ആര്യൻ ഖാനോട് ക്രഷ് ഉണ്ടായിരുന്നെന്ന് അനന്യപാണ്ഡ

  യുവനിരയിൽ ശ്രദ്ധേയയായ ബോളിവുഡ് നടിയാണ് അനന്യ പാണ്ഡ. 2019 ൽ കരൺ ജോഹർ നിർമിച്ച സ്റ്റുഡന്‍റ് ഓഫ് ദ ഇയർ 2 വിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരവും ആ വർഷം അനന്യക്ക് ലഭിച്ചു. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിച്ച ലൈഗർ ആണ് ഇനി റിലീസ് ചെയ്യാനുള്ള സിനിമ. കഴിഞ്ഞദിവസമാണ് കോഫി വിത്ത് കരണിൽ വിജയ് ദേവരകൊണ്ടയും അനന്യയും ഒരുമിച്ചെത്തിയ എപ്പിസോഡ് പുറത്തിറങ്ങിയത്. ഇതിനകം ഹിറ്റായ എപ്പിസോഡിൽ അനന്യ പറഞ്ഞ ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെക്കുറിച്ചാണ് അനന്യ പറഞ്ഞത്. അനന്യയുടെ ചെറുപ്പം മുതലുള്ള സുഹൃത്താണ് ആര്യന്‍റെ സഹോദരി സുഹാന ഖാൻ. ചെറുപ്പകാലത്ത് ആര്യനോട് തനിക്ക് ക്രഷ് ഉണ്ടായിരുന്നെന്നാണ് അനന്യ പറഞ്ഞത്. അവൻ ക്യൂട്ട് ആണെന്നും അനന്യ പറഞ്ഞു. പിന്നീടെന്തുകൊണ്ട് ആ ബന്ധം വളർന്നില്ല…

Read More

കരുണയുടെ ആള്‍രൂപം ! ആരോരുമില്ലാത്ത അമ്മയ്ക്കും മകള്‍ക്കും വീടും സ്ഥലവും ഇഷ്ടദാനം നല്‍കി ചന്ദ്രമതിയമ്മ

വാടകയ്ക്കാരായി വന്ന് മകളും കൊച്ചുമകളുമായിത്തീര്‍ന്നവര്‍ക്ക് വീടും സ്ഥലവും ഇഷ്ടദാനമായി നല്‍കി സ്‌നേഹത്തിന്റെ പുതുമാതൃക സൃഷ്ടിച്ച് ചന്ദ്രമതിയമ്മ. 14 വര്‍ഷമായി സ്വന്തം വീട്ടില്‍ കഴിഞ്ഞ മണ്ണടി പടിഞ്ഞാറെ കുന്നത്തേത്ത് സരസ്വതി അമ്മാളിന്റെയും പരേതനായ ജോസഫിന്റെയും മകള്‍ പൊന്നുവിനാണ് മണ്ണടി മുഖംമുറി ചൂരക്കാട് ചന്ദ്രമതിയമ്മ (77) വീടും സ്ഥലവും ഇഷ്ടദാനമായി നല്‍കിയത്. എറണാകുളം സ്വദേശിയായ ജോസഫും ഭാര്യ സരസ്വതി അമ്മാളും പൊന്നുവിന് നാലു മാസം പ്രായമുള്ളപ്പോഴാണ് ചന്ദ്രമതിയമ്മയുടെ വീട്ടില്‍ വാടകയ്ക്കു താമസം തുടങ്ങിയത്. ആദ്യ കാലത്ത് 500 രൂപ വാടകയായി ഈടാക്കിയിരുന്നു. എന്നാല്‍ ജോസഫിന്റെ സാമ്പത്തിക പ്രതിസന്ധി ചന്ദ്രമതിയമ്മയുടെ മനസ്സില്‍ നൊമ്പരമായി. വാടകയ്‌ക്കെത്തിയ കുടുംബം ഇതിനോടകം തനിച്ചു കഴിഞ്ഞിരുന്ന അവിവാഹിതയായ ചന്ദ്രമതിയമ്മയ്ക്ക് താങ്ങും തണലുമായി മാറുകയും ചെയ്തു. തുടര്‍ന്ന് ചന്ദ്രമതിയമ്മ വാടക ഒഴിവാക്കി. നാലു വര്‍ഷം മുന്‍പ് ജോസഫ് മരിച്ചു. മുന്നോട്ടുള്ള ജീവിതം സരസ്വതി അമ്മാളിനു മുന്നില്‍ ചോദ്യചിഹ്നമായപ്പോള്‍ ആശ്വാസ…

