ഓസ്കർ അവാര്‍ഡ്: ഏഴഴകിൽ ഓപ്പൻഹൈമർ; മികച്ച നടൻ കിലിയൻ മർഫി, നടി എമ്മ സ്റ്റോണ്‍

96ാം ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പൻഹൈമർ ഏഴ് അവാര്‍ഡുകള്‍ സ്വന്തമാക്കി പുരസ്കാരവേദിയിൽ തിളങ്ങി. ആറ്റം ബോംബിന്‍റെ പിതാവ് ജെ. ഓപ്പൻഹൈമറുടെ ജീവിതം ഇതിവൃത്തമാക്കി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ദൃശ്യകാവ്യമാണ് ഓപ്പൻഹൈമർ. ഓപ്പൻഹൈമറിലെ അഭിനയമികവിന് കിലിയൻ മർഫി മികച്ച നടനുള്ള ഓസ്കർ സ്വന്തമാക്കിയപ്പോൾ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനായി. മികച്ച ചിത്രം, മികച്ച സഹനടൻ, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, കാമറ അവാര്‍ഡുകള്‍ ഓപ്പൻഹൈമർ കരസ്ഥമാക്കി. പുവർ തിംഗ്സ് നാലു പുരസ്കാരങ്ങൾ നേടിയെടുത്തു. പൂവർ തിംഗ്സിലെ പ്രകടനത്തിലൂടെ എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. 23 വിഭാഗങ്ങളിലായിട്ടാണ് അവാർഡുകൾ. ഇക്കുറിയും ജിമ്മി കെമ്മലാണ് അവതാരകന്‍റെ റോളിൽ എത്തിയത്. പ്രധാന അവാര്‍ഡുകള്‍: ചിത്രം- ഓപ്പൻഹൈമർ, നടന്‍- കിലിയൻ മർഫി (ഓപ്പന്‍ഹൈമർ), നടി- എമ്മ സ്റ്റോണ്‍ (പൂവർ തിംഗ്സ്). സംവിധായകന്‍- ക്രിസ്റ്റഫര്‍ നോളന്‍ (ഓപ്പന്‍ഹൈമർ),…

Read More

വിമാനം പറത്തുന്നതിനിടെ പൈലറ്റുമാർ ഉറങ്ങി; ഉറങ്ങിയത് 30 മിനിറ്റ്, യാത്രികർ സുരക്ഷിതർ

ഇന്തോനേഷ്യൻ വിമാനക്കമ്പനിയായ ബാത്തിക് എയറിന്‍റെ വിമാനം പറത്തുന്നതിനിടെ രണ്ടു പൈലറ്റുമാരും ഉറങ്ങിപ്പോയി. ഇരുവരും 30 മിനിറ്റ് ഉറങ്ങിപ്പോയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്കിടെയാണ് സംഭവം. സഹപൈലറ്റിന് ചുമതല കൈമാറി പ്രധാന പൈലറ്റ് ആദ്യം ഉറങ്ങി. ഈ സമയംതന്നെ സഹപൈലറ്റും ഉറങ്ങിപ്പോകുകയായിരുന്നു. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി കമ്മിറ്റിയുടെ (കെഎൻകെടി) പ്രാഥമിക റിപ്പോർട്ട് പ്രകാരം ജനുവരി 25ന് സൗത്ത് ഈസ്റ്റ് സുലവേസിയിൽനിന്ന് ഇന്തോനേഷ്യയുടെ തലസ്ഥാന നഗരിയായ ജക്കാർത്തയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. 153 യാത്രക്കാരും നാല് ഫ്ലൈറ്റ് അറ്റൻഡന്‍റുമാരും വിമാനത്തിലുണ്ടായിരുന്നു. കോ-പൈലറ്റിന്‍റെ അവസാനത്തെ ട്രാൻസ്മിഷൻ ലഭിച്ച് കഴിഞ്ഞ് 12 മിനിറ്റിനുള്ളിൽ വിമാനവുമായി ബന്ധപ്പെടാൻ ജക്കാർത്ത ഏരിയ കൺട്രോൾ സെന്‍റര്‍ ശ്രമിച്ചെങ്കിലും രണ്ട് പൈലറ്റുമാരുടെയും പ്രതികരണം ലഭിക്കാതെ വരികയായിരുന്നു. ഏകദേശം 28 മിനിറ്റിനുശേഷം പൈലറ്റ്-ഇൻ-കമാൻഡ് ഉണർന്നു. വിമാനം ശരിയായ റൂട്ടിൽ അല്ലെന്ന് മനസിലാക്കി. തുടർന്ന് അദ്ദേഹം രണ്ടാമത്തെ കമാൻഡിനെ ഉണർത്തുകയും…

Read More

‘ഇടത്തോട്ട്’ വേണം…

  ‘ഇടത്തോട്ട്’ വേണം… മാവേലിക്കര ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സി.എ. അരുൺകുമാര്‍ മാന്നാര്‍ മുസ്‌ലിം ജമാഅത്തിൽ വോട്ട് അഭ്യർഥിക്കാൻ എത്തിയപ്പോൾ.

