അമേരിക്കയിൽ വിനോദ വ്യവസായം പ്രതിസന്ധിയിൽ; ഹോളിവുഡിൽ താരങ്ങളും സമരത്തിലേക്ക്

ലോസ് ആഞ്ചലസ്: കലാകാരൻമാർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയ തിരക്കഥാകൃത്തുക്കൾക്ക് പിന്തുണയുമായി ഹോളിവുഡ് താരങ്ങളും.‌63 വർഷത്തിനിടെ ഹോളിവുഡ് സാക്ഷ്യം വഹിക്കുന്ന സിനിമ പ്രവർത്തകരുടെ ഏറ്റവും വലിയ പണിമുടക്കാണിത്. കലാകാരന്മാർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ലാഭവിഹിതവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരക്കഥാകൃത്തുക്കളുടെ സംഘടനയ്‌ക്കൊപ്പം അഭിനേതാക്കളുടെ സംഘടനയായ സ്ക്രീൻ ആക്‌ടേഴ്‌സ് ഗിൽഡ് സമരത്തിന് ആഹ്വാനം ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ താരങ്ങൾ ഷൂട്ടിംഗുകളിൽ നിന്നും പ്രൊമോഷൻ പരിപാടികളിൽ നിന്നും വിട്ടുനിൽക്കും. ഒന്നരലക്ഷത്തോളം കലാകാരൻമാരാണ് സമരത്തിൽ പങ്കെടുക്കുക.‌കഴിഞ്ഞ ദിവസം പാരാമൗണ്ട്, വാർണർ ബ്രോസ്, വാൾട്ട് ഡിസ്‌നി കമ്പനി, നെറ്റ്ഫ്ലിക്സ് ഇൻക് തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന അലയൻസ് ഓഫ് മോഷൻ പിക്ചർ ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സുമായി നടത്തിയ ചർച്ചകൾ പരാജയമായതിന് പിന്നാലെയാണ് സ്ക്രീൻ ആക്‌ടേഴ്‌സ് ഗിൽഡ് സമരം പ്രഖ്യാപിച്ചത്. പിന്നാലെ ക്രിസ്റ്റഫർ നോളന്‍റെ ഏറ്റവും പുതിയ ചിത്രമായ ഓപ്പൺഹൈമറിന്‍റെ ലണ്ടനിൽ നടക്കുന്ന പ്രീമിയർ,…

Read More

കുതിച്ചു കയറി തക്കളി വില; സംഭരിച്ചു കുറഞ്ഞവിലയിൽ  വിറ്റഴിക്കാൻ കേന്ദ്രം

ന്യൂഡൽഹി: കുതിച്ചുയരുന്ന തക്കാളി വിലപിടിച്ചുനിർത്താൻ ഇടപെടലുമായി കേന്ദ്രസർക്കാർ.ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ ഉത്പാദന മേഖലകളിൽനിന്ന് തക്കാളി സംഭരിച്ചു വിലയക്കയറ്റം രൂക്ഷമായ രാജ്യത്തെ പ്രധാന വിപണന കേന്ദ്രങ്ങളിൽ നേരിട്ടെത്തിച്ചു വിപണനം ചെയ്യാനാണ് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്‍റെ നിർദേശം. നാഷണൽ അഗ്രികൾചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ (നാഫെഡ്), നാഷണൽ കോഓപ്പറേറ്റീവ് കണ്‍സ്യൂമർ ഫെഡറേഷൻ (എൻസിസിഎഫ്) എന്നീ സഹകരണ സ്ഥാപനങ്ങളോടാണ് കേന്ദ്രത്തിന്‍റെ നിർദേശം. ഡൽഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കുറഞ്ഞ വിലയിൽ വിറ്റഴിക്കുമെന്നും വിതരണം ചെയ്യേണ്ട പ്രദേശങ്ങൾ പ്രത്യേക മാനദണ്ഡം നിശ്ചയിച്ച് കണ്ടെത്തുമെന്നും മന്ത്രാലയം പറയുന്നു.

