വി.ഡി.സതീശന് അനുകൂലമായി പ്രകടനം നടത്തി: നാല് നേതാക്കളെ പദവിയിൽ നിന്ന് നീക്കി ഇടുക്കി ഡിസിസി

ഇടുക്കി: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുമ്പോൾ വി.ഡി.സതീശന് അനുകൂലമായി പ്രകടനം നടത്തിയ നാല് നേതാക്കൾക്കെതിരെ നടപടിയെടുത്ത് ഇടുക്കി ഡിസിസി. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ഡിസിസി ജനറൽ സെക്രട്ടറി വി.ഇ.താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് രാജേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി എന്നിവരെ പദവികളിൽ നിന്ന് നീക്കി. വ്യാഴാഴ്ചയാണ് സതീശനെ അനുകൂലിച്ച് തൊടുപുഴയിൽ ഒരു വിഭാഗം ആളുകൾ പ്രകടനം നടത്തിയത്. നടപടികൾക്കിടയിലും നേതാക്കളെ പിന്തുണച്ചുള്ള ഫ്ലക്സ് യുദ്ധം ഇടുക്കിയിൽ തുടരുകയാണ്. അടിമാലിയിലും മാങ്കുളത്തും കട്ടപ്പനയിലും രമേശ് ചെന്നിത്തിലക്ക് അഭിനന്ദനങ്ങൾ അർപ്പിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.

Read More

പുതുതായി കണ്ടെത്തിയ നിശാശലഭത്തിന് മാർപാപ്പയുടെ പേര്

എതൻസ്: ഗ്രീസിലെ മെഡിറ്ററേനിയൻ ദ്വീപായ ക്രീറ്റിലെ പർവതമേഖലയിൽ കണ്ടെത്തിയ പുതിയയിനം നിശാശലഭത്തിന് ലെയോ പതിനാലാമൻ മാർപാപ്പയുടെ പേരു നൽകി ശാസ്ത്രജ്ഞർ. ലത്തീൻ ഭാഷയിൽ പിരാലിസ് പാപ്പാലെയോനി (Pyralis papaleonei) എന്നാണ് ഈ ശലഭം അറിയപ്പെടുക. ക്രീറ്റിലെ ജൈവവൈവിധ്യത്തെക്കുറിച്ച് പഠനം നടത്തുന്നതിനിടയിലാണ് രണ്ടു സെന്‍റിമീറ്റർ നീളമുള്ള ചിറകുകളും സ്വർണ പാടുകളും വെളുത്ത വരകളുമുള്ള ഇടത്തരം വലുപ്പമുള്ള നിശാശലഭത്തെ കണ്ടെത്തിയതെന്ന് ഇതുസംബന്ധിച്ച് നോട്ട ലെപിഡോപ്റ്റെറോളജിക്ക എന്ന ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഗവേഷണം നടത്തിയ ഷഡ്പദ ശാസ്ത്രജ്ഞരായ പീറ്റർ ഹ്യുമെർ, ലൗരി കെയ്‌ലെ, ആൻഡ്രൂസ് എച്ച്. സെഗെരെർ എന്നിവർ അറിയിച്ചു. കാലാവസ്ഥാ സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ശക്തമായി വാദിക്കുന്നയാളാണു മാർപാപ്പയെന്നും അതിനാൽ ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്‍റെ പേര് പുതിയ നിശാശലഭത്തിന് ഇടാൻ തീരുമാനിച്ചതെന്നും ഗവേഷകർ അറിയിച്ചു. മാർപാപ്പയുടെ ശബ്‌ദം മാനവരാശിക്ക് മാതൃകയാകട്ടെയെന്നു തങ്ങൾ പ്രത്യാശിക്കുന്നുവെന്നും അവർ…