Read More

എന്നാ ഒരു ഫ്ലുവൻസിയിലാണ് ഇംഗ്ലീഷ് സംസാരിക്കുന്നെ! ബ്രിട്ടീഷ് വ്ലോഗറോട് കട്ടയ്ക്ക് പിടിച്ച് നിന്ന് കൊച്ചിക്കാരൻ ഓട്ടോ ഡ്രൈവർ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ഡിജിറ്റൽ യുഗത്തിൽ ഏത് ഭാഷ പഠിക്കുന്നതിനും ഒരു ക്ലിക്ക് മാത്രം മതി. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പല കച്ചവടക്കാരും പൊതുഗതാഗത ഡ്രൈവർമാരും ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ  ശ്രമിക്കാറുണ്ട്. സമാനമായ സാഹചര്യത്തിൽ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ നന്നായി ഇംഗ്ലീഷ് സംസാരിക്കുകയും വിനോദസഞ്ചാരിയെ സഹായിക്കുകയും ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബ്രിട്ടീഷ് വ്ലോഗർ സാക്കി അടുത്തിടെ കേരളത്തിൽ വന്നപ്പോൾ ഒരു ദൗർഭാഗ്യകരമായ സാഹചര്യം നേരിട്ടു. കാർഡ് മെഷീൻ പ്രവർത്തനം നിലച്ചതിനാൽ അയാൾ താമസിക്കുന്ന ഹോട്ടലിൽ പണം നൽകാൻ അയാൾക്ക് എടിഎമ്മിൽ പോകേണ്ടി വന്നു. നഗരം പരിചയമില്ലാത്ത അദ്ദേഹം ഫോർട്ട് കൊച്ചിയിലേക്ക് പോകുന്ന പ്രധാന റോഡിലൂടെ നടക്കാൻ തുടങ്ങി. ഈ സമയത്ത് ഓട്ടോ ഡ്രൈവറായ അഷ്‌റഫിനെ കണ്ടുമുട്ടി. അഷ്‌റഫിന്‍റെ ഇംഗ്ലീഷ് പ്രാവീണ്യവും വീഡിയോയിൽ പകർത്തി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, സമീപത്ത് ഏതെങ്കിലും എടിഎമ്മുകൾ ഉണ്ടെന്ന് അറിയാമോ എന്ന് സക്കി അഷ്‌റഫിനോട് ചോദിക്കുന്നു.…

Read More

ഇടവേളകളിലെ ആനന്ദം… ടെറസിലെ ചീരക്കൃഷിയില്‍ വിജയം നേടി അനില്‍കുമാർ

മാന്നാര്‍: കൃഷിയില്‍ ഉയരങ്ങള്‍ കീഴടക്കിയിരിക്കുകയാണ് അനില്‍കുമാര്‍. മണ്ണില്‍ മാത്രമല്ല ബഹുനില കെട്ടിടത്തിനു മുകളിലും കൃഷി നടത്താമെന്ന് തെളിയിച്ചിരിക്കുകയാണ് അനില്‍. പരുമല അഖിലാ ഭവനത്തില്‍ അനില്‍കുമാറാ(57) ണ് വിസ്തൃതമായി കടയുടെ ടെറസില്‍ ചീരക്കൃഷിയിലൂടെ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നത്. കായംകുളം-തിരുവല്ല സംസ്ഥാനപാതയില്‍ മാന്നാര്‍ ടൗണിന്‍റെ നടുവിലെ ബഹുനില കെട്ടിടത്തിനു മുകളിലാണ് ചീരക്കൃഷി നടത്തി വിജയം കൊയ്തത്.മാന്നാര്‍ കുരട്ടിശേരിയിലമ്മ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ലക്ഷ്മി മെറ്റല്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ അനില്‍കുമാര്‍ സ്ഥാപനത്തിന്‍റെ മുകള്‍നിലയില്‍ ഗ്രോബാഗുകളിലാണ് ചീരക്കൃഷി ചെയ്ത് വിജയഗാഥ രചിച്ചത്. കടയിലെ ജോലിക്കിടയില്‍ കിട്ടുന്ന ഇടവേളകളാണ് കൃഷിക്കായി വിനിയോഗിച്ചത്. രാവിലെ കട തുറക്കുന്നതിനു മുമ്പുതന്നെ മുകളില്‍ കയറി ചീരയ്ക്ക് ആവശ്യമായ വെള്ളം ഏറെ പണിപ്പെട്ട് താഴെനിന്നു ബക്കറ്റുകളില്‍ മുകളിലേക്കെത്തിക്കും. കടയില്‍ തിരക്കില്ലാത്ത സമയങ്ങളിലും ഇടയ്ക്കിടെ തന്‍റെ കൃഷിയിടത്തില്‍ അനില്‍കുമാറെത്തും. ലക്ഷ്മി മെറ്റല്‍സ് ഉടമ സന്തോഷ് കുട്ടപ്പന്‍ എല്ലാ പിന്തുണയും നല്‍കി അനിലിനൊപ്പമുണ്ട്.…