Read More

ഇന്നലെ നീയൊരു സുന്ദര രാഗമായി… വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് നാളെ ഒന്പതു വർഷം

എസ്.മഞ്ജുളാദേവി“ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം…’ ലോകം ഉറങ്ങുന്ന അർധരാത്രിയിൽ നിലാവ് ഒഴുകി പടരുന്ന സിറ്റൗട്ടിൽ ഇരുന്ന് മൊബൈൽ ഫോണിൽ ഈ ഗാനം കേട്ടപ്പോൾ മുൻപ് ഒരിക്കലും അനുഭവിക്കാത്തൊരു അനുഭൂതി. നൈറ്റ് ഷിഫ്റ്റിനിടയിൽ, മീറ്റിംഗുകൾ നിരന്തരം നൽകുന്ന സമ്മർദങ്ങൾ എല്ലാം മറന്ന് കണ്ണുകൾ അടച്ചിരുന്നുപോയി… പ്രമുഖമായ ഒരു മൾട്ടിനാഷണൽ കന്പനിയിൽ ജോലി ചെയ്യുന്ന മുപ്പതു വയസുള്ള സോഫ്റ്റ്‌വെയർ എൻജിനിയറുടെ വാക്കുകളാണിത്. വി.ദക്ഷിണാമൂർത്തി സംഗീതം പകർന്നതാണ് നിലാവ് പൊഴിഞ്ഞു വീഴുന്ന ഈ ഗാനം. 1968ൽ ഭാര്യമാർ സൂക്ഷിക്കുക എന്ന സിനിമയ്ക്കുവേണ്ടി ശ്രീകുമാരൻ തന്പി രചിച്ച് ദക്ഷിണാമൂർത്തി ഈണം പകർന്ന ഗാനമാണ് 2022ലെ സാങ്കേതികയ്ക്കു നടുവിലിരുന്ന് യുവ എൻജിനയർ ആസ്വദിക്കുന്നത്. 63 വർഷം സംഗീതമേഖലയിൽ പ്രവർത്തിച്ചുവെന്ന അത്യപൂർവ ബഹുമതിക്ക് അർഹനാണ് വി.ദക്ഷിണാമൂർത്തി.കഴുത്തു നിറയെ രുദ്രാക്ഷമാലകളും നെറ്റി നിറയെ ഭസ്മക്കുറിയുമണിഞ്ഞ് എന്നും തൊഴുകൈയോടെ സഞ്ചരിച്ച വെങ്കിടേശ്വര അയ്യർ ദക്ഷിണാമൂർത്തി മലയാളികൾക്കെന്നും ദക്ഷിണാമൂർത്തി സ്വാമിയായിരുന്നു. ഇന്നും അതേ…”സർവചരാചരങ്ങൾക്കും…

Read More

വീട്ടിൽ നിന്ന് ഇറങ്ങുന്നത് മോഡലിംഗെന്ന് പറഞ്ഞ്; ജോലി യുവാക്കൾക്കൊപ്പം ലഹരി കച്ചവടവും; പന്തളത്ത് എംഡിഎംഎയുമായി പിടിയിലായവരുടെ പിന്നാമ്പുറക്കഥയിങ്ങനെ

പത്തനംതിട്ട:പന്തളത്തെ ലോഡ്ജില്‍ നിന്ന് 154 ഗ്രാം എംഡിഎംഎ യുമായി യുവതി അടക്കം അഞ്ചംഗസംഘത്തെ പിടികൂടിയ കേസിന്‍റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചതായി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പന്തളം പോലീസ് സ്റ്റേഷനില്‍ നടത്തിയ സന്ദര്‍ശനതിനിടെയാണ് ജില്ലാ പോലീസ് മേധാവി ഇക്കാര്യം അറിയിച്ചത്. പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ ഡാന്‍സാഫ് സംഘവും പന്തളം പോലീസും ചേര്‍ന്ന് നടത്തിയ ഓപ്പറേഷന്‍ തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണ്. പ്രതികള്‍ തങ്ങിയ ലോഡ്ജ് മുറിയില്‍ നിന്ന് 25000 രൂപയും രണ്ട് മിനി വെയിങ് മെഷീനുകളുമടക്കം കണ്ടെടുത്തിരുന്നു. കൂടാതെ ഇവര്‍ ഉപയോഗിച്ചുവന്ന രണ്ട് കാറുകളും ഒരു ബൈക്കും ഒമ്പത് മൊബൈല്‍ ഫോണുകളും പെന്‍ ഡ്രൈവുകളും ഇന്നലെ പോലീസ് സംഘം പിടിച്ചെടുത്തിരുന്നു. ലോഡ്ജില്‍ തങ്ങിയതിനു പിന്നില്‍ ഗൂഢലക്ഷ്യംപന്തളം മണികണ്ഠന്‍ ആല്‍ത്തറയ്ക്ക്…

