42 വയസായി, ഇനി പറ്റിയ ഒരു ജീവിത പങ്കാളിയെ വേണം ! വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നടി നന്ദിനി…

ഒരു കാലത്ത് മലയാളത്തിലുള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു നന്ദിനി.ഏപ്രില്‍ 19 എന്ന സിനിമയിലൂടെ മലയാളത്തിന്റെ സൂപ്പര്‍ സംവിധായകന്‍ ബാലചന്ദ്ര മേനോന്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുമ്പോള്‍ വെറും 16 വയസ്സു മാത്രമായിരുന്നു നന്ദിനിയുടെ പ്രായം. പിന്നീട് തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് ഏറെ താരമൂല്യമുള്ള നായികയായി നടി മാറി. കൗസല്യ എന്ന പേരില്‍ തെലുങ്കില്‍ അറിയപ്പെട്ടിരുന്ന താരത്തിന് പിന്നീട് കൈ നിറയെ അവസരങ്ങള്‍ ലഭിച്ചിരുന്നു. സൂപ്പര്‍താരങ്ങളുടെ അടക്കം നായികയായി മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നന്ദിനി അഭിനയിച്ചു.മലയാളത്തിന്റെ താരരാജാക്കന്‍മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും സൂപ്പര്‍താരം സുരേഷ്‌ഗോപിക്കും നായിക ആയ നന്ദിനി കലാഭവന്‍ മണിയുടെ നായികയായും ആരാധകരുടെ ഇഷ്ടം പടിച്ചു പറ്റി. അയാള്‍ കഥയെഴുതുകയാണ്, ലേലം, തച്ചിലേടത്ത് ചുണ്ടന്‍, നാറാണത്ത് തമ്പുരാന്‍, സുന്ദരപുരുഷന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് സൂപ്പര്‍ താരങ്ങളുടെ നായികയായി നന്ദിനി തിളങ്ങിയത്. പിന്നീട് ഇടക്കാലത്തു സിനിമാജീവിതത്തില്‍ നിന്നും നടി…

Read More

വിവാഹശേഷം സ്വഭാവത്തിൽ എന്തെങ്കിലും മാറ്റം സംഭവിച്ചോ ? ഒരഭിമുഖത്തിനിടെയുള്ള ചോദ്യത്തിന്‌ നസ്രിയയുടെ മറുപടി ഇങ്ങനെ…

നടന്‍ ഫഹദ് ഫാസിലുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ നസ്രിയ നസിം സിനിമയില്‍ നിന്നു ചെറിയൊരു ഇടവേളയെടുത്തിരുന്നു. പിന്നീടു വര്‍ഷങ്ങളുടെ ഗ്യാപ്പില്‍ നടി അഭിനയത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. ഏറ്റവുമൊടുവില്‍ തെലുങ്ക് സിനിമയിലേക്കു കൂടി ചുവടുവച്ചിരിക്കുകയാണ് നസ്രിയ. നാനിയുടെ നായികയായി അഭിനയിച്ച സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സിനിമയില്‍ നിന്ന് ഇടയ്ക്കിടെ ഇടവേള എടുക്കാനുള്ള കാരണത്തെക്കുറിച്ച് ഒരഭിമുഖത്തിലാണ് നസ്രിയ പറയുന്നത്. ഇടവേളകള്‍ തീരുമാനിച്ച് എടുക്കുന്നതല്ല. ഇടയ്ക്കിടെ കഥകള്‍ കേള്‍ക്കാറുണ്ട്. ഇഷ്ടപ്പെടുന്നതിനോട് ഓക്കെ പറയും. ഇഷ്ടപ്പെട്ടത് കിട്ടിയില്ലെന്ന കാരണത്താല്‍ മാത്രമാണ് ഇടവേളകള്‍ വേണ്ടി വന്നത്. എന്നെ എക്‌സൈറ്റ് ചെയ്യിപ്പിക്കാത്ത ഒന്നിനോടും യേസ് എന്ന് പറയാറില്ല. അതുകൊണ്ടാണ് സിനിമയിലെ ഇടവേള വരുന്നത് – നസ്രിയ പറയുന്നു. മലയാള സിനിമയിലെ വലിയ കുടുംബത്തിലെ അംഗമാണ് ഞാനിപ്പോള്‍. അങ്ങനൊരു ഭാഗ്യം കിട്ടിയതില്‍ ഒരുപാട് അനുഗ്രഹീതയാണ്. നടിയായത് കൊണ്ട് മാത്രമല്ല, ആ കുടുംബത്തിലെ മകളായത് കൊണ്ടും ഒരുപാട് അനുഗ്രഹീതയാണ്.…