Read More

മണിച്ചേട്ടന്റെ കൈ കൊണ്ട് മുഖത്ത് കിട്ടിയത് നല്ലൊരു അടി ! തെറ്റ് തന്റെ ഭാഗത്തായിരുന്നുവെന്ന് നടി സിനി വര്‍ഗീസ്

മലയാള സീരിയല്‍ ആരാധകരുടെ ഇഷ്ടനടിയാണ് സിനി വര്‍ഗീസ്. നിരവധി സീരിയലുകളിലാണ് സിനി ഇതിനോടകം അഭിനയിച്ചത്. പലതിലെയും വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ നിരവധി ആരാധകരുണ്ട് താരത്തിന്. പ്രണയവിവാഹമായിരുന്നു താരത്തിന്റേത്. ആന്റണി എന്നാണ് ഭര്‍ത്താവിന്റെ പേര്. വിവാഹത്തിന് പിന്നാലെ സീരിയലില്‍ നിന്നും താരം ഇടവേള എടുത്തിരുന്നു. സീരിയലിനു പിന്നാലെ സിനിമയിലും താരം അഭിനയിച്ചിരുന്നു. ഹാപ്പി ജേര്‍ണിയാണ് താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് ഉത്സാഹക്കമ്മിറ്റി, അപ്പോത്തിക്കിരി, ആഴക്കടല്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം ഭാഗമായി. ഇപ്പോഴിതാ സിനിമയിലെ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. തന്റെ സിനിമാജീവിതത്തില്‍ എടുത്തുപറയാന്‍ പറ്റിയ ചിത്രം ആഴക്കടല്‍ ആണെന്ന് സിനി പറയുന്നു. അതില്‍ മണിച്ചേട്ടന്റെ സഹോദരിയുടെ വേഷമായിരുന്നുവെന്നും ആദ്യ ഷോട്ടില്‍ തന്നെ മണി ചേട്ടന്‍ തന്റെ അടിക്കുന്നതായിരുന്നുവെന്നും ശരിക്കും അടികൊണ്ടിരുന്നുവെന്നും സിനി പറയുന്നു. കൈ വരുമ്പോള്‍ മുഖം മാറ്റണം എന്ന് നേരത്തെ തന്നെ മണിച്ചേട്ടന്‍ പറഞ്ഞിരുന്നു. എന്നാല്‍…

Read More

മണിക്കൂറുകൾ നീണ്ട ചർച്ച;ഒടുവിൽ തുർക്കി പിന്തുണച്ചു; സ്വീഡന് നാറ്റോ അംഗത്വം ഉറപ്പായി

വിൽനിയുസ്: നാറ്റോ അംഗത്വത്തിൽ സ്വീഡനെ പിന്തുണയ്ക്കാൻ തുർക്കി തീരുമാനിച്ചു. തുർക്കി പ്രസിഡന്‍റ് തയിപ് എർദോഗൻ ആണ് ഇക്കാര്യം അറിയിച്ചത്. മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കൊടുവിലാണു വിട്ടുവീഴ്ചയ്ക്കു തുർക്കി തയാറായത്. അംഗത്വം ലഭിക്കുന്നതോടെ നാറ്റോയിലെ 32-ാം അംഗമാകും സ്വീഡൻ. ഏതാനും നാൾ മുന്പ് ഫിൻലൻഡിന് അംഗത്വം ലഭിച്ചിരുന്നു. സ്വീഡന്‍റെ കാര്യത്തിൽ എതിർപ്പുയർത്തിയിരുന്ന ഹംഗേറിയൻ പ്രസിഡന്‍റ് വിക്തോർ ഓർബനും വിട്ടുവീഴ്ചയ്ക്കു തയാറാകുമെന്നാണു റിപ്പോർട്ട്. 200 വർഷത്തോളം ഒരു സഖ്യത്തിലും ഭാഗമാകാതെ നിന്ന രാജ്യമാണു സ്വീഡൻ. റഷ്യയുടെ യുക്രെയ്ൻ അധിനിവേശമാണ് നാറ്റോ അംഗത്വത്തിനു സ്വീഡനെ പ്രേരിപ്പിച്ചത്. കുർദിഷ് തീവ്രവാദികൾക്ക് സ്വീഡൻ അഭയം നല്കുന്നുവെന്നായിരുന്നു തുർക്കിയുടെ പരാതി.

