറസ്റ്റ് ഉണ്ടാകുന്നതെന്നും സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ശുചീകരണ തൊഴിലാളികൾ ഉൾപ്പടെ അഞ്ചു സ്ത്രീകളെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആയൂർസ്വദേശിനികളായ എസ്.മറിയാമ്മ, ഗീതു, ജോത്സന ജോബി, ബീന, കെ.മറിയാമ്മ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. റിമാർഡിലായവർ പറയുന്നത് ജീവനക്കാരുടെ നിർദേശപ്രകാരം വസ്ത്രം മാറാനുള്ള മുറി കാണിച്ചുകൊടുക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് റിമാൻഡിലായ ഇവർ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇവർക്ക് നിർദേശം നൽകിയവരെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. അടിവസ്ത്രം അഴിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ നാല് വിദ്യാർഥിനികൾ കൂടി പോലീസിൽ പരാത ിനൽകിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ഏജൻസിക്കെതിരെയാണ്…

Read More

പൊതുജനങ്ങളില്‍ നിന്ന് 20.05 ലക്ഷം രൂപയുടെ നിക്ഷേപം സമാഹരിച്ച് മുങ്ങി! ദന്പതികൾക്കെതിരെ സിബിഐയുടെ ലുക്കൗട്ട് നോട്ടീസ്

കാസര്‍ഗോഡ്: നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ കേസില്‍ ദമ്പതികളെ കണ്ടെത്താന്‍ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സിവി ഗ്ലോബല്‍ ട്രേഡ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരായ നായന്മാര്‍മൂലയിലെ സി.വി.സാദിഖ്, ഭാര്യ ഖദീജത്ത് നൗഷ എന്നിവരെ കണ്ടെത്താനാണ് ലുക്കൗട്ട് നോട്ടീസ്. കമ്പനിയുടെ പേരില്‍ പൊതുജനങ്ങളില്‍ നിന്ന് 20.05 ലക്ഷം രൂപയുടെ നിക്ഷേപം സമാഹരിച്ച് മുങ്ങിയെന്നാണ് കേസ്. 2016ലാണ് സിബിഐയുടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗം കേസെടുത്ത് എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ നിയമനടപടികള്‍ക്കായി ഇവര്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

Read More

നടി നിത്യാ മേനോന്‍ വിവാഹിതയാവുന്നു ! വരന്‍ മലയാളത്തിലെ പ്രമുഖ നടന്‍; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ…

നടി നിത്യാ മേനോന്‍ വിവാഹിതയാവുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ ടുഡെയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. പ്രചരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം മലയാളത്തിലെ പ്രമുഖ നടനാണ് വരന്‍. എന്നാല്‍ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് നിത്യയുടെ ആരാധകര്‍. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഒരു പൊതു സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്നും പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് മാറുകയായിരുന്നുവെന്നും ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ തന്റെ ജോലിയുമായി തിരക്കിലാണ് നിത്യ. വിജയ് സേതുപതി, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന 19(1) (എ) ആണ് ഇനി റിലീസിംഗിന് ഒരുങ്ങുന്ന ചിത്രം. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതയായ ഇന്ദു വി എസാണ്.

Read More

പണിപാളി! നാല് കോഴിയെ വിഴുങ്ങി പുറത്ത് കടക്കാനാവാതെ കോഴിക്കൂട്ടിൽ കുരുങ്ങി; മലന്പാന്പിനെ പിടികൂടി കാട്ടിലയച്ചു