Read More

ഭര്‍ത്താവുമായി പ്രശ്‌നങ്ങളുണ്ട് ! വിവാഹമോചന വാര്‍ത്തയോട് പ്രതികരണവുമായി വീണാ നായര്‍…

കഴിഞ്ഞ കുറെക്കാലമായി മലയാളം സിനിമാ സീരിയല്‍ രംഗത്ത് സുപരിചിതയായ താരമാണ് വീണാ നായര്‍. ബിഗ് ബോസ് മലയാള രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് വീണ നായരെ ആളുകള്‍ കൂടുതല്‍ അടുത്തറിയുന്നത്. സീരിയലുകളിലൂടെയാണ് തുടക്കമെങ്കിലും വെള്ളിമൂങ്ങ എന്ന ചിത്രമാണ് നടിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്. ബിഗ്ബോസ് താരത്തിന് കൂടുതല്‍ ജനപ്രീതി നേടി കൊടുത്തു എങ്കിലും പുറത്ത് വലിയ വിമര്‍ശനങ്ങളാണ് നടിയെ കാത്തിരുന്നത്. ബിഗ്ബോസ് മത്സരത്തിന് ശേഷം വ്യാപകമായ സൈബര്‍ ആക്രമണങ്ങളും വീണയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. എല്ലാം ഒതുങ്ങിയെന്ന് കരുതിയിരുന്നപ്പോള്‍ ആണ് വീണ നായര്‍ വിവാഹമോചിത ആയെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളൊക്കെ വ്യാഖ്യാനിച്ചാണ് പലരും ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. എന്നാല്‍ കേട്ടതൊക്കെ സത്യമാണോന്ന് ചോദിച്ചാല്‍ അതില്‍ കുറച്ചൊക്കെ ശരിയും തെറ്റുമുണ്ടെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് വീണ നായര്‍ ഇപ്പോള്‍. പ്രചരിക്കുന്നത് പോലെ താന്‍ ഇതുവരെ വിവാഹ മോചിത…

Read More

ഇതിനൊരു അവസാനം ഇല്ലേ ? ഇത്രയും പേർ വ്യാജമദ്യ ദുരന്തത്തിന് ഇരയായത്‌ മദ്യ നിർമാണവും വിൽപ്പനയും നിരോധിച്ച സംസ്ഥാനത്ത്‌

എന്‌.എം വ്യാജമദ്യം കഴിച്ച് മരണപ്പെട്ടവരുടെ നിന്ദ്യമായ പട്ടികയിലേക്ക് ഗുജറാത്തിലെ കഴിഞ്ഞ ദിവസത്തെ വ്യാജമദ്യ ദുരന്തവും എണ്ണപ്പെട്ടു. മരണസംഖ്യ ഇപ്പോൾ 42 ആണ്. ഇനിയും വർധിക്കാം. മദ്യ നിർമാണവും വിൽപ്പനയും നിരോധിച്ച സംസ്ഥാനത്താണ് ഇത്രയും പേർ വ്യാജമദ്യ ദുരന്തത്തിന് ഇരയായതെന്നതാണ് ഖേദകരം. പശ്ചിമബംഗാളിലെ ഹൗറ ജില്ലയിൽ സമാനമായ ഒരു ദുരന്തം അടുത്തിടെ നടന്നിരുന്നു. 12പേരുടെ ജീവൻ അപഹരിച്ച ആ ദുരന്തത്തിന്‍റെ ഞെട്ടൽ മാറുംമുന്പേയാണ് വീണ്ടുമൊരു ദുരന്തം. ഈ വർഷമാദ്യം ബിഹാറിൽ ഉടനീളം ഹോളി ആഘോഷത്തിനിടെ വ്യാജമദ്യം കഴിച്ച് 40പേരോളം മരണപ്പെട്ടിരുന്നു.മദ്യത്തിന് ലഹരി കൂട്ടാൻ മീഥൈൽ ആൽക്കഹോളിന്‍റെ അളവ് കൂട്ടിയും അശാസ്ത്രീയ മായി വാറ്റിയും നിർമിക്കുന്ന വ്യാജമദ്യമാണ് പലപ്പോഴും മരണക്കെണി ഒരുക്കുന്നത്. 6172 പേർ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസി ആർബി) കണക്കുകൾ പ്രകാരം 2016നും 2020നും ഇടയിൽ ഇന്ത്യയിൽ 6,172പേർ അനധികൃത വ്യാജമദ്യം ഉപയോഗിച്ച് മരിച്ചതായിട്ടാണ് കണക്ക്. ശരാശരി…

