അരൂരിലെ ലഹരിവേട്ട ! പിടിയിലായ മൂന്നംഗസംഘത്തിനൊപ്പം പിറ്റ്ബുള്‍ നായയും

അരൂര്‍: അരൂരില്‍ 11 ലക്ഷം രൂപയിലധികം വിലവരുന്ന എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവയുമായി പിടിയിലായ മൂന്നംഗ സംഘത്തിനൊപ്പം പിറ്റ്ബുള്‍ നായയും. വാഹനപരിശോധനയ്ക്കു വരുന്നവരെ ഭയപ്പെടുത്താനാണ് കാണുമ്പോള്‍ തന്നെ ഭീകരത തോന്നുന്ന നായയെ ഇവര്‍ കൂടെ കൂട്ടിയത്. പിടികൂടിയ വാഹനത്തിന്‍റെ പിന്‍സീറ്റില്‍ ഇരുത്തിയ നിലയിലായിരുന്നു നായ. ഉടമസ്ഥരോടു മാത്രം ഇണങ്ങി നില്‍ക്കുന്ന നായ ഭക്ഷണം ഒന്നും കഴിക്കാതിരിക്കുന്ന സാഹചര്യം വരുമെന്നതിനാല്‍ പ്രതികളുടെ ബന്ധുക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിടുകയായിരുന്നു. അവശ്യം വേണ്ട സാഹചര്യത്തില്‍ ഹാജരാക്കാമെന്ന് എഴുതി വാങ്ങിയശേഷമാണ് നായയെ കൈമാറിയതും. നീലഗിരി എരുമാട് സ്റ്റെഫിന്‍ (25), കാസര്‍ഗോഡ് കുറോക്കാട് റെയ്‌സാ മന്‍സിലില്‍ മുഹമ്മദ് റസ്താന്‍ (27), കണ്ണൂര്‍ കൊഴുമല്‍ കരപ്പാത്ത് അഖില്‍ (25) എന്നിവരെയാണ് ഇന്നലെ 180ഗ്രാം എംഡിഎംഎയും 100 ഗ്രാം ഹാഷിഷ് ഓയിലും സഹിതം എരമല്ലൂരിലെ പഴയ നിക്കോളസ് ആശുപത്രിക്കു സമീപത്തുനിന്നും പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു.…

Read More

ചാണകത്തിൽ ചവിട്ടി നിലത്തു വീണ ഗോമാതാവിന് വായു കോപം;എഴുന്നേൽക്കാൻ  കഴിയാതെ  ദുരിതത്തിൽ പശു; അമ്പലപ്പുഴ ഗോശാലയിലെ ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരേ ഭക്തർ

അമ്പലപ്പുഴ: ഗോശാല ജീവനക്കാരുടെ അനാസ്ഥ . നിലത്തു വീണ പശു മരണത്തോട് മല്ലിടുന്നു.അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഗോശാലയിലെ പശുവിനാണ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ ചാണകത്തിൽ ചവിട്ടി നിലത്തു വീണ പശുവിന് വായു കയറിയതിനെ തുടർന്ന് എഴുന്നേൽക്കാൻ കഴിയാതെ അവശനിലയിലാകുകയായിരുന്നു. രാത്രിയായതോടെ പശു മരണത്തോട് മല്ലിടുന്ന അവസ്ഥയായി. ചില ഭക്തരുടെ ശ്രദ്ധയിൽ പശുവിൻ്റെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. പിന്നീട് രാത്രി 10 ഓടെ കൂടുതൽ ഭക്തരെത്തി. ഒടുവിൽ ഇവർ അറിയിച്ചതനുസരിച്ച് തകഴിയിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പശുവിനെ ഉയർത്തിയത്. ഗോശാല ജീവനക്കാരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് ഭക്തരുടെ ആരോപണം

Read More

ധർമപുരിയിൽ രണ്ട് മലയാളികൾ വെട്ടേറ്റ് മരിച്ച സംഭവം! കൊലപാതകത്തിലേക്ക് നയിച്ചത് വസ്തുക്കച്ചവടത്തെ തുടർന്നുള്ള തർക്കമോ?