കോതമംഗലം: നാല് കോഴിയെ വിഴുങ്ങി പുറത്ത് കടക്കാനാവാതെ കോഴിക്കൂട്ടിൽ കുരുങ്ങിയ മലന്പാന്പിനെ പിടികൂടി കാട്ടിലയച്ചു. ഭൂതത്താൻകെട്ട് ബോട്ട് ജട്ടിക്ക് സമീപം ചെന്പിൽ പ്രിൻസിന്‍റെ കോഴിക്കൂട്ടിലാണ് മലന്പാന്പ് കയറികൂടിയത്. ഇന്നലെ രാവിലെയാണ് വീട്ടുകാർ പാന്പിനെ കോഴിക്കൂട്ടിൽ കണ്ടത്. അഞ്ച് കോഴികളുണ്ടായിരുന്നതിൽ നാലിനേയും പാന്പ് അകത്താക്കിയിരുന്നു. ഒരു കോഴിയെ ചത്തനിലയിൽ കൂടിനുള്ളിൽതന്നെ കണ്ടെത്തി. പാന്പ് പിടിത്തത്തിൽ വിദഗ്ധനായ മാർട്ടിൻ മേക്കമാലിയാണ് മലന്പാന്പിനെ കൂടിനുള്ളിൽനിന്നു പിടികൂടിയത്. രാത്രി കോഴിക്കൂട്ടിൽ കടന്ന മലന്പാന്പിന് കോഴികളെ വിഴുങ്ങിയശേഷം പുറത്തേക്കുപോകാൻ കഴിയാതിരുന്നതാണ് പ്രശ്നമായത്. 10 അടിയിലേറെ നീളമുള്ള പാന്പായിരുന്നു. പാന്പിനെ പിന്നീട് വനപാലകരുടെ നേതൃത്വത്തിൽ വനത്തിൽ തുറന്നുവിട്ടു.

Read More

സാമൂഹ്യ മാധ്യമങ്ങളെക്കുറിച്ച് ജാഗ്രത വേണം; ചില മാട്രിമോണിയൽ സൈറ്റുകളിലൂടെയുള്ള വിവാഹത്തിലും ചതിക്കുഴികൾ ഒളിഞ്ഞിരിക്കുന്നു

പാലക്കാട് : സാമൂഹ്യ മാധ്യമങ്ങളിലെ ചതികുഴികൾക്കെതിരെ പെണ്‍കുട്ടികൾ ജാഗ്രത കാണിക്കണമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികൾ ചൂഷണം ചെയ്യപ്പെട്ട നിരവധി കേസുകൾ വനിതാ കമ്മിഷനിൽ വരുന്നതായും കമ്മിഷൻ അംഗം ഷിജി ശിവജി. വനിത കമ്മീഷൻ കളക്റേറ്റ് കോണ്‍ഫറൻസ് ഹാളിൽ സംഘടിപ്പിച്ച സിറ്റിംഗിലാണ് കമ്മീഷൻ അംഗം ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ കൗമാരക്കാരായ പെണ്‍കുട്ടികളെ സൗഹൃദം സ്ഥാപിച്ച് ചൂഷണം ചെയ്യുന്ന സൗഹൃദങ്ങളെ തിരിച്ചറിയണം. ഒരാഴ്ചത്തെ സൗഹൃദത്തിൽ വീട്ടിൽ നിന്നു ആണ്‍ സുഹൃത്തിനൊപ്പം പോയി വിവാഹിതയായ പെണ്‍കുട്ടി ജയിലിലടക്കപ്പെട്ട പ്രതീതിയിൽ ജീവിക്കേണ്ടി വന്നതായും പീഡനത്തെ തുടർന്ന് പരീക്ഷക്കാണെന്ന് പറഞ്ഞ് ഭർതൃവീട്ടിൽ നിന്നിറങ്ങി രക്ഷപ്പെട്ട പരാതി ലഭിച്ചിരുന്നു. സ്വന്തം വീട്ടിൽ എത്തിയ പെണ്‍കുട്ടിയുടെ അച്ഛൻ വനിതാ കമ്മീഷനിൽ നൽകിയ പരാതി പരിഗണിച്ചാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തെ ഗൗരവമായി കാണുന്നതായി കമ്മീഷനംഗം വ്യക്തമാക്കി.പെണ്‍കുട്ടിക്ക് ധൈര്യം…

Read More

‘ചില്ലറ’യല്ല ചില്ലറക്ഷാമം! എടിഎമ്മുകളിൽ 500ന്‍റെയും 2,000ന്‍റെയും നോട്ടുകള്‍ മാത്രം

