സ്വപ്ന സുരേഷിന്‍റെ “ചതിയുടെ പത്മവ്യുഹം”  ചൂടപ്പംപോലെ വിറ്റഴിയുന്നു; ശിവശങ്കറുമായുള്ള സ്വകാര്യചിത്രങ്ങളും പുസ്തകത്തിൽ

കൊച്ചി: സ്വപ്ന സുരേഷിന്‍റെ ആത്മകഥയ്ക്ക് റിക്കാർഡ് വിൽപ്പന. പുസ്തകം പുറത്തിറങ്ങിയ ഇന്നലെ അയ്യായിരത്തിലധികം കോപ്പികളാണ് വിറ്റത്. സ്വർണക്കടത്തു കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുമായുള്ള നിരവധി സ്വകാര്യ ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണ് ചിത്രങ്ങൾ. ചെന്നൈയിലെ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ വച്ചു ശിവശങ്കർ തന്നെ വിവാഹം കഴിച്ചെന്നും സ്വപ്ന അവകാശപ്പെടുന്നു. “ചതിയുടെ പത്മവ്യുഹം’ എന്നാണ് പുസ്തകത്തിന്‍റെ പേര്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരായ ആരോപണങ്ങൾ പുസ്തകത്തിൽ വിവരിക്കുന്നുണ്ട് സ്വപ്ന. പിണറായി വിജയന്‍റെ മകൾക്ക് ഐടി ഹബ് ആരംഭിക്കുന്നതിനായി ഷാർജ രാജകുടുംബാംഗങ്ങളുമായി നടത്തിയ ചർച്ചകളെക്കുറിച്ചും വ്യക്തമായി വിവരിക്കുന്നു പുസ്തകത്തിൽ. കോണ്‍സുലേറ്റ് ജനറലിന്‍റെ ഓഫീസിലെ ഉദ്യോഗത്തിനിടെ നടത്തിയ ഇടപാടുകൾ എണ്ണിയെണ്ണി പറയുന്നു. മുഖ്യമന്ത്രിയുടെ ദുബായി സന്ദർശനത്തിനിടെ കറന്‍സി കടത്താന്‍ ആവശ്യപ്പെട്ടത് അന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറായിരുന്നുവെന്ന് സ്വപ്ന വെളിപ്പെടുത്തുന്നു. ചിലന്തിവല എന്ന അധ്യായത്തിൽ…

Read More

കെ കെ ശൈലജ കുടുങ്ങുമോ ? മുന്‍ ആരോഗ്യമന്ത്രിയ്‌ക്കെതിരേ പിപിഇ കിറ്റ് അഴിമതിയില്‍ ലോകായുക്ത അന്വേഷണം…

കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍ അഴിമതി നടന്നുവെന്ന പരാതിയില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്. കെ കെ ശൈലജ, കെഎംസിഎല്‍ ജനറല്‍ മാനേജര്‍ ഡോക്ടര്‍ ദിലീപ് അടക്കമുള്ളവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.കോവിഡ് കാലത്ത് നിലവിലുള്ളതിലും മൂന്നിരട്ടി തുകയ്ക്ക് പിപിഇ കിറ്റ് വാങ്ങിയെന്നാണ് ഇവര്‍ക്കെതിരേ ഉയരുന്ന ആരോപണം. ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നല്‍കണം. യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായരുടെ പരാതിയിലാണ് നടപടി. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. 450 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്കാണ് വാങ്ങിയതെന്ന തരത്തില്‍ നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വീണ ലോകായുക്തയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 450 രൂപയില്‍ ലഭിച്ചിരുന്ന…

Read More

മദ്യത്തിൽ കുളിപ്പിക്കാൻ മാഹി..! ഏതെടുത്താലും അത്ഭുതപ്പെടുത്തുന്ന വില;  ജനപ്രിയ ബ്രാൻഡുകൾ  കടയ്ക്ക് മുന്നിൽ നിരത്തി വച്ച് വമ്പൻ ഓഫറുമായി  കടയുടമകൾ