Read More

ആളുകളുടെ പരിഹാസത്തിന് സ്വര്‍ണക്കണ്ണിലൂടെ മറുപടി നല്‍കി ബാര്‍ ജീവനക്കാരി ! ഡാനി വിന്റോയുടെ കഥയിങ്ങനെ…

കണ്ണുള്ളപ്പോഴേ കണ്ണിന്റെ വിലയറിയൂ…എന്ന് പറയാറുണ്ട്. കണ്ണില്ലാത്തവരെയും കണ്ണിന് കാഴ്ചയില്ലാത്തവരെയും ആളുകള്‍ അനുതാപപൂര്‍വമാണ് പരിഗണിക്കുന്നതെങ്കിലും ചിലരെങ്കിലും ഇത്തരക്കാരെ പരിഹസിക്കാറുണ്ട്. ഇത്തരത്തിലുള്ള പരിഹാസത്തിന് ചുട്ട മറുപടി നല്‍കിയലിവര്‍പൂളിലെ ഒരു ബാര്‍ ജീവനക്കാരിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ആറു മാസം പ്രായമുള്ളപ്പോള്‍ ഒരു കണ്ണ് നഷ്ടമായ 25-കാരിയായ ഡാനി വിന്റോയാണ് സ്വര്‍ണക്കണ്ണ് സ്വന്തമാക്കി ആളുകളെ ഞെട്ടിച്ചത്. റെറ്റിനോബ്ലാസ്റ്റോമ എന്ന അപൂര്‍വ അര്‍ബുദം ബാധിച്ചാണ് ഡാനിയുടെ ഒരു കണ്ണ് നഷ്ടമായത്. അര്‍ബുദം മറ്റു ശരീരഭാഗങ്ങളിലേക്ക് പടരാതിരിക്കാന്‍ വലതു കണ്ണ് നീക്കം ചെയ്തു. പകരം കൃത്രിമ കണ്ണു വച്ചു. എന്നാല്‍ പിന്നീട് ഡാനിയുടെ ജീവിതം പരിഹാസവാക്കുകള്‍ നിറഞ്ഞതായിരുന്നു. കുട്ടിക്കാലത്ത് സ്‌കൂളിലെ സഹപാഠികളാണ് ഡാനിയെ ആദ്യം കളിക്കായത്. എന്നാല്‍ ബാറില്‍ ജോലി ലഭിച്ചിട്ടും ഇതിനു മാറ്റമൊന്നുമുണ്ടായില്ല. ചെറിയ കുട്ടികളുടെ പരിഹാസത്തേക്കാള്‍ ക്രൂരമായിരുന്നു മുതിര്‍ന്നവരുടെ കുത്തുവാക്കുകളെന്ന് ഡാനി പറയുന്നു. ബാറില്‍ പല തരത്തിലും അപമാനിതയാകേണ്ടി വന്നു. മദ്യം…

Read More

മൂന്നു തുള്ളിമതി പക്ഷേ..! ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാലും ഇനി കുടുങ്ങും;  വാഹന പരിശോധനയ്ക്കിടെ പിടിയിലാകുന്നവരെ കുടുക്കാൻ  മൂത്ര സൂത്രവുമായി പോലീസ്

കാക്കനാട്: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചാൽ ഇനി മുതൽ കുടങ്ങും. ഇത്തരക്കാരെ കുടുക്കാൻ മൂത്രപ രിശോധന സംവിധാനവുമായി പോലീസ് റോഡിലിറങ്ങും. ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ വാഹന പരിശോധനയ്ക്കിടെ പോലീസ് പിടിക്കപ്പെടുന്നവർ മൂത്രം ഒഴിക്കേണ്ടി വരും. മൂത്ര പരിശോധനയിലൂടെ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ കഴിയുന്ന നവീന സംവിധാനമാണ് പോലീസ് പ്രയോഗിക്കുന്നത്. അതിനായി മൂന്നു തുള്ളി മൂത്രമാണ് വേണ്ടി വരിക. കോവിഡ് ഉണ്ടോ എന്ന് കണ്ടെത്താൻ ആന്‍റിജൻ ടെസ്റ്റ് കിറ്റ് മാതൃകയിലുള്ള ഡ്രഗ് സ്ക്രീൻ ടെസ്റ്റ് ഡിവൈസാണ് ഇതിനായി ഉപയോഗിക്കുന്നത്. ഡിവൈസിൽ മൂന്നു തുള്ളി മൂത്രം ഒഴിച്ചാൽ അഞ്ച് മിനിറ്റിനുള്ളിൽ ഫലമറിയാൻ കഴിയും.പക്ഷേ ഇതിനായി കടന്പകൾ ഏറെയുണ്ട് ഉദ്യോഗസ്ഥർ പറയുന്നു. റോഡരുകിൽ ഇടക്കിടക്ക് ശുചി മുറികൾ ഒരുക്കേണ്ടി വരും. അല്ലെങ്കിൽ പൊതുശുചി മുറികളുടെ അരികിൽ വാഹന പരിശോധന നടത്തേണ്ടി വരും. അതുമല്ലെങ്കിൽ ലഹരി മരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നവരെ പോലീസ്…

