അടിമ വ്യാപാരം നിര്‍ത്തലാക്കിയ ഏബ്രഹാം ലിങ്കണ്‍

എം. ആർപ്പൂക്കര

കഷ്ടപ്പാടുകളുടെ നടുവില്‍ 1809 ഫെബ്രുവരി 12-ന് ഏബ്രഹാം ലിങ്കണ്‍ ജനിച്ചു. പതിനൊന്നാം വയസിലാണു വിദ്യാലയത്തില്‍ ചേര്‍ന്നത്. പഠനത്തില്‍ മിടുക്കന്‍. ഒഴിവുനേരത്ത് അച്ഛന്‍റെ ജോലികളില്‍ സഹായിച്ചു. വായനയില്‍ അതീവതാല്പര്യമുണ്ടായിരുന്ന ലിങ്കണ്‍ കവിതയും ലേഖനവും എഴുതിയിരുന്നു.

രാഷ്്ട്രീയത്തില്‍ താത്പര്യമുണ്ടായിരുന്ന അദേഹം 1832-ല്‍ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും തോറ്റുപോയി. നിരാശ അദേഹത്തിന്‍റെ നിഘണ്ടുവിലില്ലായിരുന്നു.

തികഞ്ഞ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും പഠിച്ച്, ആഗ്രഹിച്ചതുപോലെ വക്കീലായി. 1842-ല്‍ മേരി ടോഡിയെ കല്യാണം കഴിച്ചു. 1860-ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി അദേഹം പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിച്ചു വിജയിച്ചു.

1862 സെപ്റ്റംബര്‍ 22-ന് അടിമ വ്യാപാരം നിരോധിച്ചുകൊണ്ട് അദേഹം ഉത്തരവിറക്കി. അതിനെച്ചൊല്ലി അമേരിക്കയില്‍ തെക്കും വടക്കും ഉള്ളവര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു.

നാലുവര്‍ഷം യുദ്ധം നീണ്ടുനിന്നു. ഒടുവില്‍ സംസ്ഥാനങ്ങളെ പരാജയപ്പെടുത്തി അടിമ വ്യാപാരം നിര്‍ത്തലാക്കി. അതിനിടയില്‍ നടന്ന തെരഞ്ഞെടുപ്പിലും ആ നന്മനിറഞ്ഞ പ്രസിഡന്‍റ് വിജയം കണ്ടു.

അക്കാലത്തൊക്കെ വെറും ലളിതജീവിതമായിരുന്നു ലിങ്കന്‍റേത്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാലുള്ള ജനങ്ങളുടെ ഭരണം. ലിങ്കന്‍റെ ഗട്ടീസ്ബര്‍ഗ് പ്രസംഗത്തില്‍ ജനാധിപത്യ നിര്‍വചനമതായിരുന്നു. ലോകം കണ്ട ഏറ്റവും വലിയ ആ ജനാധിപത്യവാദിയെ 1865 ഏപ്രില്‍ 14-ന് വെടിവച്ചുകൊന്നു. ഘാതകന്‍ ജോണ്‍ വില്‍ക്‌സ് ബൂത്ത് ആയിരുന്നു.

Related posts

Leave a Comment