Read More

കൂടുതല്‍ വിശദീകരണമൊന്നും വേണ്ട ! പിവി അന്‍വറില്‍ നിന്ന് മിച്ചഭൂമി തിരിച്ചുപിടിക്കുന്നതില്‍ വിശദീകരണത്തിന് സമയം വേണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി ഹൈക്കോടതി…

പി വി അന്‍വര്‍ എംഎല്‍എക്കെതിരായ കേസിലെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ വിശദീകരണത്തിന് സര്‍ക്കാരിന് കൂടുതല്‍ സമയം അനുമതിക്കാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഭൂപരിഷ്‌കരണ നിയമം ലംഘിച്ചു പി.വി അന്‍വറും കുടുംബാംഗങ്ങളും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചു പിടിക്കണമെന്ന ഉത്തരവു നടപ്പാക്കിയില്ലെന്ന ഹര്‍ജിയിലാണ് നടപടി. അടുത്ത ചൊവ്വാഴ്ചക്കകം വിശദീകരണം നല്‍കണമന്ന് ജസ്റ്റിസ് രാജവിജയരാഘവന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കോടതി അലക്ഷ്യ ഹര്‍ജിയില്‍ വിശദീകരണത്തിന് കൂടുതല്‍ സമയം വേണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കുറഞ്ഞത് 10 ദിവസമെങ്കിലും റിപ്പോര്‍ട്ട് നല്‍കാന്‍ സാവകാശം വേണമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍, ഭൂമി തിരിച്ചു പിടിക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. പിവി അന്‍വറും കുടുംബവും കൈവശവെച്ച മിച്ച ഭൂമി തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി 2017ല്‍ ലാന്‍ഡ് ബോര്‍ഡിനും താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും നിര്‍ദേശം നല്‍കിയിരുന്നു.…

Read More

ചായയുമായി പ്രതി പോലീസിന് മുന്നിൽ

സീമ മോഹൻലാൽതങ്ങൾ അന്വേഷിക്കുന്ന കൊലക്കേസ് പ്രതി ബിജു അങ്കമാലി ബസ് സ്റ്റാന്‍ഡിനുള്ളിലെ ഒരു കാന്‍റീനില്‍ ജോലി ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ എസ്‌ഐ വിജയശങ്കറും സംഘവും അവിടെ എത്തി. ചായ ഓര്‍ഡര്‍ ചെയ്തു കാത്തിരുന്നു. പോലീസ് സംഘത്തിനു മുന്നിലേക്ക് ചായയുമായി എത്തിയത് ബിജുവായിരുന്നു. ചായ വച്ചശേഷം ഇയാള്‍ തിരിഞ്ഞു നടക്കവേ ‘ബിജു…’ എന്ന് എസ്‌ഐ വിജയശങ്കര്‍ വിളിച്ചു. അതുകേട്ട് ഞെട്ടിത്തിരിഞ്ഞ് അയാള്‍ നിന്നു. അതേ, ബിജുവിന് കോങ്കണ്ണ് ഉണ്ടായിരുന്നു. ബിജു, പാറയില്‍ വീട്, നീണ്ടകര എന്ന മേല്‍വിലാസം തന്‍റേതുതന്നെയാണെന്ന് അയാള്‍ സമ്മതിച്ചു. ലോഡ്ജില്‍ മുറിയെടുത്തത് താനാണെന്നും അയാള്‍ പറഞ്ഞു. തുടര്‍ന്നു പ്രതിയുമായി പോലീസ് അവിടെനിന്നു സ്‌റ്റേഷനിലേക്ക് പുറപ്പെട്ടു. കൊലയ്ക്കു പിന്നില്‍പോലീസിന്‍റെ ചോദ്യം ചെയ്യലിനു മുന്നിൽ ഏറെനേരം ബിജുവിന് പിടിച്ചുനില്‍ക്കാനായില്ല. അയാള്‍ കുറ്റസമ്മതം നടത്തി. രാത്രി ലൈംഗികത്തൊഴിലാളിയായ സ്വപ്‌നയെയും കൂട്ടി ലോഡ്ജിലെത്തിയ ബിജു, അവര്‍ക്ക് 500 രൂപയാണ് പറഞ്ഞ് ഉറപ്പിച്ചിരുന്നത്.…