Read More

ഇപ്പോള്‍ വിവാഹവാര്‍ത്ത വന്നു ! അടുത്ത ബ്രേക്കില്‍ ഗര്‍ഭിണിയാക്കും; ആളുകള്‍ കുറേക്കൂടി ക്രിയേറ്റീവാകണമെന്ന് നിത്യ മേനന്‍…

നടി നിത്യ മേനന്‍ വിവാഹിതയാകുന്നുവെന്നും മലയാളി നടനാണ് വരനെന്നുമുള്ള വാര്‍ത്ത അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ നടി തന്നെ ഈ വാര്‍ത്തയെ തള്ളി രംഗത്തെത്തിയതോടെ വാര്‍ത്ത അകാലചരമം പ്രാപിക്കുകയാണുണ്ടായത്. ഇപ്പോഴിതാ ഇതേക്കുറിച്ച് നിത്യ തുറന്നു പറയുകയാണ്. നിത്യയുടെ വാക്കുകള്‍ ഇങ്ങനെ…എന്റെ വിവാഹ വാര്‍ത്തകളൊക്കെ ഇതിനോടകം വന്നു കഴിഞ്ഞു. ഇനിയും ബ്രേക്ക് എടുത്താല്‍ ഗര്‍ഭിണിയാണെന്നുവരെ കഥകള്‍ പ്രചരിക്കും. നടീനടന്മാര്‍ ബ്രേക്ക് എടുക്കുന്നതിനേക്കുറിച്ച് ആളുകള്‍ക്ക് മനസിലാവില്ല. ഞാന്‍ ഇതിന് മുമ്പ് ബ്രേക്ക് എടുത്തപ്പോഴും ഗര്‍ഭിണിയാണെന്നൊക്കെ കഥകള്‍ വന്നിരുന്നു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ കുറച്ചുകൂടിയെങ്കിലും ക്രിയേറ്റീവാകണം. നിത്യ പറയുന്നു. നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന 19 (1) (a) എന്ന ചിത്രമാണ് നിത്യ മേനന്റേതായി ഒടുവില്‍ എത്തുന്ന ചിത്രം. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകന്‍. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്.…

Read More

പലരും ഞങ്ങള്‍ ‘ലെസ്ബിയന്‍സ്’ ആണോ എന്ന് ചോദിച്ചിട്ടുണ്ട് ! വിജയ് യേശുദാസുമായുള്ള ബന്ധം അടക്കമുള്ള തുറന്നു പറച്ചിലുമായി രഞ്ജിനിമാര്‍…

മലയാളികളുടെ പ്രിയ താരങ്ങളാണ് അവതാരക രഞ്ജിനി ഹരിദാസും ഗായിക രഞ്ജിനി ജോസും. ഇവര്‍ അടുത്ത കൂട്ടുകാരുമാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ഇരുപത് വര്‍ഷത്തോളം പഴക്കമുണ്ട്. ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ പലപ്പോഴും തങ്ങള്‍ കേട്ടിട്ടുള്ള ചോദ്യം ‘നിങ്ങള്‍ ലെസ്ബിയന്‍സാണോ?’ എന്നാണെന്നും ഇരുവരും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ദയവുചെയ്ത് സൗഹൃദത്തെ റൊമാന്റിസൈസ് ചെയ്യരുതെന്നും ഇവര്‍ പറഞ്ഞിരുന്നു. ഗായകന്‍ വിജയ് യേശുദാസുമായുള്ള ബന്ധത്തെ കുറിച്ചും രഞ്ജിനി ജോസ് അഭിമുഖത്തില്‍ പ്രതികരിച്ചു. രഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ…ഒരു ഷൂട്ടിനിടയിലാണ് വിജയ് യേശുദാസുമായി ബന്ധമാണെന്ന വാര്‍ത്ത ഓണ്‍ലൈനില്‍ കാണുന്നത്. വിജയും ഞാനും നല്ല സുഹൃത്തുക്കളാണ്. ഞാനുടനെ വിജയ്ക്ക് മെസ്സേജ് ചെയ്തു. ഞാനും നീയും എപ്പോള്‍ പ്രേമത്തിലായി എന്നായിരുന്നു അവന്റെ മറുചോദ്യം. ഈ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ കേസ് കൊടുക്കാന്‍ ചിലരൊക്കെ ഉപദേശിച്ചിരുന്നു. രഞ്ജിനി ജോസ് അഭിമുഖത്തില്‍ വ്യക്തമാക്കി.

