പി. ജയരാജനെ ‘ബിജെപിയിലാക്കാന്‍ ശ്രമിച്ച’ മലപ്പുറം സ്വദേശി അറസ്റ്റില്‍

കണ്ണൂർ: സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജനെതിരെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ട കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം എടവണ്ണ ചാത്തല്ലൂർ സ്വദേശി നൗഷാദിനെ (30) യാണ് അറസ്റ്റ്ചെയ്തത്. പി. ജയരാജൻ ബിജെപിയിൽ ചേരുന്നുവെന്ന സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. നൗഷാദ് അഡ്മിനായ എടവണ്ണയിൽ ഒരു വാട്ട്സ് ആപ്പ് കൂട്ടായ്മയുണ്ട്. ഇതിലൂടെയാണ് നൗഷാദ് ജയരാജനെതിരെ വാട്ട്സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചത്. കണ്ണൂർ അഡീഷണൽ എസ്ഐ വി.വി. വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നൗഷാദിനെ അറസ്റ്റ്ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Read More

പന്തക്കലിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സ്കൂട്ടറിനു ബോംബേറ്;  ആർഎസ്എസ് പ്രവർത്തകർക്കെതിരേ കേസ്

പന്തക്കൽ: ഊരോത്തുമ്മൽ ക്ഷേത്രക്കവാടത്തിനു പരിസരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന 3 ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്തതായി പളളൂർ പോലീസ് പറഞ്ഞു. ഇന്നലെ രാത്രി ഒൻപതോടെ പന്തോക്കാട് ഊരോത്തുമ്മൽ ഭാഗം ബ്രാഞ്ച് സെക്രട്ടറി പന്തക്കലിലെ കെ.ബിജു (38) വിന്‍റെ സ്കൂട്ടറിനാണു ബോംബെറിഞ്ഞത്. പന്തക്കലിൽ നിന്നു പള്ളൂരിൽ പോകുന്ന വഴിയിൽ ഊരോത്തുമ്മൽ ക്ഷേത്രക്കവാടത്തിനു സമീപംവച്ചാണ് അക്രമം നടന്നത്. ബോബ് വണ്ടിയിൽ തട്ടിയില്ലെങ്കിലും നിയന്ത്രണംവിട്ടു മറിഞ്ഞു കാലുകൾക്കും ബോംബ് പൊട്ടിയ ശബ്ദത്തിൽ കേൾവിക്കും തകരാറ് പറ്റിയ ബിജുവിനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തെ തുടർന്ന് പള്ളൂർ, പന്തക്കൽ മേഖലയിൽ ശക്തമായ പോലീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മാഹി എസ്പി സി.എച്ച്.രാധാകൃഷ്ണ, പള്ളൂർ എസ്ഐ സെന്തിൽകുമാർ, പന്തക്കൽ എഎസ്ഐ ഷൺമുഖം എന്നിവർ രാത്രി തന്നെ സംഭവ സ്ഥലവും ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജുവിനേയും സന്ദർശിച്ചു.

