വിവാഹജീവിതം അധികകാലം നീണ്ടില്ല ! ഡൈവോഴ്‌സ് ആകെ തകര്‍ത്തുകളഞ്ഞു; മനസു തുറന്ന് അഞ്ജു ജോസഫ്

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഗായികയാണ് അഞ്ജു ജോസഫ്. ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റിഷോയിലൂടെയാണ് അഞ്ജു പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. സൗന്ദര്യവും മാധുര്യമുള്ള ശബ്ദവും അഞ്ജുവിന് വളരെപ്പെട്ടെന്നു തന്നെ ആളുകളുടെ പ്രിയങ്കരിയാക്കി. ഇന്ന് ഗായിക എന്ന നിലയില്‍ അഞ്ജുവിന് സ്വന്തമായൊരിടം സംഗീതലോകത്തുണ്ട്. താരത്തിന്റെ ബാന്‍ഡും യൂട്യൂബ് ചാനലുമൊക്കെ പ്രശസ്തമാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലും യൂട്യൂബിലുമെല്ലാം താരത്തെ ഫോളോ ചെയ്യുന്നത്. അഞ്ജുവിന്റെ പാട്ടുകളുടെ വീഡിയോ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള അഞ്ജുവിന്റെ ചാനലില്‍ പാട്ട് മാത്രമല്ല, യാത്രയും ബ്യൂട്ടി ടിപ്പ്സുമെല്ലാം പങ്കുവെക്കാറുണ്ട്. അടുത്ത കാലത്തായി അഭിനയത്തിലേക്കും അഞ്ജു ചുവടുവെച്ചിരുന്നു. വലിയ വേദനകളെയും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തെയും അതിജീവിച്ചാണ് അഞ്ജു ജോസഫ് ഇന്ന് കാണുന്ന അഞ്ജുവിലേക്ക് എത്തിനില്‍ക്കുന്നത്. ഇപ്പോഴിതാ ജോഷ് ടോക്സില്‍ അതേക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് താരം. ഒരു പാട്ടുകാരിക്ക് കിട്ടാവുന്ന ഏറ്റവും മോശം കമന്റാണ് ശബ്ദം…

Read More

മോദിയുടെ കാല്‍ തൊട്ടുവന്ദിച്ച് അമേരിക്കന്‍ ഗായിക ! ഇന്ത്യയെ സ്വന്തം കുടുംബമായി കാണുന്നുവെന്ന് മേരി മില്‍ബന്‍; വീഡിയോ വൈറല്‍

അമേരിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല്‍ തൊട്ടുവന്ദിച്ച് പ്രശസ്ത അമേരിക്കന്‍ ഗായിക മേരി മില്‍ബന്‍. ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ച ശേഷം ഗായികയെ അഭിനന്ദിക്കുന്ന മോദിയുടെ കാല്‍ തൊട്ടു വണങ്ങുന്ന മേരി മില്‍ബനിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍പില്‍ ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കാനായതില്‍ അഭിമാനിക്കുന്നുവെന്ന് മേരി മില്‍ബന്‍ പറഞ്ഞു. ഇന്ത്യയെ സ്വന്തം കുടുംബമായാണ് കാണുന്നത്. ഇന്ത്യയിലെ ജനങ്ങളോട് സ്‌നേഹവും ബഹുമാനവുമാണെന്ന് മോദിയുടെ കാല്‍തൊട്ടു വണങ്ങിയ ശേഷം അവര്‍ പ്രതികരിച്ചു. ദേശീയഗാനവും ഓം ജയ് ജഗദീഷ് ഹരേയും പാടി ഇന്ത്യക്കാരുടെ മനസില്‍ ഇടം നേടിയ ഗായികയാണ് മേരി മില്‍ബന്‍. പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന സമാപന പരിപാടിയില്‍ അമേരിക്കയിലെ ഇന്ത്യക്കാരുടെ കൂട്ടായ്മ സങ്കടിപ്പിച്ച പരിപാടിയിലാണ് സംഭവം. നാല് ദിവസത്തെ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും.…