കോഴിക്കോട്: മാഹി മലയാളികള്‍ക്ക് അപരിചിതമായ സ്ഥലമല്ല. പലവിധ ആവശ്യങ്ങള്‍ക്ക് ആളുകള്‍ ഈ കേന്ദ്രഭരണ പ്രദേശത്ത് എത്താറുണ്ട്. വിലക്കു റവില്‍ മദ്യം കിട്ടുമെന്നതിനാല്‍ തന്നെ ഇവിടേക്ക് പ്രത്യേകിച്ചും സമീപ സംസ്ഥാനമായ കേരളത്തില്‍ നിന്നും ആളുകളുടെ ഒഴുക്കാണ്. എന്നാല്‍ പിന്നെ മാഹിയില്‍ പെരുന്നാള്‍ ഉത്സവം കൂടി കൊടിയേറിയാലോ…എത്തുന്നവരുടെ എണ്ണം കൂടും.റോഡരികില്‍ മദ്യ ഷോപ്പുകള്‍ തിങ്ങി നിറഞ്ഞിരിക്കുന്ന ഇവിടെ ഉത്സവകാലത്ത് ഉടമകള്‍ വെറുതേ ഇരിക്കണോ…വന്‍ ഓഫറുകള്‍ അങ്ങ് പ്രഖ്യാപിച്ചു. നമ്മള്‍ വലിയ വസ്ത്ര വ്യാപാരകടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും കണ്ടു ശീലിച്ചിട്ടുള്ള എതെടുത്താലും ഓഫര്‍ പാക്കുകളാണ് ഇപ്പോള്‍ താരം. 100, 120, 130 എന്നിങ്ങനെ ഷോപ്പിന് മുന്നില്‍ റേറ്റ് ഏഴുതി കുന്നുകൂട്ടിയിട്ടിരിക്കുകയാണ് മദ്യ ക്കുപ്പികള്‍. പൈന്‍ഡ് മുതല്‍ അരലിറ്റര്‍ വരെ ഈ ഓഫറില്‍ വരും. എല്ലാം ജനപ്രിയ ബ്രാൻഡുകളം നമ്മുടെ നാട്ടിലെ തെരുവുകച്ചവടം പോലെ ഏതെടുത്താലും ഇത്ര രൂപ എന്ന സ്‌റ്റൈല്‍ ഇതോടെ തിരക്കും…

Read More

ആശങ്കയായി കൊറോണയുടെ പുതിയ രണ്ട് വകഭേദങ്ങള്‍; വാക്‌സിനും ഫലിക്കില്ല ? ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും വകഭേദങ്ങള്‍ കണ്ടെത്തി

കൊറോണ ഭീതിയില്‍ വീണ്ടും ലോകം. കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടാനായെന്ന് ലോകരാജ്യങ്ങള്‍ വീമ്പിളക്കുമ്പോഴാണ്, കൊറോണ എങ്ങും പോയിട്ടില്ലെന്നും പുതിയ രൂപത്തില്‍ വീണ്ടും എത്തിയിരിക്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അതുകൊണ്ട് ജനങ്ങള്‍ ഇനിയും ജാഗ്രതപ്പെട്ടേ മതിയാകൂ. അമേരിക്ക ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അടുത്തിടെ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  കൊറോണയുടെ പുതിയ രണ്ട് വകഭേദങ്ങള്‍ കണ്ടെത്തി രോഗികളുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ദ്ധനവിന് പിന്നാലെ നടത്തിയ പഠനത്തിലാണ് കൊറോണയുടെ രണ്ട് പുതിയ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. ഈ പുതിയ വേരിയന്റുകള്‍ക്ക് XBB, XBB പോയിന്റ് 1 എന്നാണ് പേരിട്ടിരിക്കുന്നത്. പുതിയ വകഭേദങ്ങള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ രോഗവ്യാപനമുണ്ടാക്കുമെന്നാണ് കണ്ടെത്തല്‍. നിലവിലെ വാക്‌സീനുകളുടെ ആന്റിബോധികള്‍ക്ക് പുതിയ വൈറസ് വകഭേദങ്ങളെ പ്രതിരോധിക്കാനാകില്ലെന്നും ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു.  വാക്‌സിന്‍ ഫലപ്രദമല്ല കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളെ എങ്ങനെ പ്രതിരോധിക്കാനാകുമെന്ന ആശങ്കയിലാണ് ശാസ്ത്രലോകം. ഒമിക്രോണിന്റെ രണ്ട് വേരിയന്റുകളില്‍…