Read More

ആസൂത്രണ കൊല നടത്തുന്നവർക്ക് കാശ്മീരിൽ ആദരവെന്ന് പ്രഫ.കെ.ഇ.എൻ. കുഞ്ഞഹമ്മദ്

തലശേരി: ആസൂത്രണ കൊല നടത്തുന്നവർക്ക് കാശ്മീരിൽ ആദരവാണ് ലഭിക്കുന്നതെന്നും അവിടെ നടക്കുന്നത് ആൾക്കൂട്ടക്കൊലയല്ല, ആസൂത്രണ കൊലയാണെന്നും പ്രഫ.കെ.ഇ.എൻ. കുഞ്ഞഹമ്മദ്. ആൾക്കൂട്ടക്കൊലയിൽ കുറ്റബോധമുണ്ടാകും. ആസൂത്രണ കൊലയിൽ അതില്ല. ഗോഡ്സെയെപ്പോലുള്ളവർക്ക് കൊടുക്കുന്ന ആദരവാണ് ആസൂത്രണ കൊല ചെയ്യുന്നവർക്ക് കശ്മീരിൽ നൽകുന്നെതന്നും കെ.ഇ.എൻ പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം തലശ്ശേരി മേഖല സമ്മേളനം വടക്കുമ്പാട് പി.സി. ഗുരുവിലാസം ബേസിക് യു.പി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ.കെ.കെ. രമേഷ് അധ്യക്ഷത വഹിച്ചു. വേണു അമ്പലപ്പടി, ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, ജില്ല സെക്രട്ടറി എം.കെ. മനോഹരൻ, എം.കെ. വിനോദൻ, കെ. ജയപ്രകാശൻ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ടി.എം. ദിനേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുകുന്ദൻ മഠത്തിൽ സ്വാഗതവും ഭാസ്കരൻ കൂരാറത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മുകുന്ദൻ മഠത്തിൽ (പ്രസി), ഭാസ്കരൻ കൂരാറത്ത്, സുരാജ് ചിറക്കര, പി. പ്രമീള, ടി.…

Read More

ചെറുപുഴയിലെ കരാറുകാരൻ ജോസഫിന്‍റെ മരണം; കോൺഗ്രസ് നേതാക്കൾക്കെതിരേ നടപടി വരും; കെപിസിസി റിപ്പോർട്ട് ഉടൻ

റെനീഷ് മാത്യു കണ്ണൂർ: ചെറുപുഴയിലെ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിക്ക് കെപിസിസിക്ക് ശിപാർശ. കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള കെപിസിസിയുടെ റിപ്പോർട്ട് ഉടൻ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറും. ട്രസ്റ്റ് ചെയർമാനും കെപിസിസി മുൻ നിർവാഹക സമിതി അംഗവുമായ കെ. കുഞ്ഞികൃഷ്ണൻ നായർ, സെക്രട്ടറിയും മുൻ ചെറുപുഴ പഞ്ചായത്ത് പ്രസിഡന്‍റുമായ റോഷി ജോസ്, ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റായിരുന്ന കെ.കെ. സുരേഷ് കുമാർ, ഈസ്റ്റ് എളേരിയിലെ കോൺഗ്രസ് നേതാവ് ടോമി പ്ലാച്ചേരി തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്കെതിര നടപടിക്ക് ശിപാർശ ചെയ്തിട്ടുള്ളത്. രണ്ടു ഘട്ടങ്ങളിലായാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ നേതാക്കൾക്കെതിരെയുള്ള അച്ചടക്ക നടപടിക്കുള്ള റിപ്പോർട്ടാണ് സമർപ്പിക്കുക. രണ്ടാം ഘട്ടത്തിൽ ട്രസ്റ്റുമായി ബന്ധപ്പെട്ട കെപിസിസി നടത്തിയ അന്വേഷണവുമാണ് സമർപ്പിക്കുന്നത്. ജോസഫിന്‍റെ മരണവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി…

Read More

വിവാഹമുറപ്പിച്ച് പണം തട്ടുന്ന “വരനും ബന്ധുക്കളും’ പിടിയില്‍; കണ്ണൂരിലെ മരുമകന്‍റെയും അമ്മവന്‍റെയും തട്ടിപ്പുകഥകൾ ഇങ്ങനെ…

