ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു സിപിഎം പ്രവർത്തകൻകൂടി അറസ്റ്റിൽ; അക്രമികൾക്കു സഹായം ചെയ്തു നൽകിയതിനാണ് സംഗീതിനെ അറസ്റ്റു ചെയ്തത്

മട്ടന്നൂർ: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ്.പി. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ. കുമ്മാനം സ്വദേശിയായ സംഗീതിനെ (27)യാണ് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെ.വി. ജോണും സംഘവും അറസ്റ്റ് ചെയ്തത്. അക്രമികൾക്കു സഹായം ചെയ്തു നൽകിയ കേസിലാണ് അറസ്റ്റ്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്താനെത്തിയ സംഘത്തിലുണ്ടായിരുന്ന ഒരാളെ കൂടി ഇന്നലെ ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞു. മുഴക്കുന്ന് സ്വദേശി ജിതിനെയാണ് ഇന്നലെ കണ്ണൂർ സ്പെഷൽ സബ്ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ അക്രമത്തിൽ പരിക്കേറ്റ നൗഷാദും റിയാസും സംഭവസ്ഥലത്തുണ്ടായിരുന്ന മൊയ്നുവും തിരിച്ചറിഞ്ഞത്. അക്രമിസംഘത്തിലുണ്ടായിരുന്ന ആകാശിനെയും റിജിൻ രാജിനെയും നേരത്തെ തിരിച്ചറിഞ്ഞിരുന്നു. കണ്ണൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിലാണ് ജിതിന്‍റെ തിരിച്ചറിയൽ പരേഡ് നടത്തിയത്. ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. സംഭവവുമായി…

Read More

കോൺഗ്രസുമായി യോജിച്ച് പ്രവർത്തിക്കുന്നത് അസാധ്യം; ബിജെപിയെ വളർത്തിയത് കോണ്‍ഗ്രസ് നയങ്ങളെന്ന് പിണറായി

മലപ്പുറം: കോൺഗ്രസുമായി യോജിച്ച് പ്രവർത്തിക്കുന്നത് അസാധ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്കെതിരേ കോണ്‍ഗ്രസിനെ കൂട്ടാനാകില്ലെന്നും മുഖ്യമന്ത്രി മലപ്പുറത്ത് സിപിഐ സംസ്ഥാന സമ്മേളനത്തിൽ പറഞ്ഞു. ബിജെപിയെ വളർത്തിയത് കോണ്‍ഗ്രസ് നയങ്ങളാണ്. വർഗീയ ശക്തികളുമായി കോണ്‍ഗ്രസ് നേതാക്കൾ വരെ സമരസപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏച്ചു കെട്ടിയ കൂട്ടുകെട്ടുകൾ ജനം തള്ളികളയും. ആരുടെയെങ്കിലും വാലായി നിന്ന് ജനങ്ങളുടെ പ്രതീക്ഷ കെടുത്തരുത്ത്. ഇടതുപക്ഷത്തേയും സർക്കാരിനേയും കുറിച്ച് ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ഇടതുപക്ഷം-പ്രതീക്ഷയും സാധ്യതകളും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

Read More

പത്തു വയസുകാരിക്ക്  ക്രൂരലൈംഗിക പീഡനം; ഒളിവിൽ പോയ മഞ്ചേരി മുനിസിപ്പൽ കൗണ്‍സിലർ കുട്ടനെ പോലീസ് അറസ്റ്റു ചെയ്തു

മഞ്ചേരി: പത്തു വയസുകാരിയെ ക്രൂരമായി ലൈംഗിക പീഡനത്തിനു വിധേയയാക്കിയെന്ന കേസിൽ ഒളിവിലായിരുന്ന മഞ്ചേരി മുനിസിപ്പൽ കൗണ്‍സിലർ കാളിയാർതൊടി കുട്ടനെ (59) മഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഗൂഡല്ലൂരിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തുകയായിരുന്നു. ഉടൻ മഞ്ചേരി എസ്ഐ റിയാസ് ചാക്കീരിയും സംഘവും ഗൂഡല്ലൂരിലെത്തി നടത്തിയ തെരച്ചിലിലാണ് പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച ഇന്നലെ രാത്രി പത്തു മണിയോടെ മഞ്ചേരി സ്റ്റേഷനിലെത്തിച്ച പ്രതിയെ ഇന്നു വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും. ബാലികയെ പ്രതി പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. തുടർന്നു പരാതി നൽകിയ വിവരമറിഞ്ഞു ഒരാഴ്ച മുന്പാണ് കുട്ടൻ ഒളിവിൽ പോയത്. എടവണ്ണ ബന്ധു വീട്ടിൽ രണ്ടു ദിവസം താമസിച്ചെങ്കിലും പോലീസ് എത്തുന്നതിനു മുന്പ് രക്ഷപ്പെട്ടു. മൊബൈൽ ഫോണ്‍ ഓഫ് ചെയ്തതു അന്വേഷണത്തിനു പ്രയാസം സൃഷ്ടിച്ചിരുന്നു. തുടർന്നു രഹസ്യവിവരത്തെത്തുടർന്നു പോലീസ്…

