മദ്യപിച്ചെത്തി വാക്കുതർക്കത്തിനിടെ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചത് 12 തവണ; ആക്രമണത്തിനു പിന്നിൽ കുടുംബപ്രശ്നങ്ങൾ

കൊച്ചി: എളമക്കരയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിനു പിന്നിൽ കുടുംബപ്രശ്നങ്ങളെന്നു പോലീസ്. കേസുമായി ബന്ധപ്പെട്ട് എറണാകുളം കറുകപ്പള്ളിയിൽ താമസിക്കുന്ന തമിഴ്നാട് മധുര സ്വദേശി മണികണ്ഠൻ(33) ആണ് എളമക്കര പോലീസിന്‍റെ പിടിയിലായത്. സ്ഥിരം മദ്യപാനിയായ മണികണ്ഠൻ മദ്യപിച്ചെത്തി വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്നു പോലീസ് പറഞ്ഞു.ഇന്നലെ രാവിലെയാണ് ഭാര്യ മഹേശ്വരിയെ ഇയാൾ വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. സാരമായി പരിക്കേറ്റ മഹേശ്വരി കളമശേരി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ കൈയ്ക്കും ദേഹത്തുമായി 12ലധികം വെട്ടേറ്റിട്ടുണ്ട്. എളമക്കര എസ്ബിഐ ബാങ്കിന് സമീപത്തെ സൂപ്പർ മാർക്കറ്റിന് മുകളിൽ കഴിഞ്ഞ ഒരുവർഷമായി താമസിച്ചുവരികയായിരുന്ന ഇവർ നാല് വർഷം മുന്പാണ് കൊച്ചിയിലെത്തിയത്. ഇന്നലെ രാവിലെ ഉച്ചത്തിലുള്ള നിലവിളി കേട്ട് വീട്ടുടമ സ്ഥലത്തെത്തിയപ്പോൾ ചോരയിൽ കുളിച്ചുകിടക്കുന്ന മഹേശ്വരിയെയാണ് കണ്ടത്. ഉടൻ തന്നെ ഇയാൾ ബന്ധുക്കളെ വിളിച്ചുവരുത്തി മഹേശ്വരിയെ ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. വാക്കത്തികൊണ്ടാണ് മണികണ്ഠൻ…

Read More

കണ്ണൂരിൽ സ്കൂൾ ബസിനുള്ളിൽ പീഡനം;  മൂന്നുവയസുകാരിയെ ഉപദ്രവിച്ചത് സ്കൂൾ ബസിലെ ഡ്രൈവർ; വളപട്ടണം സ്വദേശിയെ അകത്താക്കി പോലീസ്

കണ്ണൂർ: സ്കൂൾ ബസിനുള്ളിൽ വച്ച് മൂന്നരവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വളപട്ടണം സ്വദേശിയായ അസീം (25) ആണ് അറസ്റ്റിലായത്. കണ്ണൂരിലെ സ്കൂൾ ബസിലെ ഡ്രൈവറാണ് അസീം. ഇന്നലെ സ്കൂൾ ബസിനുള്ളിൽ വച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അമ്മയുടെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുക്കുകയും സംഭവം നടന്നത് കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് കൈമാറുകയുമായിരുന്നു. കണ്ണൂർ ടൗൺ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

Read More

Saferkid App Score For Folks :: Chat Hour Meet New Folks

On the chat hour web site, you’ve a hyperlink that leads you to regularly asked questions and an e-mail you’ll have the ability to contact someone. There usually are not special or premium options you probably can cancel, nor are you able to cancel your account. The extra particulars you present for chat hour, the more possibilities you’re going to get to get a match and connect to somebody. To be part of chat hour all you need is the Internet and 2 minutes of your time. People who was…

Read More

Live Video Software & Digital Webcam

I was most impressed with the benefit of use, the seamless and easy integration ManyCam offers my Foundation. The very thorough walkthroughs and videos on the ManyCam site all the time point me in the right direction. It’s also actually helpful for us to have a solid various to live fundraising events if ever we have to go digital sooner or later. Connect ManyCam to Zoom, Webex, Microsoft Teams, Google Meet, or any video calling app as your digital digicam and rework your convention calls, video chats, and enterprise displays.…