വരാപ്പുഴ: തമിഴ്നാടിലെ സേലം ധർമപുരിയിൽ രണ്ട് മലയാളികൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ കൊലപാതകത്തിലേക്ക് നയിച്ചത് വസ്തുക്കച്ചവടത്തെ തുടർന്നുള്ള തർക്കമെന്ന് സംശയം. വരാപ്പുഴ വലിയവീട്ടിൽ ട്രാവൽസ് ഉടമ ശിവകുമാർ പൈ, സുഹൃത്തായ തിരുവനന്തപുരം കുന്നുകുഴി സ്വദേശി നെവിൽ ജി. ക്രൂസ് എന്നിവരെയാണ് സേലം ധർമപുരിയിൽ വനമേഖലയോട് ചേർന്നുള്ള റോഡരികിൽ ചൊവ്വാഴ്ച വൈകിട്ടോടെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ഉപയോഗിച്ചിരുന്ന കാറിൽനിന്നും പോലീസ് മോബൈൽ ഫോണും തമിഴ്നാട്ടിൽ നടത്തിയ വസ്തു ഇടപാടിന്‍റെ രേഖകളും പോലീസിന് കണ്ടെടുത്തു. ഊട്ടിയിലെ വസ്തു വിൽക്കാനുള്ള കരാർ ഒപ്പിട്ടെന്നും തിങ്കളാഴ്ച പണം ലഭിക്കുമെന്നും നെവിൽ ഒരു സുഹൃത്തിനെ വിളിച്ച് അറിയിച്ചിരുന്നു. ടൂറിസ്റ്റ് ബസ് വ്യവസായി ആയിരുന്ന ശിവകുമാർ പൈ അടുത്ത കാലത്തായി വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. പണം കടമായും കച്ചവടത്തിനായും വാങ്ങിയത് തിരിച്ചു നൽകാത്തതിനെ ചൊല്ലി വരാപ്പുഴ പോലീസിൽ പരാതികൾ ഉണ്ടായിരുന്നു. തമിഴ്നാട് സ്വദേശികളിൽനിന്നും…

Read More

നഗ്നവീഡിയോ കാട്ടി വ്യാപാരിയില്‍ നിന്ന് തട്ടിയത് എട്ടു ലക്ഷം രൂപ ! 67കാരന് പണികിട്ടിയതിങ്ങനെ…

നഗ്നവീഡിയോ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി വ്യാപാരിയില്‍ നിന്നു തട്ടിപ്പു സംഘം തട്ടിയത് എട്ടു ലക്ഷം രൂപ. സംഭവം ഇങ്ങനെ…വാട്‌സാപ്പില്‍ ഒരു യുവതിയുടെ സന്ദേശം വന്നതിനെത്തുടര്‍ന്ന് ഇദ്ദേഹം മറുപടി നല്‍കി. ഇതേത്തുടര്‍ന്ന് സത്രീ വീഡിയോ കോള്‍ ചെയ്തിട്ട് ബാത്ത്‌റൂമില്‍ നിന്നുള്ള നഗ്‌നവിഡിയോ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വ്യാപാരി യുവതിയുടെ ആവശ്യം അനുസരിച്ചു. സ്ത്രീയും നഗ്‌നയായിരുന്നുവെന്നാണ് വ്യാപാരി പൊലീസിന് നല്‍കിയ മൊഴി. യുവതിയുടെ സംസാരത്തില്‍ അസ്വഭാവികത തോന്നിയ വ്യാപാരി കോള്‍ കട്ട് ചെയ്ത് ബ്ലോക്ക് ചെയ്തു. എന്നാല്‍ ജൂലൈ 13ന് വിക്രം റാത്തോഡ് എന്നൊരാള്‍ വിളിക്കുകയും ഡല്‍ഹി പൊലീസില്‍ നിന്നാണെന്ന് അറിയിക്കുകയും ചെയ്തു. പഴയൊരു ലൈംഗികാതിക്രമക്കേസില്‍ വ്യാപാരി പെട്ടിട്ടുണ്ടെന്നും സ്ത്രീയോടൊപ്പമുള്ള നഗ്‌നവീഡിയോ പരിശോധനയില്‍ കണ്ടെത്തിയെന്നും വിക്രം റാത്തോഡ് അറിയിച്ചു. വീഡിയോ യൂട്യൂബില്‍ അപ്പ്ലോഡ് ചെയ്യുമെന്ന് ഇയാള്‍ വ്യാപാരിയെ ഭീഷണിപ്പെടുത്തി. പലപ്പോഴായി വലിയ തുക വാങ്ങി. ഏകദേശം എട്ട് ലക്ഷം രൂപ നഷ്ടമായപ്പോഴാണ്…