Read More

പിണറായി വിജയനെ കൊല്ലാൻ സുധാകരൻ ലക്ഷ്യമിട്ടിരുന്നു; വായിൽ തോന്നിയതു വിളിച്ചു പറയുന്ന ക്രമിനലാണ് സുധാകരനെന്ന് ഇ.പി. ജയരാജൻ

കണ്ണൂർ: പിണറായി വിജയനെ കൊല്ലാൻ കെ. സുധാകരൻ ലക്ഷ്യമിട്ടിരുന്നതായി ഇ.പി ജയരാജൻ എംഎൽഎ. നാൽപാടി വാസുവിന്‍റെ കൊലപാതകത്തിലും സുധാകരൻ നേരിട്ടു പങ്കെടുത്തിരിന്നുവെന്നും അദ്ദേഹം പറഞ്ഞു. പിണറായിയെ ലക്ഷ്യമിട്ടിരുന്ന സുധാകരന് അത് സാധിക്കില്ലെന്നു മനസിലായതോടെയാണ് തനിക്ക് നേരെ തിരിഞ്ഞതെന്നും വായിൽ തോന്നിയതു വിളിച്ചു പറയുന്ന ക്രമിനലാണ് സുധാകരനെന്നും ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച സുധാകരനു മറുപടിയായാണ് ജയരാജന്‍റെ പ്രതികരണം. തന്നെ കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ കോടതി ശിക്ഷിച്ചിരുന്നു. ഇതിൽ ഗൂഢാലോചനക്കേസിൽ സുധാകരനും പ്രതിയാണ്. ഈ കേസിൽ വിചാരണ തുടങ്ങാനിരിക്കുന്നതെയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. നാൽപാടി വാസുവിനെ വെടിവച്ചതു സുധാകരനാണ്. മട്ടന്നൂർ പോലീസ് സുധാകരനെ പ്രതിയാക്കിയാണു കേസെടുത്തതെന്നും ജയരാജൻ കൂട്ടിച്ചേർത്തു. സിപിഎം-ആർഎസ്എസ് അക്രമത്തിനു തുടക്കം കുറിച്ച നേതാവാണു പിണറായി വിജയനെന്ന് സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെരുവിൽ കള്ളുകുടിച്ചതു പോലെയാണു നാൽപാടി വാസു വധത്തെക്കുറിച്ച് പിണറായി സംസാരിക്കുന്നത്.…

Read More

ശുഹൈബ് വധം; അക്രമികൾക്ക് സഹായം നല്കിയ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ; കൊലയാളി സംഘത്തിലെ ജിതിനെ തിരിച്ചറിയൽ പരേഡിന്  വിധേയനാക്കും

മട്ടന്നൂർ: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്.പി. ശുഹൈബി (29) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു സിപിഎം പ്രവർത്തകനെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കുമ്മാനം സ്വദേശിയായ സംഗീതിനെ (27)യാണ് ഇന്നലെ രാത്രി അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെ.വി. ജോണും സംഘവും ചേർന്നു അറസ്റ്റ് ചെയ്തത്. അക്രമികൾക്ക് സഹായം ചെയ്തു നൽകിയ കേസിലാണ് സംഗീതിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നു മട്ടന്നൂർ കോടതിയിൽ ഹാജരാക്കും. ഇന്നലെ അറസ്റ്റിലായ തെരൂർപാലയോട് സ്വദേശികളായ കെ.രജത് (22), കെ.സഞ്ജയ് (24) എന്നിവരെ മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെ തുടർന്നു പ്രതികളെ കണ്ണൂർ സ്പെഷൽ സബ് ജയിലിലേക്ക് അയച്ചു. സംഭവവുമായി ബന്ധപ്പെട്ടു ഒൻപതുപേരാണ് ഇതോടെ അറസ്റ്റിലായത്. ഇതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഴക്കുന്ന് സ്വദേശി ജിതിനിനെ ഇന്നു തിരിച്ചറിയൽ പരേഡിനു വിധേയമാക്കും.…

Read More

തെളിവുണ്ടെങ്കിൽ ഹാജരാക്കൂ; കേരള കോൺഗ്രസിന്‍റെ അഴിമതി ആരോപണത്തെ വെല്ലുവിളിച്ച് കാനം രാജേന്ദ്രൻ