Read More

പ്രധാനമന്ത്രിയുടെവരവിനിടെ നടന്ന കൊലപാതകം

സീമ മോഹൻലാൽഫെബ്രുവരി 11ന് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്‍റെ ആദ്യഘട്ട ഉദ്ഘാടനത്തിനായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് എത്തുന്നതിന് നാലു ദിവസം മുമ്പാണ് കൊലപാതകം നടന്നത്. സുരക്ഷാ ഡ്യൂട്ടിക്കിടയിലും അന്വേഷണസംഘം പ്രതിക്കായുള്ള അന്വേഷണത്തിലായിരുന്നു. ബിജു ഹോട്ടലില്‍ നല്‍കിയ മേല്‍വിലാസവുമായി പോലീസ് കൊച്ചി നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും ലോഡ്ജുകളിലും ഹോട്ടലുകളിലും കോങ്കണ്ണുള്ള പ്രതിക്കായി കയറിയിറങ്ങി. പക്ഷേ നിരാശയായിരുന്നു ഫലം. കച്ചേരിപ്പടിയിലുള്ള പോലീസിന്‍റെ നിരീക്ഷണക്കാമറയിൽനിന്നുപ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും മുഖം വ്യക്തമായിരുന്നില്ല. തുടർന്നു പ്രതിയുടെ രേഖാചിത്രം തയാറാക്കി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. എങ്കിലും പ്രതി കാണാമറയത്തുതന്നെയായിരുന്നു. കൊലപാതകി മറ്റു ലോഡ്ജുകളില്‍ താമസിച്ചിട്ടുണ്ടാകാമെന്ന ധാരണയില്‍ പോലീസ് ലോഡ്ജുകളിൽ പലതവണ പരിശോധന നടത്തി. 2000 മുതല്‍ 2011 വരെയുള്ള ലോഡ്ജുകളിലെ രജിസ്റ്ററുകള്‍ പരിശോധിച്ചു. ആ അന്വേഷണത്തിനൊടുവില്‍ ഒരു വര്‍ഷം മുമ്പ് ബിജു താമസിച്ച ലോഡ്ജില്‍ നല്‍കിയ ബിജു, പാറയില്‍ വീട്, നീണ്ടകര എന്ന മേല്‍വിലാസത്തിനൊപ്പം ഒരു ഫോണ്‍ നമ്പറും കൂടികിട്ടി.…

Read More

ഉത്തരേന്ത്യയിലെ തട്ടുകടകളിലെ മെനുവില്‍   പാനിപ്പൂരിയുടെ പുതിയ വെറൈറ്റി, “എഗ് പാനിപ്പൂരി’ സൂപ്പർ