Read More

14 വർഷത്തോളം..! കള്ളനോട്ട് കേസിന്‍റെ തെളിവെടുപ്പിനിടയിൽ മുങ്ങിയ പ്രതി ഒളിവിൽ കഴിഞ്ഞത് വിവിധ സംസ്ഥാനങ്ങളിൽ

കോട്ടയം: കള്ളനോട്ട് കേസിന്‍റെ തെളിവെടുപ്പിനിടയിൽ പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ പ്രതി 14 വർഷത്തോളം ഒളിവിൽ താമസിച്ചതു വിവിധ സംസ്ഥാനങ്ങളിൽ. ആർപ്പൂക്കര സ്വദേശി മിഥുനെയാണു ഇന്നലെ ഡൽഹിയിൽ നിന്നും സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ അനൂപ് ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. 2008 ഒക്‌ടോബർ 24നാണ് 500 രൂപയുടെ നാലു കള്ളനോട്ടുകളുമായി നാട്ടകം കോളജിൽ വിദ്യാർഥിയായിരുന്ന മിഥുൻ പിടിയിലാകുന്നത്. ഈ കേസിൽ അറസ്റ്റ് ചെയ്തശേഷം പ്രതിയെയുമായി ഗാന്ധിനഗർ പോലീസ് സംഘം ഗാന്ധിനഗറിലെ പെട്രോൾ പന്പിനുസമീപം തെളിവെടുപ്പിന് എത്തി. ഈ സമയം ഇവിടെനിന്നും പ്രതി പോലീസിന്‍റെ കസ്റ്റഡിയിൽനിന്നും കൈവിലങ്ങുമായി ചാടി രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ പോയ മിഥുൻ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ ചെറിയ ജോലികൾ ചെയ്താണ് ഒടുവിൽ ഡൽഹിയിൽ എത്തിയത്. ഒരു സ്ഥലത്തും ഇയാൾ അധികകാലം തങ്ങിയിരുന്നില്ല. നാളുകൾ കഴിഞ്ഞതോടെ കേസ്…

Read More

‘ഞങ്ങളെ’ വറുത്ത് കോരാൻ ഇത്തവണ ആരേയും അനുവദിക്കില്ല;  സർക്കാരിന്‍റെ ഓണക്കിറ്റിൽ നിന്ന് പപ്പടം ഔട്ട്;  കാരണം ചെറിയകാര്യമല്ല…

സ്വന്തം ലേഖകൻതൃശൂർ: ഇത്തവണയും ഓണത്തിന് വിതരണം ചെയ്യുന്ന പ്രത്യേക സൗജന്യ സ്പെഷ്യൽ ഓണം ഭക്ഷ്യക്കിറ്റിൽ പപ്പടത്തെ ഉൾപ്പെടുത്തിയില്ല. കോവിഡ് കാലത്ത് 2020ൽ ഓണത്തിന് റേഷൻ കാർഡുടമകൾക്ക് സപ്ലൈകോ വഴി വിതരണം ചെയ്ത കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനയിൽ തെളിഞ്ഞത് ഏറെ വിവാദമായിരുന്നു. തുടർന്ന് കഴിഞ്ഞ വർഷത്തെ സൗജന്യ ഓണക്കിറ്റിൽ നിന്ന് പപ്പടത്തെ ഒഴിവാക്കിയിരുന്നു. ഇത്തവണയും പപ്പടം ഉൾപ്പെടുത്താതെയാണ് സൗജന്യ ഓണക്കിറ്റ് നൽകുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഓണക്കിറ്റിന്‍റെ ലിസ്റ്റിൽ പപ്പടമില്ല. ഇത്തവണ ഓണക്കിറ്റിൽ നിന്ന് സോപ്പും ആട്ടയും കൂടി പുറത്തായിട്ടുണ്ട്.2020ൽ വിതരണം ചെയ്ത കിറ്റിലെ പപ്പടം ഗുണനിലവാരം കുറഞ്ഞതായതിനാൽ ആരോഗ്യപ്രശ്നങ്ങൾക്കു വരെ കാരണമായേക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. പരിശോധനഫലം പുറത്തുവന്നതിനെ തുടർന്ന് വിതരണം ചെയ്ത പപ്പടം തിരികെ ശേഖരിക്കാൻ നിർദ്ദേശം നൽകേണ്ട സ്ഥിതിയുമുണ്ടായി. അന്ന് റാന്നിയിലെ സിഎഫ്ആർഡിയിൽ പരിശോധിച്ച സാംപിളുകളിൽ ഈർപ്പത്തിന്‍റെയും സോഡിയം കാർബണേറ്റിന്‍റെയും അളവും പിഎച്ച് മൂല്യവും…