Read More

സുരക്ഷാ മുന്നറിയിപ്പുകൾക്കിടെ ഭാരത് ജോഡോ യാത്ര ജമ്മു കാഷ്മീരിൽ; 30ന് ശ്രീനഗർ ഷെർ ഇ കാഷ്മീരി സ്റ്റേഡിയത്തിൽ സമാപനം

ന്യൂഡൽഹി: സുരക്ഷ മുന്നറിയിപ്പുകൾക്കിടെ ഭാരത് ജോഡോ യാത്ര ഇന്നു ജമ്മു കാഷ്മീരിലേക്ക്. വൈകീട്ട് ആറിന് കാഷ്മീർ അതിർത്തിയായ ലഖൻപുരിൽ കാഷ്മീർ മുൻ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള യാത്രയെ സ്വീകരിക്കും. 23ന് പൊതുറാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. റിപ്പബ്ളിക് ദിനത്തിൽ ബനി ഹാളിൽ രാഹുൽ പതാകയുയർത്തും. 30ന് ശ്രീനഗർ ഷെർ ഇ കാഷ്മീരി സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങ്. മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള, എം.കെ. സ്റ്റാലിൻ, ഉദ്ദവ് താക്കറെ യടക്കമുള്ള നേതാക്കൾ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. ഇടത് പാർട്ടികളിൽ സിപിഐ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കാഷ്മീരിലേക്ക് കയറുന്നതിന് തൊട്ടു മുൻപ് പാർട്ടി വക്താവും കത്വ കേസിലെ അഭിഭാഷകയുമായ ദീപിക രജാവത്ത് രാജിവച്ചത് കോൺഗ്രസിന് ക്ഷീണമായി. കത്വ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആക്ഷേപം നേരിട്ടുന്ന മുൻ മന്ത്രി ചൗധരി ലാല്‍ സിംഗിനെ യാത്രയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

Read More

അതീവ ദുഷ്‌കരമായ മോണ്‍സ്റ്റര്‍ പൈത്തണ്‍ കൊടുമുടി കീഴടക്കി ആറംഗ സംഘം ! അതിസാഹസികതയ്ക്ക് വന്‍തുക പിഴ; വീഡിയോ വൈറല്‍…

സാഹസിക വീഡിയോകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ എപ്പോഴും വന്‍സ്വീകാര്യതയാണുള്ളത്. സാധാരണക്കാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യുന്നവരോട് ആരാധന തോന്നുന്നതും സ്വാഭാവികമാണ്. അത്തരത്തില്‍ സാഹസികത ഇഷ്ടപ്പെടുന്ന ആളുകളുടെ മനസ്സില്‍ ചേക്കേറുകയാണ് ചൈനയിലെ ഷാങ്റോ ജിയാങ്സിയിലെ സാങ്കിംഗ് പര്‍വ്വതനിരയിലെ മോണ്‍സ്റ്റര്‍ പൈത്തണ്‍ കൊടുമുടി കയറി ആറംഗ സംഘം. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങിയ സംഘമാണ് കുത്തനെയുള്ള കൊടുമുടി കീഴടക്കിയത്. സാഹസികത പക്ഷെ അഭിനന്ദനങ്ങള്‍ മാത്രമല്ല നിയമനടപടികളിലേക്കും ഇവരെ എത്തിച്ചു. ആറ് മില്ല്യണ്‍ യുവാന്‍ ഏഴ് കോടിയിലധികം രൂപയാണ് ഇവര്‍ക്ക് കോടതി പിഴ വിധിച്ചത്. ഓരോരുത്തര്‍ക്കും പത്ത് ലക്ഷം യുവാന്‍ വീതമാണ് കോടതി പിഴ വിധിച്ചത്. തങ്ങള്‍ക്കെതിരെ നടപടിയുണ്ടായിട്ടും തങ്ങളുടെ പ്രകടനം ലോകത്തെ അറിയിക്കാന്‍ ഇവര്‍ വീഡിയോ പുറത്തുവിടുകയായിരുന്നു. ആറംഗ സംഘം കൊടുമുടി കയറുന്ന വീഡിയോയാണ് ഇപ്പോള്‍ യൂട്യൂബിലും ട്വിറ്ററിലുമടക്കം വൈറലാകുന്നത്.