കൊച്ചി: ഡിജിറ്റല്‍ പണ ഇടപാടുകള്‍ വ്യാപകമായതോടെ ചില്ലറക്ഷാമം രൂക്ഷം. ചെറിയ തുകകളുടെ കൈമാറ്റത്തിനുപോലും ആളുകള്‍ ഡെബിറ്റ് കാര്‍ഡ്, ഫോണ്‍പേ സൗകര്യം പ്രയോജനപ്പെടുത്താന്‍ തുടങ്ങിയതോടെ വ്യാപാരസ്ഥാപനങ്ങളില്‍ ചില്ലറയ്ക്കും ചെറുനോട്ടുകള്‍ക്കും കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. 200 ന്‍റെയും നൂറിന്‍റെയും നോട്ടുകള്‍ക്കുപോലും ദൗര്‍ലഭ്യമുണ്ട്. ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങളില്ലാത്ത ചെറുകിട കച്ചവടക്കാരെയാണ് ചില്ലറക്ഷാമം ഏറ്റവും കൂടുതലായി ബാധിച്ചിരിക്കുന്നത്. മുമ്പൊക്കെ അടുത്ത കടകളിലേക്ക് വിട്ടാല്‍ ചില്ലറ ലഭിക്കുമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഒരിടത്തുംതന്നെ ചില്ലറ കിട്ടാനില്ലെന്നും എറണാകുളം നോര്‍ത്തിലെ ഒരു ഹോട്ടല്‍ ഉടമ പറഞ്ഞു. ബില്‍ ഡിജിറ്റലായി അടയ്ക്കുന്നത് സ്ഥാപന ഉടമകള്‍ക്കു സ്വീകാര്യമാണെങ്കിലും നേരിട്ട് പണമായി അടയ്ക്കുന്നവര്‍ ബാലന്‍സ് പണം ഡിജിറ്റലായി സ്വീകരിക്കാന്‍ തയാറാകാറില്ല. ബാങ്ക് എടിഎമ്മുകളില്‍പോലും ചെറിയ തുകകളുടെ നോട്ടുകള്‍ ലഭ്യമല്ല. 500 ന്‍റെയും 2,000ന്‍റെയും നോട്ടുകള്‍ മാത്രമാണ് പല എടിഎമ്മുകളിലും കിട്ടൂ. ടിക്കറ്റെടുക്കുമ്പോള്‍ ചില്ലറയില്ലാത്തതിന്‍റെ പേരില്‍ ബസുകളില്‍പോലും ഫോണ്‍ പേയിലൂടെ ബാലന്‍സ് നല്കുന്ന…

Read More

ലോകകപ്പിന് ഒരു ഗോളിന് ഒരു പ്ലാവിൻ തൈ പദ്ധതി; ക്രൈസ്റ്റ് കോളജിലെ വൈസ് പ്രിൻസിപ്പൽ ജോയച്ചൻ പണി തുടങ്ങി

ഇരിങ്ങാലക്കുട: ലോകകപ്പിൽ ഒരു ഗോളിന് കേരളത്തിൽ ഒരു പ്ലാവിൻ തൈ എന്ന പദ്ധതി നടപ്പിലാക്കാനുളള ഒരുക്കത്തിലാണ് ക്രൈസ്റ്റ് കോളജിലെ വൈസ് പ്രിൻസിപ്പലായ ജോയച്ചൻ. വീണ്ടും ഏഷ്യൻ ഭൂഖണ്ഡത്തിലേക്ക് ഫുട്ബോൾ വേൾഡ് കപ്പ് വിരുന്നുവരുന്പോൾ അതിനാവേശം പകരാൻ 2010ൽ ഒരു ഗോളിന് ഒരു മരം പദ്ധതിയും 2014ലും 2018ലും ഒരു ഗോളിന് ഒരു നാട്ടുമാവിൻ തൈ പദ്ധതിയും നടപ്പിലാക്കിയ മാപ്ലിയച്ചൻ വീണ്ടും 2022 നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുന്ന ഖത്തർ ഫുട്ബോൾ ലോകകപ്പിന് ഒരു ഗോളിന് ഒരു പ്ലാവിൻ തൈ എന്ന പദ്ധതി നടപ്പിലാക്കാനുളള ഒരുക്കത്തിലാണ്. ഖത്തർ ഫുട്ബോൾ ലോകകപ്പിൽ നമ്മുടെ ഇഷ്ടതാരങ്ങൾ എത്ര ഗോൾ നേടിയാലും അവരുടെ പേരിൽ നമ്മുടെ കൊച്ചു കേരളത്തിൽ പ്ലാവിൻതൈകൾ നട്ടുവളർത്തുവാനുളള പരിശ്രമത്തിലാണ്.