Read More

ലഹരി മാഫിയയിലെ ഭാഗ്യദേവത! സീരിയലിന്‍റെ മറവിൽ മയക്കുമരുന്ന്; മോഹൻലാലിനൊപ്പംഅഭിനയിച്ചതോടെ അശ്വതിയുടെ താരമൂല്യം ഉയർന്നു

ആലുവ: ഭാഗ്യദേവതയെന്ന മെഗാ സീരിയലിൽ മുഖം കാണിച്ച് നടിയെന്ന ഖ്യാതി നേടി സ്വന്തമായി ലഹരി സാമ്രാജ്യത്തിലെ റാണിയായി മാറുകയായിരുന്നു അശ്വതി ബാബു. സംഭവ ബഹുലമായ ഈ ചെറു ജീവിതത്തിനിടയിൽ ജയിൽ വാസവും പ്രായപൂർത്തിയാകുന്നതിന് മുമ്പ് സമാനമായ കേസുകളിൽ ഒബ്സർവേഷൻ ഹോമുകളിൽ കഴിഞ്ഞതും ചരിത്രം മാത്രം. സ്വദേശമായ തിരുവനന്തപുരത്തു നിന്നു കൊച്ചിയുടെ മാസ്മരിക ലോകത്തെത്തിയ അശ്വതിയുടെ ഉന്നത ബന്ധങ്ങൾ ലഹരി മാഫിയയിലെ ഭാഗ്യദേവതയാക്കി. ഒടുവിൽ കുടുങ്ങിയത് ലഹരിയുടെ ഉന്മാദത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് സിനിമാ-സീരിയൽ നടിയും കൂട്ടാളിയും കസ്റ്റഡിയിലാകുന്നത്. അശ്വതിയും സുഹൃത്ത് നൗഫലുമാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവുമുണ്ടായത്. കളമശേരി കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെ നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചുകൊണ്ടായിരുന്നു ഇവരുടെ മരണപ്പാച്ചിൽ. നാട്ടുകാർ പിന്തുടരുന്നതിൽ അരിശം പൂണ്ട് റോഡിനു പുറത്തുകൂടി വാഹനം എടുക്കാൻ ശ്രമിക്കുമ്പോൾ ടയർ പൊട്ടുകയായിരുന്നു. ഇതോടെ വാഹനം ഉപേക്ഷിച്ചു…

Read More

സാമൂഹിക ആഘാത പഠനത്തിന്…! സിൽവർലൈൻ വിജ്ഞാപനം പുതുക്കാൻ സർക്കാർ; പുതിയ ഏജൻസികളെ കൂടി ഉൾപ്പെടുത്തുന്ന കാര്യവും പരിഗണനയിൽ