Read More

ആതിഥേയ ആരവം…

ഫിഫ 2026 ലോകകപ്പ് ആരവങ്ങളിലേക്ക് ഇനി 34 ദിനങ്ങളുടെ ദൂരം. മുന്പെങ്ങുമില്ലാത്ത ആവേശത്തിനാണ് ഇത്തവണ വിസിൽ മുഴങ്ങുന്നത്. 48 ടീമുകൾ, 12 ഗ്രൂപ്പുകൾ, 104 മത്സരങ്ങൾ. കണ്ണും മനസും നിറയെ കാൽപ്പന്താവേശം. 12 ഗ്രൂപ്പുകളിലും കാത്തിരിക്കുന്നത് തീപാറും പോരാട്ടം. കുഞ്ഞന്മാരെന്ന് കരുതി ആരെയും എഴുതിത്തള്ളാൻ കഴിയില്ലെന്നർഥം. ഗ്രൂപ്പുകളിലൂടെ ബോക്സ് ടു ബോക്സ് ഓടി ഓരോ ടീമുകളെ തൊട്ടുവരാം. എ ഗ്രൂപ്പ്: മെക്സിക്കോ, ദക്ഷിണകൊറിയ, ദക്ഷിണാഫ്രിക്ക, ചെക്ക് റിപ്പബ്ലിക് മെക്സിക്കോ ആതിഥേയരായ മെക്സിക്കോ തന്നെയാണ് ഈ ഗ്രൂപ്പിലെ ശക്തർ. ഫിഫ റാങ്കിംഗിൽ 15-ാം സ്ഥാനത്താണ് മെക്സിക്കോ. സ്വന്തം നാട്ടിൽ കളിക്കുന്നതിന്‍റെ മേൽക്കൈ ‘എൽ ട്രി’ സംഘത്തിനുണ്ടാവും. ഗോൾപോസ്റ്റിനു കീഴിൽ കൈകൾ വിരിച്ചുനിൽക്കുന്ന ഗില്ലെർമോ “മെമ്മോ’ ഒച്ചോവയെന്ന കുറിയ മനുഷ്യൻ തന്നെയാവും ഇത്തവണത്തെയും മെക്സിക്കോയുടെ പോസ്റ്റർ ബോയ്. മെക്സിക്കൻ സ്ക്വാഡിൽ ഉൾപ്പെട്ടാൽ ആറ് ലോകകപ്പ് എഡിഷനുകളിൽ പങ്കെടുക്കുന്ന ആദ്യ ഗോൾകീപ്പർ…

Read More

സൂര്യയുഗം അവസാനിക്കുന്നു; ട്വന്‍റി 20 ടീമിൽ അഴിച്ചു പണിക്ക് സാധ്യത

മുംബൈ: ഐപിഎല്ലിന് പിന്നാലെ ഇന്ത്യൻ ട്വന്‍റി 20 ടീമിൽ വലിയ മാറ്റങ്ങൾക്ക് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ നായകൻ സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കാനാണ് ആലോചിക്കുന്നത്. മികച്ച ഫോമിലുള്ള ശ്രേയസ് അയ്യർക്ക് നായകസ്ഥാനം നൽകി യുവതാരങ്ങളെ അണിനിരത്താനാണ് ആലോചന. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിൽ ശ്രേയസിനെ നായകനാക്കി ഒരു പുതിയ പരീക്ഷണത്തിനാണ് ബിസിസിഐ നീക്കം നടത്തുന്നത്. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി പൂർണമായും യുവനിരയെ അണിനിരത്താനാണ് ലക്ഷ്യമിടുന്നത്. ഐപിഎല്ലിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന യുവതാരങ്ങൾക്കും വരാനിരിക്കുന്ന വിദേശ പരമ്പരകളിൽ അവസരം ലഭിച്ചേക്കും. കൗമാര താരം വൈഭവ് സൂര്യവംശി ഉൾപ്പെടെയുള്ളവരെ ടീമിൽ ഉൾപ്പെടുത്തിയേക്കും. രോഹിത് ശർമ ടി20 ടീമിന്‍റെ ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോഴാണ് പുതിയ നായകനായി സൂര്യകുമാർ യാദവ് എത്തിയത്. സൂര്യ നയിച്ച ഒരു പരമ്പരയിലും ടീം തോറ്റിട്ടില്ല. അതേസമയം താരത്തിന്‍റെ നിലവിലെ ഫോമിൽ ബിസിസിഐയ്ക്ക് ആശങ്കയുണ്ട്. ട്വന്‍റി20…

Read More

ജെൻസികൾ മിടുമിടുക്കർ..! കഷ്ടപാടുകൾ അറിയാത്തവരാണവർ എന്നു പറയുന്നവർക്കെതിരെ അങ്ങനെയല്ലെന്ന് ചൂണ്ടികാട്ടുന്ന പോസ്റ്റുമായി യുവാവ്