Read More

നൂപുര്‍ ശര്‍മയെ കൊലപ്പെടുത്താനെത്തിയ പാക്കിസ്ഥാന്‍ പൗരന്‍ പിടിയില്‍ ! ഇയാളുടെ ബാഗില്‍ നിന്ന് കത്തി കണ്ടെടുത്തു…

പ്രവാചകന്‍ മുഹമ്മദ് നബിയ്‌ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ കൊലപ്പെടുത്താനെത്തിയ പാകിസ്ഥാന്‍ പൗരന്‍ പിടിയില്‍. ര രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. അറസ്റ്റിലായ പാകിസ്ഥാന്‍ പൗരനെ ഇന്റലിജന്‍സ് ബ്യൂറോയും മറ്റ് രഹസ്യാന്വേഷണ ഏജന്‍സികളും സംയുക്തമായി ചോദ്യം ചെയ്യുകയാണ്. ജൂലായ് പതിനാറിന് രാത്രി ഹിന്ദുമല്‍ക്കോട്ട് അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് ബിഎസ്എഫ് ഓഫീസര്‍ പറഞ്ഞു. പട്രോളിങ് നടത്തുകയായിരുന്ന ബിഎസ്എഫ് സംഘം സംശയാസ്പദകരമായ സാഹചര്യത്തില്‍ ഇയാളെ കണ്ടതിന് പിന്നാലെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളുടെ കൈയിലുള്ള ബാഗില്‍ നിന്ന് 11 ഇഞ്ച് നീളമുള്ള കത്തിയും മതപരമായ പുസ്തകങ്ങളും, വസ്ത്രങ്ങള്‍, ഭക്ഷണം എന്നിവ കണ്ടെടുത്തു. പാകിസ്ഥാനിലെ വടക്കന്‍ പഞ്ചാബിലെ മാണ്ഡി ബഹാവുദ്ദീന്‍ നഗരത്തിലാണ് താമസമെന്നും തന്റെ പേര് റിസ്വാന്‍ അഷ്‌റഫ് ആണെന്നും അദ്ദേഹം പറഞ്ഞതായി ബിഎസ്എഫ് ഓഫീസര്‍ പറഞ്ഞു. പ്രവാചകനെതിരായ പരാമര്‍ശത്തില്‍ നൂപൂര്‍…