തിരുവനന്തപുരം: സിൽവർലൈനിലെ സാമൂഹികാഘാത പഠന വിജ്ഞാപനം പുതുക്കും. സാമൂഹികാഘാതപഠനം നടത്താൻ അനുവദിച്ചിരുന്ന കാലാവധി ഈ മാസം 30 ന് അവസാനിക്കും. ഇതേ തുടർന്നാണ് സർവേ നടപടികളും സാമൂഹിക ആഘാതപഠനം സംബന്ധിച്ചുള്ള ഉത്തരവും പുതുക്കിയിറക്കാൻ സർക്കാർ തയാറാകാൻ കാരണം. അടുത്തയാഴ്ചയോടെ പുതുക്കിയ വിജ്ഞാപനം ഇറങ്ങും. സാമൂഹിക ആഘാത പഠനത്തിന്… സിൽവർ ലൈൻ പദ്ധതിക്ക് നിലവിൽ കേന്ദ്രസർക്കാരിൽ നിന്നും അനുകൂല നിലപാട് ലഭിക്കാത്ത സാഹചര്യത്തിൽ നിയമവകുപ്പിന്‍റെ കൂടി ഉപദേശം കണക്കിലെടുത്തായിരിക്കും റവന്യു വകുപ്പ് തുടർനടപടികൾ സ്വീകരിക്കുക. നിലവിൽ സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസികൾക്ക് പുറമെ പുതിയ ഏജൻസികളെ കൂടി ഉൾപ്പെടുത്തുന്ന കാര്യവും സർക്കാരിന്‍റെ പരിഗണനയിലുണ്ട്. മലപ്പുറം, തൃശൂർ ജില്ലകളിൽ പഠനം നടത്താനുള്ള കാലാവധി ഈ മാസം 30 ന് അവസാനിക്കും. എത്ര സമയം വേണം? സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന 11 ജില്ലകളിലും നിലവില്‍ സര്‍വെ എത്ര പൂര്‍ത്തിയായെന്ന് ജില്ലാ…

Read More

അന്നൊക്കെ വസ്ത്രം വാങ്ങാന്‍ എന്റെ കൈയ്യില്‍ പണമില്ലായിരുന്നു ! ഏറെ ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് സംയുക്തമേനോന്‍…

ബോള്‍ഡ് വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച സുന്ദരിയാണ് സംയുക്തമേനോന്‍. പോപ്കോണ്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ സംയുക്ത മേനോന്‍ ശ്രദ്ധിക്കപ്പെട്ടത് ടൊവിനോ നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് ഒരു പിടി മികച്ച സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത താരം തമിഴകത്തും തന്റെ സാന്നിധ്യം അറിയിക്കുക ആയിരുന്നു. ഇപ്പോഴിതാ സംയുക്ത നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രം കടുവ തകര്‍പ്പന്‍ വിജയം നേടി മുന്നേറുക ആണ്. അതേ സമയം തന്റെ വ്യക്തി ജീവിതത്തിലും സിനിമയിലും ഒരുപോലെ ബോള്‍ഡ്നെസ് കാത്തു സൂക്ഷിക്കുന്ന താരം കൂടിയാണ് സംയുക്ത. എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ആണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. തന്റെ സോഷ്യല്‍ മീഡിയ പേജില്‍ താരം പോസ്റ്റ് ചെയ്ത ചില ഫോട്ടോകള്‍ കണ്ട് ഒരു ഫോട്ടോ ഗ്രാഫര്‍ സംയുകതയെ കവര്‍ഗേള്‍ ആയി ക്ഷണിക്കുകയും ആ…

Read More

വിദ്യാര്‍ഥികള്‍ ഇനി സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരേണ്ട ! അധ്യാപകര്‍ക്കും നിയന്ത്രണം;നിര്‍ണായക തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്…

സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതു കര്‍ശനമായി വിലക്കാന്‍ തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്. മൊബൈല്‍ ഫോണ്‍ ദുരുപയോഗവും തുടര്‍ന്നുള്ള പ്രശ്നങ്ങളും ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ക്ലാസ് സമയത്ത് അധ്യാപകരുടെ ഫോണ്‍ ഉപയോഗത്തിനും കര്‍ശന നിയന്ത്രണം വന്നേക്കും. സ്‌കൂളില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മൊബൈല്‍ ഉപയോഗത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി 2012ലും സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കോവിഡിനുശേഷം ക്ലാസുകള്‍ പൂര്‍ണമായും ഓഫ്‌ലൈനായ സാഹചര്യത്തിലാണു നിയന്ത്രണം കര്‍ശനമാക്കുന്നത്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഉടന്‍ ഇറങ്ങുമെന്നും മന്ത്രി പറഞ്ഞു, ‘വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് ചില രക്ഷിതാക്കള്‍ ഫോണ്‍ കൊടുത്തുവിടുന്നവരുണ്ട്. എന്നാല്‍, മൊബൈല്‍ വരുന്നതിനു മുന്‍പും കുട്ടികള്‍ സുരക്ഷിതമായി സ്‌കൂളുകളില്‍ പോയിവന്നിട്ടുണ്ടല്ലോ’ മന്ത്രിയുടെ വാക്കുകള്‍.