Read More

പ്രവീൺ റാണയ്ക്കെതിരേ കരമനയിലും പരാതി; 35 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് യുവതി

പേരൂർക്കട: തട്ടിപ്പുകേസിൽ അറസ്റ്റിലായ തൃശൂർ സ്വദേശി പ്രവീൺ റാണക്കെതിരേ കരമന സ്റ്റേഷനിലും പരാതി. വഞ്ചിയൂർ സ്വദേശിനിയായ യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. തന്നിൽ നിന്ന് ഏകദേശം 35 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്. വഞ്ചനാ കേസുമായി ബന്ധപ്പെട്ട് തൃശൂർ, കൊല്ലം തുടങ്ങിയ ജില്ലകളിൽ പ്രവീൺ റാണക്കെതിരേ നിരവധി കേസുകൾ ഉണ്ട്. ഇയാൾ സേഫ് ആൻഡ് സ്ട്രോംഗ് ബിസിനസ് കൺസൾട്ടന്‍റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻറെ ഡയറക്ടറാണ്. ഇയാളുടെ സ്ഥാപനത്തിലെ മറ്റു ജീവനക്കാർ ഉൾപ്പെടെ 7 പേരെയാണ് പ്രതിചേർത്തിട്ടുള്ളത്. പത്രത്തിലെ പരസ്യം കണ്ടാണ് താൻ പണം നിക്ഷേപിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരിയുടെ തിരുവനന്തപുരത്തെ വാടക വീട്ടിലെത്തിയ പ്രവീൺ റാണയുടെ സംഘം കമ്പനിക്ക് ഡെപ്പോസിറ്റുകൾ ഫ്രാഞ്ചൈസി സ്കീമായി സ്വീകരിക്കാനുള്ള ലൈസൻസ് ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. പണം നിക്ഷേപിക്കുകയാണെങ്കിൽ ഇതിലേക്ക് ഫ്രാഞ്ചൈസി എഗ്രിമെനന്‍റ് എഴുതി നൽകാമെന്നും ഇവർ…

Read More

അന്ന് സമ്പത്ത് ഇന്ന് കെ വി തോമസ് ! ‘ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി’ ജനങ്ങളുടെ നികുതിപ്പണം വിഴുങ്ങാനുള്ള പദവിയെന്ന് ആക്ഷേപം…

കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് കെവി തോമസിനെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. കാബിനറ്റ് റാങ്കോടെയാണ് നിയമനം. ഒന്നാം പിണറായി സര്‍ക്കാരില്‍ മുന്‍ എം.പി സമ്പത്തിനെ ഇതേ പദവിയില്‍ നിയമിച്ചിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ സമ്പത്തിനെ മന്ത്രി രാധാകൃഷ്ണന്റെ സ്റ്റാഫില്‍ നിയമിച്ചു. പൊതു ഖജനാവ് മുടിപ്പിക്കാനുള്ള പദവി എന്നുള്ള ആക്ഷേപം സമ്പത്തിന്റെ നിയമന കാലയളവില്‍ ഉയര്‍ന്നിരുന്നു. ഈ പദവി കൊണ്ട് കേരളത്തിന് പ്രത്യേകിച്ച് യാതൊരു ഗുണവുമില്ലെന്നും ചര്‍ച്ചകളുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിയ കെവി തോമസ് ഇടക്കാലത്ത് എല്‍ഡിഎഫുമായി അടുത്തിരുന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കു മറികടന്നു പങ്കെടുത്ത കെവി തോമസ്, തൃക്കാക്കര ഉപതരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചാരണ വേദിയിലുമെത്തി. എഐസിസി അംഗമായ തോമസിനെ പുറത്താക്കിയതായി പിന്നീട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍…

