തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.പോലീസ് ആസ്ഥാനത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി അറിയച്ചതായി അദ്ദേഹം പറഞ്ഞു. ഇക്കാര്യം മഹിജയെ പറഞ്ഞ് ബോധ്യപ്പെടുത്തി. സർക്കാരിനെതിരെ മഹിജയ്ക്കു പരാതിയല്ല. മറ്റു ചിലർക്കാണ് പരാതിയെന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി മഹിജയെ കണ്ടശേഷം അദ്ദേഹം പറഞ്ഞു.
Related posts
ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്: നിനോയുടെ വധശിക്ഷ ജീവപര്യന്തമാക്കി; അനുശാന്തിയുടെ ഹർജി തള്ളി, ഇരട്ട ജീവപര്യന്തം തന്നെ
തിരുവനന്തപുരം: ആറ്റിങ്കൽ ഇരട്ടകൊലപാതക കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 25 വർഷം പരോൾ ഇല്ലാതെ നിനോ...ഇടതു സർക്കാർ അബ്കാരികളുടെ കൈയിൽക്കിടന്ന് കളിക്കുകയാണെന്ന് തിരുവഞ്ചൂർ
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അബ്കാരികളുടെ കൈയിൽക്കിടന്ന് കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഐടി പാർക്കുകളിലെ മദ്യശാലകളുടെ കാര്യത്തിൽ പ്രതിപക്ഷം വിയോജിപ്പ്...തിരക്കേറിയ പാതയിലൂടെ ജീവനുമായി ചീറിപ്പായുന്നൊരു അച്ചൻ; സമര്‍പ്പിത ജീവിതം എന്തെന്ന് കര്‍മം കൊണ്ട് അടയാളപ്പെടുത്തുന്ന പുരോഹിതന്
മെഡിക്കല്‍കോളജ്: തലസ്ഥാന നഗരിയിലെ തിരക്കേറിയ പാതയിലൂടെ ജീവനും കൊണ്ട് ചീറിപ്പായുന്ന ആംബുലന്‍സുകളില്‍ ഒന്നിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഒരു ളോഹയിട്ട മനുഷ്യനെ കണ്ടാല്‍...