സ്വന്തം കുഞ്ഞായി വളർത്താൻ സർട്ടിഫിക്കറ്റ് ആവശ്യമോ? പണം നല്കിയാണോ കുഞ്ഞിനെ വാങ്ങിയത്; കളമശേരി വ്യാജ ജനനസർട്ടിഫിക്കറ്റ് കേസിന് പ്രത്യേക പോലീസ് സംഘം

കൊച്ചി/കാക്കനാട്/കളമശേരി: വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കി കളമശേരി മെഡിക്കൽ കോളജിൽനിന്ന് കുഞ്ഞിനെ ദത്തെടുത്ത സംഭവത്തിൽ പണം നല്കിയാണോ കുഞ്ഞിനെ വാങ്ങിയതെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. തൃക്കാക്കര അസി. കമ്മീഷണർ പി.വി. ബേബിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയ അനിൽകുമാറിനായുള്ള അന്വേഷണവും പോലീസ് തുടരുന്നുണ്ട്. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കളമശേരി മെഡിക്കൽ കോളജ് സൂപ്രണ്ടിന്‍റെ പരാതിയിൽ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. കിയോസ്ക് ഡസ്കിലെ ജീവനക്കാരി രഹ്നയെയും പോലീസ് പ്രതി ചേർത്താണ് അന്വേഷണം. ഉദ്യോഗസ്ഥരുടെ ചാറ്റുകൾ പുറത്ത്കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ മാസങ്ങൾക്കുമുന്പേ തന്നെ ശ്രമം നടന്നുവെന്ന് വ്യക്തമാക്കുന്ന ചാറ്റുകൾ പുറത്ത്. ആശുപത്രി മെഡിക്കൽ റിക്കാർഡ്സിലെ ഉദ്യോഗസ്ഥ നടത്തിയ വാട്സ്ആപ് ചാറ്റ് പോലീസ് കണ്ടെത്തി. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖ വേണമെന്നാണ് നഗരസഭാ…

Read More

പ്രതിയിൽനിന്നു പിടികൂടിയ പണം ഹാജരാക്കിയില്ല; ഗ്രേഡ് എസ്ഐക്കു സസ്പെൻഷൻ

ഹരിപ്പാട് :മോഷണക്കേസിൽ അറസ്റ്റിലായ പ്രതിയിൽനിന്നു പിടികൂടിയ പണം കോടതിയിൽ ഹാജരാക്കിയില്ല എന്ന സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ നിസാറിനെ സസ്പെൻഡ് ചെയ്തു. കിടപ്പുരോഗിയെ ചികിത്സിക്കാനെത്തിയ ഹോം നഴ്സ് സ്വർണവും പണവും മൊബൈലും കവർന്ന കേസിൽ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയ പ്രതിയായ മണ്ണാറശാല തുലാംപറമ്പ് വടക്ക് ആയിശ്ശേരിൽ സാവിത്രിയെ അറസ്റ്റ് ചെയ്ത സമയത്ത് 38500 രൂപ പോലീസ് കണ്ടെടുത്തിരുന്നു. ഈ തുക വീടിന്‍റെ ആധാരം പണയപ്പെടുത്തി വാങ്ങിയതാണെന്ന് പ്രതി മൊഴി നൽകിയിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട രേഖകളിൽ 2000 രൂപ മാത്രമേ ചേർത്തിരുന്നുള്ളു. സാവിത്രി കോടതിയിൽ ഹാജരാക്കിയപ്പോൾ ഇതേപ്പറ്റി പരാതി പറഞ്ഞിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഗ്രേഡ് എസ് ഐ യെ സസ്പെൻഡ് ചെയ്തത്.