Read More

‘മാമനോടൊന്നും തോന്നല്ലേ മക്കളെ’ … കായികമന്ത്രിയെ ട്രോളി  ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ഏകദിനത്തിലെ നിറഞ്ഞ ഗാലറിയുടെ ചിത്രം പങ്കുവെച്ച്  രാഹുൽ മാങ്കൂട്ടത്തിൽ

ഹൈദരാബാദിൽ അരങ്ങേറിയ ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ഏകദിനത്തിലെ നിറഞ്ഞ ഗാലറിയുടെ ചിത്രം പങ്കുവച്ച് കായിക മന്ത്രി വി. അബ്ദുറഹ്മാനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ‘ഇന്ന് നടന്ന ഹൈദരാബാദ് ഏകദിനം… മാമനോടൊന്നും തോന്നല്ലേ മക്കളെ’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഫേസ് ബുക്ക് പോസ്റ്റ്. യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥനും മന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടിട്ടുണ്ട്. മന്ത്രിയും സർക്കാരും കെസിഎയും കേരളത്തോട് മാപ്പു പറയണമെന്നതാണ് ശബരിനാഥന്‍റെ ആവശ്യം. ‘ഇന്ത്യ-ന്യൂസിലൻഡ് മത്സരം ഹൈദരാബാദിൽ നടക്കുകയാണ്. ഇന്ന് ഒരു പ്രവർത്തിദിവസമായിട്ടും സ്റ്റേഡിയം ഇരമ്പുകയാണ്. തിരുവനന്തപുരത്തെ മാച്ച് കുളമാക്കിയ മന്ത്രിയും സർക്കാരും കെസിഎയും കേരളത്തോട് മാപ്പ് പറയണം’ -അദ്ദേഹം കുറിച്ചു. തിരുവനന്തപുരം കാര്യവട്ടത്ത് ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം അരങ്ങേറുന്നതിനുമുൻപ് ടിക്കറ്റ് നിരക്കിലെ വർധന ചൂണ്ടിക്കാട്ടിയപ്പോൾ പട്ടിണി കിടക്കുന്നവർ കളികാണാൻ വരേണ്ടതില്ലെന്ന മന്ത്രിയുടെ പ്രസ്താവന വൻ വിവാദങ്ങൾക്ക് ഇടയാക്കുകയും എൽഡിഎഫ് നേതാക്കളടക്കം വിമർശനവുമായി…

Read More

കോൺക്രീറ്റിൽ കമ്പിക്ക് പകരം തടി; ആ പണി പൊതുമരാമത്ത് വകുപ്പിന്‍റേതല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പത്തനംതിട്ടയിലെ റാന്നിയില്‍ റോഡ് നിര്‍മാണത്തിനായി കമ്പിക്ക് പകരം തടിക്കഷണം ഉപയോഗിച്ചുവെന്ന വാർത്ത സോഷ്യൽ മീഡിയയിലടക്കം വൈറലാ‍യിരുന്നു. ബണ്ടു പാലം റോഡില്‍ പാലത്തിന്‍റെ ഡിആര്‍ കെട്ടുന്നതിനായുള്ള കോണ്‍ക്രീറ്റ് തൂണുകളിൽ കമ്പിക്കു പകരം തടി കണ്ടെത്തിയത് നാട്ടുകാരാണ്. പിന്നീട് മാധ്യമങ്ങളും സോഷ്യൽ മീഡിയയും വിഷയം ഏറ്റെടുത്തു. ഇപ്പോൾ ഇക്കാര്യത്തിൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പണിയല്ല ഇതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.കമ്പിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ചു എന്നത് കൗതുകകരമായ ഒരു വാര്‍ത്തയാണ്. മനസില്‍ പ്രതിഷേധം ഉയരുക സ്വാഭാവികവുമാണ്. പൊതുമരാമത്ത് വകുപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ പ്രചരണം നടത്തുന്നവരുണ്ട്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പ്രവൃത്തി അല്ല ഇത് എന്ന വസ്തുത ശ്രദ്ധയില്‍പ്പെടുത്തുന്നു- മന്ത്രി പറയുന്നു. ചില തെറ്റായ പ്രവണതകള്‍ പൊതുമരാമത്ത് വകുപ്പിലും ഉണ്ടാകാറുണ്ട്. അവയെ…

Read More