Read More

നടിയെ ആക്രമിച്ച കേസ്; കേസ് അട്ടിമറിക്കുന്നെന്ന ആരോപണവുമായി അതിജീവിത ഹൈക്കോടതിയിൽ; കേസ് നീണ്ടുപേകുന്നെന്ന് കാട്ടി ദിലീപ് സുപ്രീംകോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം അതിജീവിതയുടെ അഭിഭാഷക ഉന്നയിച്ചിരുന്നു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയയ്ക്കാൻ വിചാരണ കോടതി ജഡ്ജി അനുമതി നിഷേധിച്ചതടക്കം ചൂണ്ടികാട്ടിയായിരുന്നു ആരോപണം. എന്നാൽ എന്ത് അടിസ്ഥാനത്തിലാണ് വിചാരണ കോടതിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നു കോടതി ചോദിക്കുകയുണ്ടായി. അനുബന്ധ കുറ്റപത്രത്തിന്‍റെ പകർപ്പു വേണംകേസിൽ അനുബന്ധകുറ്റപത്രം നൽകിയ സാഹചര്യത്തിൽ ഇതിന്‍റെ പകർപ്പ് തേടി നടി വിചാരണ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇതുകൂടി കിട്ടിയ ശേഷമാകും ഹൈക്കോടതിയിലെ ഹർജിയിൽ അതിജീവിത കൂടുതൽ വാദങ്ങൾ ഉയർത്തുക എന്നാണ് അറിയുന്നത്. ദിലീപ് സുപ്രീംകോടതിയിൽവിചാരണ നീണ്ടുപോകുന്നത് ചോദ്യം ചെയ്ത് കേസിലെ എട്ടാം പ്രതി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

Read More

കളമശേരി ബസ് കത്തിക്കൽ കേസ്: രണ്ട് പ്രതികൾക്ക് ഏഴ് വർഷം തടവ്

കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിൽ  പ്രതികൾക്ക് തടവും പിഴയും. കേസിലെ പ്രതികളായ തടിയന്‍റവിട നസീർ, സാബിർ ബുഖാരിക്ക്  എന്നിവർക്ക് ഏഴുവർഷവും താജുദീന്  ആറുവർഷം തടവുമാണ് ശിക്ഷ. എൻഐഎ ചുമത്തിയ കുറ്റങ്ങൾ സമ്മതിക്കുന്നതായി പ്രതികൾ കോടതിയെ അറിയിച്ച പശ്ചാത്തലത്തിൽ വിചാരണ പൂർത്തിയാക്കാതെയാണ് മൂന്ന് പ്രതികൾക്ക് കോടതി ശിക്ഷ വിധിക്കുന്നത്. തടിയന്‍റവിട നസീർ, സൂഫിയ മദനി ഉൾപ്പടെ കേസിൽ 13 പ്രതികളുണ്ട്. ഇതിൽ അഞ്ചാം പ്രതി അനൂപ് കുറ്റ സമ്മതം നടത്തിയതിനെ തുടർന്ന് നേരത്തെ ശിക്ഷ വിധിച്ചിരുന്നു. പ്രതിപ്പട്ടികയിൽ ബാക്കിയുള്ളവർ ഇനി വിചാരണ നേരിടണം.2005 സെപ്റ്റംബർ ഒന്പതിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെഎസ്ആർടിസി ബസ്റ്റാൻഡിൽനിന്ന് സേലത്തേക്ക് പുറപ്പെട്ട തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ആണ് രാത്രി 9.30ന് പ്രതികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കോയന്പത്തൂർ സ്ഫോടനകേസിൽ ജയിലിൽ കഴിയുന്ന പിഡിപി…

Read More