Read More

എഴുപത്തിയൊന്നുകാരിയുടെ മാലപൊട്ടിച്ചത് സൗഹൃദം സ്ഥാപിച്ചശേഷം; കൂട്ടാച്ചിയേയും കൂട്ടാളിയേയും ഒന്നരവർഷത്തിന് ശേഷം വലയിൽ വീഴ്ത്തിയത് മാവേലിക്കരിയിലെ കിടുക്കാച്ചി പോലീസ്

ആലപ്പുഴ: എഴുപത്തൊന്നുകാരിയുടെ സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍ പിടിയില്‍. അറുന്നൂറ്റി മംഗലം സ്വദേശിയായ സ്ത്രീയുടെ മാലയാണ് പ്രതികള്‍ പൊട്ടിച്ചത്. പെരിങ്ങാല വില്ലേജില്‍ മുരുകാലയം വീട്ടില്‍ സതീഷ് എന്നു വിളിക്കുന്ന കൃഷ്ണകുമാര്‍ (36), ചെട്ടികുളങ്ങര ഈരേഴ് വടക്ക് തണല്‍ വീട്ടില്‍ കുട്ടാച്ചി എന്നുവിളിക്കുന്ന സുജിത്ത് (41) എന്നിവരാണ് പിടിലായത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം. അറുന്നൂറ്റിമംഗലം ഭാഗത്ത് പെയിന്‍റിംഗ് ജോലിക്കു പോയ പ്രതികള്‍ സ്ഥിരമായി സ്ത്രീയുടെ കടയില്‍ കയറുകയും സാധനങ്ങള്‍ വാങ്ങിക്കുകയും ചെയ്ത് അടുപ്പം സ്ഥാപിക്കുകയും സ്ത്രീയുടെ കടയില്‍ ആരുമില്ലാത്ത സമയം നോക്കി ഏഴുമണിക്ക് കടയില്‍ തനിച്ച് നില്‍ക്കുകയായിരുന്ന സ്ത്രീയുടെ മാല പറിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. മോഷണം നടത്തിയശേഷം പ്രതികള്‍ മാല കായംകുളത്തുള്ള ഒരു ജ്വല്ലറിയില്‍ വിറ്റിരുന്നു. ശാസ്ത്രീയമാര്‍ഗങ്ങളിലൂടെയും ആലപ്പുഴ ജില്ലാ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയും മാവേലിക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി…

Read More

തൃശൂരിൽ മുരളി ജയിക്കുമോ, ജാതകം നോക്കണമെന്ന് പത്മജ; രാഹുൽ മാങ്കുട്ടത്തിന് രാജാവിനേക്കാൾ വലിയ രാജഭക്തി; കൂടുതൽ ചൊറിഞ്ഞാൽ പലതും പുറത്തുപറയുമെന്ന് ബിജെപി നേതാവ് പത്മജ