Read More

ലൈംഗികബന്ധത്തിന് വഴങ്ങിയില്ലെങ്കില്‍ തീര്‍ത്തുകളയുമെന്ന് ഭീഷണി ! വൈരമുത്തുവിനെതിരേ ലൈംഗികാരോപണവുമായി 50കാരി

പ്രമുഖ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ വീണ്ടും ലൈംഗികാതിക്രമ ആരോപണം. ലളിതഗാനശാഖയിലെ ശ്രദ്ധേയ സാന്നിധ്യമായ ഭുവന ശേഷനാണ് ഇത്തവണ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വൈരമുത്തു തന്നെ ലൈംഗികമായി പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്നും തന്റെ കരിയര്‍ തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഭുവന മാധ്യമങ്ങളോടു വെളിപ്പെടുത്തി. ഗായിക ചിന്മയിക്കു പിന്നാലെയാണ് വൈരമുത്തുവിനെതിരെ ആരോപണവുമായി ഭുവനയും എത്തിയത്. പ്രശസ്തരായ എഴുത്തുകാരെ ആദരിക്കാന്‍ വേണ്ടി തമിഴ്‌നാട് സര്‍ക്കാര്‍ ആരംഭിച്ച ഡ്രീം ഹൗസ് പദ്ധതിയില്‍ വൈരമുത്തുവിനെ ഉള്‍പ്പെടുത്തി ആദരിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഭുവനയുടെ ആരോപണം. 1998ലാണ് വൈരമുത്തുവില്‍ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് 50കാരിയായ ഭുവന പറയുന്നു. ലൈംഗികബന്ധത്തിനായി നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നതായും അവര്‍ വെളിപ്പെടുത്തി. ഒരു ടെക്സ്റ്റൈല്‍ ഷോറൂമിനായി ഞാന്‍ ജിംഗിള്‍ പാടിയിരുന്നു. അതിനു വരികള്‍ കുറിച്ചത് വൈരമുത്തു ആണ്. അതിന്റെ ജോലികളുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ഞാന്‍ ആദ്യം കാണുന്നത്. എന്റെ ശബ്ദവും തമിഴ് ഉച്ചാരണവും നല്ലതാണെന്നും…

Read More

സംഗീതപരിപാടിയ്ക്കിടെ ഗായികയ്ക്ക് വെടിയേറ്റു ! വീഡിയോ

ബിഹാറില്‍ സംഗീത പരിപാടിക്കിടെ ഭോജ്പുരി ഗായിക നിഷ ഉപാധ്യായയ്ക്ക് നേരെ വെടിവെച്ച് ആക്രമികള്‍. ഇടത് തുടയില്‍ വെടിയേറ്റ നിഷയെ പട്നയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സരണ്‍ ജില്ലയിലെ സെന്‍ദുര്‍വ ഗ്രാമത്തില്‍ നടന്ന സ്റ്റേജ് ഷോയ്ക്കിടെയായിരുന്നു സംഭവം. പരിപാടിക്കിടെ ചിലര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ ഗായികയെ പട്നയിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗായികയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

വിമാനത്താവളത്തില്‍ വച്ച് ഷര്‍ട്ട് അഴിപ്പിച്ച് അടിവസ്ത്രത്തില്‍ നിര്‍ത്തി ! ദുരനുഭവം പങ്കുവെച്ച് യുവഗായിക…

വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഷര്‍ട്ട് അഴിപ്പിച്ച് ഉള്‍വസ്ത്രത്തില്‍ നിര്‍ത്തിയതായി യുവ ഗായികയുടെ ആരോപണം. സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെയാണ് ബെംഗളൂരു വിമാനത്താവളത്തില്‍ അരങ്ങേറിയ സംഭവം വിദ്യാര്‍ഥിനിയും സംഗീതജ്ഞയുമായ കൃഷാനി ഗാദ്വി പങ്കുവച്ചത്. ‘സെക്യൂരിറ്റി പരിശോധനയ്ക്കിടെ ബെംഗളൂരു വിമാനത്താവളത്തില്‍വച്ച് ഞാന്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ടു. ഉള്‍വസ്ത്രം ധരിച്ചുകൊണ്ട് സെക്യൂരിറ്റി ചെക്ക്‌പോയ്ന്റില്‍ നില്‍ക്കുക എന്നത് ശരിക്കും അപമാനകരമായിരുന്നു. ഒരു സ്ത്രീ ഒരിക്കലും ഇത്തരത്തില്‍ ഒരു അവസ്ഥയില്‍ നില്‍ക്കാല്‍ ആഗ്രഹിക്കില്ല.’ എന്ന് കൃഷാനി ട്വിറ്ററില്‍ കുറിച്ചു. നിങ്ങളെന്തിനാണ് സ്ത്രീകള്‍ വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുന്നതെന്നും ബെംഗളൂരു വിമാനത്താവളത്തെ ടാഗ് ചെയ്ത് കൃഷാനി ചോദിക്കുന്നുണ്ട്. യാത്രയുടെയോ വിമാനത്തിന്റെയോ വിശദാംശങ്ങളൊന്നും കൃഷാനി പങ്കുവച്ചിട്ടില്ല. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വിമാനത്താവള അധികൃതര്‍ രംഗത്തെത്തി. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് കൃഷാനിയുടെ ട്വീറ്റിന് മറുപടിയായി വിമാനത്താവള അധികൃതര്‍ ട്വീറ്റ് ചെയ്തു. ഓപ്പറേഷന്‍ ടീമിനെയും സര്‍ക്കാരിന്റെ അധീനതയിലുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെയും…

Read More

എന്താണ് സ്വാതന്ത്ര്യം എന്ന് ഇപ്പോള്‍ അറിയുന്നു ! ഇപ്പോള്‍ ജീവിക്കുന്നത് ആഗ്രഹിച്ചതു പോലെയുള്ള ജീവിതമെന്ന് ഗായിക ശ്വേത അശോക്…

മലയാളികള്‍ക്ക് സുപരിചിതയായ ഗായികയാണ് ശ്വേത അശോക്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത മഞ്ച് സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റിഷോയിലൂടെയാണ് ശ്വേത ശ്രദ്ധേയയാകുന്നത്. എന്നാല്‍ ഈ റിയാലിറ്റി ഷോയ്ക്കു ശേഷം താരത്തെക്കുറിച്ച് അധികം വിവരമൊന്നുമില്ലായിരുന്നു. പിന്നീട് സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്വേത തിരിച്ചെത്തിയത്. ഇന്ന് സോഷ്യല്‍മീഡിയയിലെല്ലാം സജീവമാണ് ശ്വേത. ശ്വേതയുടെ പാട്ട് വീഡിയോകള്‍ക്കായി ദിവസം കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ ബിഹൈന്‍ഡ് വുഡിനു നല്‍കിയ ഒരു അഭിമുഖത്തില്‍ ശ്വേത പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ താന്‍ ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗായിക പറയുന്നു. മഞ്ച് സ്റ്റാര്‍ സിംഗറിന് ശേഷം പഠിക്കാന്‍ ബ്രേക്കെടുത്തിരുന്നു, ഡിഗ്രിയും പിജിയും ഒക്കെ കഴിഞ്ഞതിന് ശേഷമാണ്സരിഗമപയില്‍ വരുന്നതെന്നും ശ്വേത പറഞ്ഞു. പാട്ടില്‍ കുറച്ചുകൂടെ ശ്രദ്ധ നല്‍കണമെന്ന് ആലോചിച്ചിരുന്നു, എന്നാല്‍ റിയാലിറ്റി ഷോകള്‍ ഒന്നും വേണ്ടെന്ന് തീരുമാനിച്ചു. സരിഗമപയുടെ ഓഡിഷന്‍ പരസ്യം കണ്ടപ്പോള്‍ ആദ്യം വേണ്ടെന്ന് വെച്ചുവെന്നും എന്നാല്‍…

Read More

ഐശ്വര്യം വരാന്‍ വീട്ടില്‍ കഞ്ചാവ് ചെടി നട്ട ഗായകന്‍ കുടുങ്ങി ! പാലക്കാട് നടന്ന സംഭവം ഇങ്ങനെ…