Read More

ആനയെ കണ്ട് പേടിച്ച് വീട്ടിനകത്തേക്ക് ഓടിക്കയറാൻ ശ്രമിച്ചപ്പോഴേക്കും..! അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

സ്വന്തം ലേഖകൻ പാലക്കാട് : അട്ടപ്പാടിയിൽ കാട്ടാന യുവതിയെ ചവിട്ടി കൊന്നു. കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലീശ്വരിയാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. ഇന്നു പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വനത്തിനോട് ചേർന്നാണ് മല്ലേശ്വരിയുടെ വീട്. പുലർച്ചെ വീടിനു പുറത്ത് നിന്ന് ശബ്ദം കേട്ടു പുറത്ത് ഇറങ്ങി നോക്കിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. വനത്തിനോട് ചേർന്നാണ് മല്ലീശ്വരിയുടെ വീട്. ആനയെ കണ്ട് പേടിച്ച് വീട്ടിനകത്തേക്ക് ഓടിക്കയറാൻ ശ്രമിച്ചപ്പോഴേക്കും കാട്ടാന മല്ലീശ്വരിയെ ആക്രമിക്കുകയായിരുന്നു. ഭർത്താവ് ശിവരാമന്‍റെ മുന്നിൽ വച്ചാണ് കാട്ടാന മല്ലീശ്വരിയെ തുന്പിക്കൈ കൊണ്ട് വലിച്ച് നിലത്തിട്ട് ചവിട്ടിക്കൊന്നത്. ഇതു കണ്ട് ഭയന്ന് ശിവരാമൻ നിലവിളിച്ച് അടുത്ത വീട്ടിലേക്ക് ഓടിപ്പോയി. മല്ലീശ്വരിയെ കൊന്ന ശേഷം ഏറെ നേരം ആന മൃതദേഹത്തിനരികെ നിന്നും മാറാതെ നിന്നു. നാട്ടുകാർ ഏറെ പണിപെട്ടാണ് ആനയെ അവിടെ നിന്നും അകറ്റിയത്. കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ…

Read More

കൊടുക്കാന്‍ പറ്റുന്ന തുക കൊടുത്തു ! കരുവന്നൂരിലെ നിക്ഷേപകയുടെ മരണം രാഷ്ട്രീയപാര്‍ട്ടികള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി ആര്‍ ബിന്ദു…

കരുവന്നൂര്‍ സഹകരണബാങ്കിലെ നിക്ഷേപകന്റെ ഭാര്യ മരിച്ച സംഭവം മുതലെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ആര്‍ ബിന്ദു. കരുവന്നൂര്‍ ബാങ്കില്‍ 30 ലക്ഷം നിക്ഷേപമുള്ളയാളുടെ ഭാര്യ ചികിത്സയ്ക്കാവശ്യമായ തുക കിട്ടാഞ്ഞതിനെത്തുടര്‍ന്ന് മരണമടഞ്ഞ സംഭവത്തിലായിരുന്നു മന്ത്രി ബിന്ദുവിന്റെ പ്രതികരണം. നിക്ഷേപകന്റെ കുടുംബത്തിന് ആവശ്യമായ തുക സഹകരണബാങ്ക് നല്‍കിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മൃതദേഹവുമായി സമരം ചെയ്തതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും ആര്‍ ബിന്ദു തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈരോഗിക്ക് ഉള്‍പ്പടെ അടുത്തകാലത്തായി അത്യാവശ്യം പണം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളജിലായിരുന്നു അവര്‍ ചികിത്സയിലുള്ളത്. അവിടെ ആധുനികമായ എല്ലാ സംവിധാനങ്ങളും ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. മൃതദേഹവുമായി അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. അത് ചെയ്യാന്‍ അവരെ പ്രേരിപ്പിച്ച രാഷ്ട്രീയകക്ഷികള്‍ വളരെ മോശമായിട്ടുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. ജനങ്ങളുടെ മുന്നില്‍ ശ്രദ്ധ ക്ഷണിക്കുന്നതിന് വേണ്ടി ഒരു മൃതദേഹത്തെ പാതയോരത്ത് പ്രദര്‍ശനമാക്കി വച്ചത് തീര്‍ത്തും അപലപനീയമാണ്. അവര്‍ക്ക് എത്ര നിക്ഷേപമുണ്ടെന്നതിന്റെ…

Read More