Read More

അയൽവാസികളുടെ അവസരോചിത ഇടപെടൽ! അബ്ദുൽ അസീസിനിത് രണ്ടാം ജന്മം

നെടുങ്കണ്ടം: അയൽവാസികളുടെ സമയോചിതമായ ഇടപെടൽ മൂലം 70കാരൻ ജീവിതത്തിലേക്ക് മടങ്ങിയെത്തി. വൈദ്യുതാഘാതമേറ്റ് റോഡിൽ ചലനമറ്റു കിടന്ന പുഷ്പകണ്ടം തടത്തിൽ അബ്ദുൽ അസീസിന് രക്ഷകരായത് പുഷ്പക്കണ്ടം അണക്കരമെട്ട് പുത്തൻചിറയിൽ അഖിലും സമീപവാസികളായ സ്ത്രീകളുമാണ്. തിങ്കളാഴ്ച രാവിലെ പുഷ്പകണ്ടം – അണക്കരമെട്ട് റോഡിലാണ് സംഭവം. കർഷകനായ അബ്ദുൽ അസീസ് ഏലച്ചെടികൾ നനയ്ക്കാനായി സ്ഥാപിച്ചിരുന്ന ഇരുന്പ് പൈപ്പുകൾ എടുത്തുമാറ്റുന്നതിനിടെ താഴ്ന്നുകിടന്ന 11 കെവി ലൈനിൽ ഇരുന്പ് പൈപ്പ് തട്ടുകയായിരുന്നു. 11 കെവി ലൈനിൽനിന്നു വൈദ്യുതാഘാതമേറ്റതോടെ ഇയാൾ റോഡിലേക്ക് തെറിച്ചുവീണു. ഇതു കണ്ട് ഓടിയെത്തിയ അയൽവാസിയായ സ്ത്രീ പ്രഥമ ശുശ്രൂഷ നൽകി. ഇതിനിടെയാണ് അഖിൽ ഇതുവഴി ഓട്ടോറിക്ഷയിൽ എത്തിയത്. ഈ സമയം അബ്ദുൽ അസീസിന് നേരിയ ചലനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് അഖിൽ, അബ്ദുൽ അസീസിന് ശ്വാസോച്ഛ്വാസം വീണ്ടെടുക്കാൻ പറ്റാവുന്ന വിധത്തിൽ നെഞ്ചിൽ നന്നായി അമർത്തിക്കൊടുത്തു. ഇതോടെ കാലുകൾക്ക് അനക്കംവച്ചു. ഇതിനിടെ സമീപവാസികളായ…

Read More

വിഴിഞ്ഞം മറൈൻ അക്വേറിയത്തിൽ രണ്ട് അപൂർവ മത്സ്യങ്ങൾ കൂടി; കടലിന്‍റെ അടിത്തട്ടിൽ കഴിയുന്ന മത്സ്യങ്ങളുടെ പ്രത്യേകളറിയാം…

വിഴിഞ്ഞം: വിഴിഞ്ഞം കേന്ദ്ര മറൈൻ അക്വാേറിയത്തിൽ അപൂർവയിനം മത്സ്യത്തെ ലഭിച്ചു. ഏതിനത്തിൽപെട്ടതെന്നു ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം തലകീഴായി വിശ്രമിക്കുന്ന ജെല്ലി ഫിഷുകൾ പ്രദർശനത്തിന് എത്തിച്ചിരുന്നു. അതിനുപിന്നാലെയാണ് ഓറഞ്ചു നിറത്തിലുള്ള അപൂർവയിനം വർണ മത്സ്യത്തെ ലഭിച്ചത്. കടലിൽ മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളാണ് ഇതിനെ വിഴിഞ്ഞത്തെ മറൈൻ അക്വേറിയത്തിൽ എത്തിച്ചത്. ഈൽ ഇനത്തിൽപെട്ട മത്സ്യമാണെന്നു സംശയിക്കുന്നതായി അധികൃതർ പറഞ്ഞു. ഓറഞ്ചു നിറത്തോടുകൂടി തലയിൽ ഇരുവശത്തും വെള്ളനിറവും കാണുന്ന മത്സ്യം കാഴ്ചയ്ക്ക് മനോഹരമാണ്. സ്വർണ നിറത്തിലുള്ള പത്തോളം ജെല്ലിഫിഷുകളാണ് വിഴിഞ്ഞം അക്വേറിയത്തിലുള്ളത്. ചെറുമീനുകളെ ഭക്ഷിക്കുന്ന ഇവയ്ക്കു പ്രകാശ സംശ്ലേഷണം വഴി സ്വയം ഭക്ഷണം പാകം ചെയ്യാനും കഴിയും. 15 സെന്‍റീമീറ്റർ വ്യാസവും 20 സെന്‍റീമീറ്റർ നീളവും ഉണ്ട് ഇവയ്ക്ക്. കേസിയോ പിയ എന്ന ശാസ്ത്രീയ നാമത്തിലറിയുന്ന ഇവ സമുദ്രത്തിന്‍റെ അടിത്തട്ടിൽ വിശ്രമിക്കുമ്പോൾ തലകീഴായിക്കിടക്കും. കുട പോലുള്ള ശരീരഭാഗവും അതിനടിയിലായി കാലുകളും കാണപ്പെടുന്ന…

Read More