ഉത്തരേന്ത്യയിലെ തട്ടുകടകളിലെ മെനുവില്‍ ഒരു പുത്തന്‍ വിഭവം കൂടി എത്തിയിരിക്കുന്നു. പാനിപ്പൂരിയുടെ പുതിയ വെറൈറ്റി, “എഗ് പാനിപ്പൂരി!’ വളരെ ലളിതമാണ് ഇതിന്‍റെ പാചകരീതി. പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ചശേഷം മഞ്ഞക്കരു നീക്കി ഒരു പ്ലേറ്റില്‍ വയ്ക്കുന്നു. തുടര്‍ന്ന് തക്കാളി സോസ്, ക്രീം, ചീസ്, മസാല എന്നിവ നിറയ്ക്കുന്നു. എഗ് പാനിപ്പൂരി റെഡി! ഇത് തയാറാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.അതേസമയം, എഗ് പാനിപ്പൂരിക്കെതിരേ വ്യാപകവിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. വിചിത്രമായ പാചകക്കുറിപ്പാണെന്ന് ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ അഭിപ്രായപ്പെടുന്നു. ഇതിനു പാനിപ്പൂരിയുമായി എങ്ങനെ ബന്ധം വരുമെന്നാണ് ചിലര്‍ ചോദിക്കുന്നത്. സാധാരണ പാനിപൂരിയില്‍ ഉപയോഗിക്കുന്ന ചേരുവകളൊന്നും എഗ് പാനിപ്പൂരിയില്‍ ചേര്‍ക്കാത്തതാണ് ഭക്ഷണപ്രിയരില്‍ അതൃപ്തി ജനിപ്പിച്ചത്. പുതിയ വിഭവത്തെ വാനോളം പുകഴ്ത്തുന്നവരും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. എന്തൊക്കെയായാലും എഗ് പാനിപ്പൂരിക്ക് സൂപ്പര്‍ സ്റ്റാര്‍ പദവി കിട്ടിക്കഴിഞ്ഞു!

Read More

പ്രിയങ്ക വരുമോ? വയനാട് ഉപതെരഞ്ഞെടുപ്പ് ചൂടേറിയ ചർച്ച; വയനാടിന്‍റെ രാഷ്ട്രീയ ചരിത്രം ഇങ്ങനെ…

കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ ഹർജി ഹൈക്കോടതി തള്ളിയതോടെ വയനാട് ഉപതെരഞ്ഞെടുപ്പ് ചർച്ചാവിഷയമാകുന്നു. ഇനി സുപ്രീം കോടതിയിലാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. വിധി വന്ന ഉടൻ തന്നെ പരമോന്നത കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. രാഹുൽ ഗാന്ധി ഹർജി നൽകി രണ്ടു മാസത്തിനു ശേഷമാണ് ഗുജറാത്ത് ഹൈക്കോടതിയുടെ തീർപ്പ് വന്നത്. സുപ്രീംകോടതിയിലും കേസ് നീണ്ടു പോയാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തു നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്. അതിനിടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി അധികം വൈകാതെ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന അടക്കം നടത്തുകയും ചെയ്തിരുന്നു. സുപ്രീംകോടതിയിൽ കേസിന്‍റെ വിധി എന്താകുമെന്ന ആകാംക്ഷയ്ക്കിടെ ഉപതെരഞ്ഞെടുപ്പ് തന്നെയാണ് ദേശീയതലത്തിലെയും ചർച്ചാ വിഷയം. സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കിൽ കോണ്‍ഗ്രസിനു വേണ്ടി ആരു മത്സരിക്കണമെന്നതു സംബന്ധിച്ച് പ്രദേശികമായി കോണ്‍ഗ്രസിനുള്ളിൽ ചൂടേറിയ…

Read More

കാറേ നീ പെയ്യരുതിപ്പോൾ…!

കാറേ നീ പെയ്യരുതിപ്പോൾ…! കോട്ടയം നഗരസഭയുടെ പടിഞ്ഞാറന്‍ പ്രദേശമായ ചുങ്കത്ത് മുപ്പത് പ്രദേശത്തെ വീട്ടില്‍ വെള്ളം കയറിയപ്പോള്‍ വീടിന്‍റെ അരപ്ലെയിസിൽ കയറി മാനത്തേക്ക് നോക്കിയിരിക്കുന്ന പൂച്ചകൾ.  അനൂപ് ടോം

Read More