അതിജീവിതരായ കുട്ടികൾക്ക് കൈത്താങ്ങാകാൻ  കേരള പോലീസിന്‍റെ ‘കൂട്ട്’ ; ലക്ഷ്യമിടുന്നത് മാനസികവും സാമൂഹികവുമായ പിന്തുണ നൽകൽ

സ്വന്തം ലേഖികകൊച്ചി: സൈബർ കുറ്റകൃത്യങ്ങളെയും മറ്റു ലൈംഗിക ചൂഷണങ്ങളെയും അതിജീവിച്ച കുട്ടികൾക്ക് കൈത്താങ്ങായി ‘കൂട്ട്’ ഒരുങ്ങുന്നു. കേരള പോലീസിന്‍റെ സൈബർ ഡോം, ബച്ച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയുമായി ചേർന്നാണ് ലൈംഗിക ചൂഷണത്തിന് വിധേയരായ കുട്ടികൾക്ക് വേണ്ടി പദ്ധതി ആരംഭിച്ചിരിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങളെയും മറ്റു ലൈംഗിക ചൂഷണങ്ങളെയും അതിജീവിച്ച കുട്ടികൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിലാണ് ഇത് പ്രവർത്തിക്കുന്നത്. ലൈംഗിക അതിക്രമത്തിന് വിധേയമായ കുട്ടികൾക്ക് പ്രീ ട്രയൽ കൗണ്‍സിലിംഗ് നൽകും. കുട്ടികൾക്കു നേരിട്ടിട്ടുള്ള ലൈംഗിക അതിക്രമത്തിൽനിന്ന് അതിജീവിക്കാനും വിചാരണ സമയം ആത്മധൈര്യത്തോടെ നേരിടാനും പദ്ധതി സഹാകമാകും. കുട്ടികൾക്കും കുടുംബത്തിനും ആവശ്യമായ മാനസികവും സാമൂഹികവുമായ പിന്തുണയും കൂട്ടിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഇതിലേക്കായി കുട്ടിയുടെ പഠന പുരോഗതി ഉറപ്പുവരുത്തുക, കുട്ടിയുടെ സാമൂഹിക പുനരധിവാസം ഉറപ്പുവരുത്തുക, അതിജീവിതർക്കായിട്ടുള്ള സർക്കാരിൽനിന്നുള്ള പലവിധ സാന്പത്തിക സഹായങ്ങൾ ലഭ്യമാക്കാൻ ആവശ്യമായ നിർദേശങ്ങളും ഉപദേശങ്ങളും ലഭ്യമാക്കുക എന്നീ പ്രവർത്തനങ്ങളും…

Read More

മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത് പെൺകുട്ടികളെ വീഴിക്കും;വിവാഹം വാഗ്ദാനം നൽകി പീഡിപ്പിക്കും; കോട്ടയത്തുകാരൻ അനൂപിന്‍റെ ലീലകൾ പൊളിച്ചത് മുംബൈ മലയാളിക്കുട്ടി…

കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴി വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി കൂടുതൽ പേരെ ഇത്തരത്തിൽ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് കോട്ടയം കോരുത്തോട് നടുക്ക പെരിങ്കലം തർപ്പയിൽ വീട്ടിൽ അനൂപ് പി.ജോർജ് (27) ആണ് എറണാകുളം സെൻട്രൽ പോലീസിന്‍റെ പിടിയിലായത്. ന്യൂ ഡൽഹിയിലെ മഹിലാപൂർ എന്ന സ്ഥലത്ത് നിന്നാണ് എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘം പ്രതിയെ പിടികൂടിയത്. ഓണ്‍ലൈൻ വിവാഹ സൈറ്റുകളിൽ കയറി അയാളുടെ പേര് രജിസ്റ്റർ ചെയ്ത് സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പെണ്‍കുട്ടികൾക്ക് മെസേജ് അയച്ചു വശത്താക്കുകയായിരുന്നു അനൂപിന്‍റെ രീതി. അത്തരത്തിൽ പരിചയപ്പെട്ട മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളി പെണ്‍കുട്ടിയാണ് പരാതിക്കാരി. 27 വയസുള്ള യുവതി ശാദി.കോം എന്ന മാട്രിമോണിയൽ ഓണ്‍ലൈൻ സൈറ്റിൽ പേരു രജിസ്റ്റർ…

Read More

‘ഐ കാന്‍റ് ബ്രീത്ത്’..! ബ്രഹ്മപുരത്തെ പുകയിൽ മുങ്ങി കൊച്ചിക്കാർ; പ്രതികരിച്ച് നടന്മാരായ വിനയ് ഫോർട്ടും ഉണ്ണി മുകുന്ദനും