പയ്യന്നൂര്‍: മൂന്ന് വിവാഹം കഴിക്കുകയും നാലാമത്തെ വിവാഹത്തിന് ഒരുക്കം കൂട്ടി വധുവിന്‍റെ വീട്ടുകാരിൽ നിന്നും പണം ഉൾപ്പടെ വാങ്ങിയ ശേഷം മറ്റൊരു വിവാഹം ഉറപ്പിക്കുകയും ചെയ്ത തട്ടിപ്പ് വരനും കൂട്ടാളികളും അറസ്റ്റിൽ. വയക്കര സ്വദേശിയും കോറോം കൂര്‍ക്കര പാല്‍ സൊസൈറ്റിക്ക് സമീപത്തെ താമസക്കാരനുമായ എ. യൂനസ് (35), യൂനസിന്‍റെ ബന്ധുക്കളായി ചമഞ്ഞെത്തിയ പെരിങ്ങോം പെടേനയിലെ കൃഷ്ണന്‍ എന്ന സുബൈര്‍ (56), അരവന്‍ചാ ല്‍ കാഞ്ഞിരപൊയിലിലെ ലക്ഷ്മണന്‍ (54) എന്നിവരാണ് അറസ്റ്റിലായത്. തളിപ്പറമ്പ് ചെറിയൂരിലെ യുവതിയും യൂനസുമായുള്ള വിവാഹം തീരുമാനപ്രകാരം ഈ മാസം പന്ത്രണ്ടിന് നടക്കേണ്ടതായിരുന്നു. വിവാഹത്തലേന്ന് സ്വര്‍ണവും വിവാഹ വസ്ത്രങ്ങളും വാങ്ങുന്നതിനായി പോകുന്നുവെന്ന് പറഞ്ഞ് മുങ്ങിയ ഇയാളെ കാണാഞ്ഞതിനെ തുടര്‍ന്നാണ് വധുവിന്‍റെ ബന്ധുക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. തൊട്ടുപിന്നാലെ വരന്‍റെ ബന്ധുക്കളും പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി. കാണാതായത് മുതല്‍ വരന്‍റെ മൊബൈല്‍ഫോണ്‍ സ്വിച്ഛ് ഓഫായിരുന്നു. സൈബര്‍…

Read More

സ്വദേശത്തേക്കു മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു; സംഭവം കണ്ണൂര്‍ ചെറുപുഴയില്‍

ചെറുപുഴ(കണ്ണൂർ): സ്വദേശത്തേക്കു മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എങ്കിലും ഇത് സംബന്ധിച്ച് പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പാടിയോട്ടുചാലിൽ നിർമാണ ജോലി ചെയ്തു വന്നിരുന്ന ബംഗാൾ സ്വദേശി നജ്ബുൾ (24) എന്ന യുവാവാണു കഴിഞ്ഞ ദിവസം നാട്ടിൽ മരിച്ചത്. ഒരു സംഘം മർദ്ദിച്ച ശേഷം വണ്ടി കയറ്റി വിട്ടതാണു മരണകാരണമെന്നു പ്രചരണമുണ്ട്. കഴിഞ്ഞ 13 ന് വയക്കരയിൽ വച്ച് ഒരു സംഘം ആളുകൾ ഇയാളെ മർദ്ദിച്ചതായി പറയുന്നു. അന്ന് ചെറുപുഴ പോലീസ് എത്തിയാണ് ഇയാളെ രക്ഷിച്ചത്. യുവാവ് പരാതി നൽകാത്തതിനാൽ പോലീസ് കേസെടുത്തിരുന്നില്ല. അന്ന് നജ്ബുളിനേയും കൂടെ ജോലി ചെയ്തിരുന്ന സഹോദരനെയും ഏതാനും ആളുകൾ ചേർന്നു നാട്ടിലേക്ക് ട്രെയിൻ കയറ്റി വിടുകയായിരുന്നുവെന്നാണ് പറയുന്നത്. നാട്ടിലെത്തിയ യുവാവിന്‍റെ ആരോഗ്യം വഷളാകുകയും പിന്നീട് മരിച്ചതായും സഹോദരൻ പാടിയോട്ടുചാലിലുളള ചിലരെ…