മലപ്പുറം: കേരള കോണ്‍ഗ്രസിന്‍റെ അഴിമതി ആരോപണം തെളിയിക്കാൻ കാനത്തിന്‍റെ വെല്ലുവിളി. ആരോപണത്തിൽ തെളിവ് ഹാജരാക്കണമെന്നും മറുപടിയുടെ കാര്യം അപ്പോൾ ആലോചിക്കാമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. നേരത്തെ, കാനം രാജേന്ദ്രനും വനം മന്ത്രി കെ. രാജുവിനുമെതിരെ അഴിമതി ആരോപണവുമായി കേരള കോണ്‍ഗ്രസ്-എം രംഗത്തെത്തിയിരുന്നു. പൊന്തൻപുഴ വനം സ്വകാര്യ വ്യക്തികൾക്ക് കൈമാറുന്നത് സംബന്ധിച്ച കേസ് തോറ്റു കൊടുക്കാൻ കാനം രാജേന്ദ്രനും മന്ത്രി രാജുവും ഏഴ് കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റിയംഗം സ്റ്റീഫൻ ജോർജിന്‍റെ ആരോപണം. കേസ് തോറ്റതിനെ സംബന്ധിച്ചുള്ള അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാവണമെന്നും സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു.കേരള കോണ്‍ഗ്രസ്-എമ്മിനെ ഇടതു മുന്നണിയിൽ എടുക്കുന്നതിനെ കാനം രാജേന്ദ്രൻ ശക്തമായി എതിർക്കുന്നതിനിടെയാണ് അദ്ദേഹത്തിനെതിരെ പാർട്ടി നേതൃത്വം ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.

Read More

സംഗീത ലോകത്തിന് വിസ്മയമായി സാനിദ്യ;  അഞ്ചാം വയസിൽ ഇതുവരെ പാടിയത് നാൽപത്തിയഞ്ചോളം സ്റ്റേജുകളിൽ; സാനിദ്യയുടെ സംഗീത വഴികളിലൂടെ…

പയ്യന്നൂര്‍: അക്ഷരം കൂട്ടിവായിക്കാനറിയില്ലെങ്കിലും അക്ഷരത്തെറ്റില്ലാതെ സാനിദ്യ ഏത് പാട്ടും പാടും. സംഗീതത്തോടുള്ള ഈ കമ്പമാണ് ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ 49 സ്റ്റേജുകളില്‍ പാടാനുള്ള അവസരം ഈ കൊച്ചുമിടുക്കിക്ക് ലഭിക്കാനിടയായത്. പയ്യന്നൂര്‍ കണ്ടോത്തെ വെല്‍ഡിംഗ് തൊഴിലാളിയായ സന്തോഷിന്‍റെയും രഞ്ജിതയുടെയും രണ്ടു മക്കളില്‍ ഇളയവളും എടാട്ട് പിഇഎസ് വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയുമാണ് സാനിദ്യ. ഒരു പാട്ട് രണ്ടോ മൂന്നോ പ്രാവശ്യം കേട്ടുകഴിഞ്ഞാല്‍ ആ പാട്ട് ഈ കൊച്ചുമിടുക്കി മനഃപാഠമാക്കും. തുടര്‍ന്ന് ഈണവും താളവും വരികളും തെറ്റാതെ പാടുകയും ചെയ്യും. സംഗീതത്തോടുള്ള മകളുടെ അഭിനിവേശം ശ്രദ്ധയില്‍പ്പെട്ടതോടെ ഒന്നര വര്‍ഷം മുമ്പാണ് പയ്യന്നൂര്‍ തപസ്യയിലെ വേണുവിന്‍റെ ശിക്ഷണത്തില്‍ കര്‍ണാടക സംഗീതം അഭ്യസിപ്പിക്കാന്‍ തുടങ്ങിയത്. ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലെ ഗാനങ്ങള്‍ ആലപിച്ച് സദസ്യരെ പിടിച്ചിരുത്താനുള്ള പ്രത്യേക കഴിവും സാനിദ്യയ്ക്കുണ്ട്. സാനിദ്യയുടെ കഴിവുകള്‍ മനസിലാക്കി ഗാനഗന്ധര്‍വന്‍ യേശുദാസിന്‍റെ ശിഷ്യന്‍ കണ്ണൂരിലെ രാജേഷ് രാജ്, കാസര്‍ഗോട്ടെ…

Read More

ശുഹൈബ് വധം: പോലീസ് ആയുധം കണ്ടെടുത്തതിൽ സംശയം; വെട്ടാൻ അക്രമി സംഘം ഉപയോഗിച്ചത് മഴുവാണെന്ന് കെ.സുധാകരൻ