Read More

വാടക ഗർഭം ധരിച്ചത് നയൻതാരയുടെ ബന്ധുവെന്ന് സൂചന! പ്രസവവും നടന്നത്‌ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍; അന്വേഷണം ആരംഭിച്ചു

നടി നയൻതാരയുടെയുടെയും സംവിധായകൻ വിഘ്‌നേശ് ശിവന്റെയും കുഞ്ഞുങ്ങളുമായി ബദ്ധപ്പെട്ട വാടക ഗർഭധാരണം സംബന്ധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് അന്വേഷണം നടത്തുന്നത്. വാടകഗർഭധാരണത്തിനായി സമീപിച്ച ആശുപത്രിയിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. ആശുപത്രിയിലെ അന്വേഷണം പൂർത്തിയായതിന് ശേഷം ആവശ്യമെങ്കിൽ നയൻതാരയെയും വിഘ്‌നേശ് ശിവനെയും ചോദ്യം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വാടകഗർഭധാരണ നിയന്ത്രണ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചല്ല വാടക ഗർഭധാരണത്തിലൂടെ നയൻതാര അമ്മയായതെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയും പ്രസവവും നടന്നതെന്നാണ് വിവരം. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. നയൻതാരയുടെ ഒരു ബന്ധുവാണ് ഇവർക്ക് വേണ്ടി വാടകഗർഭധാരണത്തിന് തയ്യാറായതെന്നും സൂചനയുണ്ട്.

Read More

സോഷ്യൽ മീഡിയാ വാർത്തകളെക്കുറിച്ച് മീനാക്ഷിയുടെ പ്രതികരണം; നമിതാ പ്രമോദ് ആ സത്യം തുറന്ന് പറയുന്നു

മീനൂട്ടി (മീനാക്ഷി ദിലീപ്) എന്‍റെ നല്ല സുഹൃത്താണ്. ഇടയ്ക്കിടെ മീനാക്ഷി സിനിമയിലേക്കോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വരാറുണ്ട്. അതൊക്കെ കണ്ടിട്ട് അവള്‍ പുച്ഛിക്കുകയാണ് ചെയ്യുന്നത്. അതുപോലൊരു വാര്‍ത്ത കണ്ടപ്പോള്‍ ഞാനും അവള്‍ക്ക് അയച്ച് കൊടുത്തു. അതിന് മറുപടിയായി പുച്ഛിക്കുന്ന ഒരു സ്‌മൈലിയാണ് അവളെനിക്ക് അയച്ചത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം കാര്യങ്ങളൊന്നും അവള്‍ നോക്കാറില്ല. കാരണം പലതിലും ടോക്‌സിക്കായ കാര്യങ്ങളാണ്. അവള്‍ വളരെ ഫ്രണ്ട്‌ലിയാണ്. പുറത്തുള്ളവരോട് അധികം സംസാരിക്കാത്ത, ഭയങ്കര പാവമായിട്ടുള്ള ഒരു കൊച്ചാണ്. ഭയങ്കര ഇന്നസെന്‍റായിട്ടുള്ള കൊച്ചാണ് മീനാക്ഷി. -നമിത പ്രമോദ്

Read More

വാ മോളെ ഭക്ഷണം കഴിച്ചിട്ടു പോകാം ! വഴിയെ പോയ സ്ത്രീയെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ച് ലൈല; തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്ന് സുമ…