Read More

 ജനമൈത്രി പോലീസിന്‍റെ ഇടപെടൽ ചിരിയമ്മ ഇനി നിറഞ്ഞു ചിരിക്കും

തൃക്കരിപ്പൂർ: ചന്തേര ജനമൈത്രി പോലീസിന്‍റെ ഇടപെടലിലൂടെ മധുരങ്കൈയിലെ ചിരി അമ്മയ്ക്ക് ഇനി പിലാത്തറ ഹോപ്പിലാവും ഊണും ഉറക്കവും. കഴിഞ്ഞദിവസം ബീറ്റിനിടയിലാണ് മധുരങ്കൈയിലെ ഇവരുടെ പരിസരവാസികൾ ആരുടെയും പരിചരണമില്ലാതെ കഴിയുന്ന80 കഴിഞ്ഞ പി.വി. ചിരിയുടെ ജീവിതാവസ്ഥ ചന്തേര പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസിനെ അറിയിച്ചത്. ഭർത്താവുമായി ബന്ധമൊഴിവാക്കിയശേഷം വർഷങ്ങളായി വീട്ടിൽ ഒറ്റയ്ക്കാണ് താമസം. രണ്ടുവർഷം മുമ്പുവരെ അയൽവീടുകളിൽ കയറി ഇറങ്ങിയിരുന്ന ഇവർ ഇപ്പോൾ ജേ്യഷ്ഠ സഹോദരിയുടെ മകൻ പി.വി. നാരായണൻ എത്തിച്ചുകൊടുക്കുന്ന ഭക്ഷണം കഴിച്ച് വീട്ടിൽ ഒറ്റയ്ക്കാണ് കഴിയുന്നത്. പ്രാഥമികകാര്യങ്ങൾ നിർവഹിക്കാനും മറ്റും കഴിയാതെ വന്നതോടെ കുടുംബശ്രീ പ്രവർത്തകരായ എ. സക്കീന, എം. സരിജ എന്നിവർ ചന്തേര ജനമൈത്രി പോലീസിന്‍റെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു. പിലാത്തറ ഹോപ്പിലേക്ക് കൊണ്ടുപോകുന്നതിനായി ചന്തേര എസ്ഐ വിപിൻചന്ദ്രൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ.വി. പ്രദീപൻ, സുരേശൻ കാനം എന്നിവരും മധുരങ്കൈയിലെത്തിയിരുന്നു.

Read More

പാലക്കോട്ടെ മണല്‍ത്തിട്ട, കക്കമ്പാറയിലെ ഭൂമിപിളരല്‍; ജനരോഷം ഇരമ്പുന്നു; സിപിഎമ്മും ലീഗും പ്രക്ഷോഭത്തിന്

പയ്യന്നൂര്‍: പാലക്കോട് വലിയകടപ്പുറം അഴിമുഖത്തെ മണല്‍തിട്ട നീക്കം ചെയ്യാത്തതിലും ഭൂമി പിളര്‍ന്നതിലൂടെ ഭീതിയില്‍ കഴിയുന്ന കക്കമ്പാറയില്‍ തുടര്‍ നടപടികളില്ലാത്തതിലും പ്രതിഷേധിച്ച് സിപിഎമ്മും ലീഗും പ്രക്ഷോഭത്തിലേക്ക്. സിപിഎം കുന്നരു ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 26ന് വില്ലേജ് ഓഫീസ് മാര്‍ച്ച് നടത്തും. രാവിലെ പത്തിന് രാമന്തളി വില്ലേജ് ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ച് സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി കെ.പി.മധു ഉദ്ഘാടനം ചെയ്യും. 30ന് മുസ്‌ലിം പാലക്കോട് ശാഖാ കമ്മിറ്റി പാലക്കോട് പ്രദേശത്ത് രാവിലെ ആറു മുതൽ വൈകുന്നേരം അഞ്ചു വരെ ഹർത്താൽ ആചരിക്കും. രാവിലെ വില്ലേജ് ഓഫീസിലേക്ക് മാർച്ചും നടത്തും. പാലക്കോട്ടെ മണല്‍ത്തിട്ടയിലിടിച്ചുള്ള അപകടങ്ങളില്‍പ്പെട്ട് രണ്ട്ജീവനുകള്‍ നഷ്ടപ്പെട്ട ഇവിടെ മണല്‍തിട്ട നീക്കം ചെയ്ത് മത്സ്യതൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണം. തോണികളും മെഷീനുകളും തകര്‍ന്നതിലൂടെ കടബാധ്യത പെരുകി പലരും ആത്മഹത്യയുടെ വക്കിലാണ്. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം.ജോലിക്ക് പോകാനാകാത്തതിനെ തുടര്‍ന്ന് ഇവിടം…