Read More

കൂട്ടിക്കലിലെ ബൈക്ക് മോഷണങ്ങൾ…! പിന്നിൽ സഹോദരങ്ങൾ; പുറത്തുവന്നത്, തൊടുപുഴ, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി ബൈക്ക് മോഷണങ്ങള്‍ 

കൂട്ടിക്കൽ: കൂട്ടിക്കലിൽ നിന്നും സിനിമക്കഥയെ വെല്ലുന്ന രീതിയിൽ ബൈക്കുകൾ മോഷണം നടത്തിയതു സഹോദരങ്ങൾ. ഇവരെ ഇന്നലെ മുണ്ടക്കയം പോലീസ് പിടികൂടി. ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും തൊടുപുഴ, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി ബൈക്ക് മോഷണങ്ങളാണ് പുറത്തുവന്നത്. ബൈക്കുകളുടെ പൂട്ടുകൾ തകർക്കുന്നതിൽ ഇവർ അതിവിദഗ്ധരാണ്. റോഡ് സൈഡിലും വീട്ടുമുറ്റത്തും പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകൾ പൂട്ടുതകർത്ത് മോഷണം നടത്തുകയാണ് ഇവരുടെ രീതി. തുടർന്നു ഈ ബൈക്കിൽ സഞ്ചരിക്കും. പെട്രോൾ തീരുന്പോൾ ഇവ റോഡ് സൈഡിൽ പാർക്ക് ചെയ്തശേഷം സമീപത്ത് കാണുന്ന മറ്റൊരു ബൈക്ക് മോഷ്ടിച്ചുശേഷം യാത്ര തുടരുകയാണ് ചെയ്യുന്നത്. പെട്രോൾ തീർന്നാൽ ബൈക്ക് ഉപേക്ഷിക്കുകയല്ലാതെ പെട്രോൾ നിറയ്ക്കില്ല. കാരണം പന്പുകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇവരെ തിരിച്ചറിഞ്ഞു പോലീസ് പിടികൂടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പ്രായപൂർത്തിയാകാത്ത പ്രതി ജില്ലയിലെ ഒരു സ്റ്റേഷനിൽ സമാനമായ രീതിയിൽ…

Read More

പള്‍സര്‍ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു ! ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ജയില്‍ അധികൃതര്‍…

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് ഇയാളെ കൊച്ചിയില്‍ നിന്ന് തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. നിലവില്‍ വിചാരണ തടവുകാരനായി എറാണാകുളത്തെ ജയിലില്‍ കഴിയുകയാണ് പള്‍സര്‍ സുനി. നേരത്തെ സുപ്രീം കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനുശേഷം പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറയുന്നത്. മാനസിക സമ്മര്‍ദമാണ് കാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പള്‍സര്‍ സുനിക്ക് എതിരെയുള്ളത് ഗുരുതര കുറ്റങ്ങളാണെന്നും അന്വേഷണം നടക്കുന്ന വേളയില്‍ ഇടപെടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി ഈ മാസം പതിമൂന്നിനാണ് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയത്. വിചാരണ നടപടികള്‍ നീണ്ടുപോകുന്ന സാഹചര്യത്തില്‍ തനിക്ക് ജാമ്യം നല്‍കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.

Read More

സ്ക്രീൻ ഷോട്ട് എങ്ങനെ പുറത്തായി ? കോൺഗ്രസ് തലപുകയ്ക്കുന്നു; ശബരീനാഥനെ പോലീസ് ചോദ്യം ചെയ്യും