Read More

Оргия на Щекавице: как украинцы превратили ядерную опасность в шутки и мемы UA NEWS

Полицейские, которые приехали по вызову, обнаружили в квартире около 20 человек, некоторые из них были обнаженными. Медики неоднократно жаловались в полицию на выходки пациентов, однако правоохранители игнорировали их. Расследование началось только после драки, которая возникла в ходе оргии, поскольку серьезно пострадали некоторые из участников, пишет Thaiger. В настоящее время топ-тема мировых новостей — вероятность ядерного удара со стороны россии. В этом контексте украинцы, кроме вероятного апокалипсиса, обсуждают идею оргии на горе Щекавица в центре столицы. Мол, из-за ядерной угрозы всех зовут заниматься любовью. Возьмём, к примеру, предпринимательницу Эстер Кроуфорд. В…

Read More

‘എരിഡ’ ഉദ്ദേശിച്ചതു പോലെയല്ല എടുത്തത് ! തനിക്ക് പിന്മാറാന്‍ പറ്റുമായിരുന്നില്ലെന്ന് സംയുക്തമേനോന്‍…

നടി സംയുക്ത മേനോന്റെ കരിയറിലെ വ്യത്യസ്ഥമായ വേഷമായിരുന്നു 2021ല്‍ പുറത്തിറങ്ങിയ എരിഡ എന്ന ചിത്രം. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ എരിഡയെക്കുറിച്ചും തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ് സംയുക്ത. എരിഡ സിനിമ ഉദ്ദേശിച്ചത് പോലെയല്ല എടുത്തത്. പക്ഷെ ഒരു സിനിമയിലേക്ക് വന്ന് പിന്നീട് പിന്‍വാങ്ങാന്‍ പറ്റുന്ന ഒരു പൊസിഷനില്‍ ആയിരുന്നില്ല താന്‍ എന്നാണ് സംയുക്ത പറയുന്നത്. സംയുക്ത വളരെ ഗ്ലാമറസായി അഭിനയിച്ച സിനിമ ആയിരുന്നു എരിഡ. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നതിനായി എടുക്കുന്ന തയ്യാറെടുപ്പുകളെ കുറിച്ചും സംയുക്ത സംസാരിച്ചു. ടീമിലുള്ള കോണ്‍ഫിഡന്‍സ് ആണ് ഒരു കാര്യം. ഒരു സീന്‍ എടുക്കുന്ന രീതി വച്ച് മാറ്റമുണ്ടാവും. വളരെ സൗന്ദര്യാത്മകമായി സീന്‍ ചെയ്യാം. ശേഷം ആരോടൊപ്പമാണ് നമ്മള്‍ വര്‍ക്ക് ചെയ്യുന്നതെന്ന് അറിയണം. സത്യസന്ധമായി പറഞ്ഞാല്‍ നമ്മള്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്കൊപ്പം കംഫര്‍ട്ടബിളായിരിക്കണം എന്നാണ് സംയുക്ത പറയുന്നത്.…

Read More

15 Greatest Free Chat Rooms To Make New Associates In 2022

The chat room is moderated by other volunteer teenagers who ensure everyone is chatting safely. The site is closely moderated making it one of many most secure chat site for teenagers. People can use these rooms to ask questions, offer support, and join with others. Chatting in a free chat room can help individuals build relationships and trust. It can even assist them learn new issues, resolve conflicts, and enhance their communication skills. Is chat room coming back? They're back! On Sunday (July 18) Gizelle Bryrant confirmed the return of…

Read More

ഇന്ധന നികുതിവർധന; കോട്ടയത്തെ കോൺഗ്രസ് മാർച്ചിൽ സംഘർഷം; നാട്ടകം സുരേഷിന് പരിക്ക്

കോട്ടയം: ഇന്ധന നികുതി വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോട്ട‌യത്ത് നടത്തിയ മാർച്ചിൽ സംഘർഷം. ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ  സുരേഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ട‌യം കളക്‌ടറേറ്റിലേക്കാണ് കോൺഗ്രസ് മാർച്ച് നടത്തിയത്. യുഡിഎഫ് കൺവീനർ എം.എം. ഹസനാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. മാർച്ച് അക്രമാസക്തമായതോടെ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. തൃശൂരിലും കൊല്ലത്തും ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ പോലീസ് നീക്കിയത്.