മന്ത്രവാദിയുടെ വാക്കുകേട്ട് വീട്ടില്‍ ഐശ്വര്യം വരാന്‍ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഗായകന്‍ കുടുങ്ങി. അഗളി സ്വദേശിയും തമിഴ് പിന്നണി ഗായകനുമായ രാധാകൃഷ്ണനെയാണ് പാലക്കാട് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്. അട്ടപ്പാടിയിലെ വീടിന് പിന്നിലായി ഗ്രോബാഗില്‍ തഴച്ചുവളരുകയായിരുന്ന 20 കഞ്ചാവ് ചെടികളും കണ്ടെടുത്തു. മൂന്ന് തമിഴ്‌സിനിമകളില്‍ പിന്നണി പാടിയ ആളാണ് രാധാകൃഷ്ണന്‍. നന്നായി കവിതയെഴുതുകയും ഈണത്തില്‍ ചൊല്ലുകയും ചെയ്യുന്ന രാധാകൃഷ്ണന്റെ വ്യക്തിജീവിതത്തില്‍ അടുത്തിടെ അല്‍പ്പം അസ്വാരസ്യമുണ്ടായി. ഇതിന് പരിഹാരമായാണ് തമിഴ്‌നാട്ടിലെ സിദ്ധന്‍ കഞ്ചാവ് ചെടി വളര്‍ത്താന്‍ ഉപദേശിച്ചത്. ചെടിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് പ്രശ്‌നപരിഹാരമുണ്ടാകുന്നതിനൊപ്പം ഐശ്വര്യം നാള്‍ക്കുനാള്‍ കൂടുമെന്നും മന്ത്രവാദി വിശ്വസിപ്പിച്ചു. ഉപദേശം അതേമട്ടില്‍ ഏറ്റെടുത്ത രാധാകൃഷ്ണന്‍ പച്ചക്കറിക്ക് പകരം ഗ്രോബാഗില്‍ കഞ്ചാവ് വിത്ത് പാകി. വളക്കൂറുള്ള മണ്ണില്‍ മുളപൊട്ടിയതോടെ ചെടികള്‍ വേരുറപ്പിച്ച് നന്നായി തഴച്ചു വളര്‍ന്നു. ഐശ്യര്യം തിരികെക്കിട്ടുന്നതിന്റെ ചില ലക്ഷണങ്ങളൊക്കെ ജീവിതത്തിലുണ്ടായി. എന്നാല്‍ ഇക്കാര്യം ആരോ…

Read More

കെകെയെ രക്ഷിക്കാമായിരുന്നു ! പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറയുന്നതിങ്ങനെ…

കഴിഞ്ഞ ദിവസം സംഗീത പരിപാടിക്കു പിന്നാലെ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ച പ്രമുഖ ഗായകനും മലയാളിയുമായ കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിനെ രക്ഷിക്കാമായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ഡോക്ടര്‍ പറഞ്ഞു. കൃത്യസമയത്ത് പ്രാഥമിക ചികിത്സ (സിപിആര്‍) നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ഡോക്ടര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞത്. കെകെയുടെ ഹൃദയത്തില്‍ ഒന്നിലധികം ബ്ലോക്കുകള്‍ ഉണ്ടായിരുന്നുവെന്നും തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ നിലയ്ക്കാതിരിക്കാന്‍ നെഞ്ചില്‍ ശക്തമായി അമര്‍ത്തിയും ശ്വാസം നല്‍കിയും (കാര്‍ഡിയോ പള്‍മനറി റെസസിറ്റേഷന്‍ സിപിആര്‍) ശുശ്രൂഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നുമാണ് ഡോക്ടറുടെ ഭാഷ്യം. ഹൃദയ ധമനികളില്‍ പലയിടങ്ങളിലും ബ്ലോക്കുണ്ടായിരുന്നതാണു കെകെയ്ക്കു വേദനയ്ക്കു കാരണമായത്. പക്ഷേ, ഈ വേദനകളെല്ലാം ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിമിത്തമാണെന്ന തെറ്റിദ്ധാരണയിലായിരുന്നു കെകെ. മാത്രമല്ല, കെകെ വളരെയധികം ആന്റാസിഡ് മരുന്നുകള്‍ കഴിച്ചിരുന്നതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അസിഡിറ്റി നിയന്ത്രിക്കാനും നെഞ്ചെരിച്ചില്‍ കുറയ്ക്കാനും പൊതുവെ ഉപയോഗിക്കുന്ന മരുന്നാണിത്.…