തിരുവവനന്തപുരം : യൂത്ത് കോൺഗ്രസിന്‍റെ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യാൻ രൂപമെടുത്ത ഗ്രൂപ്പിൽ വളരെ പ്രമുഖരായിട്ടുള്ള നേതാക്കളും വിശ്വസ്തരായ പ്രവർത്തകരും മാത്രമാണുള്ളത്. ഈ ഗ്രൂപ്പിൽ നിന്നും ആര് – ആരുവഴി സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ട് മാധ്യമങ്ങളിൽ എത്തിച്ചുവെന്നുള്ളതാണ് യൂത്ത് കോൺഗ്രസ് നേതൃത്വത്തെ സംബന്ധിച്ച് ഇപ്പോഴത്തെ പ്രധാന ചോദ്യം. യൂത്ത് കോൺഗ്രസിലെയും കോൺഗ്രസിലെയും ഗ്രൂപ്പ് പോരാണ് കെ.എസ്.ശബരിനാഥന്‍റെ പ്രതിഷേധ ആഹ്വാനം പുറത്തെത്തിക്കാൻ കാരണമായിട്ടുള്ളതെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ശബരിനാഥനെ പ്രതിസന്ധിയിലാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് യൂത്ത് കോൺഗ്രസിലെ ചിലർ ഈ സ്ക്രീൻ ഷോട്ട് പുറത്തുവിട്ടതെന്നാണ് പുറത്തു വരുന്ന വിവരം. ശബരീനാഥനെ പോലീസ് ചോദ്യം ചെയ്യും തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനകത്ത് വച്ച് വധിക്കാൻ ഗുഢാലോചന നടത്തിയെന്ന കേസിൽ ജാമ്യം ലഭിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ കെ.എസ്.ശബരീനാഥനെ ഇന്നും പോലീസ് ചോദ്യം ചെയ്യും. അന്വേഷണത്തിന്‍റെ ഭാഗമായി മൂന്ന് ദിവസം പോലീസിന്…

Read More

മണ്‍സൂണ്‍ വിനോദയാത്ര..! ‘കേരളത്തിലെ സ്കോട്ട്‌ലൻഡ് ’ എന്നറിയപ്പെടുന്ന വാഗമണ്ണിലേക്ക്  ‘ഇനി സഞ്ചാരികൾ ഒഴുകിയെത്തും’

വാഗമണ്‍ ഡെസ്റ്റിനേഷൻ മേക്കേഴ്സിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഗമണ്‍ മണ്‍സൂണ്‍ വിനോദയാത്രയിൽ പങ്കെടുക്കാനെത്തിയവർ ഉളുപ്പൂണിയിലേക്ക് ജീപ്പിൽ ട്രക്കിംഗ് നടത്തിയപ്പോൾ. – അനൂപ് ടോം ജിബിൻ കുര്യൻകോട്ടയം: ‘കേരളത്തിലെ സ്കോട്ട്‌ലൻഡ് ’ എന്നറിയപ്പെടുന്ന വാഗമണ്ണിലേക്ക് ഇനി സഞ്ചാരികൾ ഒഴുകിയെത്തും. മൊട്ടക്കുന്നും പൈൻവാലിയും തേയിലത്തോട്ടവും ആത്മഹത്യ മുനന്പും പാരഗ്ലൈഡിംഗുമെല്ലാം ഇനി ആഭ്യന്തര വിദേശ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാകും. വടക്കേ ഇന്ത്യയിൽനിന്നുള്ള ടൂർ പാക്കേജിൽ മൂന്നാറിനും തേക്കടിക്കും ആലപ്പുഴയ്ക്കുമൊപ്പം വാഗമണ്ണും ഉൾപ്പെടുത്താൻ വാഗമണ്‍ ഡെസ്റ്റിനേഷൻ മേക്കേഴ്സിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഗമണ്‍ മണ്‍സൂണ്‍ വിനോദയാത്ര ടൂർ മീറ്റിൽ തീരുമാനമായി. രണ്ടു ദിവസം വാഗമണിൽ താമസിച്ചുള്ള പാക്കേജ്, ഹണിമൂണ്‍ പാക്കേജ് എന്നിവയാണു പ്രധാനമായും ഉൾപ്പെടുത്തുന്നത്. ഇതു കൂടാതെ വാഗമണ്‍ പ്രദേശവാസികളെ ഉൾപ്പെടുത്തി ഉത്തരവാദിത്വ ടൂറിസത്തിനു മുൻഗണന നൽകും. അടിസ്ഥാന സൗകര്യങ്ങൾ ഏറെയുള്ള വാഗമണ്ണിൽ ഇപ്പോൾ താമസിക്കുന്നതിനായി നിരവധി റിസോർട്ടുകളും ഹോട്ടലുകളുമാണുള്ളത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ താമസ ഭക്ഷണ…

Read More