Read More

ഉമ്മൻ ചാണ്ടിയെ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു; ആരോഗ്യനില തൃപ്തികരം; മെഡിക്കൽ ബോർഡിന്‍റെ മേൽനോട്ടത്തിൽ തുടർ ചികിത്സ

തിരുവനന്തപുരം: നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ഇന്ന് രാവിലെയാണ് മന്ത്രി വീണാ ജോർജ് ആശുപത്രിയിലെത്തിയത്. ഉമ്മൻചാണ്ടിയെ സന്ദർശിച്ച ശേഷം മന്ത്രി വീണാ ജോർജ് ഡോക്ടർമാരുമായി സംസാരിച്ചു. മെഡിക്കൽ ബോർഡിന്‍റെ മേൽനോട്ടത്തിൽ തുടർ ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി നിർദേശിച്ചു. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ആരോഗ്യമന്ത്രി ഇന്ന് ആശുപത്രിയിൽ നേരിട്ടെത്തി ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളുമായും ഡോക്ടർമാരുമായും സംസാരിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. അതേസമയം ഉമ്മൻ‌ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടർ മഞ്ജു തമ്പി പറഞ്ഞു. ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞു. ന്യുമോണിയ ബാധയെത്തുടർന്ന് ഇന്നലെ വൈകിട്ടാണ് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read More

65കാരന്‍ 23കാരിയെ വിവാഹം കഴിച്ചു ! ഇയാള്‍ വിവാഹിതരായ ആറു പെണ്‍മക്കളുടെ പിതാവ്…

ആറു പെണ്‍മക്കളുടെ പിതാവായ 65കാരന്‍ 23കാരിയുടെ കഴുത്തില്‍ മിന്നുകെട്ടി. ഉത്തര്‍പ്രദേശിലെ അയോധ്യയിലെ മാവായ് ബ്ലോക്കിലെ മാം കാമ്യാഖ്യ ധാം ക്ഷേത്രത്തില്‍ വച്ചാണ് തന്നെക്കാള്‍ 42 വയസ് പ്രായം കുറവുളള 23കാരിയെ നഖേദ് വിവാഹം കഴിച്ചത്. ഞായറാഴ്ചയായിരുന്നു വിവാഹം. ഇയാളുടെ ആറ് പെണ്‍മക്കളും വിവാഹിതരാണ്. തന്റെ മകളുടെ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച നഖേദ് യാദവിനോട് വിവാഹത്തിന്റെ കാരണം ചോദിച്ചപ്പോള്‍, അദ്ദേഹം വളരെ വ്യത്യസ്തമായ ഒരു വാദമാണ് ഉന്നയിച്ചത്. ഭാര്യയുടെ മരണശേഷം താന്‍ ഏകാകിയായ സാഹചര്യത്തിലാണ് വീണ്ടും വിവാഹിതനായതെന്നാണ് നഖാദ് പറയുന്നത്. തന്റെ എല്ലാ പെണ്‍മക്കളും അവരുടെ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം കുട്ടികളുമായി അവരുടെ വീട്ടില്‍ സന്തോഷകരമായി ജീവിക്കുന്നു, എല്ലാവരുടെയും അനുമതിയോടെയായിരുന്നു വിവാഹമെന്നും നഖാദ് പറഞ്ഞു. വരനുമായി ഏറെ പ്രായവ്യത്യാസം ഉണ്ടെങ്കിലും താന്‍ ഏറെ സന്തുഷ്ടയാണെന്ന് വധു നന്ദിനി പ്രതികരിച്ചു.