തൃ­ശൂര്‍: തൃ­ശൂ­രില്‍ എന്‍ഡി­എ സ്ഥാ­നാര്‍­ഥി സു­രേ­ഷ് ഗോ­പി ത­ന്നെ വി­ജ­യി­ക്കു­മെ­ന്ന് പ­ത്മ­ജ വേണു­ഗോ­പാല്‍. വ­ട­ക­ര­യില്‍ മ­ത്സ­രി­ച്ചി­രു­ന്നെ­ങ്കില്‍ കെ.മു­ര­ളീ­ധ­രന്‍ ജ­യി­ക്കു­മാ­യി­രു­ന്നു. തൃശൂരിൽ ജയിക്കുമോയെന്നറിയാൻ ജാതകം നോക്കേണ്ടിവരും. എ­ന്തി­നാ­ണ് തൃ­ശൂ­രില്‍ കൊ­ണ്ട് നിര്‍­ത്തി­യ­തെ­ന്ന് മ­ന­സി­ലാ­കു­ന്നി­ല്ല. തൃ­ശൂ­രില്‍ കാ­ലു­വാ­രാന്‍ ഒ­രു­പാ­ട് പേ­രു­ണ്ടെ­ന്നും പ­ത്മ­ജ പ്ര­തി­ക­രിച്ചു. ത­ന്നെ രണ്ടാം വ­ട്ടവും പാ­ര്‍­ട്ടി ത­ന്നെ തോല്‍­പ്പി­ച്ച­പ്പോള്‍ കോണ്‍­ഗ്ര­സ് വി­ടു­മെ­ന്ന് തീ­രു­മാ­നി­ച്ചി­രുന്നു. ഇലക്ഷൻ പ്രചരണത്തിൽ മുരളിയുടെ ഇടവും വലവും നിന്നവർ കാലുവാരിയവരിൽ ഉണ്ടെന്നും അവർ പറഞ്ഞു. ടി.എന്‍.പ്ര­താ­പന്‍ അ­ട­ക്ക­മു­ള്ള­വര്‍ ത­ന്നെ തോല്‍­പ്പി­ക്കാന്‍ ശ്ര­മി­ച്ചു. ചാ­ന­ല്‍ ചര്‍­ച്ച­യി­ലി­രു­ന്ന് നേ­താ­ക്കളാ­യ യൂ­ത്ത് കോണ്‍­ഗ്ര­സുകാ­രോ­ട് ത­നി­ക്ക് പു­ച്ഛ­മാ­ണ്. വ­ട­ക­ര­യില്‍ ഷാ­ഫി­ പറമ്പിലിനെ നിര്‍­ത്തിയ­ത് രാ­ഹുല്‍ മാ­ങ്കൂ­ട്ട­ത്തി­ലി­ന് പാ­ല­ക്കാ­ട് കി­ട്ടാന്‍ വേ­ണ്ടി­യാ­ണെന്ന പത്മജ ആരോപിച്ചു. പാ­ല­ക്കാ­ട് സീ­റ്റി­ന് വേ­ണ്ടി­യാ­ണ് രാ­ജാ­വി­നേ­ക്കാള്‍ വ­ലി­യ രാ­ജഭ­ക്തി രാ­ഹുല്‍ കാ­ണി­ക്കു­ന്ന­തെന്നും പ­ത്മ­ജ വി­മര്‍­ശിച്ചു.

Read More

ഈ ഡോക്ടർക്ക് ഇത് എന്താ പറ്റിയത്? സർക്കാർ ആശുപത്രിക്കുള്ളിൽ നഗ്നനായി ഡോക്ടർ; വൈറലായി സിസിടിവി ദൃശ്യം

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ഹോസ്പിറ്റലിൽ നിന്നുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ബിഡ്കിൻ റൂറൽ ഗവൺമെന്‍റ് ഹോസ്പിറ്റലിലെ ഒരു ഡോക്ടർ ആശുപത്രി പരിസരത്ത് നഗ്നനായി വിഹരിക്കുന്ന വീഡിയോ ആണ് ഇത്. വൈറലായ വീഡിയോയിൽ ഡോക്ടർ ആശുപത്രിക്ക് അകത്ത് നഗ്നനായി നടക്കുന്നത് കാണാം. ആശുപത്രിയിലെ സിസിടിവി കാമറയിലാണ് സംഭവം പതിഞ്ഞത്. സംഭവത്തിൽ ആരോഗ്യ സേവനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ജില്ലാ സിവിൽ സർജൻ ഡോ. ദയാനന്ദ് മോട്ടിപാവ്ലെ സ്ഥിതിഗതികൾ വിലയിരുത്തി. അന്വേഷണം നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഡോക്ടർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, ഡോക്ടർ ഏത് പദാർത്ഥത്തിൻ്റെ ലഹരിയിലായിരുന്നുവെന്നും സംഭവം പുറത്തുവന്നയുടൻ അദ്ദേഹത്തിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നും റിപ്പോർട്ടുകളില്ല. सीसीटीवी में…