 ബ്രഹ്മപുരത്തെ മാലിന്യപ്പുക ശ്വസിച്ച് കൊച്ചിക്കാർ ശ്വാസംമുട്ടുന്പോൾ ഈ വിഷയത്തിലുള്ള പ്രതികരണവുമായി സിനിമാതാരങ്ങളും സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. നടന്മാരായ വിനയ് ഫോർട്ടും ഉണ്ണി മുകുന്ദനുമാണ് ഇപ്പോൾ തങ്ങളുടെ പ്രതികരണം ഫേസ്ബക്കിൽ പങ്കുവച്ചിരിക്കുന്നത്. ‘ഐ കാന്‍റ് ബ്രീത്ത്’ എന്ന് മാസ്ക് ധരിച്ചിരിക്കുന്ന മുഖത്തിന്‍റെ ചിത്രം ഫേസ്ബുക്ക് പ്രൊഫൈലാക്കിയാണ് വിനയ് ഫോർട്ട് തന്‍റെ പ്രതിഷേധം പങ്കുവച്ചിരിക്കുന്നത്. കൂടിക്കിടക്കുന്ന മാലിന്യത്തിലിരിക്കുന്ന അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ ചിത്രം ‘ഹീറോസ്, സേവ് അസ്’ എന്ന തലക്കെട്ടോടെയും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബ്രഹ്മപുരം വിഷയത്തിൽ കൊച്ചി നിവാസികൾ ജാഗ്രത പുലർത്തേണ്ടതിന്‍റെ ആവശ്യകത ഫേസ്ബുക്ക് പോസ്റ്റിലൂടെ എടുത്തുപറഞ്ഞിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിർദേശങ്ങളെക്കുറിച്ചുള്ള ഒരു പത്ര കട്ടിംഗ് പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെയാണ് ഉണ്ണി മുകുന്ദന്‍റെ കുറിപ്പ്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിന്‍റെ കാര്യം ശ്രദ്ധിക്കാൻ ഞാൻ…

Read More

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; അറുപതുകാരൻ പോലീസ് പിടിയിൽ; പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാർ

ചേർത്തല: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല തെക്ക് കിഴക്കേതയ്യില്‍ തെക്കേ വെളിവീട്ടില്‍ പുഷ്കരനെയാണ് (60) അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്തത്.  പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ മാസങ്ങളോളം പലസ്ഥലങ്ങളില്‍ വിളിച്ചുവരുത്തിയും മൊബൈല്‍ ഫോണിലൂടെ നിരന്തരം കുട്ടിയെ പിന്തുടര്‍ന്നുമാണ് ലൈംഗികാതിക്രമം നടത്തിയത്. മകന്‍റെ സ്വഭാവത്തിലുണ്ടായ മാറ്റം വീട്ടുകാർ ശ്രദ്ധിച്ചു.  സംശയം തോന്നിയ കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസിനു രഹസ്യവിവരം നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വീടുകയറി ആക്രണം; മുൻ സിപിഎം പ്രവർത്തകനും പട്ടികജാതിക്കാരനുമായ യുവാവിന് സാരമായ പരിക്ക്; ചാരുംമൂടിലെ സംഭവം ഇങ്ങനെ…

ചാരുംമൂട്: പട്ടികജാതി കുടുംബത്തെ സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വീട് കയറി ആക്രമിച്ചതായി പരാതി. ചുനക്കര കിഴക്കുംമുറി സതീഷ്ഭവനത്തിൽ സതീഷ് കുമാറിനെ സിപിഎം ചാരുംമൂട് ഏരിയാ സെക്രട്ടറി ബി. ബിനുവിന്‍റെ നേതൃത്വത്തിൽ വീടുകയറി ആക്രമിച്ചതായാണ് പരാതി. സതീഷ് ബാബുവിനെ മർദിക്കുകയും ചെയ്തതെന്ന് സതീഷിന്‍റെ ഭാര്യ ബീനമോൾ കുറത്തികാട് എസ്എച്ച്ഒയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. സതീഷ് ബാബു ഇപ്പോൾ ഇടപ്പോണുള്ള സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ്. സംഭവം കെട്ടിച്ചമച്ചതെന്ന് ഏരിയാ സെക്രട്ടറി. വ്യാഴാഴ്ച സതീഷ്ബാബു തന്‍റെ ഫോണിലേക്ക് അപകീർത്തിപ്പെടുവിധം മെസേജുകൾ അയച്ചിരുന്നു. ഇതു സംബന്ധിച്ച് വൈകിട്ട് ഏഴിനു താൻ കുറത്തികാട് പോലീസിൽ പരാതി നൽകി. പരാതിയെത്തുടർന്ന് അന്വേഷണത്തിനെത്തുകയും ക്യാമ്പ് ചെയ്യുകയും ചെയ്തിരുന്നു. വീട്ടിൽ അതിക്രമം നടത്തിയിട്ടില്ല. മുമ്പ് സിപിഎമ്മിലുണ്ടായിരുന്ന ഇയാൾക്ക് ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ല. പേലീസ് കേസെടുത്തു. ബീനാമോളുടെ പരാതിയിൽ ഏരിയാ സെക്രട്ടറി ബി. ബിനുവിനെതിരേയും ഏരിയാ സെക്രട്ടറിയുടെ പരാതിയിൽ…