ഇലന്തൂരില്‍ നരബലി നടത്തിയ ഭഗവല്‍ സിംഗിന്റെ ഭാര്യ ലൈലയുടെ പിടിയിലകപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കെന്ന് പത്തനംതിട്ട സ്വദേശിന് എസ് സുമ. സെപ്റ്റംബര്‍ 10ന് വീട്ടില്‍ വന്ന സുമയെ ലൈല ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചുവെന്ന് സുമ പറയുന്നു. എന്നാല്‍ അസ്വാഭാവികത തോന്നിയ സുമ ക്ഷണം നിരസിക്കുകയായിരുന്നു. അടൂര്‍ മഹാത്മജ ജനസേവ കേന്ദ്രം എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ഇടപ്പോള്‍ ചരുവില്‍ വീട്ടില്‍ താമസിക്കുന്ന സുമ. അനാഥാലയത്തിന് വേണ്ടി പിരിവ് നടത്തുന്നതിന്റെ ഭാഗമായാണ് ഇലന്തൂരെത്തിയത്. സുമ പിരിവിനു വേണ്ടി ഭഗവല്‍ സിങ്ങിന്റെയും ലൈലയുടെയും വീടിനു സമീപത്തു കൂടി നടന്നു പോവുകയായിരുന്നു. ഇവരെ രണ്ടുപേരെയും സുമക്ക് നേരത്തേ പരിചയമില്ല. ഉച്ചക്ക് രണ്ടു മണി കഴിഞ്ഞിട്ടുണ്ടാകും. റോഡ് വിജനമായിരുന്നു. ഒരു വീടിന്റെ മുന്‍ഭാഗത്തെ കാവിലേക്ക് നോക്കിയപ്പോള്‍ ഒരു സ്ത്രീയെ കണ്ടു. മോളെ…നീ ഭക്ഷണം കഴിച്ചതാണോ ? ഇല്ലെന്നു പറഞ്ഞപ്പോള്‍ ഇവിടെ നിന്ന് കഴിക്കാമെന്ന് അവര്‍…

Read More

പോലീസ് വേഷം ശരിക്കും മടുത്തു; ഇഷ്ടവേഷത്തെക്കുറിച്ച് ബിജുമേനോൻ

ആക്‌ഷൻ സിനിമകൾ എനിക്കു ബോറടിച്ചു തുടങ്ങി. തമാശയിലേക്ക് ഒന്നു മാറ്റിപ്പിടിച്ചാലോ എന്ന ചിന്തയിലാbijuണ്. വെള്ളിമൂങ്ങയുടെ രണ്ടാംഭാഗം ആലോചിക്കുന്നുണ്ട്. പക്ഷേ, വരുന്ന സ്ക്രിപ്റ്റ് ഒന്നും വിചാരിച്ചതുപോലെ ആകുന്നില്ല. വെള്ളിമൂങ്ങ ഒട്ടും പ്രതീക്ഷിക്കാതെ ഹിറ്റ് ആയ സിനിമയാണ്. രണ്ടാംഭാഗം വരുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ അതിനും മുകളിലായിരിക്കും. അതുകൊണ്ട് കുറച്ചുകൂടി ശ്രദ്ധിക്കണം. എന്‍റെ മോന് ഞാൻ നർമം ചെയ്യുന്നതിഷ്ടമാണ്. എനിക്കും അത്തരം സിനിമകളിൽ അഭിനയിക്കാൻ ഇഷ്ടമാണ്. പോലീസ് വേഷങ്ങൾ ശരിക്കും മടുത്തു. ഐപിസി വകുപ്പുകൾ, 24 മണിക്കൂറിനുള്ളിൽ സിറ്റി വിട്ട് പോയിട്ടില്ല സാർ എന്നൊക്കെയുള്ള സ്ഥിരം ഡയലോഗുകൾ… ഒരേ കാര്യങ്ങളുടെ ആവർത്തനമാണ്. തമാശയാകുമ്പോൾ ആകെ ഒരു പോസിറ്റിവിറ്റിയാണ്. -ബിജു മേനോൻ

Read More

എന്താണ് സ്വാതന്ത്ര്യം എന്ന് ഇപ്പോള്‍ അറിയുന്നു ! ഇപ്പോള്‍ ജീവിക്കുന്നത് ആഗ്രഹിച്ചതു പോലെയുള്ള ജീവിതമെന്ന് ഗായിക ശ്വേത അശോക്…