Read More

ചാലയെ പേടിപ്പിച്ച് വീണ്ടും ടാങ്കർ അപകടം;  സിമന്‍റ് ലോറിയെ മറിക്കടക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു

കണ്ണൂർ: ചാലയിൽ വീണ്ടും ടാങ്കർ അപകടം. എറണാകുളത്തുനിന്നു മംഗളൂരുവിലേക്ക് ഗ്യാസ് നിറയ്ക്കാൻ പോകുകയായിരുന്ന ടാങ്കർ ലോറിയും കണ്ണൂർ ഭാഗത്തുനിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ടു ലോറികളുമായി കൂടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അഞ്ചു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. അപകടത്തിൽ ടാങ്കർ ലോറി ഡ്രൈവർ തിരുനൽവേലിയിലെ പലകേഷ് കുമാറിനു (40) പരിക്കേറ്റു. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. ഗ്യാസ് നിറയ്ക്കാനായി മംഗളൂരുവിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി ചാല മുത്തപ്പൻ കാവിനു സമീപത്തെ ദേശീയപാതയിൽ വച്ച് കണ്ണൂർ ഭാഗത്തേക്ക് സിമന്‍റ് കയറ്റിവരികയായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ലോറിക്ക് ഇടിക്കുകയായിരുന്നു. ലോറിയിൽ ഇടിച്ച് നിയന്ത്രണം വിട്ട ടാങ്കർ അതുവഴി കടന്നുപോകുകയായിരുന്ന മറ്റൊരു ലോറിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. എടക്കാട് പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് വളപട്ടണത്ത് നിന്നു ഖലാസികൾ എത്തിയാണ് ടാങ്കർ ലോറി റോഡിൽ നിന്നും മാറ്റിയത്.

Read More

ചന്തേര പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട മോഷ്ടാവ് പയ്യന്നൂരിൽ കവർച്ചാ കേസിൽ പിടിയിൽ

പയ്യന്നൂര്‍: മൊബൈൽ മോഷണക്കേസിൽ പിടിയിലാകുകയും ചന്തേര പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുകയും ചെയ്തയാൾ പയ്യന്നൂരിൽ അറസ്റ്റിൽ. തളിപ്പറമ്പ് മന്ന സ്വദേശി ഇസുദ്ദീനാണ്(43) പോലീസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ 19ന് തൃക്കരിപ്പൂരിൽ ഓട്ടോറിക്ഷയിൽ നിന്നും മൊബൈൽ ഫോൺ കവർന്ന സംഭവത്തിൽ വ്യാപാരികളും നാട്ടുകാരും ഇയാളെ പിടികൂടി ചന്തേര പോലീസിൽ എൽപ്പിച്ചിരുന്നെങ്കിലും പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. പയ്യന്നൂരിൽ ഓട്ടോറിക്ഷയിൽ നിന്നും പണമടങ്ങിയ പഴ്സ കവർന്ന കേസിലാണ് ഇയാൾ ഇന്നലെ പയ്യന്നൂരിൽ പിടിയിലായത്. പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ശ്രീജിത്ത് കൊടേരിയും കണ്‍ട്രോള്‍ റൂം എസ്‌ഐ രാധാകൃഷ്ണനും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന് മുന്നിലെ റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നാണ് പണമടങ്ങിയ പഴ്സ് കവർന്നത്. ഒരു അപകട കേസിനെപറ്റി സംസാരിക്കാനായി പോലീസ് സ്‌റ്റേഷനിലേക്ക് വന്ന എറ്റുകുടുക്കയിലെ ഓട്ടോ ഡ്രൈവര്‍ ഇ.വി.വിനോദ് കുമാറിന്‍റെ പതിനായിരം രൂപയും രേഖകളുമടങ്ങുന്ന പഴ്സാണ്…

Read More