യുവതലമുറയിലെ ജീവനക്കാർ ജോലിയിൽ അലസരാണെന്ന പൊതുവായ ധാരണയെ തിരുത്തിക്കൊണ്ട് സംരംഭകനായ രോഹിത് ആര്യൻ രംഗത്തെത്തിരിക്കുന്നു. തന്‍റെ സ്ഥാപനത്തിൽ പുതുതായി ചേർന്ന ഒരു യുവതിയുടെ മികച്ച പ്രവർത്തനമികവ് ചൂണ്ടിക്കാട്ടിയാണ് ഈ നിലപാട് വ്യക്തമാക്കിയത്. രണ്ട് മാസം മുമ്പ് ജോലിയിൽ പ്രവേശിച്ച ആ യുവതി അങ്ങേയറ്റം ആത്മാർത്ഥതയും കഠിനാധ്വാനവും ജോലിയോട് കടുത്ത അർപ്പണബോധവും പുലർത്തുന്നതായി അദ്ദേഹം എക്‌സിൽ കുറിച്ചു. പുതിയ തലമുറ കഠിനാധ്വാനം ചെയ്യില്ല എന്ന വാദം തെറ്റാണെന്നും, പഴയ തൊഴിൽ ശൈലികൾ അവരിൽ അടിച്ചേൽപ്പിക്കുന്നതിന് പകരം അവരുടെ പ്രവർത്തനരീതി മനസ്സിലാക്കുകയാണ് വേണ്ടതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ജെൻസി ജീവനക്കാരുടെ ആശയവിനിമയ രീതികളും തൊഴിൽ സമീപനങ്ങളും മുൻതലമുറയിലെ മാനേജർമാർക്ക് പരിചിതമായിരിക്കില്ലെങ്കിലും, അതിനെ ഒരു പോരായ്മയായി കാണാതെ ഒരു സവിശേഷതയായി പരിഗണിക്കണമെന്ന് രോഹിത് ആര്യൻ അഭിപ്രായപ്പെട്ടു. ശരിയായ തൊഴിൽ സാഹചര്യവും പിന്തുണയും നൽകിയാൽ അവർ മികച്ച രീതിയിൽ ഫലം നൽകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.…

Read More

രണ്ട് മുൻ പ്രതിരോധ മന്ത്രിമാർക്കു വധശിക്ഷ വിധിച്ച് ചൈന

ബെയ്ജിംഗ്: ചൈനയിൽ രണ്ടു മുൻ പ്രതിരോധമന്ത്രിമാർക്കു വധശിക്ഷ. 2018 മുതൽ 2023 വരെ പ്രതിരോധമന്ത്രിയായിരുന്ന വെയ് ഫെംഗെ, ഇദ്ദേഹത്തിന്‍റെ പിൻഗാമിയായി 2023 മാർച്ച് മുതൽ ഒക്‌ടോബർ വരെ പദവി വഹിച്ച ലി ഷാംഗ്ഫു എന്നിവർക്ക് അഴിമതിക്കുറ്റത്തിന്‍റെ പേരിൽ പട്ടാളക്കോടതി വെവ്വേറെ ശിക്ഷ വിധിച്ചുവെന്നാണു ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വധശിക്ഷ നടപ്പാക്കുന്നത് രണ്ടു വർഷത്തേക്കു മരവിപ്പിച്ചിട്ടുണ്ട്. ചൈനയിലെ രീതി അനുസരിച്ച് ഇക്കാലയളവിലെ നല്ലനടപ്പിന്‍റെ പേരിൽ ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യാം. ഇങ്ങനെയുണ്ടായാൽ ഇവർക്ക് പരോൾ അനുവദിക്കരുതെന്നു കോടതി നിർദേശിച്ചു. ഇരുവരുടെയും സ്വത്തുക്കൾ കണ്ടുകെട്ടാനും ഉത്തരവുണ്ട്. സെൻട്രൽ മിലിട്ടറി കമ്മീഷനിൽ അംഗമായിരുന്ന ഇരുവരെയും 2024ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. ചൈനയുടെ ആണവ, മിസൈൽ പദ്ധതികൾ നിയന്ത്രിക്കുന്ന റോക്കറ്റ് ഫോഴ്സുമായി ബന്ധപ്പെട്ട അഴിമതിയിലാണ് ഇരുവരും നടപടി നേരിട്ടത്. ഏറോസ്പേസ് എൻജിനിയറായിരുന്ന ലി ഷാംഗ്ഫു മുന്പ് സൈനികസാമഗ്രികൾ വാങ്ങുന്ന വകുപ്പിനും നേതൃത്വം…

Read More

കെ.സിയും ആര്‍.സിയും വേണ്ട, കേരളത്തിന് ഇനി വി.ഡി മതി; സതീശനായി ആലുവയില്‍ അനൗണ്‍സ്‌മെന്‍റും പ്രകടനവും; കോട്ടയത്ത് ദേഹത്ത് പെട്രോളൊഴിച്ച് യുവാവ്