മലയാളികള്‍ക്ക് സുപരിചിതയായ ഗായികയാണ് ശ്വേത അശോക്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത മഞ്ച് സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റിഷോയിലൂടെയാണ് ശ്വേത ശ്രദ്ധേയയാകുന്നത്. എന്നാല്‍ ഈ റിയാലിറ്റി ഷോയ്ക്കു ശേഷം താരത്തെക്കുറിച്ച് അധികം വിവരമൊന്നുമില്ലായിരുന്നു. പിന്നീട് സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്വേത തിരിച്ചെത്തിയത്. ഇന്ന് സോഷ്യല്‍മീഡിയയിലെല്ലാം സജീവമാണ് ശ്വേത. ശ്വേതയുടെ പാട്ട് വീഡിയോകള്‍ക്കായി ദിവസം കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ ബിഹൈന്‍ഡ് വുഡിനു നല്‍കിയ ഒരു അഭിമുഖത്തില്‍ ശ്വേത പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ താന്‍ ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗായിക പറയുന്നു. മഞ്ച് സ്റ്റാര്‍ സിംഗറിന് ശേഷം പഠിക്കാന്‍ ബ്രേക്കെടുത്തിരുന്നു, ഡിഗ്രിയും പിജിയും ഒക്കെ കഴിഞ്ഞതിന് ശേഷമാണ്സരിഗമപയില്‍ വരുന്നതെന്നും ശ്വേത പറഞ്ഞു. പാട്ടില്‍ കുറച്ചുകൂടെ ശ്രദ്ധ നല്‍കണമെന്ന് ആലോചിച്ചിരുന്നു, എന്നാല്‍ റിയാലിറ്റി ഷോകള്‍ ഒന്നും വേണ്ടെന്ന് തീരുമാനിച്ചു. സരിഗമപയുടെ ഓഡിഷന്‍ പരസ്യം കണ്ടപ്പോള്‍ ആദ്യം വേണ്ടെന്ന് വെച്ചുവെന്നും എന്നാല്‍…

Read More

സാമന്തയുണ്ടാക്കിയ അലയൊലികൾ തമന്നയ്ക്ക് ആവർത്തിക്കാൻ കഴിയുമോ;പുഷ്പ രണ്ടിൽ തമന്ന‍?

വന്പൻ ഹിറ്റായി മാറിയ സിനിമയാണ് അല്ലു അർജുൻ നായകനായെത്തിയ പുഷ്പ. 2021 ൽ റിലീസ് ചെയ്ത പുഷ്പയിൽ അല്ലു അർജുനു പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. ആക്ഷൻ സിനിമയുടെ മാറ്റ് കൂട്ടാൻ നടി സാമന്തയുടെ ഡാൻസ് നമ്പറും പുഷ്പയിൽ ഉണ്ടായിരുന്നു. സിനിമയേക്കാൾ ശ്രദ്ധ പിടിച്ചു പറ്റിയത് ഊ അണ്ടാവാ… എന്ന ഈ ഗാനം തന്നെയായിരുന്നു. വിവാഹമോചനത്തിനുശേക്ഷം ഐറ്റം നന്പർ ഗാനരംഗത്ത് സാമന്ത അതീവ ഗ്ലാമറസായെത്തി പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചിരുന്നു. ഈ ഡാൻസ് നമ്പറിന് കിട്ടിയ ഹൈപ്പ് മൂലം താൻ ഇതുവരെ ചെയ്ത സിനിമകൾ എല്ലാവരും മറന്ന് പോയെന്ന് സാമന്ത തന്നെ പിന്നീടു പറഞ്ഞിരുന്നു. നാല് മിനിറ്റോളമുള്ള ഗാനരംഗം അത്രമാത്രം ആഘോഷിക്കപ്പെട്ടിരുന്നു. അഞ്ച് കോടി രൂപയാണ് സാമന്ത ഈ ഗാനരംഗത്ത് അഭിനയിച്ചതിനു പ്രതിഫലമായി വാങ്ങിയത്.പുഷ്പയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ഒന്നാം ഭാഗത്തിന്…

Read More