Read More

വെള്ളക്കരം വർധന; ആരാച്ചാർക്കുള്ള ദയപോലും സർക്കാരിനില്ലെന്നു പ്രതിപക്ഷം; മന്ത്രിയുടെ മറുപടിയിങ്ങനെ…

തിരുവനന്തപുരം: വെള്ളക്കരം വർധിപ്പിച്ചതിനെതിരേ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. യൂണിറ്റിന് മൂന്നിരട്ടിയോളം രൂപയാണ് വർധിപ്പിച്ചതെന്നാണ് എം.വിൻസന്‍റ് എംഎൽഎ അടിയന്തര പ്രമേയ നോട്ടീസിൽ ആരോപിച്ചു. കിട്ടാത്ത വെള്ളത്തിന് ചാർജ് അടയ്ക്കേണ്ട സ്ഥിതിയാണ് കേരളത്തിലെ ജനങ്ങളുടെ അവസ്ഥയെന്ന് പ്രതിപക്ഷം ആരോപിച്ചു. ആരാച്ചാർക്കുള്ള ദയപോലും ജനങ്ങളോട് സർക്കാരിനില്ലെന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു.ജല ഉപയോഗം കുറയ്ക്കേണ്ടതിന്‍റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട സമയമായെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ബ്ലീച്ചിംഗ് പൗഡർ അടക്കം എല്ലാം വിലകൂടി. പ്രതിപക്ഷം സഹകരിക്കണമെന്നും വാട്ടർ അഥോറിറ്റി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മന്ത്രി പറഞ്ഞു. കെഎസ്ഇബിക്ക് മാത്രം 1263 കോടി രൂപ ജലവിഭവ വകുപ്പ് നൽകാനുണ്ട്. 4912.42 കോടി രൂപ വാട്ടർ അഥോാറിറ്റിക്ക് സഞ്ചിത നഷ്ടമുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഒരു ലിറ്റർ വെള്ളത്തിന് ഒരു പൈസ ആണ് കൂടിയത്. വെള്ളം കുറച്ച്…

Read More

ആളില്ലാത്ത വീട്ടില്‍ കയറി ഫ്രിഡ്ജിലിരുന്ന അണ്ടിപ്പരിപ്പും തിന്ന് ഷേവും ചെയ്ത് കള്ളന്‍ മടങ്ങി…

ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ ഫ്രിഡ്ജിലിരുന്ന അണ്ടിപ്പരിപ്പ് അകത്താക്കിയ ശേഷം മടങ്ങി. പോകുന്നതിനു മുമ്പ് ഷേവ് ചെയ്ത് ഒന്നു സുന്ദരനാകുകയും ചെയ്തു. വൈക്കത്താണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വീട് കുത്തിത്തുറന്നാണ് കള്ളന്‍ അകത്ത് പ്രവേശിച്ചത്. കയ്യില്‍ കൊച്ചു മണ്‍വെട്ടിയുമായാണ് ഇയാള്‍ എത്തിയത്. വാതില്‍ കുത്തിത്തുറന്ന് വീടിനുള്ളില്‍ പ്രവേശിച്ചെങ്കിലും മോഷ്ടിക്കാന്‍ പാകത്തിന് ഒന്നും തന്നെ കള്ളന് ലഭിച്ചില്ല. ഫ്രിഡ്ജിലിരുന്ന കശുവണ്ടി കട്ടിലില്‍ കൊണ്ടു വച്ചു കഴിച്ചതിന്റെ ലക്ഷണമുണ്ട്. മുറിയിലാകെ രോമം പടര്‍ന്ന് കിടന്നതാണ് കള്ളന്‍ ഷേവ് ചെയ്തശേഷമാണ് മടങ്ങിയതെന്ന അനുമാനത്തില്‍ പോലീസെത്താന്‍ കാരണം. മുറിയില്‍ തുണികളെല്ലാം വലിച്ചുവാരിയിട്ടിരിക്കുകയായിരുന്നു. സമീപത്തുള്ള വീടിന് ചുറ്റും കള്ളന്‍ കറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. എന്നാല്‍ ഈ വീട്ടില്‍ മോഷണത്തിനായി കയറിയില്ല. എന്നാല്‍ ഈ വീടിന്റെ പുറത്തുണ്ടായിരുന്ന ചില സാധനങ്ങള്‍ കളവ് പോയിട്ടുണ്ട്.

Read More