കണ്ണൂർ: ശുഹൈബ് വധവുമായി ബന്ധപ്പെട്ട് പോലീസ് കഴിഞ്ഞ ദിവസം ആയുധം കണ്ടെടുത്തതിൽ സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്‍റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിൽ പോലീസിനും സർക്കാരിനും എതിരേ വിമർശനം ഉണ്ടായത് മറയ്ക്കാൻ വേണ്ടിയാണ് തട്ടിക്കൂട്ടി ആയുധങ്ങൾ കണ്ടെടുത്തത്. കേസിൽ സിബിഐ അന്വേഷണം ഉണ്ടാകുമോ എന്ന് സർക്കാർ ഭയപ്പെടുന്നുണ്ട്. ശുഹൈബിനെ വെട്ടാൻ അക്രമി സംഘം ഉപയോഗിച്ചത് മഴുവാണ്. പോലീസ് ബുധനാഴ്ച മട്ടന്നൂരിൽ നിന്നും കണ്ടെടുത്തത് വാളുകളാണ്. അതിനാൽ തന്നെ പോലീസ് നടപടി സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. തന്നെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണ്. മുഖ്യമന്ത്രി തനിക്കെതിരേയുണ്ടെന്ന് പറയുന്ന കേസുകളിലൊന്നും താൻ പ്രതിയല്ല. തെറ്റായ വിവരങ്ങൾ പറഞ്ഞ് മുഖ്യമന്ത്രി നിയമസഭയെയും ജനങ്ങളെയും വഞ്ചിച്ചിരിക്കുകയാണ്. ഇത് ഒരു മുഖ്യമന്ത്രിക്ക് യോജിച്ച നടപടിയല്ലെന്നും അദ്ദേഹം മാപ്പ് പറയാൻ തയാറാകണമെന്നും കെ.സുധാകരൻ…

Read More

ശുഹൈബിന്‍റെ വധം സിബിഐ അന്വേഷിക്കണമെന്ന് പ്രധാനമന്ത്രിയോട് കുടുംബം; സുരേഷ് ഗോപി എംപി മുഖേനയാണ് പ്രധാനമന്ത്രിക്കു നിവേദനം നൽകി

മട്ടന്നൂർ: ശുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശുഹൈബിന്‍റെ കുടുംബം പ്രധാനമന്ത്രിക്ക് നിവേദനം നൽകി. സുരേഷ് ഗോപി എംപി മുഖേനയാണ് കുടുംബം പ്രധാനമന്ത്രിക്കു നിവേദനം നൽകിയത്. ക്രൂരമായ കൊലപാതകം നടന്നിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്നും ഏതാനും പ്രതികളെ മാത്രം പിടികൂടി അന്വേഷണം പ്രഹസനമാക്കുകയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കൊലപാതകം നടന്ന് നാലു ദിവസങ്ങൾക്കുശേഷമാണ് പോലീസ് വീട്ടിലെത്തിയത്. സിപിഎം നേതാക്കളിൽനിന്നും പ്രവർത്തകരിൽനിന്നും ശുഹൈബിനു വധഭീഷണി ഉണ്ടായിരുന്നു. പിടികൂടിയ പ്രതികൾ പ്രദേശവാസികളോ ശുഹൈബിനെ പരിചയമുള്ളവരോ അല്ല. പിടികൂടിയവരിൽ പ്രധാന പ്രതി മുഖ്യമന്ത്രി ഉൾപ്പടെയുള്ള നേതാക്കളോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നു. യഥാർഥ പ്രതികളെയും കൊലചെയ്യിച്ചവരെയും പിടികൂടാൻ സിബിഐ അന്വേഷണം കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂവെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Read More

മാണിയെ തള്ളി വീണ്ടും; അഴിമതിക്കെതിരായ പോരട്ടത്തിന്‍റെ ഉത്പന്നമാണ് എൽഡിഎഫ് സർക്കാരെന്ന് കാനം രാജേന്ദ്രൻ

മലപ്പുറം: കെ.എം. മാണിയെ തള്ളി വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. അഴിമതിക്കെതിരായ പോരട്ടത്തിന്‍റെ ഉത്പന്നമാണ് എൽഡിഎഫ് സർക്കാരെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. മാണിയുമായി യാതൊരുവിധത്തിലുള്ള സഹകരണവും ഉണ്ടാകില്ലെന്നും കാനം മലപ്പുറത്ത് പറഞ്ഞു. മാണി വിഷയം അജണ്ടയിലില്ലെന്നും മാണിയെയും കൂട്ടരെയും ഇടതുമുന്നണിയിൽ എടുക്കേണ്ട സാഹചര്യം നിലവില്ലെന്നും അത്തരം ചർച്ച ചിലർ ഉയർത്തുന്നതിന് പിന്നിൽ മറ്റ് താത്പര്യങ്ങളാണെന്നും കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Read More