Read More

കൊട് ഒരു കുതിരപ്പവൻ! യുവതാരങ്ങളുടെ പ്രകടനങ്ങളിൽ ഇന്ത്യൻ ഭാവി ശോഭനം

ഈ യൂത്തന്മാർക്ക് കൊട് ഒരു കുതിരപ്പവൻ… അതെ, ഇംഗ്ലണ്ടിന്‍റെ ബാസ്ബോൾ ക്രിക്കറ്റിനെ ഇന്ത്യൻ മണ്ണിൽ കൊടികുത്താൻ അനുവദിക്കാതെ തുരത്തിയ യുവതാരങ്ങളെ എത്ര പ്രശംസിച്ചാലും മതിവരില്ല… വിരാട് കോഹ്‌ലി പൂർണമായി വിട്ടുനിന്ന പരന്പര, മുൻനിര ബാറ്റർമാരായ കെ.എൽ. രാഹുലും ശ്രേയസ് അയ്യറും പരിക്കിനെത്തുടർന്ന് മുഖംകാണിച്ച് മടങ്ങിയ പരന്പര… ഇവരുടെ അഭാവത്തിലും ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് സീരീസ് 4-1ന് ഇന്ത്യ സ്വന്തമാക്കി. കാതുകുത്തിയവർ ഇല്ലാതിരുന്നപ്പോൾ കടുക്കനിട്ടവരായി എത്തിയ യുവതാരങ്ങളുടെ കരുത്തായിരുന്നു ഇന്ത്യയുടെ വിജയം. അവരെ നയിക്കാൻ രോഹിത് ശർമയെന്ന തന്ത്രജ്ഞനായ കപ്പിത്താനുണ്ടായിരുന്നു എന്നതും നിർണായകമായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയിൽ ഇന്ത്യൻ ഭാവി ശോഭനമാണെന്ന് തെളിയിച്ച യുവതാരങ്ങളുടെ പ്രകടനങ്ങളിലൂടെ… ജയ്സ്വാൾ (22 വയസ്) ഇംഗ്ലണ്ടിന് എതിരായ പരന്പരയ്ക്കു മുന്പ് യശസ്വി ജയ്സ്വാളിനുണ്ടായിരുന്നത് നാല് ടെസ്റ്റുകളുടെ മാത്രം പരിചയം. നാല് ടെസ്റ്റിൽനിന്ന് ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഉൾപ്പെടെ 316 റണ്‍സായിരുന്നു…

Read More

‘ദിയയെ കാണാന്‍ അഹാനയേക്കാള്‍ ഭംഗിയുണ്ട്’; പ്രതികരണവുമായി ദിയ കൃഷ്ണ

ഏറെ ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്‍റേത്. താരത്തിന്‍റെ നാല് മക്കളും സോഷ്യല്‍ മീഡിയയിൽ സജീവമാണ്. യുട്യൂബ് ചാനലിലൂടെ കുടുംബം തങ്ങളുടെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. നടിയായും സോഷ്യല്‍ മീഡിയ താരവുമായുമെല്ലാം മൂത്ത മകള്‍ അഹാന കൃഷ്ണ നിറഞ്ഞു നില്‍ക്കുകയാണ്. അതേപൊലെയാണ് രണ്ടാമത്തെ മകളായ ദിയ കൃഷ്ണയും. ഇവർ പങ്കുവയ്ക്കാറുള്ള എല്ലാ പോസ്റ്റും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ സഹോദരി അഹാനയെക്കുറിച്ചും തന്നെക്കുറിച്ചും പറഞ്ഞൊരു കമന്‍റിനോടുള്ള ദിയയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവച്ചൊരു വീഡിയോയ്ക്ക് താഴെ ദിയയെ കാണാന്‍ അഹാനയേക്കാള്‍ ഭംഗിയുണ്ട് എന്നായിരുന്നു ഒരാളുടെ കമന്‍റ്. പിന്നാലെ ഇതിന് മറുപടിയുമായി ചിലര്‍ എത്തുകയായിരുന്നു. ‘‘സഹോദരിമാരെ, സ്ത്രീകളെ തന്നെ എതിരാളികളായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണം. ഓരോരുത്തര്‍ക്കും അവരവരുടേതായ ഭംഗിയുണ്ട്’’ എന്നായിരുന്നു ഒരു ആരാധിക കുറിച്ചത്. പിന്നാലെ ഈ അക്കൗണ്ടില്‍ ഈ കമന്‍റിന്‍റെ സ്‌ക്രീന്‍…

Read More