Read More

ആ നാട്ടിലെ പാട്ടുകാരി കുട്ടി അങ്ങനെ ആദ്യമായി ഒരു സിനിമ നടനെ കണ്ടു ! പഴയ അനുഭവം പങ്കുവെച്ച് റിമി ടോമി; ആ നടന്‍ അന്നും ഇന്നും ഒരുപോലെയെന്ന് ഗായിക…

ഗായിക,നടി,അവതാരക എന്നീ നിലകളില്‍ മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് റിമി ടോമി. നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള റിമി മിനി സ്‌ക്രീനിലും സജീവ സാന്നിധ്യമാണ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ റിമി തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ ഒരു അപൂര്‍വ ചിത്രം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് റിമി ടോമി. മുന്‍പ് ഒരിക്കല്‍ റിമി ടോമിയുടെ സ്വദേശമായ പാലായില്‍ നടന്ന ഒരു പൊതുചടങ്ങില്‍ താരം പാട്ടു പാടുന്നതിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. കുട്ടിപ്പാവാടയണിഞ്ഞ് കയ്യില്‍ ബുക്ക് പിടിച്ച് അതില്‍ നോക്കി പാട്ടു പാടാന്‍ നില്‍ക്കുന്ന റിമിയാണ് ചിത്രത്തിലുള്ളത്. അന്ന് ആ പരിപാടിയില്‍ നടന്‍ ജഗദീഷ് ആണ് മുഖ്യാതിഥിയായി എത്തിയത്. താന്‍ ആദ്യമായി കാണുന്ന സിനിമ താരം ജഗദീഷ് ആണെന്നും റിമി ചിത്രത്തിനൊപ്പം കുറിച്ചു. റിമിയുടെ കുറിപ്പ് ഇങ്ങനെ…

Read More

നിങ്ങളാണോ ആതിര…ഫോട്ടോയില്‍ കാണുന്ന പോലെയൊന്നും അല്ലല്ലോ ! പോലീസിനെതിരേ ഗായിക മനുഷ്യാവകാശ കമ്മീഷനിലേക്ക്…

കോഴിക്കോട്: പോലീസുകാരന്‍ ഫഌറ്റ് എടുത്ത് നല്‍കിയതിന്റെ പേരില്‍ അന്വേഷണത്തിനെത്തിയ സ്‌പെഷല്‍ ബ്രാഞ്ച് അസി.കമ്മീഷണര്‍ അപമാനിച്ചെന്ന പരാതിയുമായി ഗായിക മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നു. നടക്കാവ് സ്‌കൂളിലെ കൗണ്‍സിലറും ഗായികയുമായ ആതിരയാണ് അസി. കമ്മീഷണറുടേയും ആഭ്യന്തരവകുപ്പിന്റെയും നടപടിക്കെതിരേ നീതി തേടി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നത്. ഫഌറ്റ് എടുത്തു നല്‍കിയതിന്റെ പേരില്‍ സിവില്‍ പോലീസ് ഓഫീസറെ സസ്പഷന്റ് ചെയ്തുകൊണ്ടുള്ള ആഭ്യന്തരവകുപ്പിന്റെ ഉത്തരവില്‍ വരെ ‘സദാചാര’ വാക്കുകള്‍ എഴുതി ചേര്‍ത്ത സംഭവം പോലീസിനുള്ളിലും സമൂഹത്തിലും ഏറെ ചര്‍ച്ചയായി മാറിയിരുന്നു. സ്ത്രീ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുന്ന സര്‍ക്കാരിനെ വരെ പ്രതികൂട്ടിലാക്കുന്നതാണ് ഈ നടപടിയെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം. യുവതിയെ അപമാനിക്കും വിധത്തില്‍ ഗുരുതരമായ കൃത്യനിര്‍വഹണം നടത്തിയെന്ന പരാതി ഉയര്‍ന്നിട്ടും മേലധികാരികള്‍ അസി.കമ്മീഷണര്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ആതിര മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നത്. നിലവില്‍ ഉത്തരമേഖലാ ഐജിക്കു പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, പരാതിയില്‍ അന്വേഷണം…

Read More