Read More

മാടപ്പള്ളിയിലെ കെ-റെയിൽ വിരുദ്ധ സമരപ്പന്തലില്‍ പ്രതീകാത്മക അപ്പക്കച്ചവടം; എം.വി. ഗോവിന്ദന്‍റെ പ്രസ്താവന അപക്വവും ജനങ്ങളെയാകമാനം വിഢികളാക്കുന്നതെന്ന് സമരസമിതി

ചങ്ങനാശേരി: സില്‍വര്‍ ലൈന്‍ കടുന്നുപോകുന്ന പാതപോലും അറിയാതെ സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ മാടപ്പള്ളിയിലെ സമര പന്തലില്‍ പ്രതീകാത്മക അപ്പക്കച്ചവട സമരം നടത്തി. സില്‍വര്‍ ലൈന്‍ വിരുദ്ധ സത്യഗ്രഹത്തിന്‍റെ 325-ാം ദിവസത്തെ സമരത്തിന്‍റെ ഭാഗമായാണ് സമരപന്തലിലാണ് പ്രതീകാത്മക അപ്പക്കച്ചവടസമരം നടന്നത്. സില്‍വര്‍ലൈന്‍ സംബന്ധിച്ച് സിപിഎം സെക്രട്ടറിയുടെ പ്രസ്താവന അപക്വവും ജനങ്ങളെയാകമാനം വിഡ്ഢികളാക്കുന്നതുമാണെന്ന് സമരസമിതി നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജില്ലാ ചെയര്‍മാന്‍ ബാബുകുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമതി അംഗം വി.ജെ. ലാലി സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ രക്ഷാധികാരി മിനി കെ. ഫിലിപ്പ്, സിബി ചാമക്കാല, ജയിംസ് പതാരംചിറ, ജോസി ചക്കാലയില്‍, സൈന തോമസ്, ഷിനോ ഓലിക്കര, ഫ്രാന്‍സീസ് ജോസഫ്, റോയി ഓലിക്കര, എ.ടി. വര്‍ഗീസ്, ഫിലോമിന തോമസ്, റോസ്‌ലിന്‍ ഫിലിപ്പ്,…

Read More

നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ആളെക്കൂട്ടാൻ വീണ്ടും ഭീഷണി; മന്ത്രി മുഹമ്മദ് പങ്കെടുക്കുന്ന പരിപാടിക്ക് വരാനാണ് പഞ്ചായത്ത് അംഗത്തിന്‍റെ ഭീഷണി; വരാത്തവർക്ക് പിഴയും…

തിരുവനന്തപുരം: നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ആളെക്കൂട്ടാൻ വീണ്ടും ഭീഷണി. മന്ത്രി മുഹമ്മദ് റിയാസ്  പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് കുടംബശ്രീ അംഗങ്ങൾക്ക് സിപിഐ വാർഡ് മെമ്പറുടെ ഭീഷണി. ആനാട് പഞ്ചായത്തിലെ വാർഡ് മെമ്പറായ എ.എസ്. ഷീജയാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഭീഷണിമുഴക്കിയത്.മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പഴകുറ്റി പാലം ഉദ്ഘാടനം പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴയീടാക്കുമെന്നായിരുന്നു ഭീഷണി. ‘‘പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളെ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്‍റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നെടുമങ്ങാടിന്‍റെ മന്ത്രി ജി.ആർ.അനിൽ ആണ് അധ്യക്ഷത വഹിക്കുന്നത്. രണ്ടു മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയാണ്. നമ്മുടെ വാർഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച ഒരു കുടുംബശ്രീയും വയ്ക്കേണ്ടതില്ല. കുടുംബശ്രീയിലുള്ള എല്ലാവരുമായി ക്യത്യം നാലരയ്ക്കു പഴകുറ്റി പാലത്തിൽ എത്തിച്ചേരുക. വരാത്തവരിൽനിന്നു നൂറു രൂപ പിഴ ഈടാക്കുന്നതാണ്’’-…

Read More