കൊച്ചി: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ കീഴ്മാട് ഭാഗത്ത് അനൗണ്‍സ്‌മെന്‍റും പ്രകടനവും. കെ.സിയും ആര്‍.സിയും വേണ്ട, കേരളത്തിന് ഇനി വി.ഡി മതി എന്ന പോസ്റ്റര്‍ പതിച്ച വാഹനത്തില്‍ നിന്നാണ് അനൗണ്‍മെന്‍റ് നടക്കുന്നത്. വൈകുന്നേരം 5.30ന് ആണ് കീഴ്മാട് ജംഗ്ഷനില്‍ പ്രകടനം നടക്കാന്‍ പോകുന്നത്. അതിന് മുന്നോടിയായാണ് അനൗണ്‍സ്‌മെന്‍റ് നടക്കുന്നത്. പടിഞ്ഞാക്കര ജംഗ്ഷന്‍ മുതല്‍ മഹിളാലയം വരെയാണ് വൈകിട്ട് പ്രകടന ജാഥ നടക്കുക. പട വെട്ടിയവര്‍ ഭരിക്കട്ടെ എന്ന കുറിപ്പോടെയാണ് പ്രകടന ജാഥയുടെ പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത്. വ്യാഴാഴ്ച നെട്ടൂര്‍ അടക്കം പ്രകടന ജാഥ നടത്തിയിരുന്നു. നേതാക്കള്‍ വിലക്കിയിട്ടും മുഖ്യമന്ത്രി ചര്‍ച്ച തെരുവിലേക്ക് എത്തിയതില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ട്. അതേസമയം, വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനങ്ങളും പ്രതിഷേധങ്ങളും വര്‍ധിക്കുകയാണ്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് ദേഹത്ത് പെട്രോളൊഴിച്ച് പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സതീശന് അനുകൂലമായി പ്രകടനം നടത്തിയതില്‍ ഇടുക്കിയില്‍…

Read More

കൊച്ചി പഴയ കൊച്ചിയല്ല… നഗരത്തില്‍ രണ്ടിടത്ത് മയക്കുമരുന്ന് വേട്ട: 6 പേര്‍ അറസ്റ്റില്‍

കൊച്ചി/തൃപ്പൂണിത്തുറ: നഗരത്തില്‍ രണ്ടിടത്തായി നടന്ന മയക്കുമരുന്ന് വേട്ടയില്‍ ആറ് യുവാക്കള്‍ അറസ്റ്റില്‍. അമ്പലമേട് കരിമുകളിലും തൃപ്പൂണിത്തുറ പേട്ട ഭാഗത്തുമാണ് മയക്കുമരുന്ന് വേട്ട നടന്നത്. അമ്പലമേട് കരിമുകള്‍ ഭാഗത്തു നിന്ന് 19.720 ഗ്രാം എംഡിഎംഎയുമായി എറണാകുളം പുത്തന്‍കുരിശ് കരിമുകള്‍ ഫാക്ട് കോളനി ചേലക്കുഴിക്കാരോട്ട് വീട്ടില്‍ അഖില്‍ അപ്പു (30), എറണാകുളം കരിമുകള്‍ ഫാക്ട് കോളനി ചേലക്കുഴി ക്കാരോട്ട് വീട്ടില്‍ സൂരജ് സുനില്‍ (27), എറണാകുളം കരിമുകള്‍ ശ്രീകൃഷ്ണ വിലാസത്തില്‍ അഭിഷേക് (28) എന്നിവരാണ് ഡാന്‍സ്ഫാ സംഘത്തിന്‍റെ പിടിയിലായത്. തൃപ്പൂണിത്തുറ പേട്ട ഭാഗത്ത് നിന്നും 11.13 ഗ്രാം എക്സ്റ്റസി പില്ലും, 6.10 ഗ്രാം എംഡിഎംഎയുമായി എറണാകുളം തൃക്കാക്കര വിദ്യാനഗര്‍ റോഡ് എട്ടുകാട്ടില്‍ ഉനൈസ് (34), എറണാകുളം തോമസ് പുരം കണ്ണാടിക്കാട് പാനേക്കാട്ട് വീട്ടില്‍ റോനിഷ് ആന്‍റണി (28), എറണാകുളം തൃപ്പൂണിത്തുറ നന്നപ്പിള്ളി കടവ് മാപ്പുംചേരി വീട്ടില്‍ അക്വീന്‍ ഷിബു (22)…

Read More

പേട്രിയറ്റ് സിനിമ സോഷ്യൽ മീഡിയകളിൽ: ലിങ്കിനായി മെറ്റയ്ക്ക് കത്തയച്ച് സൈബര്‍ പോലീസ്

കൊച്ചി: റിലീസ് ചെയ്ത് ദിവസങ്ങള്‍ മാത്രം പിന്നിട്ട മള്‍ട്ടിസ്റ്റാര്‍ ചിത്രം പേട്രിയറ്റ് അനധികൃതമായി റിക്കാര്‍ഡ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ ലിങ്ക് കണ്ടെത്തുന്നതിനായി മെറ്റയ്ക്ക് കത്തയച്ച് കൊച്ചി സൈബര്‍ പോലീസ്. ഇന്‍സ്റ്റഗ്രാം, ഫേസ് ബുക്ക്, വാട്‌സ്ആപ്പ് എന്നിവ വഴി പ്രചരിച്ച ചിത്രത്തിന്‍റെ ലിങ്ക് കിട്ടാനായിട്ടാണ് മെറ്റയ്ക്ക് ബുധനാഴ്ച കത്ത് നല്‍കിയത്. ടെലഗ്രാം അധികൃതര്‍ക്കും പോലീസ് കത്ത് നല്‍കിയിട്ടുണ്ട്. നിര്‍മാതാവ് ആന്‍റോ ജോസഫിന്‍റെ പരാതിയില്‍ കൊച്ചി സൈബര്‍ പോലീസാണ് കേസെടുത്തത്. ഈ മാസം ആദ്യമാണ് സിനിമ അനധികൃതമായി റിക്കാര്‍ഡ് ചെയ്ത് വിവിധ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി പ്രചരിപ്പിച്ചതെന്നും ഇതിലൂടെ നിര്‍മ്മാണ കമ്പനിക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു. കോപ്പിറൈറ്റ് ആക്ടിന്‍റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വമ്പന്‍ ബജറ്റില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കിയ ചിത്രമാണ് പേട്രിയറ്റ്.

Read More

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പിടികൂടിയത് 76,000 പാമ്പുകളെ

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജനവാസ മേഖലയില്‍ നിന്ന് സര്‍പ്പ വോളന്‍റിയര്‍മാര്‍ പിടികൂടിയത് 76,000 പാമ്പുകളെ. 2021 ജൂണ്‍ മുതല്‍ 2026 ഏപില്‍ 15 വരെയുള്ള വനംവകുപ്പിന്റെ കണക്കാണിത്. പരിശീലനം സിദ്ധിച്ച അംഗീകൃത സ്‌നേക്ക് റെസ്‌ക്യുവര്‍മാരുടെ സഹായത്തോടെ മനുഷ്യവാസമേഖലയില്‍ നിന്നും പാമ്പുകളെ ശാസ്ത്രീയമായ പിടികൂടി അതിന്‍റെ ആവാസവ്യവസ്ഥയില്‍ വിടുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ 2020 ഓഗസ്റ്റിലാണ് നടപ്പിലാക്കിയത്. സര്‍പ്പ (സ്‌നേക് അവേര്‍നസ് റെസ്‌ക്യൂ ആന്‍ഡ് പ്രൊട്ടക്ഷന്‍ ആപ്പ്) വഴി പ്രവര്‍ത്തിക്കുന്ന സര്‍പ്പ വോളന്‍റിയര്‍മാര്‍ പിടികൂടിയ പാമ്പുകളുടെ കണക്കുമാത്രമാണിത്. പിടികൂടിയവയില്‍ 28,116 എണ്ണം മൂര്‍ഖന്‍ പാമ്പുകളാണ്. 18,562 മലമ്പാമ്പുകളെയും 3,507 അണലികളെയും 517 രാജവെമ്പാലകളെയും 729 വെള്ളിക്കെട്ടനേയും ഇക്കാലയളവില്‍ ജനവാസമേഖലയില്‍ നിന്ന് പിടികൂടുകയുണ്ടായി. 11,209 ചേരപ്പാമ്പുകളെയും ഇതിലൊന്നുംപെടാത്ത 12,000 എണ്ണം വിഷമില്ലാത്ത പാമ്പുകളെയും പിടികൂടി. സംസ്ഥാനത്താകെ പരിശീലനം ലഭിച്ച 3,600 സര്‍പ്പ വോളന്‍റിയര്‍മാരാണുള്ളത്. ഇതില്‍ 400 പേര്‍ വനിതകളാണ്